രാക്ഷസനെ ചുംബിച്ച പ്രണയം (1)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°|
എനിക്ക് എന്റെ ഭാരം അനുഭവപ്പെടുന്നില്ലയിരുന്നു.വായുവിൽ പൊങ്ങി കിടക്കുന്നത് പോലെയാണ് തോന്നിയത്. ബലിഷ്ടമായ കയ്യുകൾ ഉള്ള ഒരാൾ എന്നെ പൊക്കിയെടുത്തു നടക്കുന്നത് എനിക്ക് മനസിലാകുന്നുണ്ടായിരുന്നു. പക്ഷെ അത് ആരാണെന്നു അറിയാൻ ശ്രമിച്ചെങ്കിലും കണ്ണുകൾ തുറയുന്നുണ്ടായിരുന്നില്ല.അയാൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.അത് എന്നോട് തന്നെയാണോ എന്ന് മനസിലാകുന്നില്ലയിരുന്നു.കേൾവിയും കുറഞ്ഞു വരുന്നത് പോലെ തോന്നി തുടങ്ങി.തല പതുക്കെ ശരീരത്തിൽ നിന്നും വിട്ടു പോകുന്നത് പോലെ അനുഭവപെട്ടു.പിന്നെ ഒന്നും ഓർക്കുവാൻ സാധിക്കുന്നില്ലയിരുന്നു.
കണ്ണുകൾ തുറന്നപ്പോൾ ചുറ്റും കുറെ ആളുകൾ ഇരിക്കുന്നു.പരിചയം ഉള്ള മുഖങ്ങൾ.മറ്റാരുമല്ല അമ്മയും ഇളയമ്മയും പിന്നെ അയൽവക്കത്തെ രണ്ടു ചേച്ചിമാരും.അമ്മയുടെ കണ്ണുകൾ കലങ്ങി വലഞ്ഞിരിക്കുന്നു.വാതിലിനരികെ അച്ഛൻ ആരോടോ സംസാരിക്കുന്നു.മുഖം വ്യകാത്മകുന്നില്ല.കറുത്ത ഷർട്ടും കാവി മുണ്ടുമാണ് ധരിച്ചിരിക്കുന്നത്.അച്ഛൻ അയാളുടെ തോളത്തു തട്ടി "മോൻ ഉണ്ടായിരുന്നത് നന്നായി" എന്നൊക്കെ പറയുന്നുണ്ടായി."എല്ലാം ശരിയാകുമ്പോ അറിയിക്കു" എന്നും പറന്നു അയാൾ പോയി.
അച്ഛൻ മുറിയിലേക്കു കയറി.ഒന്നും പറയാൻ പറ്റിയ അവസ്ഥയിലല്ലാ ഞാൻ എന്ന് എനിക്ക് മനസിലായി.
"കുഴപ്പം ഒന്നുമില്ല രണ്ടു ദിവസം കഴിയുമ്പോ വീട്ടിലേക്ക് പോകാം എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.നീ വെറുതെ കരഞ്ഞു എല്ലാവരെയും പേടിപ്പികണ്ട " അച്ഛന്റെ ആ വാക്കുകളിൽ വിഷമത്തിൽ കണികകൾ കെട്ടികിടപ്പുണ്ടാര്നു.
"ആഹ് നീ ഉണർന്നുവോ,ദേ അവനു കുഴപ്പം ഒന്നുമില്ല.ചെക്കൻ കണ്ണ് തുറന്നു കിടക്കുന്നത് കണ്ടില്ലേ" അത് കേട്ട അമ്മയുടെ മനസ്സിൽ വിഷമം ഉണ്ടെകിലും അമ്മ എന്നെ നോക്കി പുഞ്ചിരിച്ചു.
"മോഹനന്റെ മകൻ ആ സമയത്തു അവിടെ എത്തിയത് ഭാഗ്യം". അയൽവാസിയായ ചേച്ചി അങ്ങനെ പറയുന്നതു കേട്ടപ്പോളാണ് എനിക്ക് ആക്‌സിഡന്റ് ആയ കാര്യം ഞാൻ ഓർത്തത്.
സ്കൂൾ വിട്ടു വീട്ടിലേക്ക് സൈക്കിൾ ചവിട്ടിയാണ് ഞാൻ എന്നും പോകാറുള്ളത്.സാധാരണ അടുത്തുള്ള ചില കുട്ടികൾ കൂടെ ഉണ്ടാകാറുണ്ടായി.പക്ഷെ പത്താം ക്ലാസ് ആയതു കൊണ്ട് സ്പെഷ്യൽ ക്ലാസ് തുടങ്ങി.അതുകൊണ്ടു വൈകുന്നേരം ഒറ്റക്കാണ് ഇപ്പൊ വീട്ടിലേക്ക് പോക്ക്.
എന്റെ കാലക്കേടു.അല്ലാതെ എന്ത് പറയാൻ.സ്കൂളിൽ നിന്ന് വരുന്ന വഴി
എന്നെ ഒരു കാറുകാരൻ ഇടിച്ചു താഴെ ഇട്ടു.വണ്ടി നിർത്താതെ അയാൾ ചീറി പാഞ്ഞു പോയി.തല ഇടിച്ചാണ് താഴെ വീണത്.ചുറ്റുമുണ്ടായ ആളുകൾ ഓടി വരുന്നത് എനിക്ക് കാണാമായിരുന്നു.ആരോ എന്നെ പൊക്കിയെടുത്തു ഇവിടെ ഹോസ്പിറ്റലിൽ എത്തിച്ചതാണെന് എനിക്ക് മനസിലായി.
എങ്കിലും ആരായിരുന്നു അത് എന്ന് മനസിലായില്ല.
"മോനെ, ഇപ്പോ എങ്ങനെയുണ്ട്?" അമ്മയുടെ ചോദ്യത്തിന് വാ തുറന്നു ഉത്തരം കൊടുക്കാൻ കഴിയാത്തത് കൊണ്ട് ഒരു ചെറു പുഞ്ചിരി മാത്രം നൽകി.
ആറു ദിവസം ഹോസ്പിറ്റലിൽ കിടന്നു.കുറെ ബന്ധുക്കളും കൂട്ടുകാരും മറ്റും കാണാനൊക്കെ വന്നു.പക്ഷെ എന്നെ രക്ഷിച്ച ആ 'മോഹനന്റെ മകൻ' മാത്രം വന്നില്ല.ആരോടെങ്കിലും എന്തെങ്കിലും ചോദിക്കാം എന്ന് വച്ചാൽ ,നടന്നതൊക്കെ ഒരു സ്വപ്നം ആയി കരുതി മറക്കു എന്നൊക്കെ പറയുന്നു.എന്തോ വലിയ സംഭവം നടന്നത് പോലെ.പിന്നെ വിചാരിച്ചു ഹോസ്പിറ്റലിൽ നിന്നും ഇറങ്ങട്ടെ .ബാക്കി അപ്പോ അന്വേഷിക്കാം എന്ന്. അങ്ങനെ ആറു ദിവസത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം ഞാൻ വീട്ടിലേക്ക് പോയി.
കാലിനു ചെറിയ നീര് ഉണ്ടെങ്കിലും നടക്കാനും ഓടാനുമൊന്നും കുഴപ്പമില്ല.എല്ലാം ശരി ആയി എന്ന് എനിക്ക് തോന്നി.
ഒരാഴ്ചയായി ക്ലാസ്സിൽ പോയിട്ടു. വരുന്ന ദിവസം തൊട്ടു ക്ലാസ്സിൽ പോകണം.പത്താം ക്ലാസ് അല്ലെ.ലീവ് എടുക്കാൻ പാടില്ലലോ.
അവധി സമയങ്ങളിൽ ഞങ്ങൾ വീടിനടുത്തുള്ള കുട്ടികളൊക്കെ കൂടുന്ന ഒരു സ്ഥലമുണ്ട്.'youngsters bridge' എന്നാണ് ഞങ്ങൾ ആ സ്ഥലത്തെ പറയുന്നത്.ഒരു ശാന്തമായ സ്ഥലം.അടുത്ത ഒരു പാലം ഉണ്ട്.ഞങ്ങൾ അതിന് അടുത്തിരുന്നാണ് ഓരോരോ ബഡായികളൊക്കെ പറയാറ്.
വീടിനടുത്തുള്ള എന്റെ ബെസ്റ്റീസ് നന്ദുവും അപ്പുവും കിരണും ആണ്.ഞാനും അവന്മാരും പിന്നെ വേറെ കുറെ കുട്ടികളും സാദാരണ അവിടെ കൂടാറുണ്ട്.
വീട്ടിൽ വന്ന അന്ന് വൈകുന്നേരം ഞാൻ ഞങ്ങളുടെ സ്വന്തം സ്ഥലത്തേക് പോയി.നന്ദുവും കിരണും കൂടെ വന്നു.വേറെ ആരും ഉണ്ടായിരുന്നില്ല.
"ഡാ,നിനക്കൊക്കെ ഈ മോഹനൻ ചേട്ടൻറെ മകനെ അറിയോ??".
കേട്ട ഉടനെ നന്ദു,"മനുവേട്ടനെ ആണോ നീ ഉദ്ദേശിക്കുന്നത്??"
"ആഹ് എനിക്ക് അറിയില്ല. മോഹനൻ ചേട്ടന് ഒരു മകൾ അല്ലെ ഉള്ളത്. കല്യാണം കഴിഞ്ഞ മീനാക്ഷി ചേച്ചി???" ഞാൻ സംശയത്തോടെ ചോദിച്ചു.
"ഏയ്.. ഒരു മകനും ഉണ്ട്.ആ ചേട്ടൻ ബാംഗ്ലൂരോ മൈസൂരോ അങ്ങനെ എവിടേയോ ആണ് പഠിക്കുന്നത്.ഇപ്പൊ ഡോക്ടർ ആയി എന്ന് തോന്നുന്നു.നാട്ടിൽ വന്നിട്ടുണ്ട്.അയാൾ അല്ലെ നിന്നെ രക്ഷിച്ചെ????." നന്ദു എന്റെ സംശയം വ്യക്തമാക്കി തന്നു.
നന്ദുവിന് ആ ചേട്ടനെ നന്നയി അറിയാമായിരുന്നു.അവന്റെ അച്ഛൻ ഒരു രാഷ്ട്രീയ പ്രവർത്തകൻ ആണ്.അത് കൊണ്ട് നാട്ടിലെ കുറെ ആളുകളോട് നല്ല പരിചയം ഉണ്ട്.
"നീ ആ ചേട്ടനെ കണ്ടിട്ടിലെ?" എന്ന് നന്ദു ചോദിച്ചപ്പോ ഇല്ല എന്ന രീതിയിൽ ഞാൻ തല ആട്ടിയപ്പോൾ കിരൺ എതിർത്ത് കൊണ്ട് പറഞ്ഞു,"ഒലക്ക..!!!
പണ്ട് കൃഷ്ണന്റെ അമ്പലത്തിൽ ഉത്സവത്തിന് ഇടി ഉണ്ടായപ്പോ , സിനിമയിലെ പോലെ ഉണ്ടെന്നും പറഞ്ഞു വായും പൊളിച്ചു നിന്നതു ഓർക്കുന്നുണ്ടോ???"
"ആഹ്...അത് ഓർക്കുന്നുണ്ട്" എന്ന് പറഞ്ഞപ്പോ കിരൺ ചാടി കേറി പറഞ്ഞു,"ആഹ് ..അന്ന് മുമ്പിൽ നിന്ന് ഇടി ഉണ്ടാക്കിയില്ലേ ,അതാണ് മനുവേട്ടൻ.."
പക്ഷെ എനിക്ക് ആ മുഖം ഓർത്തു എടുക്കാൻ പറ്റുന്നില്ലായിരുന്നു.
"ആ ചേട്ടൻ,കാണാൻ നല്ല ലുക്ക് ആണ്. എന്താ ജിം ബോഡി. പിന്നെ അയാൾക്ക് നല്ല അടിപൊളി താടിയും മീശയുമൊക്കെ ഉണ്ട്.
കുറെ ലൈൻ ഒക്കെ ഉണ്ടെടാ.ആ ചേട്ടന്റെ ഒക്കെ ഒരു ഭാഗ്യം.പ്ലസ് ടു ആകുമ്പോ ഞനും ജിമ്മിൽ പോകും. താടിയൊക്കെ വളർത്തും..അപ്പൊ എനിക്കും കുറെ ലൈക് ഒക്കെ വീഴും" നന്ദുവിന്റെ പറച്ചിൽ കേട്ട കിരൺ അവനെ കുറെ കളിയാക്കി.കൂടെ ഞാനും.പക്ഷെ മനസ്സിൽ മനുവേട്ടനെ കുറിച്ചാണ് ആലോചിക്കുന്നുണ്ടായിരുന്നത്.
കുറെ നേരം അവിടെ ഇരുന്നു സംസാരിച്ചു വീട്ടിലേക്ക് മടങ്ങി.
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ നന്ദു പറഞ്ഞ കാര്യങ്ങൾ മനസ്സിൽ ഓർത്തു.' മനു 'എന്നാ ആ കഥാപാത്രത്തെ സങ്കൽപ്പിച്ചു,എങ്ങനെയെങ്കിലും അയാളെ ഒന്നു കാണണം എന്ന് ഉറപ്പിച്ചു ഞാൻ പതുക്കെ നിദ്രയിലാണ്ടു...... (തുടരും........)
രാക്ഷസനെ ചുംബിച്ച പ്രണയം. (2)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
പതിവ് പോലെ ഞാൻ എന്റെ സൈക്കിളിൽ സ്കൂളിലേക്കു പാഞ്ഞു.കുറെ നാളുകൾക്കു ശേഷമാണ് ഞാൻ സ്കൂൾ മുറ്റം ഒന്ന് കാണുന്നത്.
വല്ലാത്ത ഒരു കുളിർമ.കുറെ ഓർമ്മകൾ സമ്മാനിച്ച ഒരു ഇടമാണ് അത്.എനിക്ക് പുരുഷന്മാരോടാണ് താല്പര്യം എന്ന് മനസിലാക്കി തന്ന ആദ്യ സ്ഥലം.
എട്ടാം ക്ലാസ്സിൽ പടിക്കുമ്പോളാണ് ഞാൻ ആ സത്യം ആദ്യമായിട്ടു മനസിലാക്കുന്നത്.ആ വര്ഷം ട്രാൻസ്ഫർ കിട്ടി വന്ന ഒരു പുതിയ പി ടി മാഷ് ഉണ്ടായിരുന്നു.ഷഹീർ.കോഴിക്കോടാണ് സാറിന്റെ വീട്.നല്ല ഒത്ത ശരീരമുള്ള പൗരുഷം തുളുമ്പുന്ന ശരീരം.താടിയും മീശയും പുള്ളിക് ഏറെ പൗരുഷം നൽകിയിരുന്നു .
ഒരു ദിവസം ഡ്രിൽ കഴിഞ്ഞു എല്ലാവരും ഗ്രൗണ്ടിൽ ഫുട്ബോൾ കളിയ്ക്കാൻ ഇറങ്ങിയൽപ്പോൾ എനിക്ക് കളിയ്ക്കാൻ ഒരു താല്പര്യവും തോന്നിയില്ല. ഞാൻ മാറി അവിടെ ടീച്ചർമാരുടെ വണ്ടികൾ വയ്ക്കുന്ന ഷെഡിലേക് പോയി ഇരുന്നു.
കുറച്ച കഴിഞ്ഞപ്പോൾ സാറും അങ്ങിട്ടെക്ക് വന്നു.
"നീയെന്താ കളിയ്ക്കാൻ ഒന്നും പോകാത്തത്?
നിനക്ക് ഫുട്ബോൾ ഇഷ്ടമല്ലേ??"
സറിന്റെ ചോദ്യത്തിന് ഞാൻ പതുക്കെയായാണ് ഉത്തരം കൊടുത്തത്. "ഇഷ്ടമാണ്.എപ്പോളും കളിയ്ക്കാൻ പോകാറുമുണ്ട്.എന്താണെന്ന് അറിയില്ല ഇന്ന് കളിയ്ക്കാൻ തോന്നുന്നില്ല.അത് കൊണ്ടാ."
സർ അത് കെട്ട് പുഞ്ചിരിച്ചു.പുള്ളി ചിരിച്ചപ്പോ മൊഞ്ചു കൂടിയത് പോലെയാണ് തോന്നിയത്.
സർ എന്നെ അടുത്തേക്ക് വിളിച്ചു കുറെ സംസാരിച്ചു.സർ എന്നെ കുറെ വർണിച്ചു.
എന്നെ കുറിച്ച് ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ ഒക്കെ പറയുന്നത്.അശ്ലീലം ആയി എനിക്ക് തോന്നിയില്ല.ഞാൻ അതിലൊക്കെ സുഖിക്കുവാർന്.
"നിന്നെ കാണാൻ നല്ല മൊഞ്ചു ഉണ്ടല്ലോ.എനിക്ക് നിന്നെ പെരുത്ത് ഇഷ്ടമായി.നിന്റെ കുണ്ടിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.ഡ്രില്ലിന്റെ സമയത്ത് ഞാൻ നിന്നെ നല്ലതു പോലെ ശ്രദ്ധിച്ചായിരുന്നു." ഇത്രയും പറന്നു സർ എന്നെ കണ്ണിറുക്കി കാണിച്ചു.
എന്റെ മനസിൽ ഇടിമിന്നൽ അടിച്ചത് പോലെയാണ് അപ്പൊ തോന്നിയത്.
സാറിന്റെ കൂടെ ഒരു സ്ഥലം വരെ വരാൻ പറഞ്ഞപ്പോ ഞാൻ മടിച്ചില്ല..ഞൻ കൂടെ അങ്ങ് പോയി..അത് ബോയ്സ് ടോയ്‌ലറ്റ് ന്റെ അടുത്തേക്ക് ആയിരുന്നു.
അവിടെ ആരും ഇല്ല എന്നറിഞ്ഞ സർ എന്നെ കൈക്രിയകളാൽ കുറെ സുഖിപ്പിച്ചു.എന്നെ കൊണ്ടും തിരിച്ചു അതുപോലെയൊക്കെ ചെയ്യിപ്പിച്ചു. അന്നാണ് ഞാൻ ആദ്യമായി ഒരു ആണിന്റെ സുഖം അറിയുന്നത്.മറക്കാൻ പറ്റാത്ത ഒരു അനുഭവം ആയിരുന്നു അത്.
അന്ന് വീട്ടിൽ എത്തിയ ഞാൻ സർനെ തന്നെ ഓർത്തായിരുന്നു നടന്നത്. സ്കൂളിൽ എവിടെ വച്ച് സാറിനെ കണ്ടാലും എനിക്ക് ഉണർവ് ഉണ്ടാകുമായിരുന്നു.പക്ഷെ മാസങ്ങൾക്കു ശേഷം പുള്ളിക് ഞങ്ങളുടെ സ്കൂളിൽ നിന്ന് വിട പറയേണ്ടി വന്നു.ഏതോ വിദ്യാർത്തിയോട് അപമര്യാതയോടെ പെരുമാറിയത്തിന് കിട്ടിയ ശിക്ഷ.
അതിനു ശേഷം അത് പോലെ ആരെ കണ്ടാലും ഞാൻ നോക്കി വെള്ളമിറക്കുമായിരുന്നു.അതിനപ്പുറം ഒന്നും ഇല്ലായിരുന്നു.വായിനോട്ടം മാത്രം.ആദ്യമായി അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നുവെങ്കിലും,പിന്നീട് അതുപോലത്തെ മൊഞ്ചന്മാരെ കണ്ടെങ്കിലും എനിക്ക് ആരോടും പ്രണയം ആയി ഒന്നും തോന്നിയിരുന്നില്ല.
ക്ലാസ് റൂമിലേക്കു കയറിയപ്പോൾ തന്നെ എല്ലാവരും ഓടി വന്നു വിശേഷം ചോദിക്കൽ ആയിരുന്നു.ഞാൻ ഒട്ടും കുറച്ചില്ല അന്നത്തെ സംഭവം നടന്നതിനെക്കാൾ പൊലിപ്പിച്ചു വിശദീകരിച്ചു.ബഡായി പറയുന്നതിൽ ഞാൻ കേമൻ ആയിരുന്നു.ടീച്ചർ വരുന്നത് വരെ കഥ പറച്ചിൽ ആയിരുന്നു.കഥ പറയുമ്പോളൊക്കെ എന്റെ മനസ്സിൽ മനു നിറഞ്ഞു നിന്നിരുന്നു.
ക്ലാസ്സിൽ പഠിക്കാൻ മിടുക്കൻ ആയിരുന്നത് കൊണ്ട് സ്കൂളിൽ എല്ലാവര്ക്കും എന്നെ ഇഷ്ടം ആയിരുന്നു.
പഠനത്തിൽ ഉപരി ഞാൻ വരയ്ക്കുകയും പെയിന്റ് ചയുകയും പിന്നെ ചെറുതായിട് പാട്ടും ഡാൻസും ഉണ്ടായിരുന്നു.ക്ലാസ്സിലെ പെൺകുട്ടികൾക്ക് എന്നോട് വല്ലാത്ത വികാരം ആയിരുന്നെങ്കിലും എനിക്ക് അവരോടു യാതൊന്നും തോന്നിയിരുന്നില്ല.
മനസ്സിൽ പി ടി സർ നട്ടിട്ടു പോയ വികാരം വേര് പിടിച്ചു പോയി കഴിഞ്ഞിരുന്നു.പറിച്ചു മാറ്റാൻ പറ്റാത്ത വിധം.
ക്ലാസ്സിൽ എനിക്ക് ഒരു ചെറിയ ഗാങ്ങ് ഉണ്ടായിരുന്നു.ഞങ്ങൾ നാല് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും.എബിൻ,കിച്ചു,ജോൺ, റാഷിദ്,മഞ്ജു,അലീന പിന്നെ സ്നേഹ.'rising stars' എന്നായിരുന്നു ഞങ്ങളുടെ ഗ്യാങ്ങ് ന്റെ പേര്.ഞങ്ങളുടെ വീട്ടുകാർ തമ്മിലും നല്ല കൂട്ടായിരുന്നു.ഓരോരോ ഉത്സവങ്ങൾക് ഞങ്ങൾ ഓരോരുത്തരുടെ വീട്ടിൽ കൂടുമായിരുന്നു .പത്താം ക്ലാസ് കഴിഞ്ഞാൽ എല്ലാവരെയും മിസ്സ് ചയുമെന്ന ഓർക്കുമ്പോ എപ്പോളും മനസ്സിൽ ഒരു നിറൽ ആണ്.
വൈകുന്നേരം കൂട്ടുകാരോട് കള്ളം പറഞ്ഞു ഞാൻ സ്പെഷ്യൽ ക്ലാസിനു പോലും ഇരിക്കാതെ സൈക്കിൾ ഉം എടുത്തോണ്ട് ഇറങ്ങി.എന്റെ വീടിന്റെ ഭാഗത്തേക്ക് എന്റെ കൂട്ടുകാർ ആരും ഇല്ലായിരുന്നു.അതോണ്ട് വൈകുന്നേരം പോകുന്നതിൽ അവർ എന്നെ ഒന്നും പറയില്ലയിരുന്നു.
സ്പെഷ്യൽ ക്ലാസ്സിന്റെ സമയം ഉപയോഗിച്ച് മനുവേട്ടനെ ഒന്ന് കാണാൻ ആയിരുന്നു എന്റെ ഉദ്ദേശം.പറഞ്ഞു കേട്ട അറിവ് മനസ്സിൽ ഉള്ളു എങ്കിലും.ആള് കിടിലൻ ആയിരിക്കും എന്ന് ഞാൻ ഉറപിച്ചിരുന്നു.
നന്ദുവിന്റെ സഹായത്തിടെ മനുവേട്ടന്റെ വീട്ടിലേക്കുള്ള വഴി ഞാൻ അറിഞ്ഞു വച്ചിരുന്നു.എന്റെ വീട്ടിൽ നിന്നും പത്തു മിന്റ്സ് സൈക്കിൾ ചവിട്ടനുള്ള ദൂരമേ ഉള്ളു.നന്ദു പറഞ്ഞ സ്ഥലത്തെത്തി ഞാൻ അവിടെ ഉണ്ടായിരുന്ന കടയിൽ കയറി വഴി ചോദിച്ചു.
"ചേട്ടാ , ഈ മനു എന്നാ ആളെ അറിയോ? മോഹനൻ ചേട്ടൻറെ മകൻ..??.പുള്ളിയുടെ വീട് എവിടെയാ???"
"ആഹ്..അറിയാല്ലോ..ദേ ആ കാണുന്ന ഇടവഴി കണ്ടോ, ആ വഴി പോയാൽ ഒരു കുളക്കടവ് ഉണ്ട്.അതിന്റെ അടുത്തുള്ള ഓടിട്ട വീട്.
കടക്കാരൻ പറഞ്ഞ ഇടവഴി അത്യാവശ്യം ഒരു കാർ പോകാൻ പറ്റുന്ന പാകത്തിലുള്ളതായിരുന്നു.ഞാൻ ആ വഴിയേ പോയി.കുളക്കടവ് കണ്ടു..അയാൾ പറഞ്ഞ വീടും....
(തുടരും......)
രാക്ഷസനെ ചുംബിച്ച പ്രണയം. (3)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഒരു വലിയ വീട്.വീടാണോ അതോ പഴയ ഒരു പ്രമാണിയുടെ ഇല്ലം ആണോ എന്ന് സംശയം തോന്നുന്ന വിധത്തിലുള്ള അടിപൊളി വീട്.മുമ്പിൽ തന്നെ ഒരു നല്ല വൃത്തിയുള്ള കുളം. ഒരു അമ്പല കുളം പോലെ ഉണ്ട്.പക്ഷെ അടുത്തൊന്നും അമ്പലം ഇല്ല.കുളത്തിന്റെ അരികിലൂടെ കാർ പോകാൻ പാകത്തിലുള്ള ഒരു വഴിയുണ്ട്.ആ വഴിയിലൂടെ ഞാൻ ഗേറ്റിന്റെ അടുത്തെത്തി.അത് തുറന്നു കിടക്കുന്നത് കൊണ്ട് ഞാൻ അകത്തേക്ക് കടന്നു.കുറെ മുറ്റവും നല്ല പൂന്തോട്ടവും മാവും പ്ലാവുമൊക്കെ ഉള്ള വീട്. എന്തായാലും ഏക്കർ കണക്കിന് സ്ഥലം ഉണ്ടാകും ഉറപ്പ്.
വീട്ടിന്റെ ഉമ്മറത്ത് ചെന്ന് ഞാൻ അവിടെ തൂക്കിയിട്ട മണി അടിച്ചു.ആരും വന്നില്ല.ഞാൻ രണ്ടു മൂന്നു തവണ മണി അടിച്ചു.അപ്പോൾ അകത്തുനിന്ന് ആരോ വരുന്ന ശബ്ദം കേട്ട്.അത് മറ്റാരും അല്ലായിരുന്നു.മനുവേട്ടന്റെ അമ്മ.ഞാൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു."മനുവേട്ടൻ ഇല്ലേ?? ചേട്ടനെ ഒന്ന് കാണാൻ വേണ്ടി വന്നതാ.ഇപ്പൊ നാട്ടിൽ ഉണ്ട് എന്ന് കേട്ട്" .അത് കേട്ട ഉടനെ അമ്മ ,"ആരാ മോൻ? മനസിലായില്ലയോ.അവന്റെ കൂട്ടുകാരുടെ കൂട്ടത്തിൽ നിന്നെ കണ്ടിട്ടില്ലലോ?"
"അയ്യോ ,ഞാൻ അങ്ങനെ ചേട്ടന്റെ കൂട്ടുകാരൻ ഒന്നും അല്ല.കഴിഞ്ഞ ആഴ്ച്ച എനിക്ക് ഒരു ആക്സിഡന്റ് ഉണ്ടായി.അപ്പൊ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത് മനുവേട്ടൻ ആണെന്ന് അറിഞ്ഞു.അപ്പൊ ഒന്ന് കാണാൻ വേണ്ടി വന്നതാ"
പറയേണ്ട താമസം ഉണ്ടായിരുന്നുള്ളു."ഓഹ്..മോൻ അരുൺ അല്ലെ?? ശ്രീദേവന്റെ മകൻ??..അവൻ അന്ന് പറഞ്ഞായിരുന്നു നിന്റെ കാര്യം.
ഇപ്പൊ എങ്ങനെ ഉണ്ട്??എല്ലാം ശെരി ആയില്ലേ??"
ഞാൻ പുഞ്ചിരിച്ചു കൊണ്ട് മൂളി.
"അവൻ പിന്നെ തിരക്കിൽ ആയി പോയി അത് കൊണ്ട് അന്വേഷിക്കാനും പറ്റിയില്ല എന്ന് പറയുന്നുണ്ടായി."
അത് കേട്ടപ്പോൾ കുറച്ച സന്തോഷം ആയി.എന്നെ അങ്ങനെ മറന്നിട്ടില്ലലോ.
"മോനെ അവൻ ഇപ്പൊ ഇവിടെ ഇല്ല.ഇന്നലെ ബാംഗ്ലൂർ നിന്ന് അവന്റെ കൂട്ടുകാരൊക്കെ വന്നായിരുന്നു.അവർ എല്ലാവരും കൂടെ മൂന്നാർ പോയി.വേറെ എവിടെയൊക്കെയോ കൂടെ പോയിട്ട് രണ്ടു ദിവസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞു.അവൻ വിളിക്കുമ്പോ നീ വന്ന കാര്യം ഞാൻ പറയാം.മോൻ ഇരിക്ക് ഞാൻ ചായ ഇടാം."
നിരാശ എന്നെ വല്ലാതെ തളർത്തി.
"വേണ്ട അമ്മെ.ഞാൻ ഇറങ്ങുവാ.വീട്ടിൽ വേഗം എത്തണം." എന്നും പറഞ്ഞു ഞാൻ സങ്കടത്തോടെ വീട്ടിലേക്ക് മടങ്ങി.
ആകെ വിഷമം ആയി.കാണണം എന്ന് മനസ്സിൽ ഉറപ്പിച്ചിട്ടു കാണാനും പറ്റിയില്ല.
വീട്ടിൽ എത്തി കുളിച്ചു ഞാൻ അമ്പലത്തിലേക് പോയി.എല്ലാ ദിവസവും മുടങ്ങാതെ അമ്പലത്തിൽ പോയി കൊണ്ടിരുന്ന ആളായിരുന്നു ഞാൻ.പക്ഷെ ഇപ്പൊ ഒരാഴച്ചയിൽ ഏറെ ആയി പോയിട്ട്.ഒന്നെങ്കിലും രാവിലെ അല്ലെങ്കിൽ സന്ധ്യയ്ക് .കൂടുതലും സന്ധ്യയ്ക്കാണ് പോകാറുള്ളത്.തിരിച്ചു വീട്ടിൽ എത്തി.പുള്ളിയെ കാണാൻ പറ്റാത്ത വിഷമത്തിൽ ഞാൻ നേരത്തെ തന്നെ കിടന്നു. എപ്പോളാണ് ഉറങ്ങി പോയത് എന്ന് പോലും ഓർമ്മ ഇല്ല.
എന്തായാലും രണ്ടു മൂന്ന് ദിവസത്തേക്ക് പ്രതീക്ഷ ഒന്നും വേണ്ട എന്ന് വിചാരിച്ച ഞാൻ എല്ലാം മറന്നു എന്റെ പതിവ് കാര്യങ്ങളിൽ മുഴുകി.
ക്ലാസ്സിലെ ഒരു കൂട്ടുകാരനു മൊബൈൽ ഉണ്ട്.സച്ചിൻ.നല്ല കാശ് ഉള്ള വീട്ടിലെ ചെക്കൻ ആണ് അവൻ.ഇടക്കിടെ അവൻ മൊബൈൽ ക്ലാസ്സിൽ കൊണ്ടുവരാറൂം ഉണ്ട്.അവൻ എപ്പോളും 'ഫേസ്ബുക് ' നെ കുറിച്ച് പറയുമായിരുന്നു.ആരുടെ പേര് അടിച്ചാലും നമുക്ക് അവരെ കണ്ടുപിടിക്കാം എന്നൊക്കെ അവൻ പറഞ്ഞിട്ടുണ്ട്.
അങ്ങനെ ഞാൻ അവനോടു മനുവേട്ടനെ ഒന്ന് കാണിച്ചു തരുമോ എന്ന് ചോദിച്ചു.അവൻ പുള്ളിയുടെ അച്ഛൻറെ പേര് ചോദിച്ചു.ഞാൻ പറഞ്ഞു കൊടുത്തു. അവൻ 'Manu Mohanan' എന്ന് ടൈപ്പ് ചെയ്തു. കണ്ടപ്പോൾ ഞാൻ ഞെട്ടി.അതെ പേരുള്ള കുറെ ആളുകൾ. അതിൽ മനുവേട്ടൻ ഏതാണെന്ന് മനസിലാകാതെ ഞാൻ വീണ്ടും നിരാശൻ ആയി.
മതിയായി .ഞാൻ ഇനി അന്വേഷിക്കില്ല എന്ന് ഉറപ്പിച്ചു മുന്നോട്ട് പോയി.ഇതിനു മുമ്പ് എങ്ങനെ ആയിരുന്നുവോ അങ്ങനെ.മനുവേട്ടനും വേണ്ട ഒരു കുന്തോം വേണ്ട.കാണാൻ പറ്റാത്തതിൽ ദേഷ്യവും നിരാശയും എന്നെ അങ്ങനെ ചിന്തിപ്പിച്ചു.വീട്ടിൽ ഇടക്കിടെ അയാളെ കുറിച്ച് പറയുന്നത് കേൾക്കാറുണ്ട്.
അത്താഴത്തിന് ഇരുന്നപ്പോ ഞാൻ അച്ഛനോട് ചുമ്മാ ഒന്ന് ചോദിച്ചു."അച്ഛാ ,അന്ന് എന്നെ ഹോസ്പിറ്റലിൽ എത്തിച്ച ആ ചേട്ടൻ ഇല്ലേ..മനു.അച്ഛന് ആ ചേട്ടനെ അറിയോ?? എനിക്ക് അയാളെ കണ്ട് ഓർമ്മ പോലും ഇല്ല."
"അവനെ നിനക്ക് അറിയില്ലേ? നിന്റെ ചേട്ടന്റെ കൂടെ സാന്റാ ക്രൂസിൽ എട്ടു വരെ പഠിച്ചത്.പിന്നെ അവൻ സ്കൂൾ മാറി പോയതാ. നല്ല പയ്യനാണ്.എം ബി ബി സ് പഠിക്കാൻ ബാംഗ്ലൂർ പോയി.പഠനം കഴിഞ്ഞു.ഇപ്പൊ ഡോക്ടർ ആയി.തത്കാലം ഏതോ ഹോസ്പിറ്റലിൽ കേറും എന്ന് പറഞ്ഞായിരുന്നു.
അവനെയൊക്കെ കണ്ടു പഠിക്ക്."
അത് കേട്ടപ്പോൾ അച്ഛന് പുള്ളിയെ കാര്യം ആണെന്ന് മനസിലായി.പക്ഷെ എന്തായിട്ട് എന്താ.എനിക്ക് ഇതുവരെ കാണാൻ പറ്റിയില്ലലോ.
എന്റെ ചേട്ടൻ ഇന്ഫോപാർക്കിൽ ജോലി ചെയ്യുവാണ്.വരുൺ.
രാത്രി ചേട്ടൻ വന്നപ്പോ മനുവേട്ടനെ കുറിച്ച ഞാൻ അയാളോടും ചോദിച്ചു.ചേട്ടനും മനുവേട്ടനെ കുറിച്ച് നല്ല മതിപ്പാണ്.
"സ്കൂളിൽ വച്ച് തന്നെ അവനെ കുറെ പേര് വളയ്ക്കാൻ നോക്കിയതാ.പക്ഷെ അവൻ അങ്ങനെ ആർക്കും പിടി കൊടുത്തിട്ടില്ല.അവൻ വേറെ ലെവൽ ആണ്.ഹ്മ്മമ്മ എന്താ ഇലപ്പോ അവനെ കുറിച്ച് അന്വേഷണം"
ചേട്ടന്റെ ആ ചോദ്യം എനിക്ക് അത്രക്ക് ഇഷ്ടപ്പെട്ടില്ല. ഒന്നുമില്ല എന്നും പറഞ്ഞു ഞാൻ എന്റെ മുറിയിലേക്കു പോയി.
വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ ഞാൻ ദിവസങ്ങൾ തള്ളി നീക്കി.എന്നെങ്കിലും ഒരു ദിവസം കാണാൻ പറ്റും എന്നാ വിശ്വാസത്തോടെ.....
(തുടരും......)
രാക്ഷസനെ ചുംബിച്ച പ്രണയം (4)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഞായറാഴച്ചകളിൽ സാധാരണ അമ്മ എന്നെ നേരത്തെ എഴുന്നേല്പിക്കറില്ല.പക്ഷെ അന്ന് അമ്മ വിളിച്ചു എഴുന്നേൽപ്പിച്ചു അമ്പലത്തിൽ പോകാൻ പറഞ്ഞു.അപ്പോളാണ് ഞാൻ ഓർത്തത് അമ്മയുടെയും അച്ഛന്റെയും വിവാഹ വാർഷിക ദിവസം ആയിരുന്നു എന്ന്.ജോലി തിരക്ക് കാരണം ആയിരിക്കും ചേട്ടനും മറന്നു പോയത്.ചാടി എഴുനേറ്റു രണ്ടുപേരോടും മറന്നു പോയതിൽ ക്ഷമ ചോദിച്ചിട്ട് ആശംസകൾ അറിയിച്ചു..
അമ്മയ്ക്ക് അമ്പലത്തിൽ പോകാൻ പറ്റാത്തത് കൊണ്ട് എന്നോട് പോയി വഴിപാട് കഴിക്കാൻ പറഞ്ഞു.കുളിച്ചൊരുങ്ങി ഞാൻ അമ്പലത്തിലേക് പോയി.
അമ്പലത്തിന്റെ മുമ്പിൽ ഒരു അടിപൊളി ബുള്ളറ്റ് ഇരിക്കുന്നത് കണ്ടു.ബുള്ളറ്റിനോട് എനിക്ക് വല്ലാത്ത ഒരു ഇഷ്ടം ആയിരുന്നു.ബുള്ളറ്റിൽ ആര് പോയാലും ഞാൻ ഒന്ന് നോക്കുമായിരുന്നു.
അതിലെ കണ്ണാടിയിൽ ഞാൻ എന്റെ മുടി നേരെ ആക്കി അമ്പലത്തിന്റെ ഉള്ളിലേക് കയറി.
വഴിപാട് കഴിക്കാൻ ചീട്ട് എടുത്തു നടയ്ക്കൽ വെച്ചു. അമ്പലത്തിനു വലം വച്ചപ്പോൾ അവിടെ നാഗങ്ങളുടെ പ്രതിഷ്ഠയ്ക്ക് മുമ്പിൽ ഒരു കിടിലൻ ചേട്ടൻ .
എന്താ ഒരു ഭംഗി.എന്റെ മനസ്സിൽ പൗരുഷത്തിന് കൊടുത്തിട്ടുള്ള വ്യാഖ്യാനത്തിനുള്ള സ്വരൂപം.
താടിയും മീശയും പിന്നെ ആ ഒത്ത ശരീരവും ഏതൊരു പെണ്ണും ആഗ്രഹിച്ചു പോകുന്ന പോലൊരു ചെക്കൻ.കാഴ്ച്ച കുറവ് ആണോ അതോ സ്റ്റൈൽ ആയുട്ടാണോ എന്നറിയില്ല.മുഖത്ത് കണ്ണട വച്ചിട്ടുണ്ട്.സാധാരണ കണ്ണട വച്ചവരെ കണ്ടാൽ എനിക്ക് ബുജി ലുക്ക് ആണ് തോന്നാറുള്ളത്.പക്ഷെ അയാളെ എനിക്ക് അങ്ങനെ തോന്നിയില്ല.
നാഗങ്ങളുടെ പ്രതിഷ്ഠയ്ക്കരുകിൽ ചെമ്പകയത്തിന്റെ മരം ഉണ്ടായിരുന്നു.അതിന്റെ ഗന്ധവും കാറ്റിൽ കൊഴിഞ്ഞു വീഴുന്ന പൂക്കളും ഒരു സിനിമയിലെ പ്രേമരംഗത്തിന് ഒത്ത ഒരു സന്ദർഭം ആയിരുന്നു.ഗന്ധം വഹിച്ചു വീശുന്ന കാറ്റ് അയാളുടെ മുടിയിഴകൾ തഴുകി പായുന്നുണ്ടായിരുന്നു.
കുറച്ചു നേരം ഞാൻ അയാളെ തന്നെ നോക്കി നിന്ന്.പക്ഷെ അയാളുടെ പ്രാർത്ഥന ഇന്നൊന്നും തീരുന്ന ലക്ഷണം ഇല്ല എന്ന് തോന്നിയപ്പോൾ ഞാൻ വഴിപാട് വാങ്ങി പുറത്തേക്ക് നടന്നു.പുറകിൽ നിന്നും ആരോ 'ഡാ' എന്ന് വിളിക്കുന്നത് പോലെ തോന്നി.പക്ഷെ എന്റെ മുന്നിൽ നിന്ന് ഒരു കുട്ടി അമ്പലത്തിലേക് ഓടുന്നതു കണ്ടപ്പോൾ അവനെ വിളിച്ചതായിരിക്കും എന്ന് കരുതി ഞാൻ തീരുഞ്ഞു നോക്കാതെ മുന്നോട്ട് പോയി.
കുറച്ചു നടന്നു ഒരു വയലിന്റെ അടുത്തുള്ള പാലത്തിന്റെ അരികിൽ എത്തിയപ്പോൾ പുറകിൽ നിന്ന് ഒരു ബുള്ളെട്ടിന്റെ ശബ്ദം.തീരുഞ്ഞു നോക്കിയപ്പോൾ അമ്പലത്തിൽ വച്ച് കണ്ട മൊഞ്ചൻ.
പെട്ടെന്ന് ആ ബുള്ളറ്റ് എന്റെ മുന്നിൽ വന്നു നിന്ന്..
"നിനക്ക് എന്താ ചെവി കേട്ടുടെ????
എത്ര തവണ വിളിക്കണം.
ഇനി അന്നത്തെ ആക്‌സിഡന്റിൽ നിന്റെ ചെവി അടിച്ചു പോയോ?????" എന്നും പറഞ്ഞു അയാൾ കളിയാക്കി ചിരിച്ചു..
മനു...!!
ഞാൻ ഇത്രയും ദിവസം കാണാൻ കാത്തിരുന്ന മനുവേട്ടൻ.
അയാളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ പറ്റാത്ത വിധം ഞാൻ അമ്പരന്നു നില്കുവായിരുന്നു.
പാടത്തു നിന്ന് വീശുന്ന കാറ്റ് എന്റെ മുടിയിൽ തഴുകി പോകുന്നുണ്ടായിരുന്നു.ഇളം വെയിലിൽ അയാൾക്ക് സ്വർണ നിറം ഉള്ളത് പോലെയാണ് എനിക്ക് തോന്നിയത്.
"ഡാ.പൊട്ടാ..
നിന്നോടാ ചോദിക്കുന്നെ.. എന്താ കേൾക്കുന്നില്ലന്നുണ്ടോ???
ഇവൻ എന്താ ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നിക്കുന്നെ?? ഡാ ചെക്കാ..."
"ആഹ്..സോറി ചേട്ടാ. ഞാൻ വിളിച്ചത് കേട്ടില്ല.
സോറി." തുപ്പൽ വിഴുങ്ങി കൊണ്ട് ഞാൻ മറുപടി പറഞ്ഞു. അയാൾ കൈ നീട്ടി " I am Manu .ഇനി പരിചയപ്പെട്ടില്ല എന്ന് വേണ്ട" എന്ന് പറഞ്ഞപ്പോ ഞാൻ ഒന്നും നോക്കിയില്ല.തിരിച്ചും കൈ കൊടുത്തു പറഞ്ഞു, "I am Arun. Nice to meet You" .
മുഖത്ത് പുഞ്ചിരി വിരിച്ചു കൊണ്ട് അയാൾ എന്നോട് വണ്ടിയിലേക് കയറു ഞാൻ വീട്ടിലേക്ക് കൊണ്ടുപോയി വിടാം എന്ന് പറഞ്ഞു.
"അയോ.വേണ്ട..ഞാൻ നടന്നു പൊയ്കോളാം. എനിക്ക് ഒന്ന് കടയിലും പോകണം ഒരു കേക്ക് വാങ്ങാൻ ഉണ്ടായിരുന്നു."
"ഓഹോ..അപ്പൊ എന്തോ വിശേഷം ഉണ്ടല്ലോ...ആരുടെയെങ്കിലും പിറന്നാൾ ആണോ??"
മനുവേട്ടന്റെ സംശയത്തിന് "അല്ല ,അമ്മയുടെയും അച്ഛന്റെയും വിവാഹ വാർഷികം ആണ്" എന്ന മറുപടി കൊടുത്തു.
അതു കേട്ടപ്പോൾ "എന്നാ നീ വണ്ടിയിലേക് കയറു.കേക്ക് വാങ്ങി നിന്നെ വീട്ടിൽ ആക്കി.അച്ഛനെയും അമ്മയെയും വിഷ് ചെയ്‌തിട്ടെ ഞാൻ പോകുന്നുള്ളൂ." എന്ന പുള്ളിയുടെ മറുപടി കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷം ആയി.
ഞാൻ അയാളുടെ ബുള്ളറ്റിൽ കയറി.അയാളെ കെട്ടിപിടിച്ചു ഇരിക്കണം എന്നുണ്ടായിരുന്നു.പക്ഷെ ഞാൻ അയാളെ തൊട്ടു പോലും ഇല്ല.വണ്ടി സ്റ്റാർട്ട് ആക്കിയപ്പോൾ എന്റെ നെഞ്ച് പടപടന്നു ഇടിക്കാൻ തുടങ്ങി.മുഖത്തേക്കു അടിക്കുന്ന കാറ്റ് എന്റെ മുടി പിന്നിലേക്കു പറത്തി. വണ്ടിയുടെ കണ്ണാടി ചില്ലിലൂടെ അയാളുടെ മുഖം എനിക്ക് വ്യക്തമായിരുന്നു.മീശയുടെയും താടിയുടെയും ഇടയിലുള്ള ഇളം കാപ്പി നിറത്തിലുള്ള അയാളുടെ ചുണ്ടുകൾ എന്നെ ചുംബന പ്രേരിതനാക്കി. മനസ്സിൽ കുളിരു കോരുന്നത് പോലെയാണ അപ്പോൾ് തോന്നിയത്.
കടയിൽ നിന്നും കേക്ക് വാങ്ങി അയാളും എന്റെ കൂടെ വീട്ടിലേക്ക് വന്നു.വീട്ടിൽ പുതുതായി വന്ന ഒരു അതിഥിയെ പോലെ എനിക്ക് തോന്നിയതെ ഇല്ല.അച്ഛനോടും അമ്മയോടും ചേട്ടനോടുമൊക്കെ ഉള്ള പെരുമാറ്റം കാണുമ്പോൾ എപ്പോളും എന്റെ വീട്ടിൽ വരുന്ന ഒരാളെ പോലെയാണ് തോന്നിയത്.
ഇപ്പൊ വരാം എന്നും പറഞ്ഞു ഞൻ എന്റെ മുറിയിലേക്കു പോയി.കതകടച്ചു ഉള്ളിൽ കയറി സന്തോഷത്തിൽ തുള്ളി ചാടി..ഒച്ചവച്ചു ആർത്തുവിളിക്കാനുള്ള സന്തോഷം ഉണ്ടായി.പക്ഷെ ഓവർ ആക്കണ്ട എന്ന് വിചാരിച്ചു..
അയാൾ ചേട്ടനോട് സംസാരിച്ചിരുന്നപ്പോൾ ഞാൻ അയാളുടെ പൗരുഷം ആസ്വദിച്ചു. കുറെ നേരം.അയാളിൽ തന്നെ മിഴിച്ചിരുന്നു.ആദ്യമായിട്ടാ ഇങ്ങനെ ഒരു നിയന്ത്രണം ഇല്ലാതെ സൗന്ദര്യാസ്വാദനം. ആഗ്രഹിച്ചു കിട്ടാതെ കിട്ടിയപ്പോൾ ഉള്ള ആവേശം.അല്ലാതെ എന്ത് പറയാൻ.
അയാൾ ഇറങ്ങാൻ ആയപ്പോൾ ,കേക്ക് മുറിച്ചു ഭക്ഷണം ഒക്കെ കഴിഞ്ഞിട്ട് പോകാം എന്ന് അമ്മ പറന്നു.പക്ഷെ വേണ്ട.ഉച്ചക്ക് വീട്ടിൽ വിരുന്നുകാർ ഉണ്ടാകും.അത് കൊണ്ട് വീട്ടിൽ പോകണം എന്നും പറഞ്ഞു അയാൾ ഇറങ്ങി. ഇറങ്ങിയപ്പോൾ എന്റെ തോളിൽ തട്ടി പത്താം ക്ലാസ് അല്ലെ.. നന്നായി പഠിക്കണം, ഇടക്കൊക്കെ വീട്ടിലേക്ക് ഇറങ്ങു എന്നും പറഞ്ഞു്. രണ്ടാമത് പറഞ്ഞത് ഞാൻ എന്തായാലും ചെയ്തോളാം എന്ന് മനസ്സിൽ പറഞ്ഞു.
ബുള്ളറ്റ് സ്റ്റാർട്ട് ചയ്തു അയാൾ പാഞ്ഞു.ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.പക്ഷെ അതുണ്ടായില്ല..
ബുള്ളെട്ടിന്റെ ശബ്ദം എന്റെ ഞെഞ്ചിന്റെ ഇടിപ്പിന് താളമേകി... നടന്നതൊക്കെ ഒരു സ്വപ്നം ആണോ എന്നോർത്ത് ഞാൻ അമ്പരന്നു വീടിന്റെ ഉമ്മറത്ത് തന്നെ നിന്നു...... (തുടരും...)
രാക്ഷസനെ ചുംബിച്ച പ്രണയം. (5)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
പരീക്ഷ അടുത്ത് വരുന്നത് കൊണ്ട് എല്ലായിടത്തു നിന്നും നല്ല സമ്മർദ്ധമായിരുന്നു.ചിലപ്പോൾ സമനില തെറ്റി ദേഷ്യം വരുമായിരുന്നു.പഠനത്തിൽ ഞാൻ അങ്ങനെ ഉഴപ്പു കാണിച്ചിട്ടില്ല.എങ്കിലും എല്ലാവരും വെറുതെ ഓരോന്നും പറഞ്ഞു വരും. അത് ദേഷ്യത്തിൽ കലാശിച്ചിട്ടുള്ളു. ഇതിനിടയിൽ ഒരു ആശ്വാസം ആയിരുന്നു മനുവേട്ടൻ.
മനുവേട്ടൻ പറഞ്ഞത് പോലെ ഒരു അവധി ദിവസം വൈകുന്നേരം ആയപ്പോൾ ഞാൻ സൈക്കിൾ എടുത്ത് മനുവേട്ടന്റെ വീട്ടിലേക്ക് വിട്ടു.വീട്ടിൽ കള്ളം ഒന്നും പറയേണ്ടി വന്നില്ല.കാരണം ഇപ്പോൾ വീട്ടിൽ എല്ലാവര്ക്കും പുള്ളിയെ വലിയ കാര്യമാണ്.
വീടിന്റെ മുന്നിൽ എത്തിയപ്പോൾ തന്നെ മനുവേട്ടനെ പ്രതേകിച്ചു തിരഞ്ഞു നടക്കേണ്ട ആവശ്യം വന്നില്ല.പുള്ളി മുമ്പിൽ ഉള്ള കുളത്തിൽ നീരാടുകയാണ്.ഞാൻ ഉച്ചത്തിൽ ഹായ് എന്ന് കൂകി.
അത് കേട്ട ഉടനെ പുള്ളിക്കരനും തിരിച്ചു നീട്ടി ഒരു ഹായ് പറഞ്ഞു.
കുളത്തിനരികിലിരുന്നു ഞാൻ അയാളുടെ സൗന്ദര്യം ആസ്വദിച്ചു.ആദ്യമായിട്ടാണ് അയാളെ ഞാൻ അർദ്ധ നനഗ്നനായി കാണുന്നത്. വിരിഞ്ഞു നിൽക്കുന്ന നെഞ്ചിൽ ഒതുക്കി വച്ച പോലെ രോമങ്ങൾ ഉണ്ടായിരുന്നു.തണുപ്പുള്ള രാത്രികളിൽ ആ നെഞ്ചോടു ചേർന്നു കിടന്നാൽ കിട്ടുന്ന ചൂടിന്റെ സുഖം ഞാൻ മനസ്സിൽ സങ്കൽപ്പിച്ചു.
ഒരു അഞ്ചു മിനിറ്റ് ,ഇപ്പൊ കയറാം എന്നും പറന്നു അയാൾ മുങ്ങാംകുഴി ഇട്ടു. അയാൾ കുളി കഴിഞ്ഞു കരയിൽ കേറിയപ്പോൾ എന്റെ കണ്ണുകൾ തള്ളി പോയി.ഈറൻ അണിഞ്ഞ അയാളെ കാണുമ്പോൾ രതി സുഖം അറിയാൻ വേണ്ടി ഒരു വേശ്യ തന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റും വിധം എന്റെ തൊലി ഉരിഞ്ഞു പോകുന്നത് പോലെയാണ് തോന്നിയത്.അയാളെ തന്നെ നോക്കി ഞാൻ വീടിനകത്തേക്ക് കയറി. അമ്മ കൊണ്ടുവന്ന ചായ കുടിച്ചു ഇരിക്കുന്ന സമയം കൊണ്ട് അയാൾ ഡ്രസ്സ് മാറി വന്നു.വസ്ത്രം അണിഞ്ഞാലും അത് ഇല്ലെങ്കിലും ഒരുലോലെ ആഴകേക്കുന്ന ശരീരം ചിലർക്ക് മാത്രമേ ഉണ്ടാകു.അങ്ങനെ ഒരാളാണ് മനുവേട്ടൻ.
മനുവേട്ടന്റെ അനുവാദത്തോടെ ഞാൻ അയാളുടെ മുറിയിൽ കയറി.അടക്കവും ചിട്ടയും ഉള്ള ഒരു പുരുഷന്റെ മുറി.എന്റെ വീട്ടിൽ ഇങ്ങനെ ചിട്ടയുള്ള ഒരു മുറി കാണാൻ കിട്ടില്ല.
"ചേട്ടൻ ഒരു പടിപ്പിസ്റ് ആണല്ലേ??????" കളിയാക്കികൊണ്ടു ഞാൻ ചോദിച്ചു.
"ഹ്ഹഹ്ഹ....നിന്നോട് ഇങ്ങനൊക്കെ ആരാ പറഞ്ഞെ? നിന്റെ ചേട്ടൻ ആണോ ?ആ മഞ്ഞ തവള???
എങ്കിൽ അവനു വട്ടാണ്. ഞാൻ ഇങ്ങനെ തട്ടിയും മുട്ടിയും പാസ്സായി പോയ ഒരു പാവം പയ്യനാണ്".
എന്റെ ചേട്ടന് മഞ്ഞ തവള എന്നാ ഒരു പേരുണ്ട് എന്ന് അറിയുന്നത് തന്നെ അപ്പോളാണ്.അയാളുടെ മുറി ഒരു പോലീസ് റെയ്ഡ് എന്ന പോലെ ഞാൻ മുക്കും മൂലയും അരിച്ചു പിറക്കി.അതിനിടയിൽ ഞങ്ങൾ കുറെ വിശേഷങ്ങളും പങ്കുവച്ചു.ചേട്ടന്റെ കോളേജിലെ കാര്യങ്ങൾ,കൂട്ടുകാർ,കറക്കം അങ്ങാനൊക്കെ.ഞാനും അത് പോലെ എന്റെ കാര്യങ്ങളും വാതോരാതെ പറഞ്ഞു.
പൂട്ടി കിടക്കുന്ന ഒരു പെട്ടി കണ്ടപ്പോൾ ആകാംഷയോടെ ഞാൻ അത് തുറക്കാൻ നോക്കി.
"ഡാ..അത് തുറക്കാൻ നോക്കണ്ട.അതിന്റെ താക്കോൽ എന്റെ കയ്യിലാ.അത് ഞാൻ മാത്രമേ തുറക്കാറുള്ളൂ.എന്റെ ഡയറിയും പിന്നെ കുറച്ചു രഹസ്യങ്ങളും സൂക്ഷിക്കുന്ന പെട്ടിയാണ് അത്"
ആകാംഷ വർധിച്ചെങ്കിലും ,വേണ്ട എന്ന് കരുതി ഞാൻ അത് വിട്ടു.ഓരോന്നും പറഞ്ഞു ഞാൻ കട്ടിലിൽ വന്നു ഇരുന്നപ്പോൾ അയാളും എന്റെ അരുകിൽ വന്നിരുന്നു .ആദ്യരാത്രിയിൽ ഭർത്താവിനരുകിൽ ഇരിക്കുന്ന ഭാര്യയുടെ നാണമാണ് എനിക്ക് അപ്പോൾ തോന്നിയത്.
അവിടന്നുമിവടന്നും കേട്ട് അറിഞ്ഞ അയാളുടെ പ്രണയ കഥകളെ കുറച്ചു ഞാൻ ചോദിച്ചപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ടു അതൊക്കെ ചുമ്മാ പറയുന്നതാ.അയാൾക്കു അങ്ങനെ പ്രേമം ഒന്നും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു.ആ വാക്കുകൾ എന്റെ മനസ്സിനെ തണുപ്പിക്കാൻ ഏറെ സഹായിച്ചു.
പത്താം ക്ലാസ്സ് ആയതു കൊണ്ട് പരീക്ഷ സമയത്തു എന്തെങ്കിലും സംശയം ഒക്കെ ഉണ്ടെങ്കിൽ ചേട്ടന്റെ അടുത്ത് വന്നാൽ മതി.ഇവിടെ ഇരുന്നു പഠിക്കാം എന്ന് പറന്നു.സന്തോഷത്തിടെ ഞാൻ വരം എന്നും മറുപടി നൽകി്.
അങ്ങനെ സംസാരിച്ചിരുന്നപ്പോളാണ് അയാളുടെ ഒരു കൂട്ടുകാരൻ വീട്ടിലേക്ക് കേറി വന്നത്.വന്ന ഉടനെ ഡാ എന്നും പറഞ്ഞു അയാൾ മനുവേട്ടനെ കെട്ടിപ്പിച്ചു.
കാണാൻ നല്ല ഭംഗിയുണ്ട്.വഴിയിൽ വച്ചൊക്കെ ഞാൻ അയാളെ കുറെ കണ്ടിട്ടുണ്ട്.ഞങ്ങളുടെ സ്വകാര്യതയിലേക് വലിഞ്ഞു കയറി വന്ന ഒരു കട്ടുറുമ്പായിട്ടാണ് ഞാൻ അയാളെ കണ്ടത്.മനുവേട്ടൻ എന്നെ അയാൾക്കു പരിചയപ്പെടുത്തി കൊടുത്തു.ഞാൻ അയാൾക്ക് ഒരു ചെറിയ പുഞ്ചിരി മാത്രം സമ്മാനിച്ചു.
മനുവേട്ടന്റെ ദേഹത്ത് തൊട്ടുള്ള അയാളുടെ സംസാരം എനിക്ക് ഒട്ടും ഇഷ്ടം ആയില്ല.
ഇനി ഇയാൾ കാരണം ആണോ മനുവേട്ടൻ ആരെയും പ്രേമിക്കാത്തത്??
ഇവർ തമ്മിൽ വല്ല ഇഷ്ടം ഉണ്ടോ??
അനാവശ്യമായ കുറെ ചോദ്യങ്ങൾ എന്റെ മനസ്സിൽ കേറി കൂടി.
ഇനി അവിടെ നിന്നാൽ ചിലപ്പോ കൂടുതൽ കുഴപ്പത്തിൽ ആകുമെന്ന് മനസിലാക്കിയ ഞാൻ വീട്ടിലേക്ക് തിരിച്ചു പോകുവാ എന്നും പറഞ്ഞു ഇറങ്ങി.
വീട്ടിൽ എത്തിയിട്ടും എനിക്ക് അയാളുടെ കൂട്ടുകാരന്റെ കാര്യം ഓർത്തായിരുന്നു ശങ്ക.എന്തെകിലും ആകട്ടെ,അങ്ങനെ ഒന്നും ഉണ്ടാകില്ല എന്നു കരുതി ഞാൻ മുന്നോട്ട് പോയി.
വഴിയിലും ,കടയിലും അമ്പലത്തിലും വായനാശാലയിലുമൊക്കെ വച്ച് ഞാൻ മനുവേട്ടനെ കാണുമായിരുന്നു.മിക്ക സമയങ്ങളിലും കൂടെ അയാളുടെ കൂട്ടുകാരനും ഉണ്ടായിരുന്നു.അത് ഓരോ സമയത്തും എന്നെ കൂടുതൽ അസൂയാലുവാക്കി.
അങ്ങനെ ഒരു ദിവസം ,നല്ല മഴ ഉള്ള ഒരു വൈകുന്നേരം ഞാൻ അമ്പലത്തിലേക് പോകുന്നവഴി എന്നെ ഏറ്റവും ദേഷ്യം പിടിപ്പിച്ച കാര്യം ഉണ്ടായി..
മനുവേട്ടനും ആ കൂട്ടുകാരും ഒരേ കുടക്കിഴിൽ പോകുന്നു.എന്നെ ദേഷ്യം പിടിപ്പിച്ചത് അതൊന്നും അല്ലായിരുന്നു. അയാൾ ഇടക്കിടക് മനുവേട്ടൻറെ നിതംബത്തിൽ കൈകൊണ്ടു എന്തൊക്കെയോ ചെയ്യുന്നുണ്ടായി.മനുവേട്ടൻ അത് തടയുന്നു പോലും ഇല്ലായിരുന്നു.തിരിച്ചും മനുവേട്ടൻ അയാളുടെ നിതംബത്തിൽ കയ്യ് കൊണ്ട് അടിക്കുന്നുണ്ടായിരുന്നു. എന്നിട്ട് രണ്ടാളും പൊട്ടി ചിരിക്കുന്നും ഉണ്ടായിരുന്നു.അതെന്നെ ദേഷ്യത്തിലേക്കാണു എത്തിച്ചത്.അവർ എന്നെ കാണരുതേ എന്ന് പറഞ്ഞ് തിരിഞ്ഞ് നടപ്പോൾ പുറകിൽ നിന്നൊരു വിളി."ഡാ...നീ എന്താ ഒന്ന് മൈൻഡ് പോലും ചെയ്യാതെ പോകുന്നേ?????"
മനുവേട്ടന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ ഞാൻ ഒന്നുമില്ല എന്ന് ഉച്ചത്തിൽ പറഞ്ഞോണ്ട് തിരിഞ്ഞ് നടന്നു..
ദേഷ്യം പിടിച്ചു വക്കാൻ പറ്റാതെ ഞാൻ വീട്ടിലേക്ക് ത
എത്തിയത്.വീട്ടിൽ എല്ലാവരോടും ഞാൻ ആ ദേഷ്യം തീർത്തു..
ഇനി ഒരിക്കലും മനുവേട്ടനെ കാണില്ല എന്ന് മനസ്സിൽ നൂറു തവണ പറന്നു.
ദേഷ്യം കൊണ്ടാണെന്ന് തോന്നുന്നു..കുറച്ചു ദിവസത്തേക്ക് ഞാൻ അയാളെ തിരിഞ്ഞ് പോലും നോക്കാത്ത അവസ്ഥയിൽ ആയി.വഴിയിൽ വച്ച് അയാളെ കണ്ടാലും ഞാൻ മിണ്ടാതെ തിരിഞ്ഞു നടക്കുമായിരുന്നു..ഞാൻ ഒന്നും വക വച്ചില്ല...
എല്ലാ രാത്രിയും ഞാൻ ആലോചിക്കും എന്തിനാ അന്ന് കണ്ട ആ കാഴ്ച്ചയിൽ വെറുതെ അയാളോട് ദേഷ്യപ്പെടുന്നെ,അയാൾ എന്റെ കാമുകൻ അല്ലാലോ..അയാൾ ഇതുവരെ എന്നോട് ഒന്ന് മര്യാദയ്ക് സംസാരിച്ചിട്ടു പോലും ഇല്ല...എന്നിട്ടും എന്തേ എനിക്ക് ഇത്ര ദേഷ്യം.
നാളെ ആകട്ടെ നേരിൽ കണ്ടാൽ ചിരിക്കാം എന്നൊക്കെ കരുതും.പക്ഷെ നേരിട്ട് കാണുമ്പോ മനസിൽ ഉള്ള ദേഷ്യം മുളച്ചു പൊന്തി വരും...
അങ്ങനെ ദിവസങ്ങൾ കടന്നു പോയി......
പരീക്ഷ അടുത്ത ഒരു ദിവസം രാത്രി ചേട്ടൻ എന്നെ ഉച്ചത്തിൽ വിളിച്ചു..
"ഡാ..നിനക്ക് ഒരു ഫോൺ കാൾ ഉണ്ട്........."
(തുടരും.....)
രാക്ഷസനെ ചുംബിച്ച പ്രണയം (6)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സാധാരണ എന്നെ അധികം ആരും ഫോൺ ചെയ്യാറില്ല.അതും ചേട്ടന്റെ ഫോണിൽ ഒട്ടും ഇല്ലായിരുന്നു. ആരായിരിക്കും എന്ന ആകാംക്ഷയിൽ ഞാൻ ഫോൺ എടുത്തു ഹലോ എന്ന് പറഞ്ഞു.പരിചയമുള്ള ശബ്ദം.നല്ല കട്ടിയുള്ള ഒരു ആണിന്റെ തന്നെ.ആരാ എന്ന് ചോദിക്കാൻ തുടങ്ങിയപ്പോൾ , "നീ എന്താ ഇങ്ങനെ പെരുമാറുന്നത് ?? ഇന്ന് വൈകുന്നേരം നിന്നെ എത്ര തവണ ഞാൻ വിളിച്ചു.ഒന്ന് തീരിഞ്ഞു പോലും നോക്കിയില്ലലോ??"
മനുവേട്ടൻ.അത് മനുവേട്ടൻ ആയിരുന്നു.
അയാളുടെ ശബ്ദത്തിൽ വിഷമത്തിന്റെ വള്ളികെട്ടുകൾ കുരുങ്ങി കിടക്കുന്നുണ്ടായിരുന്നു.
സോറി എന്ന വാക്കുകൊണ്ട് ഞാൻ ചോദ്യത്തിന് ഉത്തരമേകി.നാളെ നീ ഫ്രീ ആണോ എന്ന് അയാൾ ചോദിച്ചപ്പോൾ ദേഷ്യം വിട്ടുപോകാത്ത എന്റെ മനസ്സ് അല്ല എന്ന് ഉറപ്പിച്ചു പറഞ്ഞു.
ഫ്രീ ആണെങ്കിൽ നീ ഇങ്ങോട്ടേക്ക് ഒന്ന് ഇറങ്ങു എന്നും പറന്നു അയാൾ ഫോൺ വെച്ചു.
ചേട്ടന് ഫോൺ തിരികെ കൊടുത്തു ഞാൻ എന്റെ മുറിയിലേക്ക് മടങ്ങി.
കിടന്നിട്ട് ഉറക്കം വരുന്നില്ലയിരുന്നു.ദേഷ്യപ്പെടേണ്ട ആവശ്യം ഇല്ലായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.എന്തായാലും സാരമില്ല എന്ന് വിചാരിച്ചു കിടന്നുറങ്ങി.
പിറ്റേന്ന് സ്കൂളിൽ പോയിട്ട് എന്റെ മനസ്സ് അസ്വസ്ഥം ആയിരുന്നു.കൂട്ടുകാർ എല്ലാവരും കാരണം ചോദിക്കുകയും ചയ്തു.പരീക്ഷ അടുക്കുകയല്ലേ അതിന്റെ ഒരു പേടി എന്നും പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി.വൈകുന്നേരം ആയപ്പോൾ മനുവേട്ടന്റെ വീട്ടിലേക്ക് പോകാം എന്ന് വിചാരിച്ചു.സ്പെഷ്യൽ ക്ലാസ്സ്സിനു ഇരിക്കാതെ ഞാൻ സ്കൂളിൽ നിന്നും മുങ്ങി.സൈക്കിളും എടുത്തു ഞാൻ ചേട്ടന്റെ വീട്ടിലേക്ക് പാഞ്ഞു.
വീട്ടിൽ ചെന്നപ്പോൾ അമ്മ എനിക്ക് വേണ്ടി ഉണ്ടാക്കിയ പലഹാരങ്ങൾ കൊണ്ടുവന്നു തന്നു. ഞാൻ എന്തായാലും വരും എന്ന് മനുവേട്ടൻ പറഞ്ഞത് കൊണ്ട് അമ്മ ഉണ്ടാകിയതാണെന്നു പറഞ്ഞപ്പോ എനിക്ക് അത്ഭുതം ആയി.ഞാൻ നേരെ അയാളുടെ മുറിയിലേക്കു പോയി.അയാൾ അവിടെ ഇരുന്നു എന്തോ കുത്തിക്കുറിക്കുകയായിരുന്നു.ഞാൻ ഓടി ചെന്ന് പുറകിലൂടെ കെട്ടിപിടിച്ചു സോറി എന്ന് പറഞ്ഞു."എനിക്ക് അറിയാമായിരുന്നു നീ വരുമെന്ന്" പുഞ്ചിരിയോടെ അയാൾ അത് പറഞ്ഞപ്പോ എനിക്ക് ലജ്ജ തോന്നി.എന്തിനാണ് ഇത്രയും ദിവസം വഴകിട്ടാതെന്നോ ഒന്നും അയാൾ എന്നോട് ചോദിച്ചില്ല.പകരം ക്ലാസ്സിലെ കാര്യങ്ങളും പരീക്ഷയുടെ കാര്യങ്ങളുമൊക്കെയാണ് ചോദിച്ചത്.
പെട്ടെന്ന് വിഷയം മാറിയത് പോലെ എനിക്ക് തോന്നി.
" നിനക്ക് അവനെ ഇഷ്ടം ആയില്ലലെ.??
അവൻ അങ്ങനെയാ, എപ്പോളും ജോളി ആയിട്ട് നടക്കു.ഒരു ബഹിളി.അവനു ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണ്.അവളുടെ കാര്യം പറയാനും.അവർ ഉടക്കുമ്പോൾ ആ വഴക്ക് മാറ്റാനും അവൻ എന്റെ അടുത്താ വരുന്നത്." പറഞ്ഞത് കേട്ട് ഞാൻ അമ്പരന്നു പോയെങ്കിലും, മുഖത്ത് ഭാവവ്യത്യാസം ഇല്ലാതെ "അതിനു ഞാൻ ഒന്നും പറഞ്ഞില്ലലോ " എന്ന് മറുപടി നൽകി. എന്തോ മനസിലാക്കിയ പോലെ അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു.
അയാൾ പറഞ്ഞത് എനിക്ക് വളരെ സന്തോഷമേകി.
ചിരിച്ചു കൊണ്ട് ഞാൻ അയാളോട് ഇറങ്ങുവാ എന്ന് പറഞ്ഞു വീട്ടിലേക്ക് മടങ്ങി.
വീട്ടിൽ എത്തിയ ഞാൻ എന്തെന്നില്ലാത്ത സന്തോഷിച്ചു.രാത്രി ചേട്ടൻ എത്തിയപ്പോൾ ഒരു കോൾ ചെയ്യാൻ ഫോൺ തരുമോ എന്ന് ചോദിച്ചു ഫോൺ വാങ്ങി.അന്ന് വിളിച്ച നമ്പറിലേക്ക് ഞാൻ വിളിച്ചു.ഹലോ എന്ന് പറഞ്ഞതെ ഉള്ളു..അപ്പോൾ തന്നെ,"എന്താടാ കുരങ്ങേ ,നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ??" വീണ്ടും വീണ്ടും അയാൾ എന്നെ ഞെട്ടിക്കുവായിരുന്നു.എന്നെ ഇത്ര പെട്ടെന്ന് തിരിച്ചറിയും എന്ന് ഞാൻ പ്രതീക്ഷിച്ചില്ലർന്.
"പഠിക്കാൻ ഉണ്ട്.ഞാൻ വെറുതെ വിളിച്ചതാ.ഫോൺ വച്ചാൽ ഉടനെ പോയി പഠിക്കാം "എന്ന് പറഞ്ഞപ്പോൾ ആയിക്കോട്ടെ എന്ന മറുപടി മാത്രം ഉണ്ടായുള്ളൂ.പിന്നെ കുറെ നേരം ഞങൾ എന്തൊക്കെയോ സംസാരിച്ചു.എന്റെ ചേട്ടൻ തെറി വിളിക്കാൻ തുടങ്ങി എന്ന് മനസിലായപ്പോൾ ഞാൻ ഫോൺ വെച്ചു.
ഉറങ്ങാനായി കിടന്നിട്ട് എനിക്ക് ഒട്ടും ഉറക്കം വന്നില്ല.തിരിഞ്ഞും മറിഞ്ഞും വീർപ്പ് മുട്ടി.അപ്പോൾ എനിക്ക് കുറെ നാളുകളായി ചെയ്യാതിരുന്ന ഒരു വിനോധവൃത്തി മനസിലേക്ക് ഓടി വന്നു..
ഒന്നും നോക്കിയില്ല ,അലമാരിയിൽ നിന്നും എന്റെ പെൻസിലും, പൈന്റും ക്യാൻവാസുമൊകെ എടുത്തു.മുന്നിലെ ഓർമ്മകൾ നിരത്തി ഞാൻ എന്റെ മനുവേട്ടനെ ചിത്രമാക്കി പകർത്തി.അതിൽ മനസ്സിൽ നിന്നും കോരിയെടുത്ത വർണങ്ങൾ വാരി വിതറി.
ആദ്യമായിട്ടാണ് ഞാൻ ചെയ്ത കലാസൃഷ്ടിയിൽ എനിക്ക് തൃപ്‌തി തോന്നിയത്. ആ സന്തോഷത്തിൽ എപ്പോളാണ് ഉറങ്ങിപോയതെന്നു ഓർമയില്ല.
പിറ്റേ ദിവസം സ്കൂൾ വിടാൻ ഞാൻ കാത്തിരിക്കുവായിരുന്നു ഞാൻ.സ്പെഷ്യൽ ക്ലാസ്സിൽ നിന്ന് മുങ്ങി ഞാൻ നേരെ മനുവേട്ടന്റെ വീട്ടിലേക്ക് വിട്ടു.നേരെ മനുവേട്ടന്റെ മുറിയിലേക്കു കയറി."ടങ് ട ടാങ്.....,ഞാൻ എത്തി"
"ആഹ്...നീ ഇന്നും സ്പെഷ്യൽ ക്ലാസ് കട്ട് ആകിയല്ലേ" ചേട്ടന്റെ ചോദ്യത്തിന് മുഖം ചുളിച്ചു ഒരു ചെറിയ പുഞ്ചിരി മാത്രമാണ് മറുപടിയായി നൽകിയത്.
കുറെ നേരം ഞങ്ങൾ സംസാരിച്ചിരുന്നു.
പെട്ടെന്ന് ഞാൻ എന്റെ ബാഗ് തുറന്നു ആ പടം ചേട്ടന് മുന്നിലേക്ക് നീട്ടി.തുറന്നു നോക്കിയാ ശേഷം ചേട്ടൻ കുറച്ച് നേരത്തേക്ക് അമ്പരന്നു നിശബ്ദനായി നിന്നു.
അയാളുടെ കണ്ണുകളിൽ സന്തോഷവും അമ്പരപ്പും ഒന്നിച്ചു കാണാൻ സാധിക്കുന്നുണ്ടായിരുന്നു.പക്ഷെ അത് ക്ഷണികമായിരുന്നു എന്ന് ഞാൻ പിന്നീട് തിരിച്ചറിഞ്ഞു.
"എന്താ ഇഷ്ടായില്ലേ????"
അത് കേട്ടത് പോലും ഭാവിക്കാതെ അയാൾ ആ പടം മേശ പുറത്ത് കൊണ്ടുപോയി വച്ച്.
"നീ എന്തിനാ ഈ പടം വരച്ചതു?????"
"ഒന്നുമില്ല,ചുമ്മാ...."
അത് കേട്ട പാടെ "നീ നുണ പറയണ്ട "എന്നും പറഞ്ഞ് അയാൾ എന്റെ അടുത്തേക്ക് വന്നു.എന്റെ ദേഹത്തിൽ മുട്ടി നിന്നു.
എനിക്ക് ആകെ പേടി ആയി...എന്റെ നെഞ്ച് നിയന്ത്രണം ഇല്ലാതെ ഇടിക്കാൻ തുടങ്ങി.
"സത്യം പറ" എന്നും പറന്നു കൊണ്ട് എന്റെ മുന്നിൽ മിഴിച്ചു നിന്നു.പെട്ടെന്ന് അയാളുടെ മുഖം ആകെ മാറുന്നത് പോലെ എനിക്ക് തോന്നി. അയാൾ വീണ്ടും വീണ്ടും എന്നോടു കാര്യം അന്വേഷിച്ചു..
അവസാനം പിടിച്ചു നില്ക്കാൻ വയ്യാതെ ഞാൻ അങ്ങ് തുറന്നു പറഞ്ഞു.
"എനിക്ക് ചേട്ടനെ ഇഷ്ടമാണ്..
എന്താണെന്ന് അറിയില്ല.പക്ഷെ എനിക്ക് ഇയാളെ വളരെ ഇഷ്ടം ആണ്.."
കടുപ്പത്തിൽ ഒരു മറുപടി ചോദ്യം ആയിരുന്നു കിട്ടിയത്. "ഏതു തരത്തിലുള്ള ഇഷ്ടം????"
അതിനുള്ള മറുപടി എന്താ കൊടുക്കേണ്ടത് എന്ന് അറിയാതെ ഞാൻ കുഴഞ്ഞു.
"അത്.....അത് പിന്നെ....എനിക്ക് ഇയാളെ വല്ലാത്ത ഒരു ഇഷ്ടം ആണ്.."
അയാൾ അത് കേട്ടതും കുറച്ച നേരം മിണ്ടാതെ നിന്ന്.എന്നിട്ടു എന്റെ നേരെ തിരിഞ്ഞ് അയാൾ ദേഷ്യത്തിലാണോ അതോ ആശയകുഴപ്പത്തിലാണോ എന്നറിയാത്ത മട്ടിൽ സംസാരിച്ചു.
"മോൻ എന്തും ഭാവിച്ചാണ് ഇറങ്ങി തിരിച്ചേക്കുന്നെ???
നിനക്ക് എന്താ ഇപ്പൊ ഇങ്ങനെ ഒക്കെ തോന്നാൻ കാരണം??
നിനക്ക് വട്ടായോ?? ഇതൊക്കെ ഈ പ്രായത്തിൽ കുട്ടികൾക്ക് തോന്നുന്നു ഓരോരോ വട്ടാണ്.നീ എല്ലാം മനസ്സിന് മായ്ച്ചു കളഞ്ഞേക്.."
അത് കേട്ടതും എന്റെ ഹൃദയം രണ്ടായി പിളർന്നു പോയത് പോലെയാണ് തോന്നിയത്.മനസ്സിൽ ഇടിമിന്നൽ ഏറ്റ ഒരു പ്രതീതി. കണ്ണുനീർ അണപൊട്ടി ഒഴുകുമെന്ന വിധം എന്റെ മനസ്സു വേദനിച്ചു.
ശ്വാസംമുട്ടുന്നത് പോലെ തോന്നി.കണ്ണുകൾ കലങ്ങി മങ്ങി തുടങ്ങി.കണ്ണുകൾ തുടച്ചു ഞാൻ പുറത്തേക്ക് നടന്നു..പുറകിൽ നിന്നും ആരോ എന്നെ വിളിക്കുന്നത് പോലെ തോന്നിയിരുന്നു.പക്ഷെ അത് ശ്രദ്ധിക്കാൻ പറ്റാത്ത വിധം ഞാൻ തളർന്നിരുന്നു..
മനസ്സിൽ ഒരു വലിയ കല്ല് കയറ്റി വച്ച് നടക്കുന്നത് പോലെയാണ് ഞാൻ വീട്ടിൽ എത്തിയത്.ആരോടും ഒന്നും മിണ്ടാതെ ഞാൻ എന്റെ മുറിയിലേക്കു കയറി.
തലയിണ കടിച്ചു പിടിച്ചു ഞാൻ കുറെ കരഞ്ഞു..
കലങ്ങിയ കണ്ണുകളുമായി എപ്പോളാണ് ഉറങ്ങിയതെന്നു എനിക്ക് ഒട്ടും ഓർമ്മയില്ല...
എന്റെ കണ്ണുനീർ കാണാൻ അന്ന് കൂട്ടുണ്ടായത് എന്റെ തലയിണ മാത്രമായിരുന്നു........
(തുടരും.......)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°|
എനിക്ക് എന്റെ ഭാരം അനുഭവപ്പെടുന്നില്ലയിരുന്നു.വായുവിൽ പൊങ്ങി കിടക്കുന്നത് പോലെയാണ് തോന്നിയത്. ബലിഷ്ടമായ കയ്യുകൾ ഉള്ള ഒരാൾ എന്നെ പൊക്കിയെടുത്തു നടക്കുന്നത് എനിക്ക് മനസിലാകുന്നുണ്ടായിരുന്നു. പക്ഷെ അത് ആരാണെന്നു അറിയാൻ ശ്രമിച്ചെങ്കിലും കണ്ണുകൾ തുറയുന്നുണ്ടായിരുന്നില്ല.അയാൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.അത് എന്നോട് തന്നെയാണോ എന്ന് മനസിലാകുന്നില്ലയിരുന്നു.കേൾവിയും കുറഞ്ഞു വരുന്നത് പോലെ തോന്നി തുടങ്ങി.തല പതുക്കെ ശരീരത്തിൽ നിന്നും വിട്ടു പോകുന്നത് പോലെ അനുഭവപെട്ടു.പിന്നെ ഒന്നും ഓർക്കുവാൻ സാധിക്കുന്നില്ലയിരുന്നു.
കണ്ണുകൾ തുറന്നപ്പോൾ ചുറ്റും കുറെ ആളുകൾ ഇരിക്കുന്നു.പരിചയം ഉള്ള മുഖങ്ങൾ.മറ്റാരുമല്ല അമ്മയും ഇളയമ്മയും പിന്നെ അയൽവക്കത്തെ രണ്ടു ചേച്ചിമാരും.അമ്മയുടെ കണ്ണുകൾ കലങ്ങി വലഞ്ഞിരിക്കുന്നു.വാതിലിനരികെ അച്ഛൻ ആരോടോ സംസാരിക്കുന്നു.മുഖം വ്യകാത്മകുന്നില്ല.കറുത്ത ഷർട്ടും കാവി മുണ്ടുമാണ് ധരിച്ചിരിക്കുന്നത്.അച്ഛൻ അയാളുടെ തോളത്തു തട്ടി "മോൻ ഉണ്ടായിരുന്നത് നന്നായി" എന്നൊക്കെ പറയുന്നുണ്ടായി."എല്ലാം ശരിയാകുമ്പോ അറിയിക്കു" എന്നും പറന്നു അയാൾ പോയി.
അച്ഛൻ മുറിയിലേക്കു കയറി.ഒന്നും പറയാൻ പറ്റിയ അവസ്ഥയിലല്ലാ ഞാൻ എന്ന് എനിക്ക് മനസിലായി.
"കുഴപ്പം ഒന്നുമില്ല രണ്ടു ദിവസം കഴിയുമ്പോ വീട്ടിലേക്ക് പോകാം എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.നീ വെറുതെ കരഞ്ഞു എല്ലാവരെയും പേടിപ്പികണ്ട " അച്ഛന്റെ ആ വാക്കുകളിൽ വിഷമത്തിൽ കണികകൾ കെട്ടികിടപ്പുണ്ടാര്നു.
"ആഹ് നീ ഉണർന്നുവോ,ദേ അവനു കുഴപ്പം ഒന്നുമില്ല.ചെക്കൻ കണ്ണ് തുറന്നു കിടക്കുന്നത് കണ്ടില്ലേ" അത് കേട്ട അമ്മയുടെ മനസ്സിൽ വിഷമം ഉണ്ടെകിലും അമ്മ എന്നെ നോക്കി പുഞ്ചിരിച്ചു.
"മോഹനന്റെ മകൻ ആ സമയത്തു അവിടെ എത്തിയത് ഭാഗ്യം". അയൽവാസിയായ ചേച്ചി അങ്ങനെ പറയുന്നതു കേട്ടപ്പോളാണ് എനിക്ക് ആക്‌സിഡന്റ് ആയ കാര്യം ഞാൻ ഓർത്തത്.
സ്കൂൾ വിട്ടു വീട്ടിലേക്ക് സൈക്കിൾ ചവിട്ടിയാണ് ഞാൻ എന്നും പോകാറുള്ളത്.സാധാരണ അടുത്തുള്ള ചില കുട്ടികൾ കൂടെ ഉണ്ടാകാറുണ്ടായി.പക്ഷെ പത്താം ക്ലാസ് ആയതു കൊണ്ട് സ്പെഷ്യൽ ക്ലാസ് തുടങ്ങി.അതുകൊണ്ടു വൈകുന്നേരം ഒറ്റക്കാണ് ഇപ്പൊ വീട്ടിലേക്ക് പോക്ക്.
എന്റെ കാലക്കേടു.അല്ലാതെ എന്ത് പറയാൻ.സ്കൂളിൽ നിന്ന് വരുന്ന വഴി
എന്നെ ഒരു കാറുകാരൻ ഇടിച്ചു താഴെ ഇട്ടു.വണ്ടി നിർത്താതെ അയാൾ ചീറി പാഞ്ഞു പോയി.തല ഇടിച്ചാണ് താഴെ വീണത്.ചുറ്റുമുണ്ടായ ആളുകൾ ഓടി വരുന്നത് എനിക്ക് കാണാമായിരുന്നു.ആരോ എന്നെ പൊക്കിയെടുത്തു ഇവിടെ ഹോസ്പിറ്റലിൽ എത്തിച്ചതാണെന് എനിക്ക് മനസിലായി.
എങ്കിലും ആരായിരുന്നു അത് എന്ന് മനസിലായില്ല.
"മോനെ, ഇപ്പോ എങ്ങനെയുണ്ട്?" അമ്മയുടെ ചോദ്യത്തിന് വാ തുറന്നു ഉത്തരം കൊടുക്കാൻ കഴിയാത്തത് കൊണ്ട് ഒരു ചെറു പുഞ്ചിരി മാത്രം നൽകി.
ആറു ദിവസം ഹോസ്പിറ്റലിൽ കിടന്നു.കുറെ ബന്ധുക്കളും കൂട്ടുകാരും മറ്റും കാണാനൊക്കെ വന്നു.പക്ഷെ എന്നെ രക്ഷിച്ച ആ 'മോഹനന്റെ മകൻ' മാത്രം വന്നില്ല.ആരോടെങ്കിലും എന്തെങ്കിലും ചോദിക്കാം എന്ന് വച്ചാൽ ,നടന്നതൊക്കെ ഒരു സ്വപ്നം ആയി കരുതി മറക്കു എന്നൊക്കെ പറയുന്നു.എന്തോ വലിയ സംഭവം നടന്നത് പോലെ.പിന്നെ വിചാരിച്ചു ഹോസ്പിറ്റലിൽ നിന്നും ഇറങ്ങട്ടെ .ബാക്കി അപ്പോ അന്വേഷിക്കാം എന്ന്. അങ്ങനെ ആറു ദിവസത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം ഞാൻ വീട്ടിലേക്ക് പോയി.
കാലിനു ചെറിയ നീര് ഉണ്ടെങ്കിലും നടക്കാനും ഓടാനുമൊന്നും കുഴപ്പമില്ല.എല്ലാം ശരി ആയി എന്ന് എനിക്ക് തോന്നി.
ഒരാഴ്ചയായി ക്ലാസ്സിൽ പോയിട്ടു. വരുന്ന ദിവസം തൊട്ടു ക്ലാസ്സിൽ പോകണം.പത്താം ക്ലാസ് അല്ലെ.ലീവ് എടുക്കാൻ പാടില്ലലോ.
അവധി സമയങ്ങളിൽ ഞങ്ങൾ വീടിനടുത്തുള്ള കുട്ടികളൊക്കെ കൂടുന്ന ഒരു സ്ഥലമുണ്ട്.'youngsters bridge' എന്നാണ് ഞങ്ങൾ ആ സ്ഥലത്തെ പറയുന്നത്.ഒരു ശാന്തമായ സ്ഥലം.അടുത്ത ഒരു പാലം ഉണ്ട്.ഞങ്ങൾ അതിന് അടുത്തിരുന്നാണ് ഓരോരോ ബഡായികളൊക്കെ പറയാറ്.
വീടിനടുത്തുള്ള എന്റെ ബെസ്റ്റീസ് നന്ദുവും അപ്പുവും കിരണും ആണ്.ഞാനും അവന്മാരും പിന്നെ വേറെ കുറെ കുട്ടികളും സാദാരണ അവിടെ കൂടാറുണ്ട്.
വീട്ടിൽ വന്ന അന്ന് വൈകുന്നേരം ഞാൻ ഞങ്ങളുടെ സ്വന്തം സ്ഥലത്തേക് പോയി.നന്ദുവും കിരണും കൂടെ വന്നു.വേറെ ആരും ഉണ്ടായിരുന്നില്ല.
"ഡാ,നിനക്കൊക്കെ ഈ മോഹനൻ ചേട്ടൻറെ മകനെ അറിയോ??".
കേട്ട ഉടനെ നന്ദു,"മനുവേട്ടനെ ആണോ നീ ഉദ്ദേശിക്കുന്നത്??"
"ആഹ് എനിക്ക് അറിയില്ല. മോഹനൻ ചേട്ടന് ഒരു മകൾ അല്ലെ ഉള്ളത്. കല്യാണം കഴിഞ്ഞ മീനാക്ഷി ചേച്ചി???" ഞാൻ സംശയത്തോടെ ചോദിച്ചു.
"ഏയ്.. ഒരു മകനും ഉണ്ട്.ആ ചേട്ടൻ ബാംഗ്ലൂരോ മൈസൂരോ അങ്ങനെ എവിടേയോ ആണ് പഠിക്കുന്നത്.ഇപ്പൊ ഡോക്ടർ ആയി എന്ന് തോന്നുന്നു.നാട്ടിൽ വന്നിട്ടുണ്ട്.അയാൾ അല്ലെ നിന്നെ രക്ഷിച്ചെ????." നന്ദു എന്റെ സംശയം വ്യക്തമാക്കി തന്നു.
നന്ദുവിന് ആ ചേട്ടനെ നന്നയി അറിയാമായിരുന്നു.അവന്റെ അച്ഛൻ ഒരു രാഷ്ട്രീയ പ്രവർത്തകൻ ആണ്.അത് കൊണ്ട് നാട്ടിലെ കുറെ ആളുകളോട് നല്ല പരിചയം ഉണ്ട്.
"നീ ആ ചേട്ടനെ കണ്ടിട്ടിലെ?" എന്ന് നന്ദു ചോദിച്ചപ്പോ ഇല്ല എന്ന രീതിയിൽ ഞാൻ തല ആട്ടിയപ്പോൾ കിരൺ എതിർത്ത് കൊണ്ട് പറഞ്ഞു,"ഒലക്ക..!!!
പണ്ട് കൃഷ്ണന്റെ അമ്പലത്തിൽ ഉത്സവത്തിന് ഇടി ഉണ്ടായപ്പോ , സിനിമയിലെ പോലെ ഉണ്ടെന്നും പറഞ്ഞു വായും പൊളിച്ചു നിന്നതു ഓർക്കുന്നുണ്ടോ???"
"ആഹ്...അത് ഓർക്കുന്നുണ്ട്" എന്ന് പറഞ്ഞപ്പോ കിരൺ ചാടി കേറി പറഞ്ഞു,"ആഹ് ..അന്ന് മുമ്പിൽ നിന്ന് ഇടി ഉണ്ടാക്കിയില്ലേ ,അതാണ് മനുവേട്ടൻ.."
പക്ഷെ എനിക്ക് ആ മുഖം ഓർത്തു എടുക്കാൻ പറ്റുന്നില്ലായിരുന്നു.
"ആ ചേട്ടൻ,കാണാൻ നല്ല ലുക്ക് ആണ്. എന്താ ജിം ബോഡി. പിന്നെ അയാൾക്ക് നല്ല അടിപൊളി താടിയും മീശയുമൊക്കെ ഉണ്ട്.
കുറെ ലൈൻ ഒക്കെ ഉണ്ടെടാ.ആ ചേട്ടന്റെ ഒക്കെ ഒരു ഭാഗ്യം.പ്ലസ് ടു ആകുമ്പോ ഞനും ജിമ്മിൽ പോകും. താടിയൊക്കെ വളർത്തും..അപ്പൊ എനിക്കും കുറെ ലൈക് ഒക്കെ വീഴും" നന്ദുവിന്റെ പറച്ചിൽ കേട്ട കിരൺ അവനെ കുറെ കളിയാക്കി.കൂടെ ഞാനും.പക്ഷെ മനസ്സിൽ മനുവേട്ടനെ കുറിച്ചാണ് ആലോചിക്കുന്നുണ്ടായിരുന്നത്.
കുറെ നേരം അവിടെ ഇരുന്നു സംസാരിച്ചു വീട്ടിലേക്ക് മടങ്ങി.
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ നന്ദു പറഞ്ഞ കാര്യങ്ങൾ മനസ്സിൽ ഓർത്തു.' മനു 'എന്നാ ആ കഥാപാത്രത്തെ സങ്കൽപ്പിച്ചു,എങ്ങനെയെങ്കിലും അയാളെ ഒന്നു കാണണം എന്ന് ഉറപ്പിച്ചു ഞാൻ പതുക്കെ നിദ്രയിലാണ്ടു...... (തുടരും........)
രാക്ഷസനെ ചുംബിച്ച പ്രണയം. (2)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
പതിവ് പോലെ ഞാൻ എന്റെ സൈക്കിളിൽ സ്കൂളിലേക്കു പാഞ്ഞു.കുറെ നാളുകൾക്കു ശേഷമാണ് ഞാൻ സ്കൂൾ മുറ്റം ഒന്ന് കാണുന്നത്.
വല്ലാത്ത ഒരു കുളിർമ.കുറെ ഓർമ്മകൾ സമ്മാനിച്ച ഒരു ഇടമാണ് അത്.എനിക്ക് പുരുഷന്മാരോടാണ് താല്പര്യം എന്ന് മനസിലാക്കി തന്ന ആദ്യ സ്ഥലം.
എട്ടാം ക്ലാസ്സിൽ പടിക്കുമ്പോളാണ് ഞാൻ ആ സത്യം ആദ്യമായിട്ടു മനസിലാക്കുന്നത്.ആ വര്ഷം ട്രാൻസ്ഫർ കിട്ടി വന്ന ഒരു പുതിയ പി ടി മാഷ് ഉണ്ടായിരുന്നു.ഷഹീർ.കോഴിക്കോടാണ് സാറിന്റെ വീട്.നല്ല ഒത്ത ശരീരമുള്ള പൗരുഷം തുളുമ്പുന്ന ശരീരം.താടിയും മീശയും പുള്ളിക് ഏറെ പൗരുഷം നൽകിയിരുന്നു .
ഒരു ദിവസം ഡ്രിൽ കഴിഞ്ഞു എല്ലാവരും ഗ്രൗണ്ടിൽ ഫുട്ബോൾ കളിയ്ക്കാൻ ഇറങ്ങിയൽപ്പോൾ എനിക്ക് കളിയ്ക്കാൻ ഒരു താല്പര്യവും തോന്നിയില്ല. ഞാൻ മാറി അവിടെ ടീച്ചർമാരുടെ വണ്ടികൾ വയ്ക്കുന്ന ഷെഡിലേക് പോയി ഇരുന്നു.
കുറച്ച കഴിഞ്ഞപ്പോൾ സാറും അങ്ങിട്ടെക്ക് വന്നു.
"നീയെന്താ കളിയ്ക്കാൻ ഒന്നും പോകാത്തത്?
നിനക്ക് ഫുട്ബോൾ ഇഷ്ടമല്ലേ??"
സറിന്റെ ചോദ്യത്തിന് ഞാൻ പതുക്കെയായാണ് ഉത്തരം കൊടുത്തത്. "ഇഷ്ടമാണ്.എപ്പോളും കളിയ്ക്കാൻ പോകാറുമുണ്ട്.എന്താണെന്ന് അറിയില്ല ഇന്ന് കളിയ്ക്കാൻ തോന്നുന്നില്ല.അത് കൊണ്ടാ."
സർ അത് കെട്ട് പുഞ്ചിരിച്ചു.പുള്ളി ചിരിച്ചപ്പോ മൊഞ്ചു കൂടിയത് പോലെയാണ് തോന്നിയത്.
സർ എന്നെ അടുത്തേക്ക് വിളിച്ചു കുറെ സംസാരിച്ചു.സർ എന്നെ കുറെ വർണിച്ചു.
എന്നെ കുറിച്ച് ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ ഒക്കെ പറയുന്നത്.അശ്ലീലം ആയി എനിക്ക് തോന്നിയില്ല.ഞാൻ അതിലൊക്കെ സുഖിക്കുവാർന്.
"നിന്നെ കാണാൻ നല്ല മൊഞ്ചു ഉണ്ടല്ലോ.എനിക്ക് നിന്നെ പെരുത്ത് ഇഷ്ടമായി.നിന്റെ കുണ്ടിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.ഡ്രില്ലിന്റെ സമയത്ത് ഞാൻ നിന്നെ നല്ലതു പോലെ ശ്രദ്ധിച്ചായിരുന്നു." ഇത്രയും പറന്നു സർ എന്നെ കണ്ണിറുക്കി കാണിച്ചു.
എന്റെ മനസിൽ ഇടിമിന്നൽ അടിച്ചത് പോലെയാണ് അപ്പൊ തോന്നിയത്.
സാറിന്റെ കൂടെ ഒരു സ്ഥലം വരെ വരാൻ പറഞ്ഞപ്പോ ഞാൻ മടിച്ചില്ല..ഞൻ കൂടെ അങ്ങ് പോയി..അത് ബോയ്സ് ടോയ്‌ലറ്റ് ന്റെ അടുത്തേക്ക് ആയിരുന്നു.
അവിടെ ആരും ഇല്ല എന്നറിഞ്ഞ സർ എന്നെ കൈക്രിയകളാൽ കുറെ സുഖിപ്പിച്ചു.എന്നെ കൊണ്ടും തിരിച്ചു അതുപോലെയൊക്കെ ചെയ്യിപ്പിച്ചു. അന്നാണ് ഞാൻ ആദ്യമായി ഒരു ആണിന്റെ സുഖം അറിയുന്നത്.മറക്കാൻ പറ്റാത്ത ഒരു അനുഭവം ആയിരുന്നു അത്.
അന്ന് വീട്ടിൽ എത്തിയ ഞാൻ സർനെ തന്നെ ഓർത്തായിരുന്നു നടന്നത്. സ്കൂളിൽ എവിടെ വച്ച് സാറിനെ കണ്ടാലും എനിക്ക് ഉണർവ് ഉണ്ടാകുമായിരുന്നു.പക്ഷെ മാസങ്ങൾക്കു ശേഷം പുള്ളിക് ഞങ്ങളുടെ സ്കൂളിൽ നിന്ന് വിട പറയേണ്ടി വന്നു.ഏതോ വിദ്യാർത്തിയോട് അപമര്യാതയോടെ പെരുമാറിയത്തിന് കിട്ടിയ ശിക്ഷ.
അതിനു ശേഷം അത് പോലെ ആരെ കണ്ടാലും ഞാൻ നോക്കി വെള്ളമിറക്കുമായിരുന്നു.അതിനപ്പുറം ഒന്നും ഇല്ലായിരുന്നു.വായിനോട്ടം മാത്രം.ആദ്യമായി അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നുവെങ്കിലും,പിന്നീട് അതുപോലത്തെ മൊഞ്ചന്മാരെ കണ്ടെങ്കിലും എനിക്ക് ആരോടും പ്രണയം ആയി ഒന്നും തോന്നിയിരുന്നില്ല.
ക്ലാസ് റൂമിലേക്കു കയറിയപ്പോൾ തന്നെ എല്ലാവരും ഓടി വന്നു വിശേഷം ചോദിക്കൽ ആയിരുന്നു.ഞാൻ ഒട്ടും കുറച്ചില്ല അന്നത്തെ സംഭവം നടന്നതിനെക്കാൾ പൊലിപ്പിച്ചു വിശദീകരിച്ചു.ബഡായി പറയുന്നതിൽ ഞാൻ കേമൻ ആയിരുന്നു.ടീച്ചർ വരുന്നത് വരെ കഥ പറച്ചിൽ ആയിരുന്നു.കഥ പറയുമ്പോളൊക്കെ എന്റെ മനസ്സിൽ മനു നിറഞ്ഞു നിന്നിരുന്നു.
ക്ലാസ്സിൽ പഠിക്കാൻ മിടുക്കൻ ആയിരുന്നത് കൊണ്ട് സ്കൂളിൽ എല്ലാവര്ക്കും എന്നെ ഇഷ്ടം ആയിരുന്നു.
പഠനത്തിൽ ഉപരി ഞാൻ വരയ്ക്കുകയും പെയിന്റ് ചയുകയും പിന്നെ ചെറുതായിട് പാട്ടും ഡാൻസും ഉണ്ടായിരുന്നു.ക്ലാസ്സിലെ പെൺകുട്ടികൾക്ക് എന്നോട് വല്ലാത്ത വികാരം ആയിരുന്നെങ്കിലും എനിക്ക് അവരോടു യാതൊന്നും തോന്നിയിരുന്നില്ല.
മനസ്സിൽ പി ടി സർ നട്ടിട്ടു പോയ വികാരം വേര് പിടിച്ചു പോയി കഴിഞ്ഞിരുന്നു.പറിച്ചു മാറ്റാൻ പറ്റാത്ത വിധം.
ക്ലാസ്സിൽ എനിക്ക് ഒരു ചെറിയ ഗാങ്ങ് ഉണ്ടായിരുന്നു.ഞങ്ങൾ നാല് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും.എബിൻ,കിച്ചു,ജോൺ, റാഷിദ്,മഞ്ജു,അലീന പിന്നെ സ്നേഹ.'rising stars' എന്നായിരുന്നു ഞങ്ങളുടെ ഗ്യാങ്ങ് ന്റെ പേര്.ഞങ്ങളുടെ വീട്ടുകാർ തമ്മിലും നല്ല കൂട്ടായിരുന്നു.ഓരോരോ ഉത്സവങ്ങൾക് ഞങ്ങൾ ഓരോരുത്തരുടെ വീട്ടിൽ കൂടുമായിരുന്നു .പത്താം ക്ലാസ് കഴിഞ്ഞാൽ എല്ലാവരെയും മിസ്സ് ചയുമെന്ന ഓർക്കുമ്പോ എപ്പോളും മനസ്സിൽ ഒരു നിറൽ ആണ്.
വൈകുന്നേരം കൂട്ടുകാരോട് കള്ളം പറഞ്ഞു ഞാൻ സ്പെഷ്യൽ ക്ലാസിനു പോലും ഇരിക്കാതെ സൈക്കിൾ ഉം എടുത്തോണ്ട് ഇറങ്ങി.എന്റെ വീടിന്റെ ഭാഗത്തേക്ക് എന്റെ കൂട്ടുകാർ ആരും ഇല്ലായിരുന്നു.അതോണ്ട് വൈകുന്നേരം പോകുന്നതിൽ അവർ എന്നെ ഒന്നും പറയില്ലയിരുന്നു.
സ്പെഷ്യൽ ക്ലാസ്സിന്റെ സമയം ഉപയോഗിച്ച് മനുവേട്ടനെ ഒന്ന് കാണാൻ ആയിരുന്നു എന്റെ ഉദ്ദേശം.പറഞ്ഞു കേട്ട അറിവ് മനസ്സിൽ ഉള്ളു എങ്കിലും.ആള് കിടിലൻ ആയിരിക്കും എന്ന് ഞാൻ ഉറപിച്ചിരുന്നു.
നന്ദുവിന്റെ സഹായത്തിടെ മനുവേട്ടന്റെ വീട്ടിലേക്കുള്ള വഴി ഞാൻ അറിഞ്ഞു വച്ചിരുന്നു.എന്റെ വീട്ടിൽ നിന്നും പത്തു മിന്റ്സ് സൈക്കിൾ ചവിട്ടനുള്ള ദൂരമേ ഉള്ളു.നന്ദു പറഞ്ഞ സ്ഥലത്തെത്തി ഞാൻ അവിടെ ഉണ്ടായിരുന്ന കടയിൽ കയറി വഴി ചോദിച്ചു.
"ചേട്ടാ , ഈ മനു എന്നാ ആളെ അറിയോ? മോഹനൻ ചേട്ടൻറെ മകൻ..??.പുള്ളിയുടെ വീട് എവിടെയാ???"
"ആഹ്..അറിയാല്ലോ..ദേ ആ കാണുന്ന ഇടവഴി കണ്ടോ, ആ വഴി പോയാൽ ഒരു കുളക്കടവ് ഉണ്ട്.അതിന്റെ അടുത്തുള്ള ഓടിട്ട വീട്.
കടക്കാരൻ പറഞ്ഞ ഇടവഴി അത്യാവശ്യം ഒരു കാർ പോകാൻ പറ്റുന്ന പാകത്തിലുള്ളതായിരുന്നു.ഞാൻ ആ വഴിയേ പോയി.കുളക്കടവ് കണ്ടു..അയാൾ പറഞ്ഞ വീടും....
(തുടരും......)
രാക്ഷസനെ ചുംബിച്ച പ്രണയം. (3)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഒരു വലിയ വീട്.വീടാണോ അതോ പഴയ ഒരു പ്രമാണിയുടെ ഇല്ലം ആണോ എന്ന് സംശയം തോന്നുന്ന വിധത്തിലുള്ള അടിപൊളി വീട്.മുമ്പിൽ തന്നെ ഒരു നല്ല വൃത്തിയുള്ള കുളം. ഒരു അമ്പല കുളം പോലെ ഉണ്ട്.പക്ഷെ അടുത്തൊന്നും അമ്പലം ഇല്ല.കുളത്തിന്റെ അരികിലൂടെ കാർ പോകാൻ പാകത്തിലുള്ള ഒരു വഴിയുണ്ട്.ആ വഴിയിലൂടെ ഞാൻ ഗേറ്റിന്റെ അടുത്തെത്തി.അത് തുറന്നു കിടക്കുന്നത് കൊണ്ട് ഞാൻ അകത്തേക്ക് കടന്നു.കുറെ മുറ്റവും നല്ല പൂന്തോട്ടവും മാവും പ്ലാവുമൊക്കെ ഉള്ള വീട്. എന്തായാലും ഏക്കർ കണക്കിന് സ്ഥലം ഉണ്ടാകും ഉറപ്പ്.
വീട്ടിന്റെ ഉമ്മറത്ത് ചെന്ന് ഞാൻ അവിടെ തൂക്കിയിട്ട മണി അടിച്ചു.ആരും വന്നില്ല.ഞാൻ രണ്ടു മൂന്നു തവണ മണി അടിച്ചു.അപ്പോൾ അകത്തുനിന്ന് ആരോ വരുന്ന ശബ്ദം കേട്ട്.അത് മറ്റാരും അല്ലായിരുന്നു.മനുവേട്ടന്റെ അമ്മ.ഞാൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു."മനുവേട്ടൻ ഇല്ലേ?? ചേട്ടനെ ഒന്ന് കാണാൻ വേണ്ടി വന്നതാ.ഇപ്പൊ നാട്ടിൽ ഉണ്ട് എന്ന് കേട്ട്" .അത് കേട്ട ഉടനെ അമ്മ ,"ആരാ മോൻ? മനസിലായില്ലയോ.അവന്റെ കൂട്ടുകാരുടെ കൂട്ടത്തിൽ നിന്നെ കണ്ടിട്ടില്ലലോ?"
"അയ്യോ ,ഞാൻ അങ്ങനെ ചേട്ടന്റെ കൂട്ടുകാരൻ ഒന്നും അല്ല.കഴിഞ്ഞ ആഴ്ച്ച എനിക്ക് ഒരു ആക്സിഡന്റ് ഉണ്ടായി.അപ്പൊ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത് മനുവേട്ടൻ ആണെന്ന് അറിഞ്ഞു.അപ്പൊ ഒന്ന് കാണാൻ വേണ്ടി വന്നതാ"
പറയേണ്ട താമസം ഉണ്ടായിരുന്നുള്ളു."ഓഹ്..മോൻ അരുൺ അല്ലെ?? ശ്രീദേവന്റെ മകൻ??..അവൻ അന്ന് പറഞ്ഞായിരുന്നു നിന്റെ കാര്യം.
ഇപ്പൊ എങ്ങനെ ഉണ്ട്??എല്ലാം ശെരി ആയില്ലേ??"
ഞാൻ പുഞ്ചിരിച്ചു കൊണ്ട് മൂളി.
"അവൻ പിന്നെ തിരക്കിൽ ആയി പോയി അത് കൊണ്ട് അന്വേഷിക്കാനും പറ്റിയില്ല എന്ന് പറയുന്നുണ്ടായി."
അത് കേട്ടപ്പോൾ കുറച്ച സന്തോഷം ആയി.എന്നെ അങ്ങനെ മറന്നിട്ടില്ലലോ.
"മോനെ അവൻ ഇപ്പൊ ഇവിടെ ഇല്ല.ഇന്നലെ ബാംഗ്ലൂർ നിന്ന് അവന്റെ കൂട്ടുകാരൊക്കെ വന്നായിരുന്നു.അവർ എല്ലാവരും കൂടെ മൂന്നാർ പോയി.വേറെ എവിടെയൊക്കെയോ കൂടെ പോയിട്ട് രണ്ടു ദിവസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞു.അവൻ വിളിക്കുമ്പോ നീ വന്ന കാര്യം ഞാൻ പറയാം.മോൻ ഇരിക്ക് ഞാൻ ചായ ഇടാം."
നിരാശ എന്നെ വല്ലാതെ തളർത്തി.
"വേണ്ട അമ്മെ.ഞാൻ ഇറങ്ങുവാ.വീട്ടിൽ വേഗം എത്തണം." എന്നും പറഞ്ഞു ഞാൻ സങ്കടത്തോടെ വീട്ടിലേക്ക് മടങ്ങി.
ആകെ വിഷമം ആയി.കാണണം എന്ന് മനസ്സിൽ ഉറപ്പിച്ചിട്ടു കാണാനും പറ്റിയില്ല.
വീട്ടിൽ എത്തി കുളിച്ചു ഞാൻ അമ്പലത്തിലേക് പോയി.എല്ലാ ദിവസവും മുടങ്ങാതെ അമ്പലത്തിൽ പോയി കൊണ്ടിരുന്ന ആളായിരുന്നു ഞാൻ.പക്ഷെ ഇപ്പൊ ഒരാഴച്ചയിൽ ഏറെ ആയി പോയിട്ട്.ഒന്നെങ്കിലും രാവിലെ അല്ലെങ്കിൽ സന്ധ്യയ്ക് .കൂടുതലും സന്ധ്യയ്ക്കാണ് പോകാറുള്ളത്.തിരിച്ചു വീട്ടിൽ എത്തി.പുള്ളിയെ കാണാൻ പറ്റാത്ത വിഷമത്തിൽ ഞാൻ നേരത്തെ തന്നെ കിടന്നു. എപ്പോളാണ് ഉറങ്ങി പോയത് എന്ന് പോലും ഓർമ്മ ഇല്ല.
എന്തായാലും രണ്ടു മൂന്ന് ദിവസത്തേക്ക് പ്രതീക്ഷ ഒന്നും വേണ്ട എന്ന് വിചാരിച്ച ഞാൻ എല്ലാം മറന്നു എന്റെ പതിവ് കാര്യങ്ങളിൽ മുഴുകി.
ക്ലാസ്സിലെ ഒരു കൂട്ടുകാരനു മൊബൈൽ ഉണ്ട്.സച്ചിൻ.നല്ല കാശ് ഉള്ള വീട്ടിലെ ചെക്കൻ ആണ് അവൻ.ഇടക്കിടെ അവൻ മൊബൈൽ ക്ലാസ്സിൽ കൊണ്ടുവരാറൂം ഉണ്ട്.അവൻ എപ്പോളും 'ഫേസ്ബുക് ' നെ കുറിച്ച് പറയുമായിരുന്നു.ആരുടെ പേര് അടിച്ചാലും നമുക്ക് അവരെ കണ്ടുപിടിക്കാം എന്നൊക്കെ അവൻ പറഞ്ഞിട്ടുണ്ട്.
അങ്ങനെ ഞാൻ അവനോടു മനുവേട്ടനെ ഒന്ന് കാണിച്ചു തരുമോ എന്ന് ചോദിച്ചു.അവൻ പുള്ളിയുടെ അച്ഛൻറെ പേര് ചോദിച്ചു.ഞാൻ പറഞ്ഞു കൊടുത്തു. അവൻ 'Manu Mohanan' എന്ന് ടൈപ്പ് ചെയ്തു. കണ്ടപ്പോൾ ഞാൻ ഞെട്ടി.അതെ പേരുള്ള കുറെ ആളുകൾ. അതിൽ മനുവേട്ടൻ ഏതാണെന്ന് മനസിലാകാതെ ഞാൻ വീണ്ടും നിരാശൻ ആയി.
മതിയായി .ഞാൻ ഇനി അന്വേഷിക്കില്ല എന്ന് ഉറപ്പിച്ചു മുന്നോട്ട് പോയി.ഇതിനു മുമ്പ് എങ്ങനെ ആയിരുന്നുവോ അങ്ങനെ.മനുവേട്ടനും വേണ്ട ഒരു കുന്തോം വേണ്ട.കാണാൻ പറ്റാത്തതിൽ ദേഷ്യവും നിരാശയും എന്നെ അങ്ങനെ ചിന്തിപ്പിച്ചു.വീട്ടിൽ ഇടക്കിടെ അയാളെ കുറിച്ച് പറയുന്നത് കേൾക്കാറുണ്ട്.
അത്താഴത്തിന് ഇരുന്നപ്പോ ഞാൻ അച്ഛനോട് ചുമ്മാ ഒന്ന് ചോദിച്ചു."അച്ഛാ ,അന്ന് എന്നെ ഹോസ്പിറ്റലിൽ എത്തിച്ച ആ ചേട്ടൻ ഇല്ലേ..മനു.അച്ഛന് ആ ചേട്ടനെ അറിയോ?? എനിക്ക് അയാളെ കണ്ട് ഓർമ്മ പോലും ഇല്ല."
"അവനെ നിനക്ക് അറിയില്ലേ? നിന്റെ ചേട്ടന്റെ കൂടെ സാന്റാ ക്രൂസിൽ എട്ടു വരെ പഠിച്ചത്.പിന്നെ അവൻ സ്കൂൾ മാറി പോയതാ. നല്ല പയ്യനാണ്.എം ബി ബി സ് പഠിക്കാൻ ബാംഗ്ലൂർ പോയി.പഠനം കഴിഞ്ഞു.ഇപ്പൊ ഡോക്ടർ ആയി.തത്കാലം ഏതോ ഹോസ്പിറ്റലിൽ കേറും എന്ന് പറഞ്ഞായിരുന്നു.
അവനെയൊക്കെ കണ്ടു പഠിക്ക്."
അത് കേട്ടപ്പോൾ അച്ഛന് പുള്ളിയെ കാര്യം ആണെന്ന് മനസിലായി.പക്ഷെ എന്തായിട്ട് എന്താ.എനിക്ക് ഇതുവരെ കാണാൻ പറ്റിയില്ലലോ.
എന്റെ ചേട്ടൻ ഇന്ഫോപാർക്കിൽ ജോലി ചെയ്യുവാണ്.വരുൺ.
രാത്രി ചേട്ടൻ വന്നപ്പോ മനുവേട്ടനെ കുറിച്ച ഞാൻ അയാളോടും ചോദിച്ചു.ചേട്ടനും മനുവേട്ടനെ കുറിച്ച് നല്ല മതിപ്പാണ്.
"സ്കൂളിൽ വച്ച് തന്നെ അവനെ കുറെ പേര് വളയ്ക്കാൻ നോക്കിയതാ.പക്ഷെ അവൻ അങ്ങനെ ആർക്കും പിടി കൊടുത്തിട്ടില്ല.അവൻ വേറെ ലെവൽ ആണ്.ഹ്മ്മമ്മ എന്താ ഇലപ്പോ അവനെ കുറിച്ച് അന്വേഷണം"
ചേട്ടന്റെ ആ ചോദ്യം എനിക്ക് അത്രക്ക് ഇഷ്ടപ്പെട്ടില്ല. ഒന്നുമില്ല എന്നും പറഞ്ഞു ഞാൻ എന്റെ മുറിയിലേക്കു പോയി.
വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ ഞാൻ ദിവസങ്ങൾ തള്ളി നീക്കി.എന്നെങ്കിലും ഒരു ദിവസം കാണാൻ പറ്റും എന്നാ വിശ്വാസത്തോടെ.....
(തുടരും......)
രാക്ഷസനെ ചുംബിച്ച പ്രണയം (4)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഞായറാഴച്ചകളിൽ സാധാരണ അമ്മ എന്നെ നേരത്തെ എഴുന്നേല്പിക്കറില്ല.പക്ഷെ അന്ന് അമ്മ വിളിച്ചു എഴുന്നേൽപ്പിച്ചു അമ്പലത്തിൽ പോകാൻ പറഞ്ഞു.അപ്പോളാണ് ഞാൻ ഓർത്തത് അമ്മയുടെയും അച്ഛന്റെയും വിവാഹ വാർഷിക ദിവസം ആയിരുന്നു എന്ന്.ജോലി തിരക്ക് കാരണം ആയിരിക്കും ചേട്ടനും മറന്നു പോയത്.ചാടി എഴുനേറ്റു രണ്ടുപേരോടും മറന്നു പോയതിൽ ക്ഷമ ചോദിച്ചിട്ട് ആശംസകൾ അറിയിച്ചു..
അമ്മയ്ക്ക് അമ്പലത്തിൽ പോകാൻ പറ്റാത്തത് കൊണ്ട് എന്നോട് പോയി വഴിപാട് കഴിക്കാൻ പറഞ്ഞു.കുളിച്ചൊരുങ്ങി ഞാൻ അമ്പലത്തിലേക് പോയി.
അമ്പലത്തിന്റെ മുമ്പിൽ ഒരു അടിപൊളി ബുള്ളറ്റ് ഇരിക്കുന്നത് കണ്ടു.ബുള്ളറ്റിനോട് എനിക്ക് വല്ലാത്ത ഒരു ഇഷ്ടം ആയിരുന്നു.ബുള്ളറ്റിൽ ആര് പോയാലും ഞാൻ ഒന്ന് നോക്കുമായിരുന്നു.
അതിലെ കണ്ണാടിയിൽ ഞാൻ എന്റെ മുടി നേരെ ആക്കി അമ്പലത്തിന്റെ ഉള്ളിലേക് കയറി.
വഴിപാട് കഴിക്കാൻ ചീട്ട് എടുത്തു നടയ്ക്കൽ വെച്ചു. അമ്പലത്തിനു വലം വച്ചപ്പോൾ അവിടെ നാഗങ്ങളുടെ പ്രതിഷ്ഠയ്ക്ക് മുമ്പിൽ ഒരു കിടിലൻ ചേട്ടൻ .
എന്താ ഒരു ഭംഗി.എന്റെ മനസ്സിൽ പൗരുഷത്തിന് കൊടുത്തിട്ടുള്ള വ്യാഖ്യാനത്തിനുള്ള സ്വരൂപം.
താടിയും മീശയും പിന്നെ ആ ഒത്ത ശരീരവും ഏതൊരു പെണ്ണും ആഗ്രഹിച്ചു പോകുന്ന പോലൊരു ചെക്കൻ.കാഴ്ച്ച കുറവ് ആണോ അതോ സ്റ്റൈൽ ആയുട്ടാണോ എന്നറിയില്ല.മുഖത്ത് കണ്ണട വച്ചിട്ടുണ്ട്.സാധാരണ കണ്ണട വച്ചവരെ കണ്ടാൽ എനിക്ക് ബുജി ലുക്ക് ആണ് തോന്നാറുള്ളത്.പക്ഷെ അയാളെ എനിക്ക് അങ്ങനെ തോന്നിയില്ല.
നാഗങ്ങളുടെ പ്രതിഷ്ഠയ്ക്കരുകിൽ ചെമ്പകയത്തിന്റെ മരം ഉണ്ടായിരുന്നു.അതിന്റെ ഗന്ധവും കാറ്റിൽ കൊഴിഞ്ഞു വീഴുന്ന പൂക്കളും ഒരു സിനിമയിലെ പ്രേമരംഗത്തിന് ഒത്ത ഒരു സന്ദർഭം ആയിരുന്നു.ഗന്ധം വഹിച്ചു വീശുന്ന കാറ്റ് അയാളുടെ മുടിയിഴകൾ തഴുകി പായുന്നുണ്ടായിരുന്നു.
കുറച്ചു നേരം ഞാൻ അയാളെ തന്നെ നോക്കി നിന്ന്.പക്ഷെ അയാളുടെ പ്രാർത്ഥന ഇന്നൊന്നും തീരുന്ന ലക്ഷണം ഇല്ല എന്ന് തോന്നിയപ്പോൾ ഞാൻ വഴിപാട് വാങ്ങി പുറത്തേക്ക് നടന്നു.പുറകിൽ നിന്നും ആരോ 'ഡാ' എന്ന് വിളിക്കുന്നത് പോലെ തോന്നി.പക്ഷെ എന്റെ മുന്നിൽ നിന്ന് ഒരു കുട്ടി അമ്പലത്തിലേക് ഓടുന്നതു കണ്ടപ്പോൾ അവനെ വിളിച്ചതായിരിക്കും എന്ന് കരുതി ഞാൻ തീരുഞ്ഞു നോക്കാതെ മുന്നോട്ട് പോയി.
കുറച്ചു നടന്നു ഒരു വയലിന്റെ അടുത്തുള്ള പാലത്തിന്റെ അരികിൽ എത്തിയപ്പോൾ പുറകിൽ നിന്ന് ഒരു ബുള്ളെട്ടിന്റെ ശബ്ദം.തീരുഞ്ഞു നോക്കിയപ്പോൾ അമ്പലത്തിൽ വച്ച് കണ്ട മൊഞ്ചൻ.
പെട്ടെന്ന് ആ ബുള്ളറ്റ് എന്റെ മുന്നിൽ വന്നു നിന്ന്..
"നിനക്ക് എന്താ ചെവി കേട്ടുടെ????
എത്ര തവണ വിളിക്കണം.
ഇനി അന്നത്തെ ആക്‌സിഡന്റിൽ നിന്റെ ചെവി അടിച്ചു പോയോ?????" എന്നും പറഞ്ഞു അയാൾ കളിയാക്കി ചിരിച്ചു..
മനു...!!
ഞാൻ ഇത്രയും ദിവസം കാണാൻ കാത്തിരുന്ന മനുവേട്ടൻ.
അയാളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ പറ്റാത്ത വിധം ഞാൻ അമ്പരന്നു നില്കുവായിരുന്നു.
പാടത്തു നിന്ന് വീശുന്ന കാറ്റ് എന്റെ മുടിയിൽ തഴുകി പോകുന്നുണ്ടായിരുന്നു.ഇളം വെയിലിൽ അയാൾക്ക് സ്വർണ നിറം ഉള്ളത് പോലെയാണ് എനിക്ക് തോന്നിയത്.
"ഡാ.പൊട്ടാ..
നിന്നോടാ ചോദിക്കുന്നെ.. എന്താ കേൾക്കുന്നില്ലന്നുണ്ടോ???
ഇവൻ എന്താ ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നിക്കുന്നെ?? ഡാ ചെക്കാ..."
"ആഹ്..സോറി ചേട്ടാ. ഞാൻ വിളിച്ചത് കേട്ടില്ല.
സോറി." തുപ്പൽ വിഴുങ്ങി കൊണ്ട് ഞാൻ മറുപടി പറഞ്ഞു. അയാൾ കൈ നീട്ടി " I am Manu .ഇനി പരിചയപ്പെട്ടില്ല എന്ന് വേണ്ട" എന്ന് പറഞ്ഞപ്പോ ഞാൻ ഒന്നും നോക്കിയില്ല.തിരിച്ചും കൈ കൊടുത്തു പറഞ്ഞു, "I am Arun. Nice to meet You" .
മുഖത്ത് പുഞ്ചിരി വിരിച്ചു കൊണ്ട് അയാൾ എന്നോട് വണ്ടിയിലേക് കയറു ഞാൻ വീട്ടിലേക്ക് കൊണ്ടുപോയി വിടാം എന്ന് പറഞ്ഞു.
"അയോ.വേണ്ട..ഞാൻ നടന്നു പൊയ്കോളാം. എനിക്ക് ഒന്ന് കടയിലും പോകണം ഒരു കേക്ക് വാങ്ങാൻ ഉണ്ടായിരുന്നു."
"ഓഹോ..അപ്പൊ എന്തോ വിശേഷം ഉണ്ടല്ലോ...ആരുടെയെങ്കിലും പിറന്നാൾ ആണോ??"
മനുവേട്ടന്റെ സംശയത്തിന് "അല്ല ,അമ്മയുടെയും അച്ഛന്റെയും വിവാഹ വാർഷികം ആണ്" എന്ന മറുപടി കൊടുത്തു.
അതു കേട്ടപ്പോൾ "എന്നാ നീ വണ്ടിയിലേക് കയറു.കേക്ക് വാങ്ങി നിന്നെ വീട്ടിൽ ആക്കി.അച്ഛനെയും അമ്മയെയും വിഷ് ചെയ്‌തിട്ടെ ഞാൻ പോകുന്നുള്ളൂ." എന്ന പുള്ളിയുടെ മറുപടി കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷം ആയി.
ഞാൻ അയാളുടെ ബുള്ളറ്റിൽ കയറി.അയാളെ കെട്ടിപിടിച്ചു ഇരിക്കണം എന്നുണ്ടായിരുന്നു.പക്ഷെ ഞാൻ അയാളെ തൊട്ടു പോലും ഇല്ല.വണ്ടി സ്റ്റാർട്ട് ആക്കിയപ്പോൾ എന്റെ നെഞ്ച് പടപടന്നു ഇടിക്കാൻ തുടങ്ങി.മുഖത്തേക്കു അടിക്കുന്ന കാറ്റ് എന്റെ മുടി പിന്നിലേക്കു പറത്തി. വണ്ടിയുടെ കണ്ണാടി ചില്ലിലൂടെ അയാളുടെ മുഖം എനിക്ക് വ്യക്തമായിരുന്നു.മീശയുടെയും താടിയുടെയും ഇടയിലുള്ള ഇളം കാപ്പി നിറത്തിലുള്ള അയാളുടെ ചുണ്ടുകൾ എന്നെ ചുംബന പ്രേരിതനാക്കി. മനസ്സിൽ കുളിരു കോരുന്നത് പോലെയാണ അപ്പോൾ് തോന്നിയത്.
കടയിൽ നിന്നും കേക്ക് വാങ്ങി അയാളും എന്റെ കൂടെ വീട്ടിലേക്ക് വന്നു.വീട്ടിൽ പുതുതായി വന്ന ഒരു അതിഥിയെ പോലെ എനിക്ക് തോന്നിയതെ ഇല്ല.അച്ഛനോടും അമ്മയോടും ചേട്ടനോടുമൊക്കെ ഉള്ള പെരുമാറ്റം കാണുമ്പോൾ എപ്പോളും എന്റെ വീട്ടിൽ വരുന്ന ഒരാളെ പോലെയാണ് തോന്നിയത്.
ഇപ്പൊ വരാം എന്നും പറഞ്ഞു ഞൻ എന്റെ മുറിയിലേക്കു പോയി.കതകടച്ചു ഉള്ളിൽ കയറി സന്തോഷത്തിൽ തുള്ളി ചാടി..ഒച്ചവച്ചു ആർത്തുവിളിക്കാനുള്ള സന്തോഷം ഉണ്ടായി.പക്ഷെ ഓവർ ആക്കണ്ട എന്ന് വിചാരിച്ചു..
അയാൾ ചേട്ടനോട് സംസാരിച്ചിരുന്നപ്പോൾ ഞാൻ അയാളുടെ പൗരുഷം ആസ്വദിച്ചു. കുറെ നേരം.അയാളിൽ തന്നെ മിഴിച്ചിരുന്നു.ആദ്യമായിട്ടാ ഇങ്ങനെ ഒരു നിയന്ത്രണം ഇല്ലാതെ സൗന്ദര്യാസ്വാദനം. ആഗ്രഹിച്ചു കിട്ടാതെ കിട്ടിയപ്പോൾ ഉള്ള ആവേശം.അല്ലാതെ എന്ത് പറയാൻ.
അയാൾ ഇറങ്ങാൻ ആയപ്പോൾ ,കേക്ക് മുറിച്ചു ഭക്ഷണം ഒക്കെ കഴിഞ്ഞിട്ട് പോകാം എന്ന് അമ്മ പറന്നു.പക്ഷെ വേണ്ട.ഉച്ചക്ക് വീട്ടിൽ വിരുന്നുകാർ ഉണ്ടാകും.അത് കൊണ്ട് വീട്ടിൽ പോകണം എന്നും പറഞ്ഞു അയാൾ ഇറങ്ങി. ഇറങ്ങിയപ്പോൾ എന്റെ തോളിൽ തട്ടി പത്താം ക്ലാസ് അല്ലെ.. നന്നായി പഠിക്കണം, ഇടക്കൊക്കെ വീട്ടിലേക്ക് ഇറങ്ങു എന്നും പറഞ്ഞു്. രണ്ടാമത് പറഞ്ഞത് ഞാൻ എന്തായാലും ചെയ്തോളാം എന്ന് മനസ്സിൽ പറഞ്ഞു.
ബുള്ളറ്റ് സ്റ്റാർട്ട് ചയ്തു അയാൾ പാഞ്ഞു.ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.പക്ഷെ അതുണ്ടായില്ല..
ബുള്ളെട്ടിന്റെ ശബ്ദം എന്റെ ഞെഞ്ചിന്റെ ഇടിപ്പിന് താളമേകി... നടന്നതൊക്കെ ഒരു സ്വപ്നം ആണോ എന്നോർത്ത് ഞാൻ അമ്പരന്നു വീടിന്റെ ഉമ്മറത്ത് തന്നെ നിന്നു...... (തുടരും...)
രാക്ഷസനെ ചുംബിച്ച പ്രണയം. (5)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
പരീക്ഷ അടുത്ത് വരുന്നത് കൊണ്ട് എല്ലായിടത്തു നിന്നും നല്ല സമ്മർദ്ധമായിരുന്നു.ചിലപ്പോൾ സമനില തെറ്റി ദേഷ്യം വരുമായിരുന്നു.പഠനത്തിൽ ഞാൻ അങ്ങനെ ഉഴപ്പു കാണിച്ചിട്ടില്ല.എങ്കിലും എല്ലാവരും വെറുതെ ഓരോന്നും പറഞ്ഞു വരും. അത് ദേഷ്യത്തിൽ കലാശിച്ചിട്ടുള്ളു. ഇതിനിടയിൽ ഒരു ആശ്വാസം ആയിരുന്നു മനുവേട്ടൻ.
മനുവേട്ടൻ പറഞ്ഞത് പോലെ ഒരു അവധി ദിവസം വൈകുന്നേരം ആയപ്പോൾ ഞാൻ സൈക്കിൾ എടുത്ത് മനുവേട്ടന്റെ വീട്ടിലേക്ക് വിട്ടു.വീട്ടിൽ കള്ളം ഒന്നും പറയേണ്ടി വന്നില്ല.കാരണം ഇപ്പോൾ വീട്ടിൽ എല്ലാവര്ക്കും പുള്ളിയെ വലിയ കാര്യമാണ്.
വീടിന്റെ മുന്നിൽ എത്തിയപ്പോൾ തന്നെ മനുവേട്ടനെ പ്രതേകിച്ചു തിരഞ്ഞു നടക്കേണ്ട ആവശ്യം വന്നില്ല.പുള്ളി മുമ്പിൽ ഉള്ള കുളത്തിൽ നീരാടുകയാണ്.ഞാൻ ഉച്ചത്തിൽ ഹായ് എന്ന് കൂകി.
അത് കേട്ട ഉടനെ പുള്ളിക്കരനും തിരിച്ചു നീട്ടി ഒരു ഹായ് പറഞ്ഞു.
കുളത്തിനരികിലിരുന്നു ഞാൻ അയാളുടെ സൗന്ദര്യം ആസ്വദിച്ചു.ആദ്യമായിട്ടാണ് അയാളെ ഞാൻ അർദ്ധ നനഗ്നനായി കാണുന്നത്. വിരിഞ്ഞു നിൽക്കുന്ന നെഞ്ചിൽ ഒതുക്കി വച്ച പോലെ രോമങ്ങൾ ഉണ്ടായിരുന്നു.തണുപ്പുള്ള രാത്രികളിൽ ആ നെഞ്ചോടു ചേർന്നു കിടന്നാൽ കിട്ടുന്ന ചൂടിന്റെ സുഖം ഞാൻ മനസ്സിൽ സങ്കൽപ്പിച്ചു.
ഒരു അഞ്ചു മിനിറ്റ് ,ഇപ്പൊ കയറാം എന്നും പറന്നു അയാൾ മുങ്ങാംകുഴി ഇട്ടു. അയാൾ കുളി കഴിഞ്ഞു കരയിൽ കേറിയപ്പോൾ എന്റെ കണ്ണുകൾ തള്ളി പോയി.ഈറൻ അണിഞ്ഞ അയാളെ കാണുമ്പോൾ രതി സുഖം അറിയാൻ വേണ്ടി ഒരു വേശ്യ തന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റും വിധം എന്റെ തൊലി ഉരിഞ്ഞു പോകുന്നത് പോലെയാണ് തോന്നിയത്.അയാളെ തന്നെ നോക്കി ഞാൻ വീടിനകത്തേക്ക് കയറി. അമ്മ കൊണ്ടുവന്ന ചായ കുടിച്ചു ഇരിക്കുന്ന സമയം കൊണ്ട് അയാൾ ഡ്രസ്സ് മാറി വന്നു.വസ്ത്രം അണിഞ്ഞാലും അത് ഇല്ലെങ്കിലും ഒരുലോലെ ആഴകേക്കുന്ന ശരീരം ചിലർക്ക് മാത്രമേ ഉണ്ടാകു.അങ്ങനെ ഒരാളാണ് മനുവേട്ടൻ.
മനുവേട്ടന്റെ അനുവാദത്തോടെ ഞാൻ അയാളുടെ മുറിയിൽ കയറി.അടക്കവും ചിട്ടയും ഉള്ള ഒരു പുരുഷന്റെ മുറി.എന്റെ വീട്ടിൽ ഇങ്ങനെ ചിട്ടയുള്ള ഒരു മുറി കാണാൻ കിട്ടില്ല.
"ചേട്ടൻ ഒരു പടിപ്പിസ്റ് ആണല്ലേ??????" കളിയാക്കികൊണ്ടു ഞാൻ ചോദിച്ചു.
"ഹ്ഹഹ്ഹ....നിന്നോട് ഇങ്ങനൊക്കെ ആരാ പറഞ്ഞെ? നിന്റെ ചേട്ടൻ ആണോ ?ആ മഞ്ഞ തവള???
എങ്കിൽ അവനു വട്ടാണ്. ഞാൻ ഇങ്ങനെ തട്ടിയും മുട്ടിയും പാസ്സായി പോയ ഒരു പാവം പയ്യനാണ്".
എന്റെ ചേട്ടന് മഞ്ഞ തവള എന്നാ ഒരു പേരുണ്ട് എന്ന് അറിയുന്നത് തന്നെ അപ്പോളാണ്.അയാളുടെ മുറി ഒരു പോലീസ് റെയ്ഡ് എന്ന പോലെ ഞാൻ മുക്കും മൂലയും അരിച്ചു പിറക്കി.അതിനിടയിൽ ഞങ്ങൾ കുറെ വിശേഷങ്ങളും പങ്കുവച്ചു.ചേട്ടന്റെ കോളേജിലെ കാര്യങ്ങൾ,കൂട്ടുകാർ,കറക്കം അങ്ങാനൊക്കെ.ഞാനും അത് പോലെ എന്റെ കാര്യങ്ങളും വാതോരാതെ പറഞ്ഞു.
പൂട്ടി കിടക്കുന്ന ഒരു പെട്ടി കണ്ടപ്പോൾ ആകാംഷയോടെ ഞാൻ അത് തുറക്കാൻ നോക്കി.
"ഡാ..അത് തുറക്കാൻ നോക്കണ്ട.അതിന്റെ താക്കോൽ എന്റെ കയ്യിലാ.അത് ഞാൻ മാത്രമേ തുറക്കാറുള്ളൂ.എന്റെ ഡയറിയും പിന്നെ കുറച്ചു രഹസ്യങ്ങളും സൂക്ഷിക്കുന്ന പെട്ടിയാണ് അത്"
ആകാംഷ വർധിച്ചെങ്കിലും ,വേണ്ട എന്ന് കരുതി ഞാൻ അത് വിട്ടു.ഓരോന്നും പറഞ്ഞു ഞാൻ കട്ടിലിൽ വന്നു ഇരുന്നപ്പോൾ അയാളും എന്റെ അരുകിൽ വന്നിരുന്നു .ആദ്യരാത്രിയിൽ ഭർത്താവിനരുകിൽ ഇരിക്കുന്ന ഭാര്യയുടെ നാണമാണ് എനിക്ക് അപ്പോൾ തോന്നിയത്.
അവിടന്നുമിവടന്നും കേട്ട് അറിഞ്ഞ അയാളുടെ പ്രണയ കഥകളെ കുറച്ചു ഞാൻ ചോദിച്ചപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ടു അതൊക്കെ ചുമ്മാ പറയുന്നതാ.അയാൾക്കു അങ്ങനെ പ്രേമം ഒന്നും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു.ആ വാക്കുകൾ എന്റെ മനസ്സിനെ തണുപ്പിക്കാൻ ഏറെ സഹായിച്ചു.
പത്താം ക്ലാസ്സ് ആയതു കൊണ്ട് പരീക്ഷ സമയത്തു എന്തെങ്കിലും സംശയം ഒക്കെ ഉണ്ടെങ്കിൽ ചേട്ടന്റെ അടുത്ത് വന്നാൽ മതി.ഇവിടെ ഇരുന്നു പഠിക്കാം എന്ന് പറന്നു.സന്തോഷത്തിടെ ഞാൻ വരം എന്നും മറുപടി നൽകി്.
അങ്ങനെ സംസാരിച്ചിരുന്നപ്പോളാണ് അയാളുടെ ഒരു കൂട്ടുകാരൻ വീട്ടിലേക്ക് കേറി വന്നത്.വന്ന ഉടനെ ഡാ എന്നും പറഞ്ഞു അയാൾ മനുവേട്ടനെ കെട്ടിപ്പിച്ചു.
കാണാൻ നല്ല ഭംഗിയുണ്ട്.വഴിയിൽ വച്ചൊക്കെ ഞാൻ അയാളെ കുറെ കണ്ടിട്ടുണ്ട്.ഞങ്ങളുടെ സ്വകാര്യതയിലേക് വലിഞ്ഞു കയറി വന്ന ഒരു കട്ടുറുമ്പായിട്ടാണ് ഞാൻ അയാളെ കണ്ടത്.മനുവേട്ടൻ എന്നെ അയാൾക്കു പരിചയപ്പെടുത്തി കൊടുത്തു.ഞാൻ അയാൾക്ക് ഒരു ചെറിയ പുഞ്ചിരി മാത്രം സമ്മാനിച്ചു.
മനുവേട്ടന്റെ ദേഹത്ത് തൊട്ടുള്ള അയാളുടെ സംസാരം എനിക്ക് ഒട്ടും ഇഷ്ടം ആയില്ല.
ഇനി ഇയാൾ കാരണം ആണോ മനുവേട്ടൻ ആരെയും പ്രേമിക്കാത്തത്??
ഇവർ തമ്മിൽ വല്ല ഇഷ്ടം ഉണ്ടോ??
അനാവശ്യമായ കുറെ ചോദ്യങ്ങൾ എന്റെ മനസ്സിൽ കേറി കൂടി.
ഇനി അവിടെ നിന്നാൽ ചിലപ്പോ കൂടുതൽ കുഴപ്പത്തിൽ ആകുമെന്ന് മനസിലാക്കിയ ഞാൻ വീട്ടിലേക്ക് തിരിച്ചു പോകുവാ എന്നും പറഞ്ഞു ഇറങ്ങി.
വീട്ടിൽ എത്തിയിട്ടും എനിക്ക് അയാളുടെ കൂട്ടുകാരന്റെ കാര്യം ഓർത്തായിരുന്നു ശങ്ക.എന്തെകിലും ആകട്ടെ,അങ്ങനെ ഒന്നും ഉണ്ടാകില്ല എന്നു കരുതി ഞാൻ മുന്നോട്ട് പോയി.
വഴിയിലും ,കടയിലും അമ്പലത്തിലും വായനാശാലയിലുമൊക്കെ വച്ച് ഞാൻ മനുവേട്ടനെ കാണുമായിരുന്നു.മിക്ക സമയങ്ങളിലും കൂടെ അയാളുടെ കൂട്ടുകാരനും ഉണ്ടായിരുന്നു.അത് ഓരോ സമയത്തും എന്നെ കൂടുതൽ അസൂയാലുവാക്കി.
അങ്ങനെ ഒരു ദിവസം ,നല്ല മഴ ഉള്ള ഒരു വൈകുന്നേരം ഞാൻ അമ്പലത്തിലേക് പോകുന്നവഴി എന്നെ ഏറ്റവും ദേഷ്യം പിടിപ്പിച്ച കാര്യം ഉണ്ടായി..
മനുവേട്ടനും ആ കൂട്ടുകാരും ഒരേ കുടക്കിഴിൽ പോകുന്നു.എന്നെ ദേഷ്യം പിടിപ്പിച്ചത് അതൊന്നും അല്ലായിരുന്നു. അയാൾ ഇടക്കിടക് മനുവേട്ടൻറെ നിതംബത്തിൽ കൈകൊണ്ടു എന്തൊക്കെയോ ചെയ്യുന്നുണ്ടായി.മനുവേട്ടൻ അത് തടയുന്നു പോലും ഇല്ലായിരുന്നു.തിരിച്ചും മനുവേട്ടൻ അയാളുടെ നിതംബത്തിൽ കയ്യ് കൊണ്ട് അടിക്കുന്നുണ്ടായിരുന്നു. എന്നിട്ട് രണ്ടാളും പൊട്ടി ചിരിക്കുന്നും ഉണ്ടായിരുന്നു.അതെന്നെ ദേഷ്യത്തിലേക്കാണു എത്തിച്ചത്.അവർ എന്നെ കാണരുതേ എന്ന് പറഞ്ഞ് തിരിഞ്ഞ് നടപ്പോൾ പുറകിൽ നിന്നൊരു വിളി."ഡാ...നീ എന്താ ഒന്ന് മൈൻഡ് പോലും ചെയ്യാതെ പോകുന്നേ?????"
മനുവേട്ടന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ ഞാൻ ഒന്നുമില്ല എന്ന് ഉച്ചത്തിൽ പറഞ്ഞോണ്ട് തിരിഞ്ഞ് നടന്നു..
ദേഷ്യം പിടിച്ചു വക്കാൻ പറ്റാതെ ഞാൻ വീട്ടിലേക്ക് ത
എത്തിയത്.വീട്ടിൽ എല്ലാവരോടും ഞാൻ ആ ദേഷ്യം തീർത്തു..
ഇനി ഒരിക്കലും മനുവേട്ടനെ കാണില്ല എന്ന് മനസ്സിൽ നൂറു തവണ പറന്നു.
ദേഷ്യം കൊണ്ടാണെന്ന് തോന്നുന്നു..കുറച്ചു ദിവസത്തേക്ക് ഞാൻ അയാളെ തിരിഞ്ഞ് പോലും നോക്കാത്ത അവസ്ഥയിൽ ആയി.വഴിയിൽ വച്ച് അയാളെ കണ്ടാലും ഞാൻ മിണ്ടാതെ തിരിഞ്ഞു നടക്കുമായിരുന്നു..ഞാൻ ഒന്നും വക വച്ചില്ല...
എല്ലാ രാത്രിയും ഞാൻ ആലോചിക്കും എന്തിനാ അന്ന് കണ്ട ആ കാഴ്ച്ചയിൽ വെറുതെ അയാളോട് ദേഷ്യപ്പെടുന്നെ,അയാൾ എന്റെ കാമുകൻ അല്ലാലോ..അയാൾ ഇതുവരെ എന്നോട് ഒന്ന് മര്യാദയ്ക് സംസാരിച്ചിട്ടു പോലും ഇല്ല...എന്നിട്ടും എന്തേ എനിക്ക് ഇത്ര ദേഷ്യം.
നാളെ ആകട്ടെ നേരിൽ കണ്ടാൽ ചിരിക്കാം എന്നൊക്കെ കരുതും.പക്ഷെ നേരിട്ട് കാണുമ്പോ മനസിൽ ഉള്ള ദേഷ്യം മുളച്ചു പൊന്തി വരും...
അങ്ങനെ ദിവസങ്ങൾ കടന്നു പോയി......
പരീക്ഷ അടുത്ത ഒരു ദിവസം രാത്രി ചേട്ടൻ എന്നെ ഉച്ചത്തിൽ വിളിച്ചു..
"ഡാ..നിനക്ക് ഒരു ഫോൺ കാൾ ഉണ്ട്........."
(തുടരും.....)
രാക്ഷസനെ ചുംബിച്ച പ്രണയം (6)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സാധാരണ എന്നെ അധികം ആരും ഫോൺ ചെയ്യാറില്ല.അതും ചേട്ടന്റെ ഫോണിൽ ഒട്ടും ഇല്ലായിരുന്നു. ആരായിരിക്കും എന്ന ആകാംക്ഷയിൽ ഞാൻ ഫോൺ എടുത്തു ഹലോ എന്ന് പറഞ്ഞു.പരിചയമുള്ള ശബ്ദം.നല്ല കട്ടിയുള്ള ഒരു ആണിന്റെ തന്നെ.ആരാ എന്ന് ചോദിക്കാൻ തുടങ്ങിയപ്പോൾ , "നീ എന്താ ഇങ്ങനെ പെരുമാറുന്നത് ?? ഇന്ന് വൈകുന്നേരം നിന്നെ എത്ര തവണ ഞാൻ വിളിച്ചു.ഒന്ന് തീരിഞ്ഞു പോലും നോക്കിയില്ലലോ??"
മനുവേട്ടൻ.അത് മനുവേട്ടൻ ആയിരുന്നു.
അയാളുടെ ശബ്ദത്തിൽ വിഷമത്തിന്റെ വള്ളികെട്ടുകൾ കുരുങ്ങി കിടക്കുന്നുണ്ടായിരുന്നു.
സോറി എന്ന വാക്കുകൊണ്ട് ഞാൻ ചോദ്യത്തിന് ഉത്തരമേകി.നാളെ നീ ഫ്രീ ആണോ എന്ന് അയാൾ ചോദിച്ചപ്പോൾ ദേഷ്യം വിട്ടുപോകാത്ത എന്റെ മനസ്സ് അല്ല എന്ന് ഉറപ്പിച്ചു പറഞ്ഞു.
ഫ്രീ ആണെങ്കിൽ നീ ഇങ്ങോട്ടേക്ക് ഒന്ന് ഇറങ്ങു എന്നും പറന്നു അയാൾ ഫോൺ വെച്ചു.
ചേട്ടന് ഫോൺ തിരികെ കൊടുത്തു ഞാൻ എന്റെ മുറിയിലേക്ക് മടങ്ങി.
കിടന്നിട്ട് ഉറക്കം വരുന്നില്ലയിരുന്നു.ദേഷ്യപ്പെടേണ്ട ആവശ്യം ഇല്ലായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.എന്തായാലും സാരമില്ല എന്ന് വിചാരിച്ചു കിടന്നുറങ്ങി.
പിറ്റേന്ന് സ്കൂളിൽ പോയിട്ട് എന്റെ മനസ്സ് അസ്വസ്ഥം ആയിരുന്നു.കൂട്ടുകാർ എല്ലാവരും കാരണം ചോദിക്കുകയും ചയ്തു.പരീക്ഷ അടുക്കുകയല്ലേ അതിന്റെ ഒരു പേടി എന്നും പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി.വൈകുന്നേരം ആയപ്പോൾ മനുവേട്ടന്റെ വീട്ടിലേക്ക് പോകാം എന്ന് വിചാരിച്ചു.സ്പെഷ്യൽ ക്ലാസ്സ്സിനു ഇരിക്കാതെ ഞാൻ സ്കൂളിൽ നിന്നും മുങ്ങി.സൈക്കിളും എടുത്തു ഞാൻ ചേട്ടന്റെ വീട്ടിലേക്ക് പാഞ്ഞു.
വീട്ടിൽ ചെന്നപ്പോൾ അമ്മ എനിക്ക് വേണ്ടി ഉണ്ടാക്കിയ പലഹാരങ്ങൾ കൊണ്ടുവന്നു തന്നു. ഞാൻ എന്തായാലും വരും എന്ന് മനുവേട്ടൻ പറഞ്ഞത് കൊണ്ട് അമ്മ ഉണ്ടാകിയതാണെന്നു പറഞ്ഞപ്പോ എനിക്ക് അത്ഭുതം ആയി.ഞാൻ നേരെ അയാളുടെ മുറിയിലേക്കു പോയി.അയാൾ അവിടെ ഇരുന്നു എന്തോ കുത്തിക്കുറിക്കുകയായിരുന്നു.ഞാൻ ഓടി ചെന്ന് പുറകിലൂടെ കെട്ടിപിടിച്ചു സോറി എന്ന് പറഞ്ഞു."എനിക്ക് അറിയാമായിരുന്നു നീ വരുമെന്ന്" പുഞ്ചിരിയോടെ അയാൾ അത് പറഞ്ഞപ്പോ എനിക്ക് ലജ്ജ തോന്നി.എന്തിനാണ് ഇത്രയും ദിവസം വഴകിട്ടാതെന്നോ ഒന്നും അയാൾ എന്നോട് ചോദിച്ചില്ല.പകരം ക്ലാസ്സിലെ കാര്യങ്ങളും പരീക്ഷയുടെ കാര്യങ്ങളുമൊക്കെയാണ് ചോദിച്ചത്.
പെട്ടെന്ന് വിഷയം മാറിയത് പോലെ എനിക്ക് തോന്നി.
" നിനക്ക് അവനെ ഇഷ്ടം ആയില്ലലെ.??
അവൻ അങ്ങനെയാ, എപ്പോളും ജോളി ആയിട്ട് നടക്കു.ഒരു ബഹിളി.അവനു ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണ്.അവളുടെ കാര്യം പറയാനും.അവർ ഉടക്കുമ്പോൾ ആ വഴക്ക് മാറ്റാനും അവൻ എന്റെ അടുത്താ വരുന്നത്." പറഞ്ഞത് കേട്ട് ഞാൻ അമ്പരന്നു പോയെങ്കിലും, മുഖത്ത് ഭാവവ്യത്യാസം ഇല്ലാതെ "അതിനു ഞാൻ ഒന്നും പറഞ്ഞില്ലലോ " എന്ന് മറുപടി നൽകി. എന്തോ മനസിലാക്കിയ പോലെ അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു.
അയാൾ പറഞ്ഞത് എനിക്ക് വളരെ സന്തോഷമേകി.
ചിരിച്ചു കൊണ്ട് ഞാൻ അയാളോട് ഇറങ്ങുവാ എന്ന് പറഞ്ഞു വീട്ടിലേക്ക് മടങ്ങി.
വീട്ടിൽ എത്തിയ ഞാൻ എന്തെന്നില്ലാത്ത സന്തോഷിച്ചു.രാത്രി ചേട്ടൻ എത്തിയപ്പോൾ ഒരു കോൾ ചെയ്യാൻ ഫോൺ തരുമോ എന്ന് ചോദിച്ചു ഫോൺ വാങ്ങി.അന്ന് വിളിച്ച നമ്പറിലേക്ക് ഞാൻ വിളിച്ചു.ഹലോ എന്ന് പറഞ്ഞതെ ഉള്ളു..അപ്പോൾ തന്നെ,"എന്താടാ കുരങ്ങേ ,നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ??" വീണ്ടും വീണ്ടും അയാൾ എന്നെ ഞെട്ടിക്കുവായിരുന്നു.എന്നെ ഇത്ര പെട്ടെന്ന് തിരിച്ചറിയും എന്ന് ഞാൻ പ്രതീക്ഷിച്ചില്ലർന്.
"പഠിക്കാൻ ഉണ്ട്.ഞാൻ വെറുതെ വിളിച്ചതാ.ഫോൺ വച്ചാൽ ഉടനെ പോയി പഠിക്കാം "എന്ന് പറഞ്ഞപ്പോൾ ആയിക്കോട്ടെ എന്ന മറുപടി മാത്രം ഉണ്ടായുള്ളൂ.പിന്നെ കുറെ നേരം ഞങൾ എന്തൊക്കെയോ സംസാരിച്ചു.എന്റെ ചേട്ടൻ തെറി വിളിക്കാൻ തുടങ്ങി എന്ന് മനസിലായപ്പോൾ ഞാൻ ഫോൺ വെച്ചു.
ഉറങ്ങാനായി കിടന്നിട്ട് എനിക്ക് ഒട്ടും ഉറക്കം വന്നില്ല.തിരിഞ്ഞും മറിഞ്ഞും വീർപ്പ് മുട്ടി.അപ്പോൾ എനിക്ക് കുറെ നാളുകളായി ചെയ്യാതിരുന്ന ഒരു വിനോധവൃത്തി മനസിലേക്ക് ഓടി വന്നു..
ഒന്നും നോക്കിയില്ല ,അലമാരിയിൽ നിന്നും എന്റെ പെൻസിലും, പൈന്റും ക്യാൻവാസുമൊകെ എടുത്തു.മുന്നിലെ ഓർമ്മകൾ നിരത്തി ഞാൻ എന്റെ മനുവേട്ടനെ ചിത്രമാക്കി പകർത്തി.അതിൽ മനസ്സിൽ നിന്നും കോരിയെടുത്ത വർണങ്ങൾ വാരി വിതറി.
ആദ്യമായിട്ടാണ് ഞാൻ ചെയ്ത കലാസൃഷ്ടിയിൽ എനിക്ക് തൃപ്‌തി തോന്നിയത്. ആ സന്തോഷത്തിൽ എപ്പോളാണ് ഉറങ്ങിപോയതെന്നു ഓർമയില്ല.
പിറ്റേ ദിവസം സ്കൂൾ വിടാൻ ഞാൻ കാത്തിരിക്കുവായിരുന്നു ഞാൻ.സ്പെഷ്യൽ ക്ലാസ്സിൽ നിന്ന് മുങ്ങി ഞാൻ നേരെ മനുവേട്ടന്റെ വീട്ടിലേക്ക് വിട്ടു.നേരെ മനുവേട്ടന്റെ മുറിയിലേക്കു കയറി."ടങ് ട ടാങ്.....,ഞാൻ എത്തി"
"ആഹ്...നീ ഇന്നും സ്പെഷ്യൽ ക്ലാസ് കട്ട് ആകിയല്ലേ" ചേട്ടന്റെ ചോദ്യത്തിന് മുഖം ചുളിച്ചു ഒരു ചെറിയ പുഞ്ചിരി മാത്രമാണ് മറുപടിയായി നൽകിയത്.
കുറെ നേരം ഞങ്ങൾ സംസാരിച്ചിരുന്നു.
പെട്ടെന്ന് ഞാൻ എന്റെ ബാഗ് തുറന്നു ആ പടം ചേട്ടന് മുന്നിലേക്ക് നീട്ടി.തുറന്നു നോക്കിയാ ശേഷം ചേട്ടൻ കുറച്ച് നേരത്തേക്ക് അമ്പരന്നു നിശബ്ദനായി നിന്നു.
അയാളുടെ കണ്ണുകളിൽ സന്തോഷവും അമ്പരപ്പും ഒന്നിച്ചു കാണാൻ സാധിക്കുന്നുണ്ടായിരുന്നു.പക്ഷെ അത് ക്ഷണികമായിരുന്നു എന്ന് ഞാൻ പിന്നീട് തിരിച്ചറിഞ്ഞു.
"എന്താ ഇഷ്ടായില്ലേ????"
അത് കേട്ടത് പോലും ഭാവിക്കാതെ അയാൾ ആ പടം മേശ പുറത്ത് കൊണ്ടുപോയി വച്ച്.
"നീ എന്തിനാ ഈ പടം വരച്ചതു?????"
"ഒന്നുമില്ല,ചുമ്മാ...."
അത് കേട്ട പാടെ "നീ നുണ പറയണ്ട "എന്നും പറഞ്ഞ് അയാൾ എന്റെ അടുത്തേക്ക് വന്നു.എന്റെ ദേഹത്തിൽ മുട്ടി നിന്നു.
എനിക്ക് ആകെ പേടി ആയി...എന്റെ നെഞ്ച് നിയന്ത്രണം ഇല്ലാതെ ഇടിക്കാൻ തുടങ്ങി.
"സത്യം പറ" എന്നും പറന്നു കൊണ്ട് എന്റെ മുന്നിൽ മിഴിച്ചു നിന്നു.പെട്ടെന്ന് അയാളുടെ മുഖം ആകെ മാറുന്നത് പോലെ എനിക്ക് തോന്നി. അയാൾ വീണ്ടും വീണ്ടും എന്നോടു കാര്യം അന്വേഷിച്ചു..
അവസാനം പിടിച്ചു നില്ക്കാൻ വയ്യാതെ ഞാൻ അങ്ങ് തുറന്നു പറഞ്ഞു.
"എനിക്ക് ചേട്ടനെ ഇഷ്ടമാണ്..
എന്താണെന്ന് അറിയില്ല.പക്ഷെ എനിക്ക് ഇയാളെ വളരെ ഇഷ്ടം ആണ്.."
കടുപ്പത്തിൽ ഒരു മറുപടി ചോദ്യം ആയിരുന്നു കിട്ടിയത്. "ഏതു തരത്തിലുള്ള ഇഷ്ടം????"
അതിനുള്ള മറുപടി എന്താ കൊടുക്കേണ്ടത് എന്ന് അറിയാതെ ഞാൻ കുഴഞ്ഞു.
"അത്.....അത് പിന്നെ....എനിക്ക് ഇയാളെ വല്ലാത്ത ഒരു ഇഷ്ടം ആണ്.."
അയാൾ അത് കേട്ടതും കുറച്ച നേരം മിണ്ടാതെ നിന്ന്.എന്നിട്ടു എന്റെ നേരെ തിരിഞ്ഞ് അയാൾ ദേഷ്യത്തിലാണോ അതോ ആശയകുഴപ്പത്തിലാണോ എന്നറിയാത്ത മട്ടിൽ സംസാരിച്ചു.
"മോൻ എന്തും ഭാവിച്ചാണ് ഇറങ്ങി തിരിച്ചേക്കുന്നെ???
നിനക്ക് എന്താ ഇപ്പൊ ഇങ്ങനെ ഒക്കെ തോന്നാൻ കാരണം??
നിനക്ക് വട്ടായോ?? ഇതൊക്കെ ഈ പ്രായത്തിൽ കുട്ടികൾക്ക് തോന്നുന്നു ഓരോരോ വട്ടാണ്.നീ എല്ലാം മനസ്സിന് മായ്ച്ചു കളഞ്ഞേക്.."
അത് കേട്ടതും എന്റെ ഹൃദയം രണ്ടായി പിളർന്നു പോയത് പോലെയാണ് തോന്നിയത്.മനസ്സിൽ ഇടിമിന്നൽ ഏറ്റ ഒരു പ്രതീതി. കണ്ണുനീർ അണപൊട്ടി ഒഴുകുമെന്ന വിധം എന്റെ മനസ്സു വേദനിച്ചു.
ശ്വാസംമുട്ടുന്നത് പോലെ തോന്നി.കണ്ണുകൾ കലങ്ങി മങ്ങി തുടങ്ങി.കണ്ണുകൾ തുടച്ചു ഞാൻ പുറത്തേക്ക് നടന്നു..പുറകിൽ നിന്നും ആരോ എന്നെ വിളിക്കുന്നത് പോലെ തോന്നിയിരുന്നു.പക്ഷെ അത് ശ്രദ്ധിക്കാൻ പറ്റാത്ത വിധം ഞാൻ തളർന്നിരുന്നു..
മനസ്സിൽ ഒരു വലിയ കല്ല് കയറ്റി വച്ച് നടക്കുന്നത് പോലെയാണ് ഞാൻ വീട്ടിൽ എത്തിയത്.ആരോടും ഒന്നും മിണ്ടാതെ ഞാൻ എന്റെ മുറിയിലേക്കു കയറി.
തലയിണ കടിച്ചു പിടിച്ചു ഞാൻ കുറെ കരഞ്ഞു..
കലങ്ങിയ കണ്ണുകളുമായി എപ്പോളാണ് ഉറങ്ങിയതെന്നു എനിക്ക് ഒട്ടും ഓർമ്മയില്ല...
എന്റെ കണ്ണുനീർ കാണാൻ അന്ന് കൂട്ടുണ്ടായത് എന്റെ തലയിണ മാത്രമായിരുന്നു........
(തുടരും.......)
രാക്ഷസനെ ചുംബിച്ച പ്രണയം (7)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
നിരസ്‌സിക്കപ്പെട്ട ആദ്യത്തെ പ്രണയം നൽകിയത് മനസ്സിന് മായാത്ത ഒരു മുറിവ് ആയിരുന്നു.മനുവേട്ടനെ കുറിച്ച് ഞാൻ കണ്ടു കൂട്ടിയ സ്വപ്നങ്ങൾ ഒറ്റ ദിവസം കൊണ്ട് ഇല്ലാതായല്ലോ എന്നോർത്ത് ഞാൻ കുറെ വിഷമിച്ചു.ഒന്നിലും ഒരു ശ്രദ്ധ ഇല്ലാതായി.പഠനത്തിലും ഭക്ഷണത്തിലും ഒന്നിലും.വീട്ടുകാരും നന്ദുവും അപ്പുവും കിരണുമൊക്കെ മാറി മാറി ചോദിച്ചു എന്താ എനിക്ക് പറ്റിയതെന്ന്. എല്ലാവരിൽ നിന്നും ഞാൻ ഒഴിഞ്ഞു മാറി നടക്കുവാൻ തുടങ്ങി.ഒരു തരം ഒളിച്ചോട്ടം.അനാവശ്യമായ ഒളിച്ചോട്ടം.സ്കൂളും വീടുമായി ഞാൻ എന്റെ ദിവസം തള്ളി നീക്കി..അമ്പലത്തിൽ പോലും പോകാതെ ആയി.
ക്രിസ്തുമസ് പരീക്ഷ ഞാൻ ഉഴപ്പിയാണ് എഴുതിയതു.കഷ്ടിച്ച് ജയിച്ചാൽ ആകും.ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഉഴപ്പുന്നത്.എല്ലാവരും എന്റെ മാറ്റങ്ങൾ ശ്രദ്ധിച്ചു തുടങ്ങി.ക്ലാസ്സിലെ ഗ്യാങ്ങ് എന്നെ ഉപദേശിക്കുന്നതിനപ്പുറം എന്നെ വഴക്കു പറയാൻ വരെ തുടങ്ങി.എന്നെ എനിക്ക് സ്വയം നിയന്ത്രിക്കാൻ പറ്റാഞ്ഞ കുറച്ചു നാളുകൾ.
പ്രേമം നിരസിച്ചതിലും വലുതായിട്ടു എനിക്ക് തോന്നിയത് എന്റെ അഭിമാനം നഷ്ടമായല്ലോ എന്നോർത്തായിരുന്നു.ഞാൻ ഒരു സ്വവർഗാനുരാഗിയായ ഒരുത്താനാണെന് നാട്ടിലെ ഒരാൾ മനസിലാക്കിയല്ലോ എന്ന ഒരു അഭിമാനക്ഷതം.എല്ലാം എന്നെ വല്ലാതെ അലട്ടി.
പരീക്ഷ ദിവസങ്ങൾ എങ്ങനെയാ കഴിഞ്ഞതെന്ന് എനിക്ക് ഇപ്പോളും നിശ്ചയം ഇല്ല.
ആ നാളുകളിൽ ഞാൻ മനുവേട്ടനെ കണ്ടതായി ഓർക്കുന്നില്ല.അയാൾ നാട്ടിൽ ഉണ്ടോ എന്ന് പോലും ഞാൻ അന്വേഷിക്കാൻ നിന്നില്ല.എങ്കിലും മനസ്സിൽ മനുവേട്ടനെ മാത്രം ഞാൻ പൂഴ്ത്തി വച്ചു ,സ്നേഹത്തോടെ.പത്താം ക്ലാസ് ആയതു കൊണ്ട് പരീക്ഷയും ഫല പ്രഖ്യാപനവും എല്ലാം വളരെ വേഗത്തിൽ ആയിരുന്നു.
ക്രിസ്തുമസ് പരീക്ഷയുടെ ഫലം കുറെ പ്രശ്നങ്ങൾക്ക് ഇടവരുത്തി.സ്കൂളിലേക്കു വീട്ടുകാരെ വിളിപ്പിച്ചു.അച്ഛൻ എന്നെ തല്ലിയില്ല എന്നെ ഉള്ളു.അത്രയ്ക്ക് ദേഷ്യത്തിന് ഇടവരുത്തി. ചേട്ടന്റെ വകയും ഒട്ടും കുറഞ്ഞില്ല.എല്ലാം എന്നെ കൂടുതൽ തളർത്തി.
എല്ലാവരുടെയും കുറ്റപ്പെടുത്തലും അതിനപ്പുറം ഞാൻ ഇങ്ങനെ ആയല്ലോ എന്നോർത്തുള്ള ചിലരുടെ വിഷമവും എന്നെ കുറെ തീരുമാനങ്ങളിലേക്ക് നയിച്ചു. സത്യം പറഞ്ഞാൽ ഞാൻ എടുത്ത തീരുമാനങ്ങൾ ശരി ആയിരുന്നു.മനുവേട്ടൻ എന്നെ ചതിച്ചിട്ടില്ല.അയാൾ എന്നെ പ്രേമിച്ചിട്ടില്ല.എന്റെ മനസ്സിൽ തോന്നിയ ഒരു മണ്ടത്തരം.അത് അയാളും അങ്ങനെ തന്നെ കാണണം എന്ന് തോന്നിയ മറ്റൊരു മണ്ടത്തരം. എല്ലാം എന്നെ അനാവശ്യമായി സ്വാദിനിച്ചു. ഞാൻ ആ ഒഴുക്കിൽ കുറെ ഉഴപ്പി.. അനാവശ്യമായി തന്നെ.
എല്ലാം മറന്നു മര്യാദയ്ക്ക് പഠിച്ചു എല്ലാവരെയും സന്തോഷിപ്പിക്കണം.മനുവേട്ടനോട് ചെന്ന് ക്ഷമ ചോദിക്കണം.നല്ല സുഹൃത്തുക്കളായി തന്നെ ഇരിക്കണം.അങ്ങനെ കുറെ തീരുമാനങ്ങൾ എടുത്തു. ഉള്ളിൽ എല്ലാ ആഗ്രഹങ്ങളും കുഴിച്ചു മൂടി ഞാൻ സന്തോഷവാനാണ്,ഇനി മുതൽ പഴയതു പോലെ ആകാം എന്ന് എല്ലാവരെയും ധരിപ്പിച്ചു.ആ തീരുമാനം വീട്ടുകാർക്ക് വളരെ ആശ്വാസം ആയിരുന്നു.
പക്ഷെ ആ സന്തോഷം അഭിനയം മാത്രമല്ലാതാക്കിയ കുറെ സംഭവങ്ങൾ പിന്നീട് ഉണ്ടായി.ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മകൾ നൽകിയ കുറെ സംഭവങ്ങൾ.രാത്രിയിൽ എല്ലാവരും ഉറങ്ങിയത്തിന് ശേഷം വീടിന്റെ മുകളിലെ നിലയിലുള്ള ബാൽക്കണിയിൽ പോയിരുന്നു ആകാശം നോക്കിയിരിക്കുന്നത് എനിക്ക് നേരം പോക്ക് മാത്രം ആയിരുന്നില്ല,വിഷമങ്ങളിൽ നിന്നും ഒരു ആശ്വാസം കൂടിയായിരുന്നു.ആകാശത്തെ മാത്രമേ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നുള്ളൂ.നക്ഷത്രങ്ങും ചന്ദ്രനും ഇരുട്ടിനെ ഭേദിക്കുന്ന നിലാവും എന്നെ അളവിലേറെ ആശ്വാസിപ്പിച്ചിരുന്നു.
അങ്ങനെ ഒരു ദിവസം അത്താഴം കഴിഞ്ഞു എല്ലാവരും കിടന്ന ശേഷം ഞാൻ ബാൽക്കണിയിലേക്ക് പോയി. പെട്ടെന്ന് ഞാൻ താഴേക്കു നോക്കിയപ്പോൾ മതിലിനു അരികിൽ നിന്നായി ചെറിയ പുക കണ്ടു.ആരോ അവിടെ നിന്ന് പുകവലിക്കുന്നുണ്ട് എന്ന് മനസ്സിലായി.എന്നാലും ആരായിരിക്കും എന്റെ വീടിനു മുന്നിൽ നിന്ന് സിഗരറ്റ് വലിക്കാൻ.???ആഹ് എന്തെങ്കിലും ആയിക്കോട്ടെ എന്ന് കരുതി ഞാൻ അത് അങ്ങ് വിട്ടു.
പിറ്റേന്ന് ഞാൻ ഉഷാറോടെയാണ് സ്കൂളിലേക്ക് പോയത്.ക്ലാസ്സിൽ ഞാൻ എല്ലാവരോടും കളിച്ചു ചിരിച്ചു സംസാരിച്ചു.അവസാന പരീക്ഷയ്ക്കയുള്ള ടൈംടേബിൾ വരെ ഉണ്ടാക്കി.പെട്ടെന്നുള്ള ഈ മാറ്റം എല്ലാവരും അംഗീകരിച്ചു.
സ്കൂൾ വിട്ടു വീട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ഗേറ്റിനു മുന്നിൽ കുറെ കുട്ടികൾ ഒരു ബുള്ളറ്റിൽ ചാരി നിക്കുന്നു."തെണ്ടികൾ ,ചാരി നിക്കാൻ ഉള്ള വണ്ടി ആണോ ബുള്ളറ്റ്.രാജകീയമായ ആ വണ്ടിയെ ആ തെണ്ടി പിള്ളേര് നശിപ്പിച്ചു"എന്ന് മനസ്സിൽ വിചാരിച്ചു ,സൈക്കിൾ ചവിട്ടി വീട്ടിലേക്ക് വിട്ടു.പതിവ് പോലെ എല്ലാരും കിടന്ന ശേഷം ഞാൻ ബാൽകണിയിലേക്ക് ചെന്നു. താഴെ നോക്കിയപ്പോൾ ഇന്നും ആരോ അവിടെ നിന്ന് പുകവലിക്കുന്നുണ്ട്.
അത് ആരാണെന്ന് എന്തായാലും അറിയണം എന്ന് കരുതി ഞാൻ റൂമിൽ പോയി ഒരു ടോർച് എടുത്തു.നേരെ താഴേക്കു അടിച്ചു.
അപ്പോൾ അവിടെ കണ്ട കാഴ്ച എന്നെ വളരെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു.
എനിക്ക് വിശ്വസിക്കാനെ സാധിച്ചില്ല.
അവിടെ കണ്ടത് മറ്റാരെയും അല്ലായിരുന്നു.മനുവേട്ടൻ .എന്റെ ആദ്യത്തെ പ്രണയം. ഞാൻ അയാളെ കണ്ടു എന്ന് അയാൾക്കു മനസിലായി..
ഒന്നും നോക്കിയില്ല ഞാൻ ഓടി താഴേക്കു ചെന്നു. വീടിന്റെ ഗേറ്റ് തുറക്കാൻ തുടങ്ങിയപ്പോൾ ബുള്ളെറ്റ് സ്റ്റാർട്ട് ചയ്‌തു പായുന്ന ശബ്ദമാണ് കേട്ടത്.
എന്നാലും എന്തിനാണ് അയാൾ ഇവിടെ വന്നത്???
എന്നെ കാണാൻ വേണ്ടി ആണോ?
അതോ വേറെ വല്ല ഉദ്ദേശവും ഉണ്ടായിരുന്നോ??
ഇനി അടുത്തുള്ള ആരുടെയെങ്കിലും വീട്ടിൽ വന്നതാണോ??
അങ്ങനെ കുറെ ചോദ്യങ്ങൾ എന്നെ വല്ലാതെ കുഴച്ചു.
കിടന്നിട്ട് ഉറക്കം വരുന്നില്ലയിരുന്നു.കാര്യം അറിയാതെ ഞാൻ ഞെരിപിരി കൊണ്ടു. അന്ന് ഞാൻ ഉറങ്ങിയോ എന്നാ കാര്യത്തിൽ എനിക്ക് വളരെ സംശയം ഉണ്ട്.
രാവിലെ കണ്ണ് തുറന്നതു 11 മണി കഴിഞ്ഞപ്പോളാണ്.ഞായറാഴ്ച്ച ആയതു കൊണ്ട് അമ്മ എഴുന്നേല്പിക്കാനും വന്നില്ല.ക്രിസ്തുമസ് അവധിയും തുടങ്ങിയത് കൊണ്ട് ഇനി തൽക്കാലത്തേക് ആരുടേയും സമ്മർദ്ദം അധികം ഉണ്ടാകില്ല.ഇന്നലെ വല്ല സ്വപ്നം കണ്ടതായിരിക്കും എന്നും കരുതി ഞാൻ ഹാളിലേക്ക് പോയി. പല്ല് തേക്കാൻ കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നപ്പോൾ,കണ്ണാടി ചില്ലിലൂടെ വളരെ പരിചിതവും അപ്രതീക്ഷിതവുമായ ഒരു മുഖം.
ഞാൻ അത് കണ്ടു ഞെട്ടി തരിച്ചു പോയി..
ഇടിമിന്നൽ മുന്നിൽ പതിഞ്ഞ പോലെ സ്തംഭിച്ചു പോയി.ഞാൻ കുതറി തീരുഞ്ഞു നോക്കി.
സോഫയിൽ അതാ മനുവേട്ടൻ.വളരെ ഗൗരവത്തോടെ, എന്നത്തെക്കാളും സുന്ദരനായി.
എനിക്ക് വിശ്വസിക്കാനെ പറ്റുന്നില്ലയിരുന്നു.ഞാൻ എന്റെ കണ്ണുകൾ രണ്ടു മൂന്നു തവണ തിരുമി നോക്കി.സ്വപനമല്ല.. സത്യം തന്നെ.അപ്രതീക്ഷിതമായി കണ്ട കാഴ്ച്ച എന്റെ തലയിൽ മഞ്ഞു കട്ടകൾ വാരി എറിഞ്ഞത് പോലെ ഒരു അനുഭൂതി ഉണ്ടാക്കി.
പന്തം കണ്ട പെരിച്ചാഴിയെ പോലെ ഞാൻ വായും പൊളിച്ചു നിന്ന്.
ഞെട്ടി തരിച്ചു നിക്കുന്ന എന്നെ കണ്ടു അമ്മ "ഡാ..എന്ത് ഉറക്കമാടാ..നീ ഇന്നലെ വല്ല കക്കാനും പോയിരുന്നു??
മനു വന്നിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറായി.പിന്നെ അവൻ പറഞ്ഞത് കൊണ്ടാ നിന്നെ കുത്തി എഴുന്നേല്പിക്കാതിരുന്നത്."
അമ്മ പറഞ്ഞത് ഞാൻ ഒരു മൂളൽ പോലെയാണ് കേട്ടത്.എന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല.
"നീയെന്താടാ ഇങ്ങനെ കുന്തം വിഴുങ്ങിയത് പോലെ നിക്കുന്നെ???
അവൻ നിന്നെ കൂട്ടാൻ വന്നതാ.എവിടേയോ പോകുവാൻ.വേഗം പോയി കുളിച്ചു റെഡി ആയി വാ ചെക്കാ.ഇനിയും അവനെ ഇരുത്തി മുഷിപ്പിക്കല്ലേ." അതും പറഞ്ഞ് അമ്മ എന്നെ വന്നു തട്ടി.പെട്ടെന്ന് അരണ്ട ശബ്ദത്തിൽ "ഡാ.പോയി റെഡി ആയി വാ..വേഗം പോയി വരാം" എന്ന് മനുവേട്ടൻ പറഞ്ഞപ്പോളാണ് ഞാൻ ഒന്ന് ഞെട്ടലിൽ നിന്ന് ഉണർന്നത്.
പിന്നെ ഒന്നും നോക്കിയില്ല.പല്ലുതേപ്പും കുളിയും എല്ലാം പെട്ടെന്നായിരുന്നു. അമ്മ കഴിഞ്ഞ പിറന്നാളിന് വാങ്ങി തന്ന റോസ് ഷർട്ടും ജീന്സുമാണ് ഞാൻ ഇട്ടതു.
മനുവേട്ടൻ നല്ല കറുത്ത ടീ ഷർട്ടും ഒരു നീല ജീൻസും.പുള്ളിക്കാരൻ അതിൽ കസർത്തി നിക്കുവായിരുന്നു.
"ശെരി മക്കളെ എങ്കിൽ പോയിട്ട് വാ "എന്ന് അമ്മ പറഞ്ഞപ്പോളും എങ്ങോട്ട്,എന്തിന് എന്നൊന്നും എനിക്ക് മനസിലാകുന്നില്ലയിരുന്നു.
ചോദിക്കാനായി എന്റെ നാവു പൊങ്ങുന്നും ഇല്ലായിരുന്നു.
അയാൾ ബുള്ളറ്റിൽ കയറി എന്നോട് കയറാൻ തല കൊണ്ട് ആംഗ്യം കാണിച്ചു.ഞാൻ മെല്ലെ ചെന്ന് കയറി .ഞങ്ങളുടെ ഇടയിൽ ഒരാൾക്ക് കൂടി ഇരിക്കാൻ പാകത്തിൽ ഇടം ഇട്ടിട്ടാണ് ഞാൻ ഇരുന്നത്.അയാളെ മുട്ടി ഇരിക്കാൻ ഇഷ്ടം ഇല്ലാതിരുന്നിട്ടല്ല.പേടി.പേടിച്ചിട്ടാ അത്ര നീങ്ങി ഇരുന്നത്.ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്തു പതുക്കെ നീങ്ങിയൽപ്പോൾ അമ്മ പുറകിൽ നിന്നും പുഞ്ചിരിയോടെ യാത്ര അയപ്പു നൽകി.
എങ്ങോട്ടേക്കാണെന്നറിയാതെ, കഥയറിയാതെ ആട്ടം കാണുന്ന ഒരുവനെ പോലെ ഞാൻ അയാളുടെ പിന്നിൽ ഇരുന്നു.
ബുള്ളെട്ടിന്റെ ശബ്ദം ഒരു പോലെ ഭയവും ആകാംക്ഷയും എന്റെ മനസ്സിൽ വിതച്ചു.എവിടേക്ക് എന്നറിയാതെ മനുവേട്ടന്റെ കൂടെ എന്റെ ആദ്യത്തെ യാത്ര.
ആ യാത്ര എന്റെ ജീവിതത്തെ മൊത്തമായി മാറ്റി മറിക്കുവാൻ ഉണ്ടായതാണെന്ന സത്യം ഞാൻ അപ്പോൾ അറിഞ്ഞിരുന്നില്ല.മനുവേട്ടന്റെ പുറകിൽ ഇരുന്നു പോകുമ്പോൾ എന്തെന്നില്ലാത്ത ആകാംക്ഷ എന്നെ കാർന്നു തിന്നുന്നുണ്ടായിരുന്നു...............
(തുടരും.....)
രാക്ഷസനെ ചുംബിച്ച പ്രണയം. (8)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
നല്ല വിശപ്പ് ഉണ്ടായിരുന്നു.ഒന്നും കഴിച്ചിട്ടില്ല.വണ്ടി നിർത്തി എന്തെങ്കിലും കഴിച്ചാലോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു.പക്ഷെ എങ്ങോട്ടാ എന്ന് പോലും അറിയാത്ത പോക്കാണ്.അതിനിടയിൽ ഈ കാര്യം എങ്ങനെയാ ചോദിക്കുക.പോകുന്ന വഴിയിൽ അയാൾ എന്നോട് ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.പെട്ടെന്ന് അയാൾ ഒരു കടയുടെ മുമ്പിലായി നിർത്തി,വണ്ടി ഒതുക്കി എന്നോട് ഇറങ്ങാൻ പറഞ്ഞു.അത് ഒരു തരക്കേടില്ലാത്ത ഹോട്ടൽ ആയിരുന്നു."ദൈവമേ ഞാൻ മനസ്സിൽ കണ്ടത് ഇയാൾ മാനത്തു കണ്ടുവോ???"ഞാൻ എന്നോട് തന്നെ ചോദിച്ചു.
എന്നെയും കൊണ്ട് അയാൾ അതിനുള്ളിലേക് പോയി.ഒരു ബിരിയാണി മാത്രം ഓർഡർ ചെയ്തു.
"വേഗം അതിരുന്നു കഴിച്ചിട്ട് പുറത്തേക്ക് വാ...
അവിടെ കാത്തുനിക്കാം "എന്നും പറഞ്ഞു അയാൾ പുറത്തേക്ക് പോയി.കൗണ്ടറിൽ അയാൾ ബില്ല് അടച്ചിട്ടു പുറത്തേക്ക് പോകുന്നതും കണ്ടു."ഇയാൾക്ക് വട്ടാണോ???" ആഹ് എന്തായാലും നല്ല വിശപ്പ് .ഒന്നും നോക്കിയില്ല.ആരെയും നോക്കാതെ ഇരുന്ന് മൊത്തം കഴിച്ചു.കൈ കഴുകി പുറത്തേക്ക് ചെന്നപ്പോൾ അയാൾ അവിടെ നിന്ന് സിഗരറ്റ് വലിക്കുന്നു.എന്നെ കണ്ടതും അത് നിലത്തിട്ട് ചവിട്ടി കിടത്തി വണ്ടിയിൽ കയറി,എന്നോടും കയറാൻ പറഞ്ഞു.വന്നത് എങ്ങനെയാണോ അതുപോലെ തന്നെ ഞങ്ങൾക്കിടയിൽ വലിയ ഒരു അകലം പാലിച്ചു ഞാൻ വണ്ടിയിൽ ഇരുന്നു.പിന്നെ വണ്ടി പായുകയായിരുന്നു.
രണ്ടു മണിക്കൂർ കൊണ്ട് ഞങ്ങൾ പണിയേലി പോരിൽ എത്തി.
അത് വളരെ മനോഹരമായ ഒരു സ്ഥലം ആയിരുന്നു.പ്രകൃതി പ്രണയത്താൽ പൂത്തിലഞ്ഞു നീക്കുന്നത് പോലെയാണ് തോന്നിയത്.ഒരു എറണാകുളംകാരൻ ആണെങ്കിലും എന്റെ ജില്ലയിൽ ഇങ്ങനെ ഒരു പ്രകൃതി രമണീയമായ സ്ഥലം ഉണ്ടെന്നു ഞാൻ ആദ്യമായിട്ടാണ് അറിഞ്ഞത്. സുന്ദരമായ ആ സ്ഥലവും പിന്നെ മനുവേട്ടന്റെ സാമിഭ്യവും എന്റെ മനസ്സിന് കുളിരേകി.എന്തെന്നില്ലാത്ത ഒരു അനുഭവം ആയിരുന്നു അത്.അവിടെ എത്തിയതും മനുവേട്ടൻ സിഗരറ്റ് എടുത്തു വലിക്കാൻ തുടങ്ങി.അപ്പോളും എന്നോട് ഒന്നും മിണ്ടുന്നില്ലയിരുന്നു.ആദ്യത്തെ കഴിഞ്ഞപ്പോൾ വേറെ ഒരെണ്ണം കൂടി എടുത്ത് വലിക്കാൻ തുടങ്ങി.പെട്ടെന്ന് അയാൾക്ക് ചുമ വന്നു.വെപ്രാളത്തിൽ വലിച്ചത് കൊണ്ടായിരിക്കും.എനിക്ക് അപ്പോൾ ശരിക്കും ദേഷ്യമാണ് വന്നത് അത്രയും നേരം ഒന്നും മിണ്ടാതെ ഇരുന്ന ഞാൻ ഞങ്ങൾക്കിടയിൽ നിശബ്ദതയെ ഭേദിച്ചു."ഹലോ,മിസ്റ്റർ മനു.എന്നെ എന്തിനാ ഇവിടെ കൊണ്ടുവന്നേക്കുന്നെ??
താൻ സിഗരറ്റ് വലിക്കുന്നത് കാണിക്കാൻ ആണോ??"
അത് പറഞ്ഞു കഴിഞ്ഞതും അയാൾ എന്നെ തുറിച്ചു നോക്കി.ആ നോട്ടത്തിൽ ഭസ്മം ആയി പോകുമോ എന്ന് വരെ ഞാൻ സംശയിച്ചു.
ഞാൻ പറഞ്ഞത് വക വയ്ക്കാതെ അയാൾ വീണ്ടും ഒരു സിഗരറ്റ് കൂടെ എടുത്ത് കത്തിച്ചു.
അത് എന്നെ കൂടുതൽ ദേഷ്യത്തിലേക്കാണ് നയിച്ചത്.ഞാൻ ശബ്ദമുയർത്തി അയാളോട് ദേഷ്യപ്പെട്ടു."ഡോ... തന്നോടാണ് ഞാൻ സംസാരിക്കുന്നെ.ഇതെന്താ ,തന്റെ പെയ്ക്കൂത്തു കാണാനാണോ എന്നെ ഇവിടം വരെ കൊണ്ട് വന്നത്???? എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ...!!"
ഞാൻ പറഞ്ഞതിനല്ലയിരുന്നു അയാളുടെ മറുപടി.
വായിൽ സിഗരറ്റ് വച്ച് തന്നെ അയാൾ എന്നോട് സംസാരിച്ചു.
"അതെ. ജനുവരി മുതൽ ഞാൻ ലൂർദ് ഹോസ്പിറ്റലിൽ ജോലിക്ക് കേറാൻ പോകുവാ..'"
"അതിനിപ്പോ ഞാൻ എന്ത് ചെയ്യണം" ദേഷ്യത്തിൽ അയാളെ ഒന്ന് അഭിനന്ദിക്കുക പോലും ചെയ്യാതെ ഞാൻ മറുപടി നൽകി.
"നീ ഒന്നും ചെയ്യണ്ട.ജോലിക്ക് കേറുന്നത് നീ അറിഞ്ഞിരിക്കണം എന്ന് തോന്നി."
അത് കേട്ടതും ഞാൻ പുച്ഛത്തോടെ ഒന്ന് മൂളി.
"നിന്റെ പഠനം എങ്ങനെ പോകുന്നു."
"കുഴപ്പമില്ല.അതിനു കുറവൊന്നും ഇല്ല" എന്ന് പറഞ്ഞപ്പോൾ അയാൾ എന്നെ ഒന്ന് തുറിച്ചു നോക്കി.
കുറച്ച നേരം നിശബ്ദമായി നിന്നു.ഞാനും ഒന്നും മിണ്ടാൻ പോയില്ല.
പെട്ടെന്ന് എന്നെ അത്ഭുതപ്പെടുത്തികൊണ്ടു അയാൾ എന്നോട് ഓട് കാര്യം ചോദിച്ചു.
"നീ അന്ന് പറഞ്ഞ ആ ഇഷ്ടം,എന്നോട് ഇപ്പോളും ഉണ്ടോ????"
അത് കേട്ടതും ഞാൻ ആകെ നടുങ്ങി പോയി.എന്ത് പറയണം എന്നറിയാതെ ഞാൻ നിശ്ചലനായി നിന്നു.
"അന്ന് നീ പോയതിനു ശേഷം നീ എനിക്കായി വരച്ച എന്റെ ചിത്രം ഞാൻ നല്ലതു പോലെ നോക്കി..അതിൽ നിനക്ക് എന്നോടുള്ള നിഷ്കളങ്കമായ സ്നേഹം എടുത്തു കാണിക്കുന്നുണ്ടായിരുന്നു.കുറെ ആലോചിച്ചു.
നിന്നെ കണ്ടു കാര്യം പറയണം എന്നുണ്ടായി. നിന്റെ വീടിന്റെ അടുത്ത് വന്നു.സ്കൂളിൽ വന്നു.പക്ഷെ നിന്റെ മുമ്പിൽ വന്നു നില്ക്കാൻ എനിക്ക് നല്ല മടി ആയിരുന്നു.അത് കൊണ്ട് ഞാൻ പരമാവതി നിന്നിൽ നിന്നും ഒളിച്ചാണ് നടന്നത്..
അന്ന് നീ ഇറങ്ങി പോയതിനു ശേഷം മനസ്സിൽ മുരിക്കിന്റെ മുള്ളു കൊണ്ട നീറ്റലായിരുന്നു..നിന്നോട് എനിക്കും അതെ ഇഷ്ടം തോന്നി തുടങ്ങി എന്ന് എനിക്ക് മനസ്സിലായി. പിന്നെ നിന്റെ പരീക്ഷ കഴിയാൻ കാത്തിരിക്കുകയായിരുന്നു."
വാ തോരാതെ സംസാരിക്കുന്ന മനുവേട്ടനെ ഞാൻ അത്ഭുതത്തോടെയാണ് നോക്കി നിന്നതു.കയ്യിലെ സിഗരറ്റ് കുറ്റി അപ്പോളും ഏരിയുന്നുണ്ടായിരുന്നു.
ഒന്നും പറയാൻ പറ്റാത്ത വിധം എന്റെ നാവു ഇറങ്ങി പോയി.
"അന്നത്തെ ആ ഇഷ്ടം ഇന്നും നിനക്ക് ഉണ്ടെങ്കിൽ......
എന്നോട് ക്ഷമിച്ചുകൂടെ നിനക്ക്..???
എനിക്ക് നിന്നെ വേണം, എന്നും എന്റെ കൂടെ ,എന്നൊരു ആഗ്രഹം....."
അത് കേട്ടപ്പോൾ ഞാൻ എന്നെ തന്നെ തട്ടി എഴുന്നേല്പിക്കാൻ ശ്രമിച്ചു.ഒരു ദീർഘ നിശ്വാസമെടുത്തു ഞാൻ മനുവേട്ടന് നേരെ തിരിഞ്ഞു കൈ കെട്ടി നിന്നു.
"അതെ..ഇപ്പൊ തന്നെ നാലാമത്തെ സിഗരറ്റാ എന്റെ മുമ്പിൽ വച്ച് തന്നെ വലിക്കുന്നത്.ഇന്നത്തേക്ക് തത്കാലം അത്രയും മതി കേട്ടോ"എന്നും പറഞ്ഞു ഞാൻ പുഞ്ചിരിച്ചു.ആ പുഞ്ചിരിയിലെ സമ്മതം വായിച്ചെടുത്ത മനുവേട്ടൻ എനിക്കും ഒരു പുഞ്ചിരി സമ്മാനിച്ചു.അത് ഒരു പൊട്ടിച്ചിരിയിൽ ആയിരുന്നു അവസാനിച്ചത്.
"ഈ സ്ഥലം എനിക്ക് ഇഷ്ടായി.ഞാൻ ഇവിടെ ആദ്യമായിട്ടാ വരുന്നത്.."
അത് കേട്ടതും മനുവേട്ടൻ എന്റെ കൈ കോർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു."ഇനി നമ്മൾ കാണാൻ കിടക്കുന്നതെ ഉള്ളു.ഇതല്ല ഇതിനുമപ്പുറം..കുറെ..."
ആ വാക്കുകൾ എന്നെ പ്രണയത്തിന്റെ വാതിൽക്കൽ എത്തിച്ചു.
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷമായിരുന്നു അന്ന് എനിക്കുണ്ടായത്.
കുറെ നേരം അവിടെ നിന്ന് സംസാരിച്ചു. എന്തിനെ കുറിച്ചാണ് സംസാരിച്ചതെന്ന് ഞങ്ങൾക്ക് രണ്ടാൾക്കും മനസിലാകുന്നിലായിരുന്നു.
ഞങ്ങൾ എന്തൊക്കെയോ പറഞ്ഞു കുറെ നേരം സമയം ചിലവഴിച്ചു.
നേരം വൈകിക്കണ്ട എന്നും പറഞ്ഞു ചേട്ടൻ ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്തു.ഞാൻ കയറി ഇരുന്നു.
"അതെ ....എനിക്ക് വാലായ്മ ഒന്നുമില്ല.എന്നെ മുട്ടിയിരുന്നാൽ ആകാശം ഇടിഞ്ഞു വീഴത്തില്ല"
കേട്ട പാതി ഞാൻ അയാളെ കെട്ടിപിടിച്ചു.
അയാളുടെ ശരീരത്തിന് ഒരു പ്രത്യേക ചൂടായിരുന്നു.അത് എന്റെ ശരീരത്തെ അലിയിച്ചു കളഞ്ഞു.ബുള്ളറ്റിൽ ചീറി പാഞ്ഞു പോകുമ്പോൾ സ്വർഗം കിട്ടിയത് പോലെയാണ് അനുഭവപ്പെട്ടത്.
കുറച്ചു ദൂരം ചെന്നപ്പോൾ ഞാൻ അയാളുടെ തോളിൽ മുറുകെ കടിച്ചു.
"ഡാ...ചെറുക്കാ, നീ എന്നെ കൊന്നെടുക്കുമോ???"
വേദനിച്ച പോലെ അയാൾ പറഞ്ഞു.
"അതെ ...അന്നെന്നെ കരയിച്ചില്ലേ.അതിനു പകരം വീട്ടിയതാ..."
അത് കേട്ടതും അയാൾ പൊട്ടിച്ചിരിച്ചു..
കളിച്ചും ചിരിച്ചും ഓരോന്ന് പറഞ്ഞും മണിക്കൂറുകൾ പോയതറിഞ്ഞില്ല.
ഞങ്ങൾ എന്റെ വീട്ടിൽ എത്തി.
"ദേ.ഞാൻ അവനെ കൊണ്ടുപോയത് പോലെ തന്നെ ഭദ്രമായി തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്."
മനുവേട്ടന്റെ ആ വാക്കുകൾ അമ്മയെ ചിരിപ്പിച്ചു.
കയറുന്നില്ല,വീട്ടിൽ അമ്മ കാത്തു നിക്കുന്നുണ്ടാകും എന്ന് പറഞ്ഞ് ചേട്ടൻ വണ്ടി സ്റ്റാർട്ട് ആക്കി.പുറകിലേക് തിരിഞ്ഞ് എന്നെ നോക്കി കണ്ണിറുക്കി കാണിചിട്ട് ചേട്ടൻ പാഞ്ഞു....
പ്രണയത്തിന്റെ പൂമൊട്ടുകൾ വിരിഞ്ഞ സന്തോഷം ഞാൻ എന്റെ മുറിയിലെ ഓരോ വസ്തുക്കളിലും കാണിച്ചു..സന്തോഷം കൊണ്ട് ഒരു ഭ്രാന്തനെ പോലെ മുറിയിൽ കുറെ തോന്ന്യാസങ്ങൾ കാണിച്ചു കൂട്ടി.. പാട്ട് വച്ച് തുള്ളാൻ തുടങ്ങി.അങ്ങനെ ഓരോ കോപ്രായങ്ങൾ.സന്തോഷം ഒരാളെ ഇങ്ങനെ ഭ്രാന്തൻ ആകുമെന്ന് ഞാൻ ആദ്യമായിട്ടാണ് മനസ്സിലാക്കിയത്.
അത്താഴം കഴിഞ്ഞു ഞാൻ നേരെ ഉറങ്ങാനാണ് പോയത്.മര്യാദയ്ക് ഉറങ്ങിയിട്ട് കുറച്ചു നാളുകൾ ആയി.
കിടക്കാൻ വേണ്ടി തയ്യാറെടുക്കുമ്പോളാണ് ചേട്ടൻ മുറിയിലേക്കു വന്നത്.മൊബൈൽ നീട്ടി എന്റെ കയ്യിൽ തന്നിട്ട് നിനക്കാ എന്ന് പറഞ്ഞു. ഞാൻ ഹലോ എന്ന് പറഞ്ഞപ്പോൾ "ഡാ,ചെക്കാ..
എന്താ എന്നറിയില്ല. ഭയങ്കര സന്തോഷം തോന്നുന്നു.കിടക്കുന്നതിനു മുമ്പ് ഒരു സിഗരറ്റ് കൂടെ വലിച്ചോട്ടെ. ഒരു രസത്തിനു." മുമ്പിൽ എന്റെ ചേട്ടൻ നീക്കുന്നത് കൊണ്ട് എനിക്ക് അധികം ഒന്നും പറയാൻ പറ്റിയില്ല.ശെരി ,ആയിക്കോ..ഗുഡ് നൈറ്റ്.നാളെ കാണാം എന്നും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു.
ചേട്ടൻ ഫോണുമായി തിരികെ പോയപ്പോൾ ഞാൻ ചാടി കിടക്കയിൽ വീണു.മനസ്സിലെ വലിയ ഒരു ഭാരം ഇറക്കി വച്ച് ഞാൻ ആശ്വാസത്തോടെ കിടന്നുറങ്ങി.
അങ്ങനെ ഡിസംബർ 25 ക്രിസ്തുമസ് ആയി.ക്രിസ്തുമസ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസമാണ്.ഉണ്ണിയേശുവിനെ പോലെ തന്നെ ഞാനും അന്നാണ് ഭൂമിയിലേക്കു പിറന്നു വീണത്.എന്റെ പിറന്നാൾ.രാവിലെ എഴുന്നേറ്റ് അമ്പലത്തിൽ പോയി നേർച്ചയും വഴിപാടും കഴിപ്പിച്ചു വന്നു.വീട്ടിൽ അമ്മയുടെ വക പായസവും പലഹാരങ്ങളും ഉണ്ടായിരുന്നു.നന്ദുവും കൂട്ടരും
പിന്നെ ക്ലാസ്സിലെ ഗ്യാങ്ങും വീട്ടിലേക്ക് വന്നു.അവർ ഒരു കേക്ക് വാങ്ങികൊണ്ടാണ് വന്നത്.അത് മുറിച്ചു ഞങ്ങൾ എന്റെ 15ആമത്തെ പിറന്നാൾ ആഘോഷിച്ചു.എനിക്ക് വേണ്ടി അവർ സമ്മാനങ്ങളും കൊണ്ടുവന്നിട്ടുണ്ടായിരുന്നു.ചേട്ടൻ വാങ്ങി തന്ന ഷർട്ടും ജീൻസും ആയിരുന്നു എന്റെ പിറന്നാൾ കോടി.മനുവേട്ടൻ കൂടെ ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ.പക്ഷെ പുള്ളിക് എന്റെ പിറന്നാൾ അറിയില്ലലോ.ഞാൻ ഇതുവരെ പറഞ്ഞിട്ടുമില്ല.
ഞങ്ങുടെ കൂട്ടത്തിലുള്ള 3 പേർ ക്രിസ്ത്യാനികൾ ആണ്.അത് കൊണ്ട് ഉച്ചയ്ക്കുള്ള ഭക്ഷണവും ക്രിസ്തുമസ് ആഘോഷങ്ങളും അവരുടെ വീട്ടിൽ ആയിരിക്കും.ഈ തവണ ക്രിസ്തുമസിന് ജോണിന്റെ വീട്ടിൽ കൂടാമെന്ന് നേരത്തെ ഉറപ്പിച്ചതായിരുന്നു.
അവന്റെ വീട്ടിൽ അവന്റെ അമ്മയുടെ വക സ്വാദിഷ്ടമായ കുറെ സ്പെഷ്യൽ ഉണ്ടായിരുന്നു.കേക്ക് ഉം വൈനും പിന്നെ എല്ലാവരും ഒത്തുകൂടിയപ്പോൾ ഉണ്ടായ ലഹരിയും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരിന്നു.അപ്പോളും എന്റെ മനസ്സിൽ മനുവേട്ടൻ നിറഞ്ഞിരുന്നു.
പരുപാടി എല്ലാം കഴിഞ്ഞു ഞാൻ വീട്ടിൽ മടങ്ങി എത്തി.അപ്പോൾ സമയം അഞ്ചു കഴിഞ്ഞിരുന്നു.
ഞാൻ ജോണിന്റെ അമ്മ തന്നു വിട്ട കേക്ക് അമ്മയുടെ കയ്യിൽ കൊടുത്തു എന്റെ മുറിയിലേക്ക് പോയപ്പോൾ ,നിനക്ക് ഒരാൾ ഒരു സാധനം കൊണ്ടുവന്നു തന്നിട്ടുണ്ട്,വേഗം ചെന്ന് നോക്ക് എന്ന് അമ്മ പറഞ്ഞു.അവിടെ മുറിയിൽ എന്നെ കാത്തു വലിയൊരു സമ്മാന പൊതി കാത്തിരിക്കുന്നുണ്ടായിരുന്നു.
അത്ഭുതത്തോടെ ഞാൻ അത് തുറന്നു നോക്കി.
അതിനുള്ളിൽ ഉണ്ടായ സമ്മാനം എന്നെ വല്ലാതെ ആശ്ചര്യപെടുത്തി.......
(തുടരും....)
രാക്ഷസനെ ചുംബിച്ച പ്രണയം (24)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കൊലപാതക കുറ്റം ചെയ്ത ഒരു വ്യക്തിയെ വരിഞ്ഞു പിടിച്ചു രാജസമക്ഷം എത്തിക്കുമ്പോലെയാണ് എന്നെ വലിച്ചു വീട്ടിലേക്കു കൊണ്ട് പോയത്.എന്റെ ചേട്ടനും വല്ലാതെ മദ്യപിച്ചിരുന്നു.മുഖത്തേക്കു വലിച്ചടിച്ചപ്പോൾ ഉണ്ടായിരുന്ന ദാക്ഷീണ്യമില്ലായ്മ അതിനു വലിയ തെളിവായിരുന്നു.അച്ഛനെയും അമ്മയെയും വിളിച്ചെഴുന്നേല്പിച്ചു അവരുടെ മുമ്പിലേക്ക് എന്നെ വലിച്ചെറിഞ്ഞാണ് സംസാരിക്കാൻ തുടങ്ങിയത്.
അടി കൊണ്ട് മുഖത്തെ പാട് തെളിഞ്ഞു തന്നെ കാണുന്നുണ്ടായിരുന്നു.
"ദേ..നോക്ക്..
ഇളയ മകന്റെ കോപ്രായങ്ങൾ..
ഈ ചെറുപ്പത്തിൽ തന്നെ വെള്ളമടിച്ചു ഓരോന്നും കാണിച്ചു നടക്കുന്നത് കണ്ടില്ലേ....."
ചേട്ടൻ നടന്ന കാര്യങ്ങൾ പറയുവാൻ തുടങ്ങിയപ്പോൾ എന്റെ മനസ്സ് പിടക്കുവാൻ തുടങ്ങി.
മനുവേട്ടന് വീട്ടിലുള്ള വില നഷ്ടപ്പെടുമല്ലോ എന്നോർത്തപ്പോൾ ഞാൻ വല്ലാതെ തളർന്നു.
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.കുറ്റബോധം എന്നെ കനത്തിൽ വേട്ടയാടി.
ഞാൻ തല കുനിച്ചു അവരുടെ മുന്നിൽ നിന്നു.
ചേട്ടൻ വീണ്ടും പറഞ്ഞു തുടങ്ങി.
"പുതിയ കൂട്ടുകെട്ടുകൾ ഉണ്ടായപ്പോൾ തന്നെ ഞാൻ പറഞ്ഞതാ അവൻ കൈവിട്ടു പോകുമെന്ന്..ഇപ്പൊ കണ്ടില്ലേ...
നിങ്ങൾ തന്നെയാണ് അവനു വളം വച്ച് കൊടുക്കുന്നത്..
അനുഭവിച്ചോ, ഇന്ന് ഇങ്ങനെ,നാളെ അവൻ അതിനുമപ്പുറം കാണിക്കും.."
ചേട്ടൻ പറഞ്ഞതും അച്ഛൻ എന്റെ മുന്നിൽ വന്നു നിന്നു.
വിഷമവും ദേഷ്യവും കലർത്തിയാണ് അച്ഛൻ എന്നോട് സംസാരിച്ചത്.
അമ്മ എന്നെ കണ്ണീരോടെ നോക്കി നിന്നു.
ചേട്ടൻ കുറെ കാര്യങ്ങൾ അച്ഛനോടും അമ്മയോടുനായി സംസാരിച്ചു.പക്ഷെ മനുവേട്ടനെ കുറ്റപ്പെടുത്തി ഒന്നും പറഞ്ഞില്ല.
മനുവേട്ടൻ എന്ന പേര് പോലും ഉച്ചരിച്ചില്ലയിരുന്നു.
എനിക്ക് അത്ഭുദമായിട്ടാണ് തോന്നിയത്.
കുറ്റപ്പെടുത്തലും വിചാരണയുമൊക്കെ കഴിഞ്ഞു എല്ലാവരും മുറിയിലേക്ക് മടങ്ങിയപ്പ്പോൾ ഞാൻ മാത്രം അവിടെ തനിച്ചായി.
കുറ്റബോധവും കുറെ വിഷമവും മാത്രമായിരുന്നു അപ്പോൾ കൂട്ട്.
പുതുവർഷം തുടങ്ങിയത് തന്നെ ഒരു കറുപ്പ് കലർന്ന നിമിഷങ്ങളോടെയാണ്.
ഭാവിയിലെ നല്ല നിമിഷങ്ങൾക്ക് അത് കോട്ടം ആകരുതെന്ന ഒരു പ്രാർത്ഥന ആയിരുന്നു മനസ്സിൽ.
എങ്കിലും ചേട്ടൻ വീട്ടിൽ എന്തിനാണ് മനുവേട്ടനെ മാനം രക്ഷിച്ചതെന്നു എനിക്ക് ഒട്ടും മനസിലായില്ല..
ലഹരിയുടെ കെട്ടഴിഞ്ഞിരുന്നെങ്കിലും ക്ഷീണത്തിൽ കട്ടിലിൽ വീണപ്പോൾ തന്നെ ഉറങ്ങി പോയി.
പിറ്റേ ദിവസം വളരെ വൈകിയാണ് ഞാൻ എഴുന്നേറ്റത്.എഴുനേട്ടതും തലയ്ക്കു വലിയ ഭാരം പോലെ തോന്നിയിരുന്നു .
മൊബൈലിൽ മനുവേട്ടന്റെ പത്തിലേറെ മിസ്സ് കാൾ ഉണ്ടായിരുന്നു.
കൂടെ രണ്ടു മൂന്നു സന്ദേശങ്ങളും.
ചേട്ടൻ ഉച്ചയ്ക്കാതെ ട്രെയിനിന് ബാംഗ്ലൂർലേക് മടങ്ങും എന്നും.
സമയം നോക്കിയപ്പോൾ പതിനൊന്നു മണി അടുപ്പിച്ചു ആയി കഴിഞ്ഞിരുന്നു. മനുവേട്ടൻ പോകുന്നതിനു മുമ്പ് ഒന്ന് കാണാൻ പോലും പറ്റിയില്ലലോ എന്നോർത്തു ഞാൻ വിഷമിച്ചു.
ഞാൻ രാത്രി ഫോൺ ചെയ്യാം അപ്പോൾ എല്ലാം സംസാരിക്കാം എന്നും പറഞ്ഞു ചേട്ടന് സന്ദേശം അയച്ചു തീർന്നതും അമ്മ മുറിയിലേക്കു വന്നു.
എന്റെ അടുത്തിരുന്നു.
"മോനെ..
നീ എന്തിനാ ഇന്നലെ അങ്ങനെയൊക്കെ കാണിച്ചു കൂട്ടിയത്.
നീ വെള്ളമടിച്ചു എന്ന് കേട്ടാൽ അച്ഛനും ചേട്ടനും ദേഷ്യം വരില്ലേ..
നിന്റെ പ്രായം അതാണോ???? "
അമ്മയുടെ വാക്കുകൾ എന്റെ കണ്ണുകൾ നിറച്ചു..
ഞാൻ കരയുന്നത് കണ്ട് അമ്മ എന്നെ ആശ്വസിപ്പിച്ചു.
"സാരമില്ല.കഴിഞ്ഞത് കഴിഞ്ഞു.ഇനി എന്റെ മോൻ ഇങ്ങനെയൊന്നും ചെയ്യരുത് കേട്ടോ..
നിനക്ക് മനുവിന്റെ കൂടെ നടന്നാൽ പോരായിരുന്നോ..പുതിയ കൂട്ടുകേട്ടൊന്നും വേണ്ട കുട്ടി.."
വീട്ടിൽ മനുവേട്ടന് ഇപ്പോളും പഴയ വിശ്വാസം ഉണ്ടെന്നു കേട്ടപ്പോൾ ആശ്വാസമായി..
അച്ഛന്റെ വകയും കുറെ നേരം ഉപദേശങ്ങൾ ഉണ്ടായിരുന്നു.
കിച്ചൂട്ടനും എന്റെ കൂടെ ഉപദേശങ്ങൾ കേട്ട് പങ്കുവയ്ക്കാൻ ഉണ്ടായിരുന്നു.
ഇനി ഇങ്ങനെ ഉണ്ടകില്ല എന്ന വാഗ്‌ധനം നല്കിയപ്പോളാണ് എല്ലാവരും ഉപദേശങ്ങൾ നിർത്തിയത്.
വൈകുന്നേരം എന്റെ ചേട്ടൻ എന്നെ ഉപദേശിക്കാനായി വന്നിരുന്നു..
ചേട്ടന്റെ പെരുമാറ്റം വളരെ സൗമ്യമായിട്ടായിരുന്നു.
ചേട്ടനോടും വല്ലാത്ത ബഹുമാനം തോന്നിയ സമയമായിരുന്നു അത്.
"വേദനയുണ്ടോ നിനക്ക് ഇപ്പോളും...?"
"ചെറുതായിട്ടു..
പക്ഷെ കുഴപ്പം ഇല്ല...."
പറഞ്ഞു തീർക്കും മുമ്പേ ചേട്ടൻ സംസാരിക്കാൻ തുടങ്ങി..
ഒരു നീണ്ട ഉപദേശം..
" നിന്നെ ഇന്നലെ ആ അവസ്ഥയിൽ കണ്ടപ്പോൾ എനിക്ക് സങ്കടവും ദേഷ്യവും ആയി.അത് കൊണ്ടാ അങ്ങാനൊക്കെ ചെയ്തേ..
ഹ്മ്മമ്മ..
അല്ലാതെ ചേട്ടന് നിന്നോട് വേറെ ദേഷ്യമൊന്നും ഇല്ല...ഞനും കുറച്ചു അടിച്ചിട്ടുണ്ടായി..അപ്പൊ ദേഷ്യത്തിൽ തല്ലുക അല്ലാതെ വേറെ ഒന്നും തോന്നിയില്ല...
പിന്നെ മനു..
അതേനിക് മനസിലാകും.
ഞാൻ നിന്റെ ചേട്ടൻ ആയിരുന്നിട്ട പോലും നിന്നെ ഇതുവരെ ഒരു പരുപാടിക്കു കൊണ്ടുപോയിട്ടില്ല.നിന്നെ കറങ്ങാൻ കൊണ്ടുപോകാറില്ല.നിന്നോട് വലിയ സ്നേഹം കാണിച്ചിട്ടില്ല..
അപ്പോൾ അത് മറ്റൊരാളിൽ നിന്നും കിട്ടുമ്പോൾ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ..അതായിട്ടാണ് ഞാൻ മനുവിലുള്ള നിന്റെ വികാരത്തെ കാണുന്നത്..
പിന്നെ..
ചേട്ടൻ എല്ലാം അറിയുന്നുണ്ട്..പിന്നെ പുതുവർഷമല്ലേ എന്നോർത്താണ് ഇന്നലെ ക്ഷമിച്ചത്.
ഇനി ഞാൻ അരുത്തതെന്തെങ്കിലും കണ്ടാൽ..
ചേട്ടൻ അപ്പൊ ക്ഷമിച്ചെന്നിരിക്കില്ല..
ഹ്മ്മമ്മ.."
ചേട്ടൻ അത്രയും പറഞ്ഞു മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ എന്ത് ചെയ്യണം എന്ന് പോലും അറിയാതെ ഞാൻ വലഞ്ഞു..
ഞൻ മൗനം പാലിച്ചു..
കിച്ചൂട്ടന്റെ ശബ്ദം മാത്രമായിരുന്നു മുറിയിൽ മുഴങ്ങി കേട്ടത്.
രാത്രിയിൽ മനുവേട്ടൻ വിളിച്ചപ്പോൾ ഞാൻ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു..പക്ഷെ കുറച്ചു നുണകൾ കൂടെ കുഴച്ചാണ് വിളമ്പിയത്..
എന്റെ ചേട്ടൻ മദ്യപിച്ചത് കൊണ്ട് കൂടെ ഉണ്ടായിരുന്നത് ആരാണെന്നു ശ്രദ്ധിച്ചില്ലെന്നും.അത് കൊണ്ട് തന്നെ മനുവേട്ടനു എന്റെ വീട്ടിൽ ഇപ്പോളും കുഴപ്പം ഇല്ല എന്നും..എനിക്കും വലിയ കുഴപ്പമില്ല എന്നും പറഞ്ഞു.
അതൊക്കെ പറയുമ്പോളും മുഖത്തെ വേദന മാറിയിട്ടുണ്ടായിരുന്നില്ല..
പിന്നെ ഞങ്ങളുടെ കിച്ചൂട്ടനെ കുറിച്ചായിരുന്നു സംസാരം..അവന്റെ ശബ്ദം ഞാൻ ഫോണിലൂടെ കേൾപ്പിച്ചു കൊടുക്കുകയും ചെയ്തു.
ഫോൺ കട്ട് ചെയ്തു പോയപ്പോൾ ഞങ്ങളുടെ രണ്ടാളുടെയും മനസ്സിലെ വിഷമങ്ങളൊക്കെ മാറി കഴിഞ്ഞിരുന്നു..
അങ്ങനെ അവധി കാലം കഴിഞ്ഞു ക്ലാസ്സിൽ പോയി തുടങ്ങി.മനുവേട്ടനും ക്ലാസും കൂട്ടുകാരും വീട്ടുകാരുമൊക്കെയായി ദിവസങ്ങൾ കടന്നു പോയി.
എല്ലാ ദിവസങ്ങളിലുമുള്ള ഫോൺ സംസാരങ്ങൾ ഞങ്ങൾക്ക് വളരെ ആശ്വാസം ആയിരുന്നു.ചില ദിവസങ്ങളിൽ മനുവേട്ടൻ കൂടെ ഉണ്ടാകുന്ന പ്രതീതി വരെ തോന്നാറുണ്ട്.
ചില ദിവസങ്ങളിൽ ഞങ്ങൾ ഓരോന്ന് പറഞ്ഞു വഴക്കു കൂടും.
ഒരു ദിവസത്തിലേറെ ഞങ്ങളുടെ വഴക്കു നീണ്ടിട്ടില്ല.
എപ്പോളും അത് അങ്ങനെ തന്നെ ആയിരുന്നു.
പ്ലസ് ഒന്നു പരീക്ഷകൾ അടുക്കാറായി.
പഠനം ഗംഭീരമായി തന്നെയായിരുന്നു പോയി കൊണ്ടിരുന്നത്..മോഡൽ പരീക്ഷ കഴിഞ്ഞു റിസൾട്ട് വന്നപ്പോൾ ക്ലാസ്സിലെ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ എന്റെ പേരും ഉണ്ടായിരുന്നു.അതിൽ ഏറെ അഭിമാനിച്ചത് മനുവേട്ടൻ ആയിരുന്നു.
ഒരു ദിവസം മനുവേട്ടന്റെ ഫേസ്ബുകിൽ ചേട്ടന്റെ ഹോസ്പിറ്റലിലെ ട്രെയിനിങ് വ്ദ്യാർഥിയായ ഒരു കുട്ടി മനുവേട്ടനുമൊത്തുള്ള ഒരു ചിത്രം ഇടുക ഉണ്ടായി.ആ ചിത്രം എന്നെ ഏറെ കുപിതാനാക്കി.
അന്ന് രാത്രി ഞനും മനുവേട്ടനും തമ്മിൽ ആ ചിത്രത്തിന്റെ പേരിൽ കുറെ വാക്കുതർക്കങ്ങൾ വരെ ഉണ്ടായി..ചെറിയ ഒരു പ്രശ്നം ആയിരുന്നു.എന്റെ വാശിയും മനുവേട്ടനെ നിസ്സഹായവസ്ഥയും അതിനെ പെരുപ്പിച്ചു വലിയ വിഷയം ആക്കി മാറ്റി.സഹികെട്ട് മനുവേട്ടൻ എന്നെ വഴക്കു പറയുക പോലും ചെയ്തു.
എന്റെ സംസാര ശൈലി അത്രയ്ക്കും തരം താഴ്ന്നതായിരുന്നു എന്ന് പിന്നീടാണ് ഞാൻ മനസിലാക്കിയത്..
ഞങ്ങൾ തമ്മിലുള്ള വഴക്കു ഒന്നിലേറെ ദിവസം നീണ്ടു നിന്നത് അത് ആദ്യമായിട്ടായിരുന്നു.
"അത്രയ്ക്ക് വലതു അവനാണെങ്കിൽ പോയി അവന്റെ കൂടെ കിടക്കു.."
"അതേടാ..നീ എന്ത് അറിഞ്ഞിട്ടാണ് സംസാരിക്കുന്നത്.നിനക്ക് പറഞ്ഞാൽ മനസിലാകില്ല....
നീ എന്താ ഇങ്ങനെ.."
"അതെ..ഞൻ വെറും പൊട്ടനാണ്.
എന്നെ കളിപ്പിക്കാൻ എളുപ്പമാണല്ലോ..."
"അങ്ങനെ ആണെങ്കിൽ അങ്ങനെ..ഞൻ ഒന്നും പറയുന്നില്ല..."
അങ്ങനെ ദേഷ്യത്തിൽ ഫോൺ റദ്ദാക്കിയത് ഞാൻ തന്നെയായിരുന്നു..
പിറ്റേദിവസം ചേട്ടൻ കുറെ തവണ വിളിച്ചിരുന്നു.സന്ദേശങ്ങളും അയച്ചിരുന്നു.ഞാൻ വാശിയിൽ ഒന്നും വക വച്ചില്ല.
ചേട്ടന് നല്ല വിഷമമായി എന്നത് ഉറപ്പായിരുന്നു..
അതിനു ശേഷമുള്ള ദിവസങ്ങളിൽ ചേട്ടന്റെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.
വാശി അധിക നാൾ നീളില്ല എന്നത് ഒരു സത്യം ആണല്ലോ.
മൂന്നു ദിവസത്തിനു ശേഷം ഞാൻ വിളിച്ചു നോക്കി.
ചേട്ടൻ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല..
എനിക്ക് ആകെ വിഷമമായി..ചെയ്തതിൽ കുറ്റബോധവും ആയി തുടങ്ങി..
മനുവേട്ടനുമായി ഒന്ന് സംസാരിച്ചിട്ടു ഇപ്പോൾ മൂന്ന് ദിവസമായി..
അതിനടുത്ത ദിവസവും ഞാൻ ശ്രമിച്ചു.പക്ഷെ പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല.
വല്ലാതെ കുഴഞ്ഞ ഞാൻ മനുവേട്ടന്റെ അമ്മയെ ഫോൺ ചെയ്തു നോക്കി..
അമ്മ ഫോൺ എടുത്തു സംസാരിച്ചു..
അമ്മയോട് ഞാൻ മനുവേട്ടനെ വിശേഷങ്ങൾ തിരക്കി..
അപ്പോൾ അമ്മയുടെ മറുപടി എന്നെ വല്ലാതെ തളർത്തി..
വിഷാദം എന്നെ അപ്പോൾ വിഴുങ്ങി കഴിഞ്ഞിരുന്നു..
ഫോൺ കട്ട് ചെയ്തപ്പോൾ മനുവേട്ടന്റെ മുഖം മാത്രമായിരുന്നു എന്റെ മനസ്സിൽ ഉണ്ടായിരുന്നത്...
(തുടരും....)
രാക്ഷസനെ ചുംബിച്ച പ്രണയം (25)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മനുവേട്ടൻ രണ്ടു ദിവസമായിട്ടു ഫോൺ ചെയ്യാതിരുന്നതിന്റെ കാരണം എനിക്ക് അപ്പോളാണ് മനസിലായത്.ഭക്ഷ്യവിഷബാധ ഗുരുതരമായി ബാധിച്ചു മനുവേട്ടൻ ബാംഗ്ലൂർ തന്നെ ഒരു ഹോസ്പിറ്റലിൽ ചികിത്സയിലാണെന്നു അമ്മ പറഞ്ഞപ്പോളാണ് ഞാൻ അറിഞ്ഞത്.ഞാൻ കാണിച്ചു കൂട്ടിയ വാശിയുടെ പ്രതികാരമാണ് അതെന്നാണ് ഞാൻ കരുതിയത്.പക്ഷെ അതല്ലായിരുന്നു എന്നറിഞ്ഞപ്പോൾ മനസ്സ് വല്ലാതെ നീറി പുകഞ്ഞു..
തെറ്റ് എന്റെ ഭാഗതാണെന്നു ഞാൻ മനസിലാക്കി കഴിഞ്ഞിരുന്നു.
ചേട്ടനോട് സംസാരിക്കാൻ യാതൊരു നിർവാഹവും ഇല്ലായിരുന്നു കൊണ്ട് അമ്മയെ വിളിച്ചാണ് ഞാൻ കാര്യങ്ങളൊക്കെ അന്വേഷിച്ചത്..
രണ്ടു ദിവസത്തിനു ശേഷം അമ്മയെ വിളിച്ചപ്പോൾ പറഞ്ഞ കാര്യങ്ങൾ എനിക്ക് വളരെ സന്തോഷമേകി..
"അമ്മെ...ചേട്ടനു ഇപ്പോൾ എങ്ങനെ ഉണ്ട്??
എല്ലാം ശേരിയാകുമ്പോ എന്നെ വിളിക്കാൻ പറയണേ..."
"അവനു ഇപ്പോൾ നല്ല കുറവുണ്ട്..
നാളെ പേര് വെട്ടും..നേരെ നാട്ടിലേക്ക് പോരും.
ഇനി ഇവിടത്തെ ജോലി വേണ്ട..
ഇവിടത്തെ ഭക്ഷണം അവനു ശേരിയാക്കില്ല..
പണ്ട് ഇവിടെ പഠിച്ചപ്പോളും അവനു ഇങ്ങനെ വരുമായിരുന്നു..
നാട്ടിൽ തന്നെ മതി..ശബളം നോക്കിയിട്ട് കാര്യം ഇല്ല..അവന്റെ ആരോഗ്യമാണ് എനിക്ക് വലുത്...'
രണ്ടു ദിവസത്തിനു ശേഷം മനുവേട്ടനെ കാണാൻ പറ്റുമെന്ന് അറിഞ്ഞപ്പോൾ നല്ല സന്തോഷമായി..
മാത്രവുമല്ല ഇനി മുതൽ ചേട്ടൻ ഇവിടെ തന്നെ ഉണ്ടാകുമല്ലോ എന്നോർത്ത് ആശ്വാസവും..
എന്റെ കൊല്ല പരീക്ഷയ്ക്കുള്ള പഠന അവധി തുടങ്ങിയിരുന്നു..
മനുവേട്ടൻ നാട്ടിൽ എത്തിയ വിവരം ഞാൻ ചേട്ടന്റെ അമ്മ വഴി അറിഞ്ഞു..ഒന്നും നോക്കിയില്ല നേരെ ചേട്ടന്റെ വീട്ടിലേക്ക് പോയി..
വീടിന്റെ മുമ്പിലുള്ള ചേട്ടന്റെ ബുള്ളെറ്റ് എന്റെ കണ്ണുകൾക്കു കുളിർമയേകി.
എന്റെ കൂടെ കിച്ചൂട്ടനും ഉണ്ടായിരുന്നു..
അവൻ എന്നോട് നല്ലതു പോലെ ഇണങ്ങിയിരുന്നു.
മാത്രവുമല്ല അവൻ വലുതായിട്ടും ഉണ്ടായിരുന്നു..
ഞാൻ നേരെ ചേട്ടന്റെ മുറിയിലേക്കാണ് പോയത്..
പോയതും ചേട്ടൻ എന്നെ കളിയാക്കി സംസാരിക്കാൻ തുടങ്ങി.
"അമ്മെ...ദേ ആരോ വന്നിരിക്കുന്നു..
എനിക്ക് പരിചയം ഇല്ലാത്ത ആളാണ്..
അമ്മയെ അന്വേഷിച്ചു വന്നതാണെന്ന് തോന്നുന്നു...."
അമ്മയ്ക്ക് അത് കളിയാക്കി സംസാരിക്കുകയാണെന്നു മനസിലായത് കൊണ്ട് അങ്ങോട്ടേക്ക് വന്നില്ല..
"ഞാൻ ചേട്ടന്റെ കാട്ടിലിനറുകിൽ ചെന്നിരുന്നു.
ചേട്ടന്റെ മുഖം വാടി ഇരിക്കുകയായിരുന്നു.
ആകെ ഒരു തളർച്ച മൊത്തമായും ഞാൻ ആ ശരീരത്തിൽ നിന്നും വായിച്ചെടുത്തു..
പോയതിലും ക്ഷീണിച്ചിരിക്കുന്നു..
കണ്ണിനടിയിൽ കറുപ്പ് വീണു..
എങ്കിലും മുഖത്തെ ആ കള്ള പുഞ്ചിരിയുടെ മാറ്റ് മാത്രം കുറഞ്ഞിട്ടില്ല..
"സോറി..."
ചേട്ടന്റെ മുഖത്ത് നോക്കാതെ ഞാൻ സംസാരിച്ചു..
"എന്ത് കോറി...
എനിക്കൊന്നും വേണ്ട നിന്റെ സോറി..."
ചേട്ടന്റെ ഹാസ്യാത്മകമായ മറുപടി കേട്ട് ഞാൻ കട്ടിലിൽ നിന്നും എഴുനേറ്റു സംസാരിച്ചു..
"വേണ്ടങ്കിൽ വേണ്ട...ഞാൻ പോയേക്കാം....."
ഞാൻ നടന്നു വാതിലിനരുകിൽ വരെ പോയി വാതിൽ അടച്ചു കുറ്റിയിട്ടു..
ചേട്ടന്റെ നേരെ ചെന്ന്..
"സോറി അല്ലെ വേണ്ടാതെ...
വേറെ ഒന്നും വേണ്ടാതെ ഇല്ലാലോ..."
അതും പറഞ്ഞു ഞാൻ കട്ടിലിൽ കയറി നിന്നു..
ചേട്ടന്റെ മുഖത്തേക്ക് നോക്കി..
ചേട്ടന്റെ വയറ്റിൽ കയറി ഞാൻ ഇരുന്നു..കാലുകൾ അപ്പുറത്തേക്കും ഇപ്പുറത്തേക്കും ഇട്ടു ചേട്ടന്റെ മുഖത്തേക്ക് നോക്കി..
"ആഹ്....
ഡാ ..ചെക്കാ...നീ എന്നെ കൊല്ലാൻ വേണ്ടി വന്നതാണോ...
ഹോ....."
അത് കേട്ടതും ഞാൻ ചേട്ടനെ ചുംബിച്ചു...
ആഴത്തിൽ തന്നെ..
ഞങ്ങളുടെ ചുംബനവും നോക്കി കിച്ചൂട്ടൻ അവിടെ ഒരു മൂലയ്ക്ക് അടങ്ങി ഇരിക്കുന്നുണ്ടായിരുന്നു..
ഞാൻ ചേട്ടന്റെ ദേഹത്തു കിടന്നു..
"സോറി....
സൊ...സോറി..."
ചേട്ടൻ ചിരിച്ചു കൊണ്ട് സംസാരിച്ചു..
"എത്ര ദിവസമായഡാ നിന്നോട് ഒന്ന് സംസാരിച്ചിട്ടു...
നിന്നെ കാണാതെ എനിക്ക് ഇരിക്കാൻ വയ്യാർന്നു..
പിന്നെ അസുഗം പണി തന്നത് കൊണ്ട്....."
ഞൻ വീണ്ടും ചേട്ടനെ ചുംബിച്ചു...
ചേട്ടന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു..
പിന്നെ മൂന്ന് നാലു ദിവസത്തെ വിശേഷങ്ങൾ പറഞ്ഞു ഞങൾ കിച്ചൂട്ടനെയും കളിപ്പിച്ചു അവിടെ ഇരുന്നു..
കിച്ചൂട്ടനു മനുവേട്ടനെ അധികം പരിചയം ഇല്ലെങ്കിലും ചേട്ടനോട് വേഗം ഇണങ്ങും.
കുറെ നേരം അവനെയും കളിപ്പിച്ചി അവിടെ നിന്നു..
മനസ്സിലെ കുറ്റബോധവും സങ്കടവും എല്ലാം മാറിയ നിമിഷങ്ങൾ ആയിരുന്നു അവ..
"നാളെയും കൂടെ ഒന്ന് റസ്റ്റ് കഴിഞ്ഞാൽ നമുക്ക് ഒന്ന് കറങ്ങാൻ പോകാം..പിന്നെ നിനക്ക് എക്സാം അല്ലെ..നിന്നെ പിടിച്ചാൽ കിട്ടില്ലല്ലോ..."
ചേട്ടന്റെ ഓരോരോ വാക്കുകളും എനിക്ക് സന്തോഷമേകി...
"ചേട്ടന്റെ ബുള്ളറ്റിൽ കയറിയിട്ട് കുറേ നാളായി..
അത് കൊണ്ട് എന്തായാലും എനിക്ക് കറങ്ങാൻ പോകണം...
എക്സാം ഒക്കെ അതിന്റെ വഴിക്കു നടക്കും..."
അമ്മയോട് പറഞ്ഞു ഞാൻ അവിടെ നിന്നും കിചൂട്ടനെയുമായി എന്റെ വീട്ടിലേക്ക് മടങ്ങി..
പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളും,കൂടെ മനുവേട്ടനുമായുള്ള ഫോണിൽ സംസാരവും എല്ലാം മുറയ്ക്ക് നടക്കുന്നുണ്ടായി...
അങ്ങനെ മനുവേട്ടൻ പറഞ്ഞത് പോലെ ചേട്ടന്റെ കൂടെ ഞൻ വൈപ്പിൻ ലൈറ്റ് ഹൗസിൽ പോയി..
കൂടെ കിചൂട്ടനെയും കൂട്ടി..
അന്ന് അവിടെ ചേട്ടനുമൊത്തുണ്ടായ സായാഹ്നം എനിക്ക് എന്നും പ്രിയപ്പെട്ടവയിൽ ഓർമ്മിക്കാൻ തക്ക വിധത്തിൽ ഉള്ളവയായിരുന്നു...
ലൈറ്റ് ഹൗസിന്റെ മുകളിൽ കയറിയപ്പോൾ മുകളിൽ നിന്നും ചേട്ടൻ എന്റെ കൈ പിടിച്ചു കുറെ നേരം സംസാരിച്ചിരുന്നു..
കുറെ മധുരിക്കുന്ന കാര്യങ്ങൾ..
ഞങ്ങളുടെ ഭാവിയെ കുറിച്ചും..
ഞങ്ങളുടെ കുട്ടികളെ കുറിച്ചും അങ്ങനെ കുറെ കാര്യങ്ങൾ...
ഞങ്ങൾ മൂന്ന് പേരും മാത്രമായിരുന്നു.അവിടെ ഉണ്ടായിരുന്നത്..കടലിൽ നിന്നും അടിക്കുന്ന കാറ്റ് ഞങ്ങളെ തഴുകി പോകുന്നുണ്ടായിരുന്നു..
ആ കാറ്റിൽ ചേട്ടന്റെ മുഖത്തു പ്രത്യേക ഭംഗിയായിരുന്നു..
അവിടന്ന് ഞങ്ങൾ ബീച്ചിൽ പോയി..
കുറെ നേരം അവിടെ കളിച്ചു നടന്നു..കിച്ചൂട്ടാനും അത് ഒരു ആഹ്ലാദപൂര്ണമായ ദിവസമായിരുന്നു..
അവന്റെ വികൃതികൾക്കെല്ലാം മനുവേട്ടന് കൂട്ട് നിൽക്കുകയും ചെയ്യുന്നുണ്ടായി..
അങ്ങനെ ആ ദിവസം സന്തോഷ പൂർണമായി അവസാനിചു..
വീട്ടിൽ എത്തിയ ഞാൻ പഠനത്തിൽ തന്നെ മുഴുകി..
മനുവേട്ടൻ വീണ്ടും ലൂർദ് ഹോസ്പിറ്റലിൽ തന്നെ ജോലിക്ക് കയറി..
അങ്ങനെ എന്റെ പ്ലസ് വൺ പരീക്ഷ ആയി..
ഫിസിക്സ് ഒഴികെ ബാക്കി എല്ലാ പരീക്ഷകളും ഞാൻ വളരെ നന്നായി തന്നെ എഴുതി..
പരീക്ഷകൾ അവസാനിച്ചു അവധിക്കാലവും തുടങ്ങി..
എഞ്ചിനീയറിംഗ് എന്ന ഒരു ആഗ്രഹം മനസ്സിൽ കുടി കയറിയതും അപ്പോൾ തന്നെ ആയിരുന്നു..
പരീക്ഷ കഴിഞ്ഞ ഉടനെ തന്നെ തേവരയിലെ ബ്രില്ലിയെന്റ് എഞ്ചിനീയറിംഗ് കോച്ചിങ് സെന്ററിൽ ചേർന്നു.
അങ്ങോട്ടുള്ള പോക്കും വരവും എല്ലാം മനുവേട്ടനോടൊത്തു തന്നെ ആയിരുന്നു.
അവധിക്കാലത്തും ഈ പഠനം വേണോ എന്ന് മനുവേട്ടൻ ചോദിച്ചതായിരുന്നു..
പക്ഷെ എഞ്ചിനീയർ ആകാനുള്ള മോഹം എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചില്ല..
അവധിക്കാലത്തു ഒരു വലിയ ട്രിപ്പ് പോകാം എന്ന് മനുവേട്ടൻ വാഗ്ദാനം ചെയ്തിരുന്നു..
ഞാൻ അച്ഛന്റെയും അമ്മയുടെയും കയ്യും കാലും പിടിച്ചു ചേട്ടനെ കൊണ്ട് സമ്മദിപ്പിച്ചു..
ചേട്ടൻ മാത്രമാണ് അതിനു എതിര് നിന്നത്..
പക്ഷെ അമ്മയും അച്ഛനും പറഞ്ഞപ്പോൾ ചേട്ടന് എതിർക്കാൻ സാധിച്ചില്ല..
വെള്ളിയാഴ്ച്ച വൈകുന്നേരം പുറപ്പെട്ട് ഞായറാഴ്ച വൈകുന്നേരം എത്തുന്ന രീതിയിലുള്ള ഒരു ചെറിയ ട്രിപ്പ്..
അങ്ങ് കൊടൈക്കനാൽ വരെ.....
അതും മനുവേട്ടനെ ബുള്ളറ്റിൽ...
എന്റെ വലിയ ആഗ്രഹം ആയിരുന്നു അത്..
വ്യാഴാഴ്ച തന്നെ ഞാൻ എന്റെ ജാക്കറ്റും വസ്ത്രങ്ങളും പിന്നെ അത്യാവശ്യം വരുന്ന എല്ലാ സാധനങ്ങളും ഞാൻ എടുത്തു..
വെള്ളിയാഴ്ച രാവിലേ മുതൽ തുടങ്ങിയ വെപ്രാളം മനുവേട്ടൻ വീട്ടിൽ വന്നപ്പോൾ വരെ ഉണ്ടായിരുന്നു...
ബുള്ളെട്ടിന്റെ ശബ്ദം കേട്ട് പുറത്തേക്കു ഇറങ്ങി മനുവേട്ടനെ കണ്ടു ഞാൻ ഒന്ന് ഞെട്ടി..
കറുത്ത ജീൻസ് പാന്റും..കറുത്ത ജാക്കറ്റ്.. കൂളിംഗ് ഗ്ലാസ് ..എല്ലാം കൂടി നോക്കുമ്പോൾ ഇരു സിനിമ നടന്റെ സ്റ്റൈൽ...
ഞനും ഒട്ടും മോശം അല്ല എന്നാണ് മനുവേട്ടൻ പറഞ്ഞത്..
നീല ജീൻസ് ഷോർട്സ്..
കാറുത്ത ജാക്കറ്റ് .കൂളിംഗ് ഗ്ലാസ് .ഷൂസ് എല്ലാം എനിക്കും വളരെ യോജ്യമായിരുന്നു എന്ന് മനുവേട്ടൻ പറഞ്ഞിരുന്നു..വീട്ടിൽ എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ അവിടെ നിന്ന് പുറപ്പെട്ടു.
അവിടന്ന് പോയപ്പോൾ ഞാൻ ഏറെ സന്തോഷിച്ചു. കളിച്ചും ചിരിച്ചുമാണ് പോയത്..
ഞൻ ആഗ്രഹിച്ച നിമിഷങ്ങൾ ആഗതമായ സമയം...
ഏഴു-എട്ടു മണിക്കൂർ എടുത്തു ഞങ്ങൾ കൊടൈക്കനാൽ എത്താൻ.. അതിനിടെ ചില സ്ഥലങ്ങളിൽ നിർത്തിയിരുന്നു...ഭക്ഷണം കഴിക്കാനും ചായ കുടിക്കാനുമൊക്കെ..
ഞങ്ങൾ അവിടെ എത്തിയത് രാത്രിയിൽ ആയിരുന്നു..പന്ത്രണ്ടു മണി കഴിഞ്ഞാണ് അവിടെ എത്തിയത്..
ചേട്ടന്റെ പരിചയത്തിൽ ഒരു കൂട്ടുകാരന്റെ വില്ല അവിടെ ഉണ്ട്..ഒരു മലയുടെ അരികിലായി തന്നെ..
വളരെ മനോഹരമായ ഒരു ചെറിയ വില്ല..
കോട മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ആ വിലയുടെ പേര് ഞാൻ ഗേറ്റിന്റെ അരുകിൽ തന്നെ വായിച്ചെടുത്തു..
'Angels'
ഷോർട്സ് ഇട്ടതു കൊണ്ട് തണുത്തു മരവിച്ചു ഇരിക്കുകയായിരുന്നു ഞാൻ..
അകത്തു ചെന്നതും വെളുവെളുത്ത മെത്തയിൽ ഞാൻ ചാടി വീണു...
തിരിഞ്ഞും മറിഞ്ഞും ഞാൻ തുള്ളി ചാടി..
അത് ഒരു ചെറിയ വില്ല ആയിരുന്നു..
ഒരു ഹാൾ.ഒരു ചെറിയ കിടപ്പ് മുറി..ഒരു ചെറിയ അടുക്കള.
പിന്നെ ഉള്ളിൽ തന്നെ കുളിമുറിയും..
ഹാളിൽ തീ കായനുള്ള ഒരു ഫർണസ് ഉണ്ടായിരുന്നു..
ചെന്ന് കയറിയതും മനുവേട്ടൻ അതിന്റെ തിരക്കിൽ ആയിരുന്നു....
ഞാൻ നേരെ ചെന്ന് ചൂട് വെള്ളത്തിൽ കുളി പാസ്സാക്കി.ഡ്രസ്സ് മാറി ഹാളിലേക് ചെന്നപ്പോൾ അവിടം ഒരു സ്വർഗം പോലെ അണിയിച്ചൊരുക്കി വച്ചിരിക്കുന്നു..
അടുത്ത് തീ കായൻ വിറകു കത്തിച്ചു വച്ചിരിക്കുന്നു..
ചെറിയ ഉയരമുള്ള മേശയിൽ ഒരു വൈൻ കുപ്പി.കൂടെ എന്തോ ഭക്ഷണ പൊതിയും..അത് ഞങ്ങൾ വരുന്ന വഴി ചേട്ടൻ ഹോട്ടലിൽ നിന്നും വാങ്ങിയതായിരുന്നു..
ചേട്ടൻ കുളിച്ചില്ല.. എങ്കിലും വസ്ത്രം മാറിയിരുന്നു..
മുറിയിൽ അരണ്ട ചുമപ്പ് വെളിച്ചം..അവിടെയും ഇവിടെയും ചെറുതായി മഞ്ഞയും പച്ചയും കാണാം..
ആകെ ഒരു പ്രണയ അന്തരീക്ഷം....
ആ കുളിര്മയെക്കുന്ന അന്തരീക്ഷത്തിൽ മനുവേട്ടൻ എന്നത്തെക്കാളും സുന്ദരൻ ആയിരുന്നു....
എനിക്ക് മാത്രം ആസ്വദിക്കാൻ അവകാശമുള്ള സുന്ദരൻ....
ഞങ്ങളുടെ പ്രണയ നിമിഷങ്ങൾ അവിടെ തുടരുകയായിരുന്നു...
മാസങ്ങളായി അടക്കി വച്ച ഞങ്ങളുടെ വികാരങ്ങളുടെ കെട്ട്ഴിക്കാനുള്ള നിമിഷങ്ങളുടെ പ്രഥമ സന്ദർഭം.......
(തുടരും.....)
രാക്ഷസനെ ചുംബിച്ച പ്രണയം (26)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഞങ്ങളുടെ കണ്ണുകളിൽ പ്രേമത്തിന്റെ തീ ജ്വാലകൾ പടർന്നു തുടങ്ങിയിരുന്നു..റാംപിൽ നടന്നു നീങ്ങുന്ന മോഡൽസ് നെ പോലെ ഞാൻ മനുവേട്ടന്റെ മുമ്പിലേക് നടന്നു നീങ്ങി..
മുമ്പിൽ ചെന്ന് നിന്നു കൈ ചേട്ടന്റെ മുമ്പിലേക് ചുംബനത്തിനായി നീട്ടി..ഒരു സിനിമയിലെ രംഗം പോലെയായിരുന്നു അത്..
എന്റെ കൈ പിടിച്ചു ചേട്ടൻ ചുംബിച്ചു..അതായിരുന്നു അന്നത്തെ പ്രണയത്തിന്റെ ആദ്യ സ്പർശനം..
ചേട്ടന്റെ മുമ്പിലായി ഞാനും ഇരുന്നു.
ചേട്ടൻ വൈൻ ഗ്ലാസ്സുകളിലേക്ക് വൈൻ ഒഴിക്കുന്നത് കണ്ടു ഞാൻ ചോദിച്ചു..
"അതെ..ഇന്ന് വയങ്കര റൊമാന്റിക് മൂഡിൽ ആണല്ലോ..."
അത് കേട്ടതും ചേട്ടൻ എന്നെ കണ്ണിറുക്കി കാണിച്ചു.ഒരു വൈൻ ഗ്ലാസ് എന്നിലേക്ക് നീട്ടി പിടിച്ചു..ഞാൻ അത് വാങ്ങി നുണഞ്ഞു...
എന്തെന്നില്ലാതെ ഞങ്ങൾ വെറുതെ പൊട്ടിച്ചിരിച്ചു.
വാങ്ങിയ ഭക്ഷണവും അവിടെയിരുന്നു ഒരുമിച്ചു കഴിച്ചു..
അതിനു ശേഷം ഞാൻ നേരെ തീ കായുവാൻ ഫറനൈസ് ന്റെ അടുത്ത് പോയി ഇരുന്നു..കൂടെ മനുവേട്ടനും എന്റെ പുറകിൽ വന്നു കെട്ടിപ്പിടിച്ചിരുന്നു..
പതിയെ എന്റെ കഴുത്തിൽ ചുംബിക്കാൻ തുടങ്ങി..
ആ തണുത്ത അന്തരീക്ഷത്തിൽ ചേട്ടന്റെ ചുംബനങ്ങൾ എനിക്ക് ചൂട് പകർന്നു.
അതിൽ ലയിച്ചു നിന്നു. ഞൻ ചേട്ടനിലേക് തിരിഞ്ഞു.ഞങ്ങളുടെ ചുണ്ടുകൾ കോർത്തു..
ആഴത്തിൽ ചുംബിക്കുവാൻ തുടങ്ങി..
ഉമിനീര് പങ്കുവയ്ക്കും വിധം ഞങ്ങൾ ചുണ്ടുകൾ നുണഞ്ഞു കൊണ്ടേ ഇരുന്നു...എന്റെ കണ്ണുകൾ അടഞ്ഞു തന്നെ ഇരുന്നു..ഞാൻ എല്ലാം ആസ്വദിക്കുകയായിരുന്നു..
വിവസ്ത്രരായിട്ടും ആ തണുപ്പിൽ മനുവേട്ടന്റ ശരീരം എനിക്ക് ചൂടേക്കി.എന്നെ രണ്ടു കൈകളാലും പൊക്കിയെടുത്തു പൂമെത്തയിൽ കിടത്തി..
ഞങ്ങൾ വേഴ്ചയിൽ മുഴുകി..
ദാഹിച്ചു വലഞ്ഞ ഒരുവന് വെള്ളം കിട്ടിയപ്പോളുള്ള ആക്രാന്തം ഞൻ മനുവേട്ടനിൽ കണ്ടു..
ചില നീക്കങ്ങൾ എന്നെ വല്ലാതെ വേദനിപ്പിച്ചു..
ആ വേദന ഞാൻ ഉച്ച വച്ച് മധുര നിമിഷങ്ങളാക്കി മാറ്റി.
ചുംബനങ്ങളുടെയും ആലിംഗങ്ങളുടെയും ഒത്താശയോടെ വേഴ്ച തരളിതമായി...
സ്ഖലനശേഷം ഞാൻ മനുവേട്ടനെ ദേഹത്തോട് ഒട്ടി കിടന്നു..
തണുപ്പിൽ നിന്നും അറുതി അത് മാത്രമായിരുന്നു..
യാത്രാ ക്ഷീണവും കൂടെ വേഴ്ചയുടെ ആഘാതവും ഞങ്ങളെ രണ്ടുപേരെയും വേഗം നിദ്രയിലേക്ക് വലിച്ചിഴച്ചു...
രാവിലെ എട്ടു മണിക്ക് ശേഷമാണു ഞങ്ങൾ എഴുന്നേറ്റത്..സൂര്യൻ ഉദിച്ചെങ്കിലും തണുപ്പിന് ഒട്ടും കുറവുണ്ടായിരുന്നില്ല..മുറിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ചകൾ കണ്ണഞ്ചിപ്പിക്കുന്നവയായിരുന്നു.. ഇന്നലെ രാത്രി എത്തിയത് കൊണ്ട് എന്തൊക്കെയാ പുറത്തു ഉണ്ടായിരുന്നതെന്നു കാണാൻ സാധിച്ചില്ലയിരുന്നു.
വീടിന്റെ മതിലിൽ പച്ചപ്പ് വിരിച്ചത് പോലെ പടർപ്പ് ചെടി വളർത്തിയിട്ടുണ്ട്..
മുറ്റത്തെ പൂന്തോട്ടം വളരെ മനോഹരമായിരുന്നു..
അതിലെ പൂക്കളുടെ ഭംഗി എന്നെ വല്ലാതെ ആകർഷിച്ചു..അതിൽ എന്നെ ഏറ്റവും മോഹിപ്പിച്ചത് നീണ്ട വെളുത്ത നിറത്തിലുള്ള പൂക്കൾ ആയിരുന്നു..
'Hamari Adhuri Kahani'യിൽ വിദ്യാ ബാലൻ ഇമ്രാൻ ഹാഷ്മിക്കായി ഒരുക്കിയ ആരം ലില്ലി പുഷ്പങ്ങൾ..
അവ പ്രണയത്തിൻറെ സൂചിക ആയിരുന്നു..ഞാൻ അതിൽ നിന്നും ഒരെണ്ണം പറിച്ചു മനുവേട്ടന് നല്കാൻ ആഗ്രഹിച്ചു..
പക്ഷെ ഞങ്ങളുടെ പ്രണയത്തിന് വേണ്ടി അതിന്റെ ഭംഗിയെ ത്യാഗം ചെയ്യണ്ട എന്ന് മനസ്സ് പറഞ്ഞു..അതിനാൽ ആ ആഗ്രഹം ഞൻ അവിടെ തന്നെ നിർജീവമാക്കി..
ചെറിയ മൂടൽ മഞ്ഞിനിടയിലൂടെ സൂര്യ രശ്മികൾ ഇരച്ചു കയറി വരുന്നത് വളരെ സുന്ദരമായിരുന്നു..ആകെ ശാന്തമായ ഒരു സ്ഥലം.
ജീവിക്കുകയാണെങ്കിൽ അങ്ങനെ ഒരിടതാണെങ്കിൽ അത് ഏറെ സുഖപ്രദമായേനെ..
കുളിച്ചു റെഡി ആയി ഞങ്ങൾ അവിടന്ന് നാട് കാണാനായി ഇറങ്ങി..
പോകുന്ന വഴിയിൽ നിന്നും അടുത്തുള്ള കടയിൽ കയറി ചൂട് ചായയും മസാല ദോശയും കഴിച്ചു..
അവിടെ നിന്ന് ഞങ്ങൾ കുറെ ഇടങ്ങളിലേക് പോയി..
കൊടൈക്കനാൽ ലേക്..
പൈൻ കാട്...
ഡോൾഫിൻ നോസ്.
എക്കോ പോയിന്റ്.. അങ്ങനെ ചില പ്രശസ്ത സ്ഥലങ്ങളിൽ പോയി..
അതിൽ മറക്കാനാകാത്ത അനുഭവങ്ങൾ നൽകിയത് എക്കോ പോയിന്റിലും ലയ്ക്കിലും പൈൻ കാടുകളിലും വച്ചായിരുന്നു..
എക്കോ പോയിന്റിൽ ഞങ്ങൾ ഉച്ചത്തിൽ അങ്ങോട്ടുക ഇങ്ങോട്ടും ഞങ്ങളുടെ പ്രണയ സന്ദേശങ്ങൾ അയച്ചു..
അതു അലയടിച്ചു കേട്ടിട്ട് കൊച്ചു കുട്ടികളെ പോലെ അവിടെ നിന്ന് പൊട്ടി ചിരിച്ചു...
ലയ്ക്കിൽ ഞങ്ങൾ ബോട്ടിംഗ് ചെയ്തു..
പിന്നെ എന്റെ നിർബന്ധ പ്രകാരം അവിടെ അടുത്ത് തന്നെ കുതിര സവരിയും ഉണ്ടായിരുന്നയിടത്തും പോയി.ഞങ്ങൾ രണ്ടാളും ഒരുമിച്ചായിരുന്നു സവാരി നടത്തിയത്..വളരെ മനോഹരമായ നിമിഷങ്ങൾ ആയിരുന്നു അത്..
പൈൻ കാടുകൾ ഞങ്ങളുടെ ചുംബനങ്ങൾക് സാക്ഷിയായി..അവിടെ ഓടി കളിച്ചും ശബ്ദമുണ്ടാക്കിയും.അടുത്തുള്ള ജലസ്രോതസ്സിൽ കല്ലെറിഞ്ഞും ഞങ്ങൾ കുസൃതികൾ കാണിച്ചു കൂട്ടി..
വയസ്സിനു എന്നെക്കാൾ മൂത്തതാണെങ്കിക്കും മബുവേട്ടനായിരുന്നു കൂടുതൽ കുട്ടികളികൾ കാണിച്ചു കൂട്ടിയിരുന്നതു.
എല്ലാം ഞാൻ കൺ നിറയെ ആസ്വദിച്ചു.
അന്നതെ നാടുക്കാണൽ കഴിഞ്ഞു താമസ സ്ഥലത്തെത്തിയത് രാത്രിയായപ്പോളായിരുന്നു...
മറക്കാനാകാത്ത നിമിഷങ്ങൾ നൽകിയാണ് ആ ദിവസം വിട വാങ്ങിയത്.
താമസ സ്ഥലത്തെത്തിയപ്പോൾ ഞങ്ങൾ ക്ഷീണിതരായിരുന്നു..
നേരെ ചെന്ന് വീണതും കട്ടിലിലേക്കായിരുന്നു..
പക്ഷെ തണുപ്പ് ഞങ്ങളെ വേട്ടയാടുന്നുണ്ടായി..
മനുവേട്ടനും ഞാനും കട്ടിലിൽ പഞ്ഞി കിടക്ക വലിച്ചു ഫർണസ് ന്റെ അടുത്ത് കൊണ്ട് പോയി ഇട്ടു..
അവിടെ കിടന്നപ്പോൾ ഒരു പ്രത്യേക സുഖം ആയിരുന്നു..
തണുപ്പും ചൂടും വേഴ്ചയിൽ ഏർപ്പെടും പോലെ തരളമായ അന്തരീക്ഷം.
ഞാനും മനുവേട്ടനും അടുത്ത് ചേർന്നു കിടന്നു സംസാരിക്കുവാൻ തുടങ്ങി.
"ചേട്ടയി..നമ്മുടെ ഈ പ്രണയം എത്ര കാലം വരെ പോകും????
കുറച്ചൂടെ കഴിഞ്ഞാൽ എല്ലാവരും ചേട്ടനെ കല്യാണത്തിനായി നിർബന്ധിക്കും.ചേട്ടന് എതിർക്കാനാകാത്ത രീതിയിൽ.
കല്യാണം കഴിഞ്ഞാൽ പിന്നെ നമ്മുടെ ബന്ധത്തിന് യാതൊരു അർത്ഥവും ഉണ്ടാകില്ല.."
കുറച്ചു നേരം മൗനമഃ പാലിച്ച ശേഷം ചേട്ടൻ മറുപടി നൽകി.
"അങ്ങനെ നിന്നെ ഇട്ടിട്ടു പോകുവാൻ എനിക്ക് താല്പര്യം ഇല്ലടാ മുത്തേ.....
എനിക്ക് നിന്റെ കൂടെ ജീവിച്ചാൽ മതി..."
കേട്ടതും ഞാൻ വീണ്ടും ചോദ്യങ്ങൾ എറിഞ്ഞു..
"അപ്പൊ ആരെങ്കിലും എതിർത്താലോ..."
അത് കേട്ടതും ചേട്ടൻ ചിരിച്ചു ..കുറെ നേരം എന്നിട്ട് ഹസ്യമായി മറുപടി നൽകി.
"ഞൻ അവനെ അങ്ങ് തട്ടി കളയും..
ഹ്ഹഹ്ഹഹ്ഹ......"
പിന്നെ കുറെ നേരം എന്തൊക്കെയോ സംസാരിച്ചിരുന്നു...
അത് ഞങ്ങളുട പ്രണയ വേഴ്ചകളിലാണ് അവസാനിച്ചത്...
എന്നെ വേദനിപ്പിക്കാതെ തന്നെ ചേട്ടൻ എന്നെ ആസ്വദിക്കാൻ മിടുക്കൻ ആയിരുന്നു...
പിറ്റേ ദിവസം ഞങ്ങൾ അവയുടെ നിന്ന് വീട്ടിലേക്ക് തിരിച്ചു..
മറക്കാൻ പറ്റാത്ത ഓർമ്മകൾ ബാക്കിയാക്കി ഞങ്ങൾ അവിടെ നിന്നും വീട്ടിലേക്ക് മടങ്ങി..
വീട്ടിൽ കൊടുക്കുവാൻ കൊടൈക്കനാൽ ചോക്ലേറ്റ് ഒക്കെ വാങ്ങിയിരുന്നു..
അമ്മയ്ക്കും അച്ഛനും സന്തോഷമായിരുന്നു..
പക്ഷെ എന്റെ ചേട്ടന്റെ മുഖത്ത് മാത്രം ഞൻ അത് കണ്ടില്ല.
മനുവേട്ടൻ ഒന്നും അറിയാതെയാണ് പെരുമാറി കൊണ്ടിരുന്നത്...
ഗിത്താർ ക്ലാസും എൻട്രൻസ് ക്ലാസ്സും ഒരുപോലെ ഭംഗിയോടെ പോയി..
അങ്ങനെ സന്തോഷമായി പോയി കൊണ്ടിരുന്ന എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന പുതിയ വ്യക്തിയായിരുന്നു അൻവർ..
മുഹമ്മദ് അൻവർ റാഷിദ്.
എന്റെ എൻട്രൻസ് സെന്ററിൽ മെഡിസിന് റിപ്പീറ്റ് ചെയ്യുന്ന ഒരു മൊഞ്ചൻ..
മട്ടാഞ്ചേരിയിൽ നിന്നും വരുന്ന അൻവറിനെ നോക്കാത്ത പെൺകുട്ടികൾ ഉണ്ടാകില്ല..
കെടിഎം ബൈക്കിൽ ഞെളിഞ്ഞിരുന്നു വരുന്ന അവനെ ഏതൊരു പെണ്ണും നോക്കി പോകുമായിരുന്നു..
ഒരു ചുള്ളൻ.
മുഖത്തോടു വീണു കിടക്കുന്ന മുടിയും..
കള്ളാ താടിയും..
വെണ്മ കൊറിയെടുക്കാൻ പറ്റുന്ന നിറവും.
പൂച്ച കണ്ണുകളും ഒത്ത ശരീരവും അവനു ആഴകേകിയിരുന്നു...
എൻട്രൻസ് സെന്ററിലെ കുറെ പെൺകുട്ടികൾ അവനെ നോക്കിയിട്ടുണ്ട്..പക്ഷെ ആർക്കും അവൻ വീണിറ്റില്ല..
പക്ഷെ കുറെ പെൺകുട്ടികളെ ഉപയോഗിച്ച് വലിച്ചെറിഞ്ഞു എന്നൊക്കെ അവിടെ എല്ലാവരും പാടി നടക്കുന്നുണ്ടായിരുന്നു...
എന്റെ ജീവിതത്തിലെ ഒരു ഭാഗത്തിൽ വില്ലനാകാൻ വന്ന സുന്ദരനായിരുന്നു അൻവർ..
ഞാൻ രണ്ടു മൂന്നു തവണ അയാളെ കണ്ടിട്ടുണ്ടെങ്കിലും വലുതായി നോക്കിയിട്ടില്ല..
താല്പര്യം ഇല്ലായിരുന്നു എന്നതാണ് സത്യം..
അങ്ങനെ ഒരു ദിവസം ഞാൻ ഉച്ചയ്ക്ക് ശേഷം വിശ്രമ സമയത്തു കൂട്ടുകാറുമൊത് പുറത്തേക്കിറങ്ങിയപ്പോൾ അൻവറിനെ പരിചയ പെടാൻ നിര്ബന്ധിതനാകേണ്ടി വന്നു..
ഉച്ചയ്ക്ക് എല്ലാവരുടെയും മുമ്പിൽ ആളാകുവാൻ അൻവർ എപ്പോളും ബൈക്കിൽ കോപ്രായങ്ങൾ കാണിക്കുന്നത് പതിവായിരുന്നു..
വിഡ്ഢികളായ കുറെ പെൺകുട്ടികളും ആൺകുട്ടികളും അതും കണ്ടു അവനെ പ്രോത്സാഹിപ്പിക്കുമായിരുന്നു.
ഭാഗ്യദോഷം എന്ന് പറയട്ടെ..ഇതുവരെ മുറകൾ പിഴക്കാത്ത അന്വറിന് അന്ന് കൈ തെറ്റി നിയന്ത്രണം വിട്ടു..
വണ്ടി പാഞ്ഞത് എന്റെ നേർക്കായിരുന്നു..
എന്നെ ഇടിച്ചു താഴെ ഇട്ടു..
ദേഷ്യത്തിൽ ഞാൻ ഉച്ചത്തിൽ അവനെ വഴക്കു പറഞ്ഞു .
"യു ഫക്കിങ് ആസ് ഹോൾ...."
എന്റെ കാലിനു നല്ലതു പോലെ പരിക്കേറ്റു..
അവനും വണ്ടിയിൽ നിന്നും തെറിച്ചു വീണിരുന്നു..
എല്ലാവരും ഓടി കൂടി..
ഞാനും അൻവറും അവന്റെ വണ്ടിയും നിലത്തു കിടക്കവേ ചുറ്റിനും കുറെ കുട്ടികൾ കൗതുകത്തോടെ ഞങ്ങളെ നോക്കി നിന്ന്.......
(തുടരും....)
രാക്ഷസനെ ചുംബിച്ച പ്രണയം (27)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കാലിനു വലുതായി പരിക്കൊന്നും ഏറ്റില്ലയിരുന്നു.പക്ഷെ മുറിഞ്ഞു നല്ലതു പോലെ ചോര വരുന്നുണ്ടായി....
അൻവർ വേഗം ഓടി എന്റെ അടുത്ത് വന്നു..അയാളുടെ കൂട്ടുകാരെയും കൂട്ടി എന്നെ അടുത്തുള്ള ഒരു ക്ലിനിക്കിൽ കൊണ്ട് പോയി,മുറിവ് വച്ചു കെട്ടി..
"സോറി..
പെട്ടെന്നു കൈ സ്ലിപ് ആയി പോയി..."
മുഖം താഴ്ത്തി അൻവർ എന്നോട് സംസാരിച്ചപ്പോൾ എനിക്ക് അയാളോട് അലിവ് തോന്നി..
"ഏയ് .സാരമില്ല...
ചെറുതായിട്ട് മുറിഞ്ഞതല്ലേ ഉള്ളു..
ഇറ്റ് ഈസ് ഓക്കെ..."
അന്നാണ് ഞങ്ങൾ ആദ്യമായി മുഖാമുഖം ഒന്ന് പരിചയപ്പെടുന്നത്...
പരിക്കേറ്റത് കൊണ്ട് പുള്ളിക്കാരൻ തന്നെ എന്നെ വീട്ടിൽ കൊണ്ട് പോയി വിടാം എന്ന് പറഞ്ഞു..
ഞാൻ വേണ്ട എന്ന് കുറെ തവണ പറഞ്ഞെങ്കിലും പുള്ളി സമ്മതിച്ചില്ല..
എന്നെ ഉരുട്ടി താഴെ ഇട്ട അതെ വണ്ടിയിൽ തന്നെ ഞാൻ യാത്ര ചെയ്യേണ്ടി വന്നു..
പിന്നീട് പറഞ്ഞു ചിരിക്കാനുള്ള ഒരു കാര്യം ആയിരുന്നു അത്..
വീട്ടിലേക്ക് എന്നും പറന്നു അൻവർ എന്നെ കൊണ്ട് പോയത് തോപ്പുംപടിയിലെ 'ചിക്കിങ്' ഇൽ ആയിരുന്നു..
"എന്താ മാഷേ എന്നെ ഉരുട്ടി ഇട്ടതിനും ട്രീറ്റ് ഒക്കെ ഉണ്ടോ..
ഹ ഹഹഹ....."
"നീ വാടാ...
ഏതായാലും പരിചയപ്പെട്ടതല്ലേ...
അത് കൊണ്ട് എന്റെ വക ഒരു ചെറിയ ട്രീറ്റ്.."
ചിരിചു കൊണ്ട് തന്നെ പുള്ളി എനിക്ക് മറുപടി നൽകി..
അതിനുള്ളിൽ കുറെ തവണ കയറിയിട്ടുണ്ടെങ്കിലും അത്ഭുതകരമായിട്ടു തോന്നിയത് ആദ്യമായിരുന്നു..
അവിടെ ജോലി ചെയ്യുന്ന എല്ലാവര്ക്കും അൻവറിനെ നല്ലതു പോലെ പരിചയം ഉണ്ട്..
എന്നെ ഒരു പരിച്ചയാക്കാരനെ പോലെയാണ് അവിടെ ഉള്ള ജോലിക്കാർ എല്ലാവരും സത്കരിച്ചത്...
"എപ്പോളും ഇവിടെ തന്നെ ആണോ??
സ്ഥിരം കസ്റ്റമർ ആയതു കൊണ്ട് നല്ല പരിചയം ഉണ്ടല്ലോ..."
കളിയാക്കുന്ന രീതിയിൽ ഞൻ അന്വറിനോട് ചോദിച്ചു..
"ഏയ്..ഇല്ലട....
എന്റെ ഇത്താത്തയുടെ ഭർത്താവാണ് ഇവിടത്തെ സോണൽ മാനേജർ .അത് കൊണ്ട് ജോലിക്കാരെ എല്ലാവരെയും ഇതിനു മുമ്പ് പല തവണ കണ്ടിട്ടുണ്ട്..."
അൻവറിന്റെ മറുപടി എന്നെ വല്ലാതെ ലജ്ജിതനാക്കി..
പിന്നെ ചിക്കൻ ബക്കറ്റ്..ബർഗർ..പെപ്സി..
അങ്ങനെ കുറെ സാധനങ്ങളുമായി ഞങ്ങൾ സ്വയം പരിചയപ്പെടുത്തുകയായിരുന്നു..
മുഹമ്മദ് അൻവർ റാഷിദ്.
മട്ടാഞ്ചേരിയിൽ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ചു വളർന്ന സുന്ദരനായ ചെറുപ്പക്കാരൻ..
പത്തുവരെ ദുബായ് യിൽ ആയിരുന്നു പഠനം..
പിന്നീട് നാട്ടിൽ വന്നു പ്ലസ് ടു എടുത്തു.. ഡോക്ടർ ആകാനുള്ള വീട്ടുകാരുടെ ആഗ്രഹത്തിൽ ബ്രില്ലിയെന്റ് എൻട്രൻസ് കോച്ചിങ് സെന്റർ ൽ പണം വാരിയെറിഞ്ഞു സീറ്റ് വാങ്ങി..
വീട്ടിൽ ഉപ്പ..ഉമ്മ.ഇക്ക.പിന്നെ വലിയുപ്പയുടെ കുടുംബവും.
ഒരു ഇത്താത്ത കല്യാണം കഴിച്ചു ഇപ്പൊ ദുബായിൽ ജീവിക്കുന്നു..
പണത്തിന് യാതൊരു കുറവും ഇല്ലാതെ ജീവിച്ച ഒരു ചെറിയ കോടിശ്വരൻ..
സ്വന്തമായി തുണിക്കട..
ത്രീ സ്റ്റാർ ഹോട്ടൽ..
സൂപ്പർ മാർക്കറ്റ്.
വീട്ടിൽ 'audi'' കാർ..
ദാരിദ്ര്യത്തിന്റെ അക്ഷരം പോലും അറിയാതേ വളർന്ന കുട്ടി..
പക്ഷെ നല്ല വിനയം.നല്ല സ്വഭാവം..
മുഖത്തു കുറച്ചു അഹങ്കാരം നിഴലിച്ചു കിടക്കുന്നുണ്ടെങ്കിലും പരിചയപ്പെട്ടാൽ കൂടെ അടുപ്പിച്ചു നിർത്തുന്ന നല്ല സുഹൃത്ത്..
എന്നെക്കാളും രണ്ടു വയസ്സിനു മാത്രമായിരുന്നു അയാൾക്ക് മൂപ്പ് ഉണ്ടായിരുന്നത്..
കുറെ സംസാരിച്ചു..
എന്നെ വളരെ ഇഷ്ടമായി എന്നും പറഞ്ഞു..
എന്നെ പോലെ കുറെ സംസാരിക്കുന്നവരെ അന്വര്ന് വളരെ ഇഷ്ടമാണ് പോലും.പക്ഷെ അയാൾ അതികം അങ്ങനെ ആരോടും ഇടപെഴുകുന്ന ആളല്ല...
പരിചയപ്പെട്ട ആദ്യ ദിവസം തന്നെ നല്ല ഓർമ്മകൾ സമ്മാനിച്ച ഒരു കൂട്ടുകാരൻ ആയിരുന്നു അൻവർ.
അൻവർ എന്നെ എന്റെ വീട്ടിൽ ആക്കി..
ഞാൻ വീട്ടിലേക്കു ക്ഷണിച്ചപ്പോൾ അകത്തേക്ക് കയറി..
വീട്ടുകാരെ ഞാൻ പരിചയപ്പെടുത്തി കൊടുത്തു..
അന്വറിനെയും ഞാൻ വീട്ടിൽ പരിചയപ്പെടുത്തി..
കാലിലെ കെട്ടു കണ്ടു അമ്മ കാര്യം അന്വേഷിച്ചു..
"ഏയ്...അത് ഞാൻ ഗ്രൗണ്ടിൽ ഒന്ന് വീണതാ..
കല്ല് കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചില്ല.."
അത് പറഞ്ഞു മുഴുവിക്കാൻ സമ്മതിച്ചില്ല..
അൻവർ ഇടയ്ക്ക കയറി സംസാരിച്ചു..
"ഉമ്മ എന്നോട് ക്ഷമിക്കണം..
എന്റെ വണ്ടി തട്ടി വീണാണ് അവന്റെ കാലു മുറിഞ്ഞത്..
അവൻ നുണ പറയുവാണ്.."
അത് കേട്ടതും എനിക്ക് അന്വറിനോട് ബഹുമാനമാണ് തോന്നിയത്..തെറ്റ് ചെയ്തു എന്ന് പറഞ്ഞു അമ്മയോട് മാപ്പു അപേക്ഷിച്ചു..
അമ്മയെ ആദ്യമായിട്ടാണ് പരിചയപ്പെടുന്നതെങ്കിലും ഉമ്മ എന്ന് വിളിച്ചു അഭിസംബോധന ചെയ്തപ്പോൾ ഞാൻ അന്വറിന് എന്റെ മനസ്സിൽ ആധരണീയമായ ഒരു സ്ഥാനമാണ് നൽകിയത്..
അമ്മയെ വേഗം കയ്യിലെടുക്കാൻ അന്വറിന് സാധിച്ചു..
സമയം കിട്ടുമ്പോളൊക്കെ ഇങ്ങോട്ടേക്ക് പോരു എന്നും പറഞ്ഞാണ് അമ്മ അൻവറിനെ പറഞ്ഞയച്ചത്..
വളരെ സന്തോഷകരമായ നിമിഷങ്ങൾ അവസാനം രാത്രിയിൽ ചില കലഹങ്ങളിലേക്കാണ് എതിപ്പെട്ടത്..
"ഹെലോ...."
പറഞ്ഞു തുടങ്ങുന്നതിനു മുമ്പേ തന്നെ മനുവേട്ടൻ വളരെ ദേഷ്യത്തോടെയാണ് എന്നോട് സംസാരിച്ചത്.
"ആരാണ് ഈ റാഷിദ്..
മുഹമ്മദ് അൻവർ റാഷിദ്..."
ചേട്ടന്റെ ചോദ്യം എന്നെ അമ്പരപ്പിച്ചു..
ചേട്ടൻ ഇതെങ്ങനെ അറിഞ്ഞു..??
എന്റെ മനസ്സിൽ വല്ലാതെ സംശയം ഉയർന്നു..
"എന്റെ എൻട്രൻസ് കോച്ചിങ് സെന്ററിലെ ഒരു ചേട്ടൻ ആണ്...
ചേട്ടന് അറിയാമോ പുള്ളിയെ..??"
എന്റെ ചോദങ്ങക്കല്ല ചേട്ടൻ മറുപടി നൽകിയത്.
"അവന്റെ കൂടെ കിടന്നു ഫോട്ടോ എടുത്തുകൂടായിരുന്നോ..???
അതായിരുന്നു കൂടുതൽ നല്ലത്...
എന്താ തൊലി വെളുപ്പുള്ള ചെക്കന്മാരെ കണ്ടപ്പോൾ നീ അങ്ങോട്ട് ചാഞ്ഞോ?? '
കടുപ്പമേരിയ ചേട്ടന്റെ ശബ്ദം എന്നെ വല്ലാതെ വിറപ്പിച്ചു...
എന്നെ ഒട്ടും സംസാരിക്കാൻ അനുവധിക്കുന്നില്ലയിരുന്നു..
"അയോ...ചേട്ടയി...അത് ..
ഇന്ന് ഒരു ആക്സിഡന്റ് ഉണ്ടായപ്പോ പരിച്ചപ്പെട്ടതാണ്....
അത്രേ ഉള്ളു..
വേറെ ഒന്നുമില്ല..."
എന്നെ തലർത്തും വിധം ചേട്ടൻ വീണ്ടും കുറെ സംസാരിച്ചു..കട്ടിയുള്ള വാക്കുകൾ ഉപയോഗിച്ച് തന്നെ..
"ഓ....
എല്ലാവരെയും ആക്സിഡന്റ് വഴിയാണല്ലോ പരിചയം...ഇനി അവനെയും ഇഷ്ടമാണെന്ന് പറയുമോ..
അവന്റെ കൂടെയും പോയി കിടക്കുമോ??
ഒറ്റ ദിവസത്തെ പരിചയം കൊണ്ട് അവന്റെ കൂടെ കറങ്ങി നടക്കലും..
ഫോട്ടോ എടുപ്പും ..എല്ലാം കൊള്ളാം...
ഇങ്ങനെ ആണെങ്കിൽ അടുത്ത ദിവസം അവൻ നിന്നെ പ$@#$^@&& ചെയ്യുമല്ലോ...??"
ചേട്ടന്റെ ദേഷ്യം കൂടി വരുന്നത്..
വാക്കുകളുടെ ആഘാതത്തിൽ നിന്നും തന്നെ എളുപ്പം മനസിലാക്കമായിരുന്നു..
നടന്നത് എന്താന്നെന്നു പറയാൻ പോലും സമ്മതിക്കാതെ ചേട്ടൻ ഫോൺ കട്ട് ചെയ്ത്..
കുറെ തവണ ഞാൻ വിളിച്ചു നോക്കി..
ഫോൺ എടുത്തില്ലാ..
കുറെ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു..
കാര്യം എന്തെന്ന് അറിയാതെ നിന്നപ്പോളാർന്നു
ചേട്ടൻ ഫോട്ടോയുടെ കാര്യം പറയുന്നുണ്ടായതു ഓര്മ വന്നത്..
ഞാൻ ഫേസ്ബുക്ക് എടുത്തു നോക്കിയപ്പോൾ ചേട്ടന്റെ ദേഷ്യത്തിന്റെ ഉറവിടം മനസിലായി..
മുഹമ്മദ് അൻവർ റാഷിദ് ന്റെ ഫേസ്ബുക് പ്രൊഫൈൽ എന്നെ ഞെട്ടിച്ചു...
#Mwonjan_On_Screen
#Arun_Jithu
#Lovely_Momentzz
#Accident #Chicking #Unlimited_Talkz
#Lub_u_Man
കൂടെ ഞങ്ങൾ രണ്ടു പേരും ചേർന്ന് നിന്നെടുത്ത ഒരു സെൽഫിയും...
അതിൽ ഞങ്ങൾ നല്ലതു പോലെ അടുത്താണ് നിന്നതു.. അൻവറിന്റെ കൈ എന്റെ വയറ്റിൽ വരിഞ്ഞു പിടിച്ചിട്ടുമുണ്ടായി..
നല്ല ഭംഗിയുള്ള ചിത്രം..ആരു കണ്ടാലും ഞങ്ങളെ രണ്ടാളെയും ഒന്ന് നോക്കും..അത്രയ്ക്ക് ഭംഗി..
ആയിരത്തിലേറെ ലൈക്...നൂറിലേറെ കമന്റ്....
ഫേസ്ബുക്കിൽ ഒരു ആഘോഷം ആയിരുന്നു ഞങ്ങളുടെ ഫോട്ടോ..
പക്ഷെ എല്ലാവര്ക്കും അത് ഭംഗിയുള്ള ഫോട്ടോ ആണെങ്കിലും എന്റെ മനുവേട്ടന് അത് നെഞ്ചിൽ തറച്ചു കയറിയ ഒരു കാരിരുമ്പായിരുന്നു...
മനുവേട്ടനെ മനസ്സിലുള്ള തെറ്റുധാരണ എങ്ങനെയെങ്കിലും മാറ്റി എടുക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചാണ് ഞാൻ ഉറങ്ങാൻ കിടന്നതു...
കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ പതിവില്ലാതെ പരിചയമില്ലാത്ത ഒരു ഫോൺ കാൾ..
"ഹെലോ...
വേദന ഉണ്ടോ ചെക്കാ....."
"അല്ല...ഇതാര്..ആൻവറോ...
എന്താ ഉറക്കമൊന്നും ഇല്ലേ മാഷേ????
ഫേസ്ബുക് ലെ ഫോട്ടോ അടിപൊളി ആയിട്ടുണ്ട് കേട്ടോ...."
നടന്ന കാര്യങ്ങൾ മറച്ചു വച്ച് കുറെ നേരം ഞാൻ അയാളോട് സംസാരിച്ചു .
പുള്ളിയും വളരെ സ്നേഹത്തോടെയാണ് എന്നോട് സംസാരിച്ചത്..
ഫോൺ കട്ട് ചെയ്തു കിടന്നപ്പോൾ കുറെ സമയം വൈകിയിരുന്നു...
പിറ്റേ ദിവസം മനുവേട്ടനെ വിളിച്ചു നോക്കിയപ്പോൾ ഫോൺ സ്വിച്ച് ഓഫ് തന്നെ ആയിരുന്നു..
ഞാൻ കോച്ചിങ് സെന്ററിയിൽ പോയി ഉച്ചയ്ക്ക് ശേഷം നേരെ ലൂർദ് ഹോസ്പിറ്റലിലേക് പോയി..
മനുവേട്ടനെ പിടിച്ചു വലിച്ചു ഞാൻ ഹോസ്പിറ്റലിൽ നിന്നും ഇറക്കി...
ഞങ്ങൾ നേരെ മറൈൻ ഡ്രൈവ് ലേക്കാണ് പോയത്.
മനുവേട്ടൻ എന്നെ നോക്കുന്നു പോലും ഇല്ലായിരുന്നു..
ഞാൻ ചേട്ടന്റെ മുഖം തിരിച്ചു എന്റെ നേർക്ക് പിടിച്ചു സംസാരിച്ചു..
" എന്താ ചേട്ടയി ഇങ്ങനെ....
ഞാൻ പറയുന്നത് ഒന്ന് കെട്ടുകൂടെ...???"
"ഹ്മ്മമ്മ...."
ഞാൻ നടന്ന കാര്യം എല്ലാം ചേട്ടനോട് വിവരിച്ചു പറഞ്ഞു...വള്ളി പുള്ളി തെറ്റാതെ എല്ലാം പറഞ്ഞു..
കുറെ നേരം മൗനം പാലിച്ച ശേഷം ചേട്ടൻ സംസാരിക്കാൻ തുടങ്ങി..
"എന്തോ..
അവൻ ശേരിയാവില്ല മുത്തേ..നമുക്കിടയിൽ അവൻ ഒരു കരടു ആകും..."
അത് കേട്ടതും ഞാൻ പുഞ്ചിരിച്ചു കൊണ്ടാണ് മറുപടി നൽകിയത്..
"എന്റെ മനുവേട്ടനെ മാത്രം എനിക്ക് മതി..
പിന്നെ അൻവർ നല്ല ഒരു കൂട്ടുകാരൻ ആണ്..
എന്നും അങ്ങനെ മാത്രമായിരിക്കും.മനുവേട്ടന്റെ സ്ഥാനം അന്വറിന് ഒരിക്കലും ലഭിക്കില്ല..
ഇതെന്റെ വാക്കാണ്...."
അങ്ങനെ ഞങ്ങളുടവ വഴക്കൊക്കെ മാറ്റി കളിച്ചും ചിരിച്ചും ഐസ് ക്രീം കഴിച്ചു ഇരുന്നപ്പോൾ ആയിരുന്നു വീട്ടിൽ നിന്ന് അമ്മയുടെ കാൾ..
"ഡാ..നീ എവിടാ??
ഇന്ന് കോച്ചിങ്ങിന് പോയില്ലേ???
വേഗം വീട്ടിലേക്ക് പോര്..."
അമ്മ എന്തിനാണ് എന്നെ അന്വേഷിച്ചതെന്നു എന്ന് എനിക്ക് മനസിലായില്ല..
ഇനി കോച്ചിങ് സെന്ററിൽ നിന്നും വീട്ടിൽ വിളിച്ചു പറഞ്ഞുവോ????
ദൈവത്തിനറിയാം..
വേഗം എത്താം എന്ന് വാഗ്ധാനം നൽകി ഞാൻ മനുവേട്ടനോട് അവിടെ നിന്ന് പോകുവാൻ ആവശ്യപ്പെട്ടു..
മനുവേട്ടന്റെ ബുള്ളറ്റിൽ ഞങ്ങൾ ചീറി പാഞ്ഞു വീട്ടിൽ എത്തി...
വീട്ടിൽ എത്തിയപ്പോൾ അമ്മയുടെ പെരുമാറ്റത്തിൽ യാതൊരു വ്യത്യാസവും ഇല്ലായിരുന്നു...
പക്ഷെ മനുവേട്ടനുമായി ഞാൻ എന്റെ മുറിയിലേക്ക് പോയപ്പോൾ അവിടെ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി.....
അൻവർ...
കിചൂട്ടനെയും കളിപ്പിച്ചു എന്റെ കട്ടിലിൽ ഇരിക്കുന്നു..
കണ്ടപ്പോൾ ഞാൻ ആകെ ഞെട്ടി പോയി..
എന്നെ കണ്ടതും കിച്ചൂട്ടൻ ഓടി എന്റെ അരികിലേക്ക് വന്നു..
"കിച്ചു അടിപൊളി ആണ് കേട്ടോ...
എനിക്ക് അവനെ ഇഷ്ടമായി...വീട്ടിൽ പട്ടിയെ വാങ്ങില്ല..അത് കൊണ്ട് എനിക്ക് പുറത്ത് ആരുടെ പട്ടിയെ കണ്ടാലും കൊതി ആകും..."
അത് കേട്ട് ഞാൻ പുഞ്ചിരിച്ചു കൊണ്ട് എപ്പോൾ വന്നു എന്ന് അന്വേഷിച്ചു..
കുറച്ച നേരം ആയിട്ടുള്ളു എന്ന് അൻവർ മറുപടി നൽകി..
മനുവേട്ടനെ മുഖം കടന്നിൽ കുത്തിയത് പോലെ വീർത്തു തടിക്കുന്നുണ്ടായി...
ഞാൻ രണ്ടു പേരെയും അങ്ങോട്ടുമിങ്ങോട്ടും പരിചയപ്പെടുത്തി..
മനുവേട്ടൻ താല്പര്യമില്ലാതെയാണ് പരിചയപ്പെട്ടത്..
അൻവറിന്റെ സംസാരങ്ങൾ മനുവേട്ടന് തീരെ രസിക്കുന്നില്ലയിരുന്നു..
ദേഷ്യത്തിൽ ചേട്ടൻ ഒരക്ഷരം പോലും പറയാതെ വീട്ടിൽ നിന്നും ഇറങ്ങി പോയി...
ആർക്കും മനസിലാകാത്ത രീതിയിൽ ആ സംഭവം ഞാൻ ഒതുക്കി തീർത്തെങ്കിലും, ഹൃദയത്തിന്റെ വാതിൽ കൊട്ടിയടച്ചു എന്നെ പുറത്തു നിർത്തി അകന്നു പോയത് പോലെയാണ് എനിക്ക് ആ പോക്ക് തോന്നിയത്..
അൻവർ കൂടെ നിന്ന് കുറെ സംസ്‌റിച്ചെങ്കിലും എന്റെ മനസ്സിൽ മുഴുവൻ മനുവേട്ടനെ കുറിച്ചായിരുന്നു..
വീണ്ടും മനുവേട്ടന് വിഷമം ആകാൻ കാരണം ഒരുക്കി കൊടുത്തു...
ഇനി ഇതിന്റെ പേരിൽ എന്തൊക്കെ പ്രേശ്നങ്ങൾ ഉണ്ടാകും എന്ന് അറിയാതെ ഞാൻ മനോവിഷമത്തിൽ മുങ്ങി താണു......
(തുടരും.....)
രാക്ഷസനെ ചുംബിച്ച പ്രണയം. (28)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
'നിങ്ങൾ വിളിക്കുന്ന കസ്റ്റമർ ഇപ്പോൾ ഒരു കോളുകളും സ്വീകരിക്കുന്നില്ല..'
ഫോൺ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു ഞാൻ ദീർഘ നിശ്വാസമെടുത്തു കട്ടിലിൽ മലർന്നു കിടന്നു...അൻവർ വീട്ടിൽ വന്ന അതിഥി ആണ്..അമ്മയ്ക്ക് പ്രിയപ്പെട്ടവനും.അതിനാൽ മനുവേട്ടന് വേണ്ടി അൻവർ നെ അപമാനിക്കുന്നതും തെറ്റാണു.
അൻവർ പോകുന്നത് വരെയും,അത് കഴിഞ്ഞും എന്റെ മനസ്സിൽ മനുവേട്ടന്റെ നെഞ്ചിൽ തറച്ചു കയറിയ മുള്ളുകളെ പറ്റിയായിരുന്നു ചിന്ത.
മനുവേട്ടനെ വിഷമിപ്പിച്ചാൽ എനിക്ക് അതിലും വലിയ ശാപം വേറെ കിട്ടുവാൻ ഇല്ല..
എന്നെ ഇത്രയുമധികം സ്നേഹിച്ച ഒരാളെ വെറുപ്പിക്കുക ഏറ്റവും നിന്ദ്യകരാമായ കാര്യമാണ്.
ഓരോരോ ചിന്തകൾ മനസ്സിൽ കുഴച്ചു മറിച്ചു പുകഞ്ഞു എരിയുമ്പോളായിരുന്നു ഫോൺ കാൾ വന്നത്..
അത് മനുവേട്ടൻ ആയിരുന്നു..
"ഹെലോ..മുത്തേ......
സോറി ഡാ.....അപ്പോളത്തെ ദേഷ്യത്തിൽ ഇറങ്ങി പോയതാണ്...
പിന്നെ ആലോചിച്ചപ്പോളാണ് മനസ്സിലായത് നീ എന്റെ ചെക്കൻ അല്ലെ...
ഞാൻ എന്തിനാ പേടിക്കുന്നതെന്നു."
ചേട്ടന്റെ വാക്കുകൾ പുകഞ്ഞു കത്തിയ എന്റെ മനസ്സിനെ ശാന്തമാക്കി..
"ചേട്ടൻ പെട്ടെന്ന് അങ്ങോട്ട് ഇറങ്ങി പോയപ്പോൾ എനിക്ക് നല്ല വിഷമം ആയി..
ഇപ്പൊ വിളിച്ചാലോ അത് മതി..
അല്ലേൽ എന്റെ ഉറക്കം പോയേനെ...."
അത് കേട്ട് ചേട്ടനും ചിരിച്ചു..
"ഹ്മ്മമ്മ..
എന്തായാലും അവൻ നല്ല ലുക്ക് ആണ് കേട്ടോ..
അടിപൊളി മൊഞ്ചൻ..."
"അയ്യഡാ..
അധികം നോക്കണ്ട കേട്ടോ..
ഇവിടെ ഞാൻ ഉണ്ട്. എന്നെ മാത്രം നോക്കിയാൽ മതി.."
അസൂയ കലർത്തിയ ശബ്ദത്തിൽ ഞാൻ മറുപടി നൽകി.
ചേട്ടൻ എല്ലാം തമാശ രൂപത്തിൽ തന്നെയാണ് എടുക്കുന്നത് എന്ന് മനസിലായി...
എന്റെ മനസ്സിന്റെ ശുദ്ധി ചേട്ടന് മനസിലാകും.
കുറെ നേരം ഞങ്ങൾ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നു..ഉറങ്ങി പോയത് എപ്പോളാണെന്നു അറിഞ്ഞില്ല..
പിറ്റേ ദിവസം രാവിലെ കോച്ചിങ് സെന്ററിലേക് പോകുവാൻ ഇറങ്ങിയപ്പോൾ പതിവില്ലാത്ത കാര്യമാണ് സംഭവിച്ചത്..
"അമ്മെ....ഞൻ ഇറങ്ങുന്നു....."
പറഞ്ഞു ഗേറ്റിന്റെ അരുകിൽ എത്തിയതും അൻവർ വീടിനു മുന്നിൽ പാഞ്ഞെത്തി..
"അല്ല..ഇയാളെന്താ ഈ വഴി??
വഴി തെറ്റി വന്നതാണോ???
ഹഹഹ....."
എന്റെ പരിഹാസത്തെ മറുപരിഹാസ വാചകങ്ങൾ കൊണ്ട് അൻവർ തടുത്തു...
"അതേല്ലോ...
വഴിതെറ്റിക്കാൻ കുറെ എണ്ണം ഉള്ളപ്പൊ പിന്നെ വഴി തെറ്റാതിരിക്കോ....????
ഹഹ.
നീ കേറു.. ഞാൻ ഡ്രോപ്പ് ചെയ്യാം....
എന്തായാലും ഞാൻ ഒറ്റയ്ക്കല്ല പോകുന്നത്..
നിന്നെയും കൂട്ടിയേക്കാം എന്ന് കരുതി..
ഇനി മുതൽ നമുക്ക് ഒരുമിച്ചു പോകാം..
നീ ആ ബസിലെ തിരക്ക് കൊള്ളേണ്ട..."
വളരെ ഉപകാരപ്രദമായ കാര്യമാണ് അൻവർ പറഞ്ഞതെങ്കിലും മനുവേട്ടൻ ഇത് അറിഞ്ഞാൽ നല്ല പ്രശ്നം ആകുമെന്ന് കരുതി ഞാൻ മടിഞ്ഞു..
അൻവർ ഒന്നിനും വഴങ്ങിയില്ല..മടിഞ്ഞായാലും ഞാൻ അൻവറിന്റെ കൂടെ കയറി..
പിന്നിലെ സീറ്റ് നല്ലതു പോലെ പൊങ്ങി ഇരിക്കുന്ന ഒന്നായിരുന്നു..
മുന്നിലിരിക്കുന്ന ആളുടെ ദേഹത്ത് തൊടാതെ ആ വണ്ടിയിൽ ഇരിക്കുക അസാധ്യമായിരുന്നു.
കാമുകി കാമുകന്മാർ ഒട്ടി ഇരുന്നു പോകുന്നത് പോലെയാണ് എനിക്ക് തോന്നിയത്..
ചീറി പാഞ്ഞു പോയപ്പോലും മനുവേട്ടനെ പിന്നിലിരുന്നു പോകുമ്പോൾ കിട്ടുന്ന ഒരു സുഖം അത് ഒട്ടും തോന്നിയില്ലയിരുന്നു...
കോച്ചിങ് സെന്റർ എത്തിയതും ഞങ്ങൾ രണ്ടുപേരും രണ്ടു ഭാഗത്തേക്ക് പോയി...ക്ലാസ് കഴിയുന്നത് വരെ പിന്നെ കണ്ടതെ ഇല്ല....
വൈകുന്നേരം ക്ലാസ്സു കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി..
ഗേറ്റിന്റെ പുറത്തു മനുവേട്ടൻ...
സന്തോഷത്തിൽ ഞാൻ ഓടി അടുത്ത് പോയി..
എനിക്ക് വേണ്ടി കഷ്ടപ്പെട്ട് കെട്ടി ചമച്ചു ഉണ്ടാക്കിയ ഒരു ചിരി ആയിട്ടാണ് എനിക്ക് തോന്നിയത്..
വന്നതിന്റെ കാര്യം അന്വേഷിച്ചു നിൽക്കവേ ആൻവറും അത് വഴിയേ വന്നു..
"ഡാ..
നീ വരുന്നോ..
ഞാൻ വീട്ടിൽ ആക്കി തരാം..."
അൻവറിന്റെ ചോദ്യം മനുവേട്ടന് ഇഷ്ടമായില്ല എന്ന് ചേട്ടന്റെ വാക്കുകളിൽ നിന്ന് തന്നെ മനസിലായി..
"നീ വിട്ടോ..
ഇവനെ ഞാൻ ആക്കികൊളം.."
ചിരിച്ചു കൊണ്ടാണ് ചേട്ടൻ പറഞ്ഞതെങ്കിലും മനസ്സിൽ എന്തോ തട്ടിയായിരുന്നു എല്ലാം പറഞ്ഞത്..
ചേട്ടന്റെ കൂടെ ഞങ്ങൾ നേരെ ഫോർട്ട് കൊച്ചി ബീച്ചിലേക്കാണ് പോയത്.
"എന്ത് പറ്റി എന്റെ മാഷേ?????
മുഖമൊക്കെ വല്ലാതെ ഇരിക്കുന്നു...
ഹ്മ്മമ്മ"
ഞാൻ പറഞ്ഞു കഴിഞ്ഞതും ചേട്ടൻ എന്റെ കൈയിൽ കയറി പിടിച്ചു സംസാരിച്ചു..
" നീ എന്നെ ഇട്ടിട്ടു പോയി കളയുമോ??????"
ഞാൻ ആ വാക്കുകളിൽ ഒരു വല്ലായ്മ മനസിലാക്കി..
"എന്താ ചേട്ടയി അങ്ങനെ ഒക്കെ തോന്നാൻ..
അൻവറിന്റെ കാര്യം ആണോ???
അത് ഞാൻ പറഞ്ഞതല്ലേ..
പിന്നെ ഇപ്പൊ എന്താ ഇങ്ങനെ ഒക്കെ തോന്നാൻ????"
എന്റെ മരുളടി കേട്ട് ചേട്ടൻ ഒന്നും മിണ്ടിയില്ല..
കുറെ നേരം കടൽ തിരമാലകളെ നോക്കി ഞങ്ങൾ മൗനം പാലിച്ചു നിന്നു.
"നീ ഇന്ന് അവന്റെ കൂടെ ബൈക്കിന് പോയല്ലേ..!!"
ആ വാക്കുകളിൽ നിന്നും ചേട്ടന്റെ വിഷമത്തിന്റെ ഉറവിടം ഞാൻ മനസിലാക്കി..
"ഹ്മ്മമ്മ...
അതായിരുന്നുവോ കാര്യം..
ചേട്ടൻ പറഞ്ഞാൽ പിന്നെ ഞാൻ ഇനി ആരുടേയും കൂടെ കയറില്ല..
സത്യം..പോരെ..."
അത് കേട്ട് ചേട്ടൻ ചിരിച്ചു കൊണ്ട് സംസാരിച്ചു..
"ഹഹ...
എന്റെ മുത്തേ..നിന്നെ ഞാൻ എങ്ങനെയാടാ സംശയിക്കുന്നെ..ഹോ..
എന്നെ ഒന്ന് തല്ലി റെഡി ആകു നീ....
ഇനി ചേട്ടൻ നിന്നെ അവിശ്വസിക്കില്ല..
അൻവർ എന്തൊക്കെ ആക്കിയാലും എന്റെ മുത്തിനെ അവനു കിട്ടില്ല..
കാരണം നീ എന്റെ മാത്രമാണ്.."
അവിടന്ന് പോയപ്പോൾ വന്നത് പോലെയല്ലായിരുന്നു ചേട്ടൻ..വളരെ സന്തോഷം ആയിരുന്നു...
ഞങ്ങളുടെ ജീവിതത്തിലെ അന്ധകാരം ആയി വന്ന അൻവറിനെ മനുവേട്ടൻ തന്റെ വെളിച്ചത്തിൽ താത്കാലമായി അകറ്റി നിർത്തി.
അന്ന് ആശ്വാസമായിട്ടാണ് കിടന്നു ഉറങ്ങിയത്..
മനുവേട്ടന്റെ അനുവാദത്തോടെ ഞാൻ അൻവറിന്റെ കൂടെ ബൈക്കിന് പോകുവാൻ തീരുമാനിച്ചു.
എല്ലാ ദിവസവും ഞങ്ങൾ ഒരുമിച്ചായിരുന്നു ക്ലാസിൽ പോയത്..
ഞങ്ങൾ നല്ല സുഹൃത്തുക്കളായി..
ഞങ്ങൾ പരസ്പ്പരം കുറെ കാര്യങ്ങൾ പങ്കു വച്ചു.
ഒരു ദിവസം അൻവറിന്റെ വീട്ടിലേക്ക് വിരുന്നും പോയി..
എന്നെ ഇങ്ങനെ സൽകരിച്ച മറ്റൊരു കുടുംബം വേറെ ഇല്ല എന്നുതന്നെ പറയാം.
ഭക്ഷണ വിഭവങ്ങൾ പലതരം ആയിരുന്നു..
ഞാൻ കണ്ടിട്ടില്ലാത്ത കുറെ വിഭവങ്ങളും.
കഴിച്ചിട്ട് എഴുന്നേൽക്കാൻ പറ്റാത്ത വിധം എന്നെ ഇരുന്നു കഴിപ്പിച്ചു...
എല്ലാവരും വളരെ സ്നേഹമുള്ള ആളുകൾ.
പിന്നെ വീട് വളരെ വലിയ ഒരു കൊട്ടാരം പോലത്തെ ആയിരുന്നു..
പുറമെ നിന്ന് നോക്കിയാൽ പുരാതനമായ ശൈലിയിൽ പണി കഴിപ്പിച്ച വീടനന്നെ പറയു..
പക്ഷെ ഉള്ളിൽ എല്ലാ തരത്തിലുള്ള ആധൂനിക ഉപകരണങ്ങളും സജ്ജീകരണങ്ങളും ഉണ്ടായിരുന്നു..
എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അൻവറിന്റെ മുറി ആയിരുന്നു..
മുറിയിൽ ആകെ അത്തറിന്റെ മണം ആയിരുന്നു.
നല്ല സുഗന്ധം.
എല്ലാ സജ്ജീകരണങ്ങളും ഉള്ള മുറി..
മതിലുകൾ അലങ്കാര പണികളാൽ നിറഞ്ഞു നിൽക്കുന്നവയായിരുന്നു..
അയാളുടെ ഇഷ്ട നടൻ ഇമ്രാൻ ഹാഷ്മി ആയിരുന്നു..
മതിലിൽ ഒട്ടിച്ചു വച്ച ചിത്രങ്ങൾ അതിനു തെളിവായിരുന്നു..
പക്ഷെ വൃത്തിയുടെ കാര്യത്തിൽ അൻവർ കുറച്ചു പുറകിലോട്ടയിരുന്നു..
അടിവസ്ത്രങ്ങൾ അലസമായി ഊരി ഇട്ടിരിക്കുന്നു..
പുസ്തകങ്ങളും അതുപോലെ തന്നെ.
പക്ഷെ ഒറ്റനോട്ടത്തിൽ മുറി വളരെ ഗംഭീരം ആയിരുന്നു..
ഞാൻ മുറിയിൽ കയറി ചെന്നതും അൻവർ എല്ലാം വൃത്തിയാക്കി ഇട്ടു..
എല്ലാം അടുക്കി ഒതുക്കി വചു..
കുറെ നേരം ഞങ്ങൾ സംസാരിച്ചിരുന്നു..
എല്ലാവരും എന്നെ വളരെ സന്തോഷത്തോടെയാണ് യാത്ര ആക്കിയത്..
മനുവേട്ടനെ പോലെ തന്നെ അൻവറും എന്നിലേക്ക് അടുക്കുകയായിരുന്നു..
എന്ത് നടന്നാലും എന്ത് ചെയ്താലും ഞാൻ അത് മനുവേട്ടനോട് വിളിച്ചു പറയുമായിരുന്നു..
ജീവിതത്തിലേക്ക് പുതിയ വ്യക്തി കടന്നു വന്നത് എനിക്ക് വളരെ സന്തോഷകരമായ നിമിഷങ്ങളാണ് സമ്മാനിച്ചത്..
ഒരു ദിവസം കോച്ചിങ് കഴിഞ്ഞു അൻവർ എന്നെ നേരെ കൊണ്ട് പോയത് പുള്ളിയുടെ വലിയുപ്പയുടെ തുണികടയിലേക്കാണ് കൊണ്ട് പോയത്. ..
അവിടെയും എല്ലാവരെയും എനിക്ക് പരിചയപ്പെടുത്തി തന്നു..
ജോലിക്കാരെ വരെ എനിക്ക് പരിചയപ്പെടുത്തി..
"നീ നിനക്ക് ഇഷ്ടമുള്ള ഡ്രസ്സ് എടുത്തോളൂ...
എന്റെ വക ചെറിയ ഒരു ഗിഫ്റ്റ്.."
"ഏയ്...
എനിക്കൊന്നും വേണ്ട...
ഞാൻ ചുമ്മാ കൂടെ വന്നതാണ്.."
പിന്നെ അൻവറിന്റെ നിർബന്ധം സഹിക്ക വയ്യാതെ ഞാൻ ഒരു കാർഗോ ഷോർട്സും ടി ഷർട്ടും എടുത്തു....
ഡ്രസിങ് മുറിയിൽ ചെന്ന് വസ്ത്രം മാറ്റി വന്നപ്പോൾ അൻവർ എന്നെ കുറെ പുകഴ്ത്തിയായിരുന്നു...
ഞാൻ ഏതു വസ്ത്രം ധരിച്ചാലും നല്ല ഭംഗിയും ചേർച്ചയുമാണെന്ന് അൻവർ ആവർത്തിച്ചു പറഞ്ഞു..
അവിടെ നിന്ന് എന്നെ വീട്ടിൽ ആകിയിട്ടാണ് അൻവർ മടങ്ങിയത്..
രാത്രി മനുവേട്ടനു സന്ദേശം അയക്കുമ്പോൾ കൂടെ ആൻവരും സന്ദേശങ്ങൾ അയാക്കാറുണ്ട്.
ദിവസങ്ങൾ കൂടുന്തോറും അൻവർ എന്നിലേക്ക് അടുക്കുകയായിരുന്നു...
എന്റെ സന്തോഷം കണക്കിലെടുത്തു മനുവേട്ടൻ ഒന്നും കാര്യമാക്കുകയും ചെയ്തില്ല...
എൻട്രൻസ് കോച്ചിങ് സെന്ററിൽ എല്ലാവരും ഞങ്ങളെ ഉറ്റ മിത്രങ്ങളായി അംഗീകരിച്ചു കഴിഞ്ഞിരുന്നു..
അവിടത്തെ മൊഞ്ചന്മാർ എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്..
ഭംഗിയിൽ എന്നെക്കാളും മിടുക്കൻ അൻവർ ആണ്..പക്ഷെ ഒരിക്കലും അത് സമ്മതിച്ചു തരില്ല...
രണ്ടു മാസത്തെ അവധി കാലം കഴിയുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ഇതുവരെ എങ്ങനെ നിമിഷങ്ങൾ കടന്നു പോയി എന്ന് നിശ്ചയം ഇല്ല...
ഓരോരോ സന്തോഷങ്ങൾ ,മനുവേട്ടൻ,അൻവർ ,എല്ലാം എന്നെ കൂടുതൽ ഉല്ലാസവാനാക്കി..
അങ്ങനെ ഒരു ദിവസം രാത്രി..
അൻവറിന്റെ കാൾ...
"ഹെലോ....എന്ത് അൻവർ????? "
"ഏയ്. ഒന്നുമില്ല...
വിളിക്കണം എന്ന് തോന്നി..വിളിച്ചു.
ഫ്രീ ആണോ????"
"അതെ ..
എന്താ..പറഞ്ഞോളൂ...
ഞാൻ എപ്പോളും ഫ്രീ ആണ്..."
പിന്നെ അൻവർ എന്നോട് എന്തൊക്കെയാ പറഞ്ഞത് എന്ന് ഇപ്പോളും മനസിലായിട്ടില്ല..
കുറെ നേരം പിച്ചും പേയും പറയുന്നത പോലെയാണ് തോന്നിയത്...
അൻവറിന്റെ വാക്കുകളിൽ പ്രേമം ഒളിക്കുന്നുണ്ടായി...അത് എനിക്ക് നല്ലതു പോലെ മനസിലായി.....
ഫോൺ കട്ട് ചെയ്യുന്നതിന് മുമ്പ് അൻവർ പറഞ്ഞത് എന്റെ മനസ്സിൽ കുറെ സംശയങ്ങൾക് ഇട വരുത്തി..
എന്നെ വല്ലാതെ കുഴച്ചു മറിച്ചു കഷ്ടപ്പെടുത്തിയ കുറെ സംശയങ്ങൾ....
"ഡാ.
എനിക്ക് നിന്നോട് സീരിയസ് ആയി കുറച്ചു സംസാരിക്കാനുണ്ട്...
ഫോണിലൂടെ അല്ല...നേരിട്ട്..
വീട്ടിൽ വച്ച് വേണ്ട..
നമുക്ക് വേറെ എവിടെയെങ്കിലും പോകാം..
എന്തോ...പറയണം എന്ന് തോന്നി....
നാളെ നമുക്ക് ഒരു സ്ഥലം വരെ പോകാം ..ഓക്കേ..
നീ റെഡി അല്ലെ...."
വളരെ ആശ്ചര്യത്തോടെ ഞാൻ സമ്മതം മൂളി...
അന്വറിന് എന്നോട് പ്രണയം തോന്നി തുടങ്ങിയോ????
അതോ വെറും സൗഹൃദമോ???
മനുവേട്ടനെ അറിയിക്കണോ????
നാളെ എന്താണ് പറയാൻ പോകുന്നത്???
കുഴപ്പം ആകുമോ???
കുറെ ചോദ്യങ്ങൾ എന്നെ വല്ലാതെ അലട്ടി....
നിദ്ര എന്നെ തിരിഞ്ഞു നോക്കാതെ ഓടി ഒളിച്ചു...
ഞൻ കുഴഞ്ഞു മറിഞ്ഞു...എന്തെന്നില്ലാത്ത മനസ്സു ചഞ്ചലമായി...
(തുടരും....)
രാക്ഷസനെ ചുംബിച്ച പ്രണയം (29)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
"നീ പോയി വാടാ...അവൻ വിളിച്ചതല്ലേ...എന്തോ സീരിയസ് ആയി പറയാൻ ഉണ്ടെന്നല്ലേ പറഞ്ഞത്..
പോയി നോക്ക്..അപ്പൊ മനസിലാകുമല്ലോ..നീ വെറുതെ ടെൻഷൻ ഒന്നും അടിക്കേണ്ട...നീ ചെല്ലു.."
മനുവേട്ടൻ പറഞ്ഞ വാക്കുകൾ എന്റെ ചഞ്ചലമായ മനസ്സിന് കുറെ ആശ്വാസമേകിയിരുന്നു.
ഞാൻ അൻവറിന്റെ കൂടെ പോകുവാൻ തന്നെ തീരുമാനിച്ചു...
രാവിലെ തന്നെ ഫോൺ കാൾ ഉണ്ടായിരുന്നു..ഞാൻ വരുമെന്ന് ഉറപ്പു വരുത്താനുള്ള കാൾ ആയിരുന്നു അത്.
അൻവർ വാങ്ങി തന്ന ഡ്രസ്സ് തന്നെയാണ് ഞാൻ അന്ന് ധരിച്ചത്.
വീട്ടിൽ എത്തി എല്ലാവരോടും പറഞ്ഞിട്ടാണ് അൻവർ എന്നേയുമായി പാഞ്ഞത്..
എങ്ങോട്ടാണെന്നു പോകുന്ന വഴിയിൽ വച്ച് പോലും പറയുവാൻ മുതിർന്നില്ല..
അവിടന്ന് ഞങ്ങൾ എത്തിയത് മുവാറ്റുപുഴയ്ക്ക് അടുത്തുള്ള മുളവൂർ എന്നാ സ്ഥലത്തായിരുന്നു..
ഒരു നല്ല ശാന്ത സുന്ദരമായ ഗ്രാമപ്രദേശം.
"ഇതേതാ ഈ സ്ഥലം.???
ഒരു പരിചയവും ഇല്ലാലോ..."
മനസ്സിൽ ആശങ്ക നിറച്ചു ഞാൻ ചോദിച്ചു.
"നീ വാടാ ചെക്കാ...."
എന്റെ കയ്യും പിടിച്ചു നേരെ ഒരു എസ്‌റ്റേറ്റിലെക്കാണ് പോയത്..
വളരെ മനോഹരമായ ഒരു രണ്ടു നില വീട്.
വെയിൽ പതിക്കാത്ത വിധം മരങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന വീഥി..പച്ചപ്പിന്റെ ഗന്ധം പടർന്ന കാറ്റ് നല്ലതു പോലെ വീശി അടിക്കുന്നുണ്ടായി...
ചീവിടുകളുടെ ശബ്ദം എന്റെ ചെവിയിൽ ഇരച്ചു കയറി..
ആ വീട്ടിൽ ആരും തന്നെ ഇല്ലായിരുന്നു...
ആൾ താമസം ഇല്ല എന്ന് കാഴ്ചയിൽ തന്നെ മനസിലാകുന്നുണ്ടായിരുന്നു.
കയറിയതും അൻവർ എല്ലാം വ്യക്തമാക്കി.
"ഇതെന്റെ ഇത്തയുടെ ഭർത്താവിന്റെ ഗസ്റ്റ് ഹൗസ് ആണ്..അവർ ദുബായിൽ പോയപ്പോ ഇത് അങ്ങ് അടച്ചു പൂട്ടി ഇട്ടു...
പിന്നെ വല്ലപ്പോഴും ആരെയെങ്കിലും വിട്ടു ഒന്ന് വൃത്തയിയാക്കും അത് തന്നെ..."
ഞാൻ ഓരോ മുറികൾ പരിശോധിച്ചു നടന്നു...
"എനി വെയ് ഇറ്റ് ഈസ് വെരി നൈസ്..."
നടന്നു നടന്നു മുകളിൽ എത്തി...മരപ്പലകകൾ കൊണ്ടുണ്ടാക്കിയ പടികൾ ആയിരുന്നു.കാലിൽ നല്ല തണുത്ത സ്പര്ശന സുഖം ആയിരുന്നു.
മുകളിൽ എത്തിയപ്പോൾ ഒരു ബാൽക്കണി കണ്ടു അങ്ങോട്ട് പോയി..
അവിടെ കണ്ട കാഴ്ച എന്നെ വല്ലാതെ ആഹ്ലാദഭരിതമാക്കി..
ഒരു ദിവാൻ കോട്ട്.. പുറത്തേക്ക് നോക്കിയാൽ മനോഹരമായ ഒരു ചെറിയ കാട്ടു പ്രദേശവും കുറഞ്ഞ വെള്ളാമോടെ ഒഴുകുന്ന ചെറിയ നൂൽ അരുവിയും..ആരെയും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച ആയിരുന്നു അത്..
അന്വറിൽ ഉണ്ടായിരുന്ന പേടി ഒക്കെയും ആ കാഴ്ച്ചയിൽ ഞാൻ മറന്നു...
"അൻവർ..ഇത് അടിപൊളി ആണല്ലോ...
എനിക്ക് വയങ്കര ഇഷ്ടം ആയി കേട്ടോ...."
അത് കേട്ട് അൻവർ ചിരിക്കുക മാത്രമാണ് ചെയ്തത്...
കുറച്ചു നേരത്തെ മൗനം ഭേദിച്ച് ഞാൻ സംസാരിച്ചു..
"എന്തോ സീരിയസ് ആയി പറയാൻ ഉണ്ട് എന്ന് പറഞ്ഞല്ലോ..അതെന്താ....
അത് കേൾക്കാൻ നല്ല ആകാംഷ ഉണ്ട്.."
കുറച്ചു നേരം എടുത്തെങ്കിലും എന്റെ ചോദ്യത്തിനുള്ള മറുപടി അൻവർ നൽകിയിരുന്നു..
"നിനക്ക് ഒരു പ്രത്യേക കഴിവുണ്ട്...
എല്ലാവരെയും അടുപ്പിക്കാനുള്ള ഒരു കഴിവ്..
ഒരു പ്രത്യേക തരം കാന്തം പോലെ....."
അത് കേട്ടപ്പോൾ എനിക്ക് ചിരി മാത്രമാണ് വന്നത്...
പിന്നീട് അൻവർ സംസാരിച്ചതെല്ലാം വളരെ ഗൗരവത്തോടെയായിരുന്നു...
"എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു....
ഒരു മൊഞ്ചത്തി....
റൂഫ്‌സിയ..
രണ്ടു വര്ഷം ഞങ്ങൾ പ്രണയിച്ചു....
ഇന്ന് അവൾ ആരുടെയോ ഭാര്യ...
എന്നെ തനിച്ചാക്കി അവൾ മറ്റാരുടെയോ കൂടെ പോയി...
ഞങ്ങൾ കണ്ടു കൂട്ടിയ സ്വപ്‌നങ്ങൾ നൂറായിരം ആയിരുന്നു....
എന്നും കൂടെ ഉണ്ടാകുമെന്ന് വാഗ്ദാനം നൽകിയവർ ആയിരുന്നു ഞങ്ങൾ...
എന്നിട്ടും അവൾ എന്നെ തനിച്ചാക്കി....."
അൻവർ വാതോരാതെ കുറെ സംസാരിക്കുന്നുണ്ടായി....
ഞങ്ങൾ അവിടെ ഇട്ടിട്ടുള്ള ബെഞ്ചിൽ ഇരുന്നു സംസാരിക്കുവാൻ തുടങ്ങി..
ഞാൻ എല്ലാം കേട്ട് നിന്നു...
പ്രണയം...പ്രണയ നിമിഷങ്ങൾ എല്ലാം അൻവർ എന്നോട് പങ്കു വച്ച്....
എല്ലാം പറഞ്ഞു അവസാനിപ്പിക്കാൻ മുതിരുമ്പോൾ ആയ പൂച്ച കണ്ണുകൾ കലങ്ങി വല്ലാതായിരിക്കുകയായിരുന്നു....
കണ്ണുനീർ പുറത്തേക്ക് വരുവാൻ ബുദ്ധിമുട്ടാനുഭവിക്കുക ആയിരുന്നു.
അൻവറിന്റെ പ്രണയ കഥ എന്റെയും കണ്ണ് നനച്ചു..
ആ പെൺകുട്ടിയോട് എന്തെന്നില്ലാത്ത വെറുപ്പാണ് എനിക്ക് അപ്പോൾ തോന്നിയത്...
ചതിയല്ലേ ആ കുട്ടി ചെയ്തതു..
ഇത്രയും സ്നേഹിച്ച ഒരാളെ ചതിക്കുക എങ്ങനെയാണ് ആ കുട്ടിക്ക് സാധിച്ചത്...അങ്ങനെ കുറെ ദേഷ്യം പിടിപ്പിക്കുന്ന ചോദ്യങ്ങളും മനസ്സിൽ ഉതിർന്നു...
"ഇതൊക്കെ എന്തിനാ നിന്നോട് പറയുന്നത് എന്നായിരിക്കും നീ വിചാരിച്ചതല്ലേ..."
ഞാൻ ഒന്നും മിണ്ടാതെ മൂളി..
"അവൾ പോയതിൽ പിന്നെ ഞാൻ ആരോടും കൂട്ട് കൂടിയില്ല.പിന്നെ എന്റെ കൂടെ ഉള്ളവർ എന്റെ കയ്യിലെ കാശ് കണ്ടു മയങ്ങി വീഴുന്നവരാണ്...
അവരോടു ഞാൻ എന്റെ സങ്കടങ്ങൾ ഒന്നും പറയാറില്ല..
അതിനു ശേഷം ആദ്യമായിട്ടാണ് എല്ലാം തുറന്നു പറയാൻ മാത്രം ഒരു കൂട്ട് കിട്ടുന്നത്..
നിന്നോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ മനസ്സിന് ഒരു ആശ്വാസം...."
അത് പറഞ്ഞതും അൻവർ എന്റെ കയ്യിൽ കയറി പിടിച്ചു...
ആ സ്പര്ശനത്തിൽ സൗഹൃദത്തിന്റെ ചൂട് ഉണ്ടായിരുന്നു....
അതിൽ ഞാൻ വല്ലാതെ അലിഞ്ഞു...
"അൻവർ ഇപ്പൊ എന്റെ വെറുമൊരു കൂട്ടുകാരൻ അല്ല..
എന്റെ പ്രിയ സുഹൃത്താണ്...
എന്ത് വേണമെങ്കിലും എന്നോട് തുറന്നു പറയാം...
എല്ലാ സങ്കടങ്ങളിലും ഞാൻ കൂടെ ഉണ്ടാകും.
എന്റെ വാഗ്ദാനം ആണ്...."
എന്റെ വാക്കുകൾ അൻവറിനെ വല്ലാതെ സന്തോഷിപ്പിച്ചു..
അതിനു ശേഷം ഞങ്ങൾ വിഷയം മാറ്റി കുറെ സംസാരിച്ചു....
അവിടന്ന് വീട്ടിൽ എത്തിയപ്പോൾ കുറേ വൈകിയിരുന്നു....
വീട്ടിൽ എത്തിയപ്പോളാണ് ഞാൻ മൊബൈൽ ഫോൺ ശ്രദ്ധിച്ചത്...
മനുവേട്ടന്റെ പത്തിലേറെ മിസ്സ് കോളുകൾ.
ഞൻ രാത്രി വിളിക്കാം എന്ന് പറഞ്ഞു സന്ദേശം അയച്ചു കിടന്നു...
പക്ഷെ യാത്ര ക്ഷീണം കൊണ്ട് ഞാൻ ഉറങ്ങി പോയത് അറിഞ്ഞില്ല..മനുവേട്ടനെ മിസ്സ് കോളുകളുടെ എണ്ണം രാവിലെ എഴുനേട്ടപ്പോൾ എന്റെ മനസിനെ വല്ലാതെ തളർത്തി..
ശരീരം വേദന ആയതു കൊണ്ട് ഞാൻ അന്ന് ക്ലാസ്സിൽ പോയില്ല....
മുഴവൻ സമായവും മനുവേട്ടനു സന്ദേശം അയച്ചു നിന്ന്...
കൂടെ ആൻവറും ഉണ്ടായിരുന്നു...
ഞങ്ങൾ പോയ കാര്യം എന്തായി എന്ന് അറിയാൻ മനുവേട്ടന് വല്ലാത്ത തിടുക്കം ആയിരുന്നു...
"ഇന്ന് എന്നെ കാണാൻ വന്നാൽ ഞൻ എല്ലാ കാര്യവും പറഞ്ഞു താരം...."
"ഡീൽ....
എന്തായാലും ഞാൻ ഇന്ന് നിന്റെ റൂമിൽ ഉണ്ടാകും..."
കളി തമാശയുടെ ശബ്ദത്തിലാണ് ചേട്ടൻ എന്നോട് സംസാരിച്ചത്...
പക്ഷെ അത് സത്യമായിരുന്നു എന്ന് കിടക്കാൻ നേരമായപ്പോൾ ആണ് മനസിലായത്...
കിടക്കാൻ കട്ടിലിൽ മലന്നപ്പോൾ ആയിരുന്നു ഒരു ബുള്ളത്തിന്റെ ശബ്ദം കേട്ടത്...
ശബ്ദം നിലച്ചതും എന്റെ മൊബൈലിൽ മനുവേട്ടന്റെ കാൾ..
ഞൻ ഓടി ബാൽക്കണിയിൽ പോയി...ചേട്ടൻ ഞങ്ങളുടെ മതിലിൽ പിടിച്ചു കയറുന്നു....
ഇരുട്ടായത് കൊണ്ട് ആരും കാണില്ല എന്ന് ഉറപ്പു വരുത്തിയതാണ് ചേട്ടൻ വലിഞ്ഞു കയറിയത്.. മതിലിൽ നിന്നും ബൽകോണിയുടെ വശത്തു പിടിച്ചു കയറി...സാഹസിക പ്രവർത്തനം കണ്ടു നില്കുന്നത് പോലെ ഞാൻ കണ്ണ് മിഴിച്ചു നോക്കി നിന്ന്..
ആരെങ്കിലും കാണുമോ എന്നൊരു ഭീതി എന്റെ മനസ്സിൽ ഉദിച്ചു നിൽക്കുന്നുണ്ടായിരുന്നു...
ചേട്ടനെ കയറുവാൻ ഞാനും സഹായിച്ചു.കയറിയ ഉടനെ എന്നെ കെട്ടിപിടിച്ചു ഉമ്മ വച്ച്..ഞാൻ പിടിച്ചു വലിച്ചു മുറിയിലേക്ക് കയറ്റി വാതിൽ അടച്ചു..
ചേട്ടനെ കണ്ടതും കിച്ചൂട്ടൻ ഓടി ദേഹത്തു കയറി...
കിച്ചൂട്ടനെ മടിയിൽ ഇരുത്തി ഞങ്ങൾ സംസാരിച്ചു...അൻവറിന്റെ കഥയും എല്ലാം ഞൻ ഞങ്ങളുടെ കർണങ്ങൾക്കു വേണ്ടി മാത്രം ഉച്ചരിച്ചു..
അതിനിനടയിൽ എപ്പോളോ ചേട്ടൻ വളരെ പ്രണയാകുലനായി മറിയിരുന്നു..
മടിയിൽ കിച്ചൂട്ടൻ ഉണ്ടെന്നു പോലും നോക്കാതെ ചേട്ടൻ എന്നെ ചുംബിക്കാൻ തുടങ്ങി...
എല്ലാം മനസിലായ പോലെ ഞങ്ങളെ ശല്യപ്പെടുത്തെ കിച്ചു ഒരു മൂലയിലേക്ക് മാറി കിടന്നു...
ആ ചുംബനം ഞങ്ങളെ നഗ്നരാക്കാൻ അധികം നേരം എടുത്തില്ല..കിച്ചുവിന്റെ മുമ്പിൽ ഞങ്ങൾ വേഴ്ചയിൽ ഏർപ്പെട്ടു...
വേദന ഞാൻ കടിച്ചമർത്തി.....
ഒട്ടും ശബ്ദം പുറപ്പെടുവിക്കാതെ ഞങ്ങൾ അലിഞ്ഞു ചേർന്നു.. ഞങ്ങളുടെ വിയർപ്പു തമ്മിൽ ചുംബിക്കാൻ തുടങ്ങി...
എന്റെ ശരീരത്തിലേക്ക് കയറി ഇറങ്ങിയ ചേട്ടന്റെ പ്രണയത്തെ ഞാൻ കാമത്തിന്റെ മൂർച്ചയിൽ അടക്കി.....
ആദ്യമായിട്ടാണ് എന്റെ വീട്ടിൽ വച്ച് ഞങ്ങൾ വേഴ്ചയിൽ ഏർപ്പെടുന്നത്....
എല്ലാം കഴിഞ്ഞു ഞങ്ങൾ വസ്ത്രം എടുത്തിട്ട് ചേട്ടനോട് ഇറങ്ങാൻ പറയുവാൻ പോയപ്പോളാണ് ചേട്ടൻ എന്നെ ആഴത്തിൽ ഒന്നൂടെ ചുംബിച്ചത്...
അപ്രതീക്ഷിതമായ ആ ചുംബനത്തിൽ ഞാൻ ഞെട്ടി എന്റെ അടുത്തുണ്ടായിരുന്ന ചില്ലിന്റെ പൂ കുട്ട താഴെ വീണു ഉടഞ്ഞു...
ആ ശബ്ദം വളരെ വലുതായിരുന്നു..വീട്ടിലെ എല്ലാവരുടെയും ചെവിയിൽ എത്തുവാൻ അധികം സമയം എടുത്തില്ല...
അധിക നേരം എടുത്തില്ല...എന്റെ വാതിലിൽ ആരോ വന്നു മുട്ടി....
എന്റെ നെഞ്ച് വല്ലാതെ പിടഞ്ഞു...
ഞാൻ നന്നായി വിയർത്തു..പേടിച്ചിട്ട എന്ത് ചെയ്യണം എന്നാ അവസ്ഥ ആയിരുന്നു.ചേട്ടനോട് എന്റെ കുളുമുറിയിലേക്ക് കയറുവാൻ പറഞ്ഞു...ചേട്ടൻ കയറി ശേഷം ഞാൻ വാതിൽ തുറന്നു..
പുറത്തു എന്റെ ചേട്ടൻ..
"എന്താടാ നീ കിടന്നില്ലേ?????
എന്തോ താഴെ ഇട്ടു പൊട്ടിച്ചല്ലോ....
നിനക്കെന്താ ഉറക്കം ഇല്ലേ????"
പേടിച്ചു അരണ്ട എന്റെ നാവിൽ നിന്നും ഒന്നും പുറത്തു വന്നില്ല...
പക്ഷെ ഞാൻ എങ്ങനെയോ ഉത്തരം നൽകി...
"അത്..
അത് പിന്നെ..കിച്ചൂ...അവൻ ചാടിയതാ....അതാ...അത് താഴെ വീണു പൊട്ടി......"
കിച്ചു എന്നാ പേര് കേട്ടതും അവൻ ചാടി എഴുനേറ്റു കുളുമുറിയുടെ വാതിൽക്കൽ ചെന്ന് കുരക്കാൻ തുടങ്ങി..
എന്റെ നെഞ്ചിൽ തീ ആളി തുടങ്ങി....
ഞൻ വല്ലാതെ തലരിന്നുണ്ടായി...
തല കറങ്ങുന്നത് പോലെയാണ് തോന്നിയതു.....
ചേട്ടൻ മനുവേട്ടനെ കണ്ടാൽ പിന്നെ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകൾ എനിക്ക് ഓർക്കുവാൻ പോലും സാധിക്കാത്തതായിരുന്നു.....
എന്റെ ചേട്ടൻ കിച്ചുവിന്റെ അടുത്തേക്ക് നടന്നു നീങ്ങി...
(തുടരും....)
രാക്ഷസനെ ചുംബിച്ച പ്രണയം (30)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ചേട്ടൻ കിച്ചുവിന്റെ അരികിലേക്ക് നടന്നു നീങ്ങി...ഒരു നിമിഷം ഞാൻ പേടിച്ചു കണ്ണടച്ച് നിന്ന് പോയി...
ചേട്ടൻ കിച്ചുവിനെ പൊക്കി എടുത്തു സംസാരിച്ചു...
"ഞാൻ നിന്നോട് കഴിഞ്ഞ ദിവസം മുതലേ പറഞ്ഞതല്ലേ ഇവനെ പുറത്തു കൂട്ടിൽ ഇടാം എന്ന്..ഹ്മ്മമ്മ.ഇനി മുതൽ ഇവനെ പുറത്തെ കൂട്ടിൽ ഇട്ടാൽ മതി...
നീ ലൈറ്റ് ഓഫ് ചെയ്തു കിടക്കാൻ നോക്ക്...അധികം വൈകണ്ട...നാളെ ക്ലാസ് ഉള്ളതല്ലേ...."
ചേട്ടൻ അതും പറഞ്ഞു മുറിയിൽ നിന്നും താഴേക്കു ഇറങ്ങി പോയി...
ദൈവം ഇങ്ങനെയും എന്നെ രക്ഷപ്പെടുത്തും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല....
ശ്വാസം നേരെ വീണത് അപ്പോളായിരുന്നു...
വാതിലടച്ചു ഞാൻ മനുവേട്ടനെ വെളിയിൽ ഇറക്കി..
വല്ലാതെ വിയർത്തു ഒലിച്ചു നിൽക്കുവായിരുന്നു പുള്ളി...ഇറങ്ങി പുറത്തു വന്നതും എന്നെ കെട്ടിപ്പിച്ചു ചുംബിക്കാൻ തുടങ്ങി...
ആഴത്തിൽ..ചുണ്ടു വലിച്ചു കീറും വിധത്തിൽ ഞങ്ങൾ ചുംബിച്ചു..
കട്ടിലിൽ വീണു കിടന്നും ചുംബനം തുടർന്ന്...
കുറച്ച കഴിഞ്ഞപ്പോൾ ചേട്ടനും നീണ്ട ഒരു നിശ്വാസം എടുത്തു കട്ടിലിൽ മലർന്നു കിടന്നു..
മണിക്കൂറുക്കൾക് ശേഷം ചേട്ടൻ ഉറങ്ങി എന്ന് ഉറപ്പു വരുത്തിയത്തിന് ശേഷമാണ് മനുവേട്ടൻ വീട് വിട്ടിറങ്ങിയത്..
പോകുമ്പോൾ മനുവേട്ടനെ മുഖത്തുണ്ടായിരുന്ന ആ ഒരു കള്ള ചിരി ഇന്നും എന്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.
മനുവേട്ടൻ അൻവർ കിച്ചു വീട്ടുകാർ കൂട്ടുകാർ എല്ലാവരുമൊത് ദിവസങ്ങൾ പോയത് അറിഞ്ഞില്ല..
അവധി അവസാനിച്ചു..
വീണ്ടും സേക്രഡ് ഹെർട്ടിന്റെ വരാന്തയിലൂടെ നടക്കുവാനുള്ള ദിവസങ്ങൾ ആഗതമായി.
പ്ലസ് ടു...
ജീവിതത്തിലെ വഴിതിരിവിന് കാരണമാകുന്ന അധ്യയന വർഷമാണ് അത്...
എന്റെ ജീവിതത്തിലെ കുറെ വഴിതിരുവുകൾക്കും കാരണമായ ഒരു വര്ഷം ആയിരുന്നു അത്.
മറക്കാനാകാത്ത മുറിവുകളും അതുപോലെ മറ്റാർക്കും വരരുതെ എന്ന് ഞാൻ എന്നും പ്രാർത്ഥിക്കുന്ന ചില കാര്യങ്ങൾ എന്റെ ജീവിതത്തിൽ വന്നു ചേർന്ന വര്ഷം..
ക്ലാസ് തുടങ്ങിയപ്പോൾ എൻട്രൻസ് ക്ലാസ് ശനിയും ഞായറുമയി ഒതുങ്ങി.
പക്ഷെ അൻവർ ഫുൾ ടൈം ക്ലസ് ബാച്ച് ആയിരുന്നത് കൊണ്ട് എല്ല ദിവസവും ക്ലാസ് ഉണ്ടായിരുന്നു...
മനുവേട്ടനും അൻവർ ഉം മാറി മാറി എന്നെ സ്നേഹിച്ചു കൊല്ലുകയായിരുന്നു...
ചില സമയങ്ങളിൽ എനിക്ക് തന്നെ എന്നോട് അഹങ്കാരം തോന്നുമായിരുന്നു. ഇതുപോലെ മറ്റാർക്കും സ്നേഹം ലഭിക്കില്ല എന്ന് സത്യം..
പക്ഷെ ഈ സ്നേഹം കുറെ പ്രേശ്നങ്ങൾക് വഴിയൊരുക്കുമെന്നു ഞാൻ മുൻകൂട്ടി പ്രവചിച്ചിട്ടുണ്ടായിരുന്നില്ല..
മനുവേട്ടനെ മിക്ക ദിവസങ്ങളിലും കാണുമായിരുന്നു..എന്നെ രണ്ടു ദിവസത്തിൽ ഒരിക്കലെങ്കിലും ചുംബിച്ചില്ലെങ്കിൽ മനുവേട്ടന് തൊണ്ടയിൽ നിന്നും അത്താഴം ഇറങ്ങില്ലയിരുന്നു..
ക്ലാസ് തൊട്ടു അടുത്താണെങ്കിലും അന്വറിനെ കാണുന്നത് വളരെ ചുരുക്കം ആയിരുന്നു...
പക്ഷെ മിക്ക ദിവസങ്ങളിലും അൻവർ രാത്രിയിൽ വിളിക്കുമായിരുന്നു...
ഞങ്ങളെ അടുപ്പിച്ചു നിർത്തുവാൻ ആ സംഭാഷണങ്ങൾ തന്നെ ധാരാളമായിരുന്നു..
അങ്ങനെ ഒരു ദിവസം അൻവർ എന്നെ കാണണം എന്ന് ആവശ്യപ്പെട്ടു.കുറച്ചു സ്വസ്ഥമായി ഒന്ന് സംസാരിക്കണം എന്നും പറഞ്ഞു..
കാണുന്നത് വളരെ ചുരുക്കം ആയതു കൊണ്ട് എനിക്കും പുള്ളിയെ കാണണം എന്നത് വളരെ ആഗ്രഹം ആയിരുന്നു..
ടീച്ചർ ഇവലുവഷൻ ക്യാമ്പ് ഉള്ള ദിവസം ഞങ്ങൾക്കു ഒഴിവാണ് അതിനാൽ അന്ന് എവിടെയെങ്കിലും പോകാം എന്നും ഞാനാണ് അന്വറിനോട് ആവശ്യപ്പെട്ടത്..
ഞൻ പറഞ്ഞാൽ പിന്നെ അന്വറിന് മറ്റൊരു വാക്കിലായിരുന്നു..
വീട്ടിൽ നിന്നും രാവിലെ ഇറങ്ങിയ ഞങ്ങൾ ചെറായി ബീച്ചിൽ പോയി..ലുലു മാളിൽ പോയി..പിന്നെ ഫോർട്ട് കൊച്ചി ബീച്ചിലും പോയി...
അവിടെ നിന്നും വയ്ക്കുനേരം ആകാറായപ്പോളാണ് അൻവറിന്റെ വീട്ടിലേക്ക് പോയത്...
വീട്ടിൽ അവിടത്തെ ജോലിക്കാർ അല്ലാതെ വേറെ ആരും ഇല്ലായിരുന്നു..
അന്ന് വൈകുന്നേരം അവരുടെ സഭയുടെ സമ്മേളനം ആട്ടിരുന്നു..വീട്ടുകാർ എല്ലാവരും അവിടെ പോയിരിക്കുക ആയിരുന്നു....
അൻവറിന്റെ വീട്ടിൽ ഇത്രയും സ്വാതന്ത്ര്യം ലഭിക്കുന്നത് ഇത് ആദ്യമായിട്ടാണ്..
ഇത്രയും നേരം അന്വറിന്റെ മുഖത്ത് ഞാൻ പ്രസന്നതായാണ് കണ്ടത്..
പക്ഷെ മുറിയിലേക്ക് കയറിയപ്പോൾ മുഖത്തെ സന്തോഷത്തിന്റെ അളവ് കുറഞ്ഞു...
അൻവർ എന്റെ മുന്നിലിരുന്നു കണ്ണ് നിറച്ചു...
അൻവറിന്റെ പ്രണയം വഴിയാധാരമായിട്ടു ഒരു വര്ഷം തികയുന്നു...
ആ സങ്കടം മാറ്റുവാനായിരുന്നു എന്റെ സാമിഭ്യം അൻവർ ആഗ്രഹിച്ചത്..
എന്റെ മുന്നിൽ ഇരുന്നു സങ്കടം പറഞ്ഞ അൻവറിന്റെ മുഖത്തു ഞൻ എന്റെ രണ്ടു കൈകളും കൊണ്ട് തഴുകി..
അൻവർ കുറെ നേരം എന്നെ തന്നെ നോക്കി നിന്നു.
അൻവറിന്റെ കണ്ണുകളിൽ പ്രണയത്തിന്റെ തീ ജ്വാലകൾ പുകയുന്നു എനിക്ക് മനസിലാകുന്നുണ്ടായിരുന്നില്ല...
അപ്രതീക്ഷിതമായി അൻവർ എന്നെ ചുംബിച്ചു...
ഷോക്ക് ഏറ്റത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്..എന്നെ പുണർന്നു കൊണ്ട് അൻവർ ചുംബിച്ചു...
ചുണ്ടിൽ തന്നെ...
എന്റെ കണ്ണുകൾ അനുവാദമില്ലാതെ അടഞ്ഞു..കണ്ണ് നിറഞ്ഞു..
എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അന്വറിനെ തള്ളി മാറ്റി..
പക്ഷെ അപ്പോളേക്കും അൻവർ മറ്റേതോ ലോകത്തേക്ക് ഉയർന്നു കഴിഞ്ഞിരുന്നു...
എന്നെ വലിച്ചെടുപ്പിച്ചു അവനവർ വീണ്ടും ചുംബന ശ്രമം നടത്തി..
"അൻവർ....."
ഞൻ ശബ്ദം ഉയർത്തി..
അതൊന്നും ചെവി കൊള്ളതെ അൻവർ എന്നെ തുടർന്ന് ചുംബിച്ചു..
ഞാൻ തള്ളി മാറ്റുവാൻ ശ്രെമിച്ചു കൊണ്ട് സംസാരിച്ചു..
"അൻവർ ..
അൻവർ...പ്ലീസ്....
അൻവർ...എന്താ..ഇത്....
അൻവർ....."
ഞൻ കുറെ പറഞ്ഞു നോക്കി..
പക്ഷെ അൻവർ ഒരു പ്രാന്തനെ പോലെ പെരുമാറി..
"എല്ലാവരും എന്നെ ഇട്ടിട്ടു പോയി...
നിന്നെ ഞാൻ വിടില്ല...നീയെങ്കിക്കും എന്റെ കൂടെ വേണം..."
അൻവറിന്റെ ആ സംസാരത്തിൽ ഒരു തരാം പ്രാന്ത് കലങ്ങിയിരുന്നു..
"അൻവർ ..ഞാൻ പറയുന്നത് കേൾക്കു...
മനു....."
മറ്റൊന്നും പറയുവാൻ എന്നെ അനുവദിച്ചില്ല..
എന്നെ കൈകൾ മുന്നിട്ട് ബന്ധിച്ചു കട്ടിലിൽ തള്ളിയിട്ടു...
എന്റെ ദേശത്തേക്കു കയറി കിടന്നു...
എന്റെ കഴുത്തിൽ ആർത്തിയോടെ ചുംബിക്കുവാൻ തുടങ്ങി...
ചൂടുള്ള നിശ്വാസം എനിക്ക് യാതൊരു രതി വികാരവും നൽകിയില്ല...
മനസ്സിലെ പേടി എന്റെ മുഴുപ്പിന് കാട്ടിയുമേകിയില്ല...
പതുക്കെ എന്റെ ജീൻസ് താഴേക്ക് ശക്തിയായി ഊരി മാറ്റുന്നത് എനിക്ക് മനസ്‌സിലാകുന്നുണ്ടായി..
ഞാൻ ശബ്ദം കൂട്ടി ഉച്ചവച്ചു...എന്നിട്ടും അൻവർ ഉണർന്നില്ല...
അൻവർ തന്റെ വസ്ത്രം അഴിച്ചു എന്ന് പുള്ളിയുടെ മുഴുപ്പു എന്റെ നിതമ്പത്തിൽ ഉരഞ്ഞപ്പോൾ മനസിലായി..
ഞൻ ഭയന്ന് കൂടുതൽ കരഞ്ഞു...
നല്ലതു പോലെ...
ഉമിനീര് പറ്റിയ അൻവറിന്റെ വിരലുകൾ എന്റെ മലധ്വരത്തിൽ പതിക്കുന്നത് എന്റെ പിടിഎ ആളി കത്തിച്ചു....അത് വല്ലാത്ത വേദനയാണ് എനിക്ക് നൽകിയത്. .
"അൻവർ. ..
അൻവർ.
പ്ലീസ്..
പപ്ലീസ്..."
വിറവലാർന്ന ശബ്ദത്തിൽ ഞാൻ അന്വറിനോട് അപേക്ഷിച്ചു കരഞ്ഞു...മലധ്വരത്തിൽ വിരൽ കയറി ഇറങ്ങിയപ്പോൾ ഇതുവരെ ഇല്ലായിരുന്നു വേദനയായിരുന്നു അനുഭവപ്പെട്ടത്...
ഞാൻ കുറെ നേരം കരഞ്ഞു...
അവസാനം അത് എന്നെ ഒരു പ്രാന്തിന്റ് അവസ്ഥയിൽ എത്തിച്ചു..
എന്റെ സർവ്വ ശക്തിയുമുപയോഗിച്ചു ഞാൻ അന്വറിനെ പിന്നിലൊട്ടു തള്ളി..
എന്റെ ഭാഗ്യം അൻവർ പിറകിലോട്ടു മറിഞ്ഞു...
ദേഷ്യത്തിൽ ഞാൻ അൻവറിന്റെ മുഖത്തേക്കു ആഞ്ഞു അടിച്ചു...
അൻവർ ആ അടിയിൽ പതറി.. ഞൻ എന്റെ വസ്ത്രം നേരെ ആക്കി ...
അപ്പോൾ അൻവർ നിലത്തു ഒരു പ്രാന്തൻ പോലെ താഴേക്കു നോക്കി തന്നെ ഇരുന്നു..
"തന്നെ ഞാൻ വിശ്വസിച്ചു...
സ്നേഹിച്ചു..
പക്ഷെ താൻ എന്നെ ചതിച്ചു ...."
നല്ലതു പോലെ ആട്ടിയത്തിന് ശേഷമാണു ഞാൻ അവിടെ നിന്ന് ഇറങ്ങിയത്...
അൻവർ അപ്പോൾ പൊട്ടി കരയുന്നുണ്ടായി...
ഞാൻ തിരിഞ്ഞു പോലും നോക്കാതെ അവിടെ നിന്നും പോയി...
എന്റെ കണ്ണുകളിൽ ദേഷ്യവും അതുപോലെ സങ്കടവും മാത്രമാണ് ഉദിച്ചു നിന്നതു...
വീട്ടിലെത്തിയ ഞാൻ മുറിയിൽ കയറി വാതിലടച്ചു കട്ടിലിൽ കിടന്നു കരയുവാൻ തുടങ്ങി...
മനുവേട്ടനോട് ഞാൻ ഇത് എങ്ങനെ പറയും...
ഈശ്വര.........
എന്റെ ശരീരം ആകെ തളർന്നു...
ഫോണിൽ ബെൽ അടിക്കുന്നുണ്ടായി...അന്വറിന്റെയും അതുലോലെ തന്നെ മനുവേട്ടന്റെയും..
ഞാൻ അത് ശ്രദ്ധിച്ചതെ ഇല്ല..
ഭക്ഷണം പോലും കഴിക്കാതെ ഞാൻ കരഞ്ഞു കരഞ്ഞു തളർന്നു...
വീട്ടുകാരോട് ഒരു അക്ഷരം പോലും പറഞ്ഞില്ല...
ക്ലാസ്സിലുണ്ടായ വഴക്കു .അവർ അങ്ങനെയാണ് അതിനെ കണ്ടത്..
കരഞ്ഞു തളർന്നു ഞാൻ ഉറങ്ങി പോയത് പോലും ഞാൻ അറിഞ്ഞില്ല...
പിറ്റേദിവസം ഞാൻ ശരീരം വയ്യ എന്ന് നുണ പറഞ്ഞു ക്ലാസ്സിൽ പോയില്ല..
മനസ്സിനാണ് വയ്യാത്തതെന്നു എനിക്ക് മാത്രമേ അറിയാൻ പാടുള്ളു...
ആരുടേയും കോളുകൾ വരാതിരിക്കുവാൻ ഞാൻ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കി വച്ചു..
മുഴുവൻ ദിവസവും കിടന്നു ഉറങ്ങുക മാത്രമാണ് ചെയ്തത്...
മനസ്സ് ഒരിടത്തു ഉറച്ചു നിൽകാഞ്ഞത് കൊണ്ട് ഞാൻ സന്ധ്യ ആകുന്നതിനു മുമ്പ് തന്നെ അമ്പലത്തിലേക്ക് പോയി..
അവിടെ കുറെ നേരം ഒന്നും മിണ്ടാതെ ഇരുന്നു...
ഭഗവാൻ എന്നോട് പറയുന്നത് പോലെയാണ് എനിക്ക് തോന്നിയത്..
"നീ മനുവിനോട് എല്ലാം പറയു...അവനു നിന്നെ മനസിലാകും...
അൻവർ അപ്പോളത്തെ അവസ്ഥയിൽ ചെയ്തു പോയ തെറ്റാണു..അവനോടും നീ ക്ഷമിക്കുക....
അതികം വയ്‌ക്കേണ്ട...എത്രയും പെട്ടെന്ന് മനുവിനോട് തുറന്നു സംസാരിക്കുക....."
എവിടന്നോ എന്റെ മനസ്സിൽ വന്നു പതിഞ്ഞ വാക്കുകളായിരുന്നു അത്...
ആ വാക്കുകൾ എനിക്ക് ചെറിയ ധൈര്യം നൽകി..
അന്നത്തെ ദിവസം എന്റെ സങ്കടവും കരച്ചിലും സാക്ഷ്യം വഹിച്ചത് കിച്ചു മാത്രമായിരുന്നു...
അവന്റെ സ്നേഹ പ്രകടനങ്ങൾ എന്റെ സങ്കടങ്ങൾ മാറ്റിയില്ലെങ്കിലും എവുടയോ ചെറിയ മധുരിപ്പു നൽകിയിരുന്നു...
അവനെയും കെട്ടിപ്പിച്ചാണ് ഞാൻ അന്ന് കിടന്നുറങ്ങിയത്....
ആദ്യ ഉറക്കത്തിനു ശേഷം ഒരു പതിനൊന്നു പതിനൊന്നര മണിയൊക്കെ ആയപ്പോൾ ഞാൻ മനുവേട്ടനെ വിളിച്ചു...
"ഏട്ടാ....
എനിക്ക് നാളെ ചേട്ടനോട് കുറച്ചു സംസാരിക്കണം..
നാളെ ഒന്ന് ലീവ് എടുക്കാൻ പറ്റുമോ????
ഞാൻ വീട്ടിലേക്കു വന്നോളം...."
അരണ്ട ശബ്ദത്തിൽ വിറവൽ മാറാതെ ഗൗരവത്തോടെയാണ് ഞാൻ സംസാരിച്ചത്..
"എന്ത് പറ്റി എന്റെ ചെക്കന്...
നീ പറഞ്ഞാൽ പിന്നെ ഈ മനുവേട്ടൻ കേള്കാതിരിക്കുമോ...
നീ എന്റെ മുത്ത് അല്ലെടാ ...."
ആ വാക്കുകൾ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി...
എന്റെ കരച്ചിൽ പുറത്തു വരുന്നതിനു മുമ്പേ ഞാൻ മൊബൈൽ കട്ട് ആകിയിരുന്നു...
പിന്നീട് ഞാൻ ഉറങ്ങിയില്ല...
കണ്ണ് അടഞ്ഞു പോകുന്നുണ്ടായി .
പക്ഷെ നാളത്തെ അവസ്ഥ മുന്നിൽ കണ്ടു എന്റെ ഉറക്കം പോലും ഭയന്ന് പോയിട്ടുണ്ടാകാം.....
പിറ്റേദിവസവും ഞാൻ ക്ലാസ്സിൽ പോയില്ല....
രാവിലെ എഴുന്നേറ്റപ്പോൾ എന്റെ മുഖം വല്ലാതെ വീർത്തു വിളറി ഇരിക്കുകയായിരുന്നു....ആകെ ഒരു ലക്ഷണംകെട്ട കോലം...
ഞാൻ മനുവേട്ടനെ വീട്ടിലേക്കു പോയി...
മനുവേട്ടൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു...
എങ്ങനെ പറയണം എന്ന് അറിയില്ലായിരുന്നു...പക്ഷെ ഞാൻ എവിടന്നു എന്നറിയാതെ ധൈര്യം സംഭരിച്ചു നടന്നതെല്ലാം വള്ളി പുള്ളി തെറ്റാതെ മനുവേട്ടനോട് പറഞ്ഞു..
കേട്ട് നിന്ന മനുവേട്ടന്റെ കണ്ണുകൾ ചുമപ്പ് കയറി വല്ലാതെ ആയി..
മനുവേട്ടൻ എന്റെ മുഖത്തു നോക്കാതെ താഴേക്കു തന്നെ നോക്കി നിന്ന്...
ആ കാണുകളിൽ കണ്ണുനീർ നിറയുന്നുണ്ടായി...
എന്റെ നെഞ്ച് താളമില്ലാതെ ഇടിക്കുവാൻ തുടങ്ങി...
എന്റെ ശരീരം ആകെ തളർന്നു...
ആ സമയത്തു താഴേക്കു വീണു പോകുമോ എന്ന് മാത്രമാണ് എനിക്ക് തോന്നിയത്....
(തുടരും.....)
രാക്ഷസനെ ചുംബിച്ച പ്രണയം (31)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ശബ്ദം ഉയർത്തി അലറി കൊണ്ട് മനുവേട്ടൻ എന്റെ മുഖത്തു നോക്കി വലിഞ്ഞു അടിച്ചു..
ആ അടിയിൽ ഞാൻ താഴെ വീണു..മനുവേട്ടനെ ബലിഷ്ടമായ കര്ങ്ങളുടെ ചൂട് എന്റെ ദേഹത്ത് ആദ്യമായിട്ടാണ് വീഴുന്നത്..മുഖം പൊള്ളി പോയത് പോലെയാണ് എനിക്ക് അപ്പോൾ തോന്നിയത്...
അന്നേരം തന്നെ ഞാൻ കരച്ചിൽ തുടങ്ങിയിരുന്നു...
മനുവേട്ടന്റെ മുഖത്തു നോക്കാനുള്ള ധൈര്യവും ശക്തിയും എനിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല...
"നിന്നോട് ഞാൻ ആദ്യമേ പറഞ്ഞതായിരുന്നു....
ഈ ബന്ധം വേണ്ട എന്ന്...
എന്നിട്ടും നീ....
നിനക്ക് വേണ്ടി ഞാൻ എന്റെ പ്രയാസങ്ങൾ എല്ലാം മറന്നു അവന്റെ കൂടെ നിന്നെ എപ്പോളും പറഞ്ഞയച്ചു...
എന്നിട്ട് ഇപ്പൊ എന്തായി....
അവന്റെ കൂടെ കിടക്കേണ്ടി വന്നില്ലേ....സുഖിച്ചോ നിനക്ക്.???
ഹ..??? "
മനുവേട്ടന്റെ കട്ടിയെറിയ ദേഷ്യം കലർന്ന ആ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു.
ക്ഷമ ചോദിക്കാൻ പോലും എന്റെ നാവ് ഉതിരുന്നുണ്ടായിരുന്നില്ല...
എങ്കിലും ഞാൻ ചേട്ടനോട് എഴുനേറ്റു നിന്ന് ക്ഷമ ചോദിച്ചു...
അത് ചേട്ടനെ കൂടുതൽ ദേഷ്യത്തിലേക്കാനു എത്തിച്ചത്.
വീണ്ടും എന്നെ വലിഞ്ഞടിച്ചു... ആ അടിയിൽ ഞാൻ പാതി തളർന്നു...
എന്റെ കണ്ണുനീർ മനുവേട്ടന്റെ കാലിൽ വീഴുംവിധം ഞാൻ എങ്ങി കരഞ്ഞു..
എന്നോടുള്ള വെറുപ്പാണോ അല്ലെങ്കിൽ അന്വറിനോടുള്ള ദേഷ്യമാണോ എന്നറിയില്ല..എന്റെ മുടിയിൽ കുത്തിന് പിടിച്ചു എഴുന്നേൽപ്പിച്ചു മുറിയിലെ കാട്ടിലിലേക് വലിച്ചെറിഞ്ഞു...
മനുവേട്ടൻ നഗ്നനായി...
എന്നെയും നഗ്നനാക്കി...
ഒരു തരം പ്രാന്തനെ പോലെയാണ് പെരുമാറിയത്...
എന്നെ ആദ്യമായിട്ടാണ് മനുവേട്ടൻ പ്രണയം തൊട്ടു തീണ്ടാത്ത ലയിപ്പിക്കാൻ ശ്രമിച്ചത്..അന്നത്തെ വേഴ്ച എനിക്ക് യാതൊരു രതി സുഖവും നൽകിയില്ല...
കുറെ വേദനകൾ മാത്രമായിരുന്നു നൽകിയത്..
വളരെ മൃഗീയമായാണ് എന്നെ അന്ന് ലയിപ്പിച്ചതു..പുറമെയുള്ള വേദനയും മനസ്സിന്റെ വേദനയും എന്നെ പകുതി കൊന്നിരുന്നു...
ചോര പൊടിയുന്ന പോലെ വരെ എനിക്ക് തോന്നി..
മനുവേട്ടൻ എന്നോട് അത്രയും ദേഷ്യമാണ് തീർത്തത്...
വേഴ്ചാ വേളയിലും മനുവേട്ടൻ ദേഷ്യത്തിൽ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായി....
രതിമൂർച്ചയുടെ അവസാനം മനുവേട്ടന്റെ കണ്ണുകൾ കളങ്ങിയിരുന്നു...
മനുവേട്ടനും അറിയാതെ കരഞ്ഞു....
പിന്നെ എന്നോട് ഒരു അക്ഷരം പോലും മിണ്ടിയില്ല...
എന്നെ വീട്ടിൽ കൊണ്ട് പോയി ആക്കി മനുവേട്ടൻ തിരിഞ്ഞു ഒരു വാക് പോലും മിണ്ടാതെ പോയി...
ശരീരം ആശകലം വേദനയായിരുന്നു...കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ പറ്റാത്ത അത്രയും വേദന..
മനുവേട്ടനും അതോടൊപ്പം അന്വറിന്റെയും മൃഗീയത ഏറ്റുവാങ്ങി എന്റെ ശരീരം സ്വയം തളർന്നിരുക്കുന്നു..
ഞൻ പിറ്റേ ദിവസവും ക്ലാസ്സിൽ പോയില്ല...
എന്റെ വല്ലായ്മ കണ്ടു എന്നെ വീട്ടിൽ നിന്നും ഹോസ്പിറ്റലിൽ കൊണ്ട് പോയി...
നടുവിനും കയ്ക്കും ഉള്ക്കു പറ്റിയിട്ടുണ്ട്...
ഒരാഴ്ച ഓയിൽമെന്റ് പുരട്ടി വിശ്രമിച്ചാൽ മാറാവുന്നതെ ഉള്ളു...
എവിടേയോ മറിഞ്ഞു വീണാതാ എന്ന് ഡോക്ടർ അമ്മയെ പറഞ്ഞു സമാധാനിപ്പിച്ചു...
മൂന്നു ദിവസം മൗനം എന്താന്നെന്നു ഞാൻ വല്ലാതെ മനസിലാക്കി...
ക്ലാസ്സിൽ പോകാത്തത് കൊണ്ട് കൂട്ടുകാരുടെ ഫോൺ വിളി ശല്യം കൂടുതൽ ആയിരുന്നു...
അത് കൊണ്ട് ഫോൺ ഞാൻ പരമാവധി ഉപയോഗിക്കാരില്ലയിരുന്നു...
ആദ്യത്തെ ഒരു ദിവസം മനുവേട്ടൻ എന്നെ തിരിഞ്ഞു നോക്കിയില്ലെങ്കിലും അതിനു ശേഷം കുറെ സന്ദേശങ്ങളും കോളുകളും ഉണ്ടായിരുന്നു..
എന്റെ ധൈര്യമില്ലായ്മ അവയെ തടഞ്ഞു വച്ചു..
എനിക്ക് ഏറ്റവും വിഷമമായ കാര്യം മറ്റൊന്നായിരുന്നു...
മനുവേട്ടന്റെ പിറന്നാൾ..വിശ്രമ ദിവസങ്ങൾ ആയതു കൊണ്ട് എന്നെ വീട്ടിൽ നിന്നും പുറത്തേക്കു ഇറക്കിയിരുന്നില്ല..
പക്ഷെ മനുവേട്ടന് വേണ്ടി ഓൺലൈൻ ബുക്കിംഗ് വഴി ഒരു ജോഡി വസ്ത്രവും ഒരു വാച്ചും ഒരു കൂളിംഗ് ഗ്ലാസും ഞാൻ ഓർഡർ ചെയ്തിട്ടുണ്ടായി...
മനുവേട്ടന്റെ വിലാസത്തിൽ ആയിരുന്നു വച്ചതു..അത് കൊണ്ട് കൃത്യ സമയത്തു വീട്ടിൽ എത്തുമെന്ന് ഉറപ്പായിരുന്നു..
പക്ഷെ എന്റെ ആഗ്രഹങ്ങൾ മറ്റു ചിലതായിരുന്നു..
അതെല്ലാം തകിടം മറിഞ്ഞു..
പിറന്നാൾ ദിവസം ഞാൻ വാങ്ങിയ വസ്ത്രവും വാച്ചും ധരിച്ചു മനുവേട്ടൻ വീട്ടിൽ വന്നായിരുന്ന....
നേരെ എന്റെ മുറിയിലേക്കാണു വന്നത്..
ചേട്ടനെ കണ്ടതും ഞാൻ എഴുനേറ്റു ഇരുന്നു..
എന്റെ അരുകിൽ വന്നു ചേട്ടനും ഇരുന്നു..
ചിരിച്ചു കൊണ്ടാണ് ഞാൻ സംസാരിച്ചത്..
"അല്ലേലും എനിക്കറിയാമായിരുന്നു..ഞൻ വാങ്ങിയ വസ്ത്രങ്ങൾ എപ്പോളും ചേട്ടന് നല്ല മാച്ച് ആയിരിക്കും..
പിന്നെ കയ്യിൽ ഈ വാച്ചും നന്നായി ചേരുന്നുണ്ട്..
എല്ലാം എന്റെ സെലക്ഷൻ ന്റെ ഗുണം....
ഹ്ഹഹ്ഹ....."
ചേട്ടൻ എന്റെ കയ്യിൽ പിടിച്ചു കാരയുവാൻ തുടങ്ങി....
ആ കണ്ണുനീരിൽ മാപ്പപേക്ഷയുടെയും കുറ്റബോധത്തിന്റെയും സങ്കടത്തിന്റെയും ഉപ്പുരസം കലർന്നിരുന്നു...
ഒരു പകർച്ച വ്യാധി എന്നപോലെ ആ കണ്ണുനീർ എന്നിലേക്കും പകർന്നു...
പക്ഷെ ചേട്ടനെ വീണ്ടും വിഷമിപ്പിക്കാതിരിക്കാൻ ഞാൻ ആ കണ്ണുനീർ തുള്ളികളെ നിമിഷം കൊണ്ട് വധിച്ചു..
"അയേ...നാണം ഉണ്ടോ...ബര്ത്ഡേകാരന്..
വയസ്സ് എത്ര ആയി എന്നാ വിചാരം...ഹഹഹ..."
കരച്ചിലിന്റെ എങ്ങൽ താളത്തോടെ ചേട്ടൻ സംസാരിച്ചു...
"മുത്തേ...യാം സോറി ഡാ..
സോറി...."
മനുവേട്ടനെ വായ ഞാൻ അപ്പോളേക്കും പൊതിയിരുന്നു....
"കിസ്സ് മി........"
അതും പറഞ്ഞു ഞാൻ കണ്ണുകളടച്ചു...
പ്രണയം തുടിക്കുന്ന ആഴത്തിലെ ഒരു ചുംബനമായിരുന്നു പിന്നീട് ഉണ്ടായതു....
ആ ചുംബനത്തിൽ അലിഞ്ഞു തീരാനുള്ള ദേഷ്യവും സങ്കടവുമെ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നുള്ളു....
അന്നത്തെ കൂട്ടിമുട്ടലും സംസാരങ്ങളും ചിരിയും കളികളും ഞങ്ങളെ പഴയ അരുണും മനുവുമായി മാറ്റി...
വീട്ടിൽ നിന്നും ഇറങ്ങാനായപ്പോൾ മനുവേട്ടൻ എന്നോട് പറഞ്ഞ വാക്കുകൾ ഇന്നും എനിക്ക് ഒരു ചോദ്യചിന്ഹമാണ്...
"അൻവർ ഒരു പാവം പയ്യനാണ്...
അന്നത്തെ ഒരു പ്രാന്ത് പിടിച്ച അവസ്ഥയിലാണ് അവൻ നിന്നോട് അങ്ങനെ ഒക്കെ പെരുമാറിയത്..
നിന്നോടുള്ള അടുപ്പകൂടുതലും അന്നത്തെ അന്തരീക്ഷവുമാണ് അവനെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്....
(മൗനം....)
അവൻ നിന്നെ ഇനി കാണാൻ ശ്രമിക്കില്ല...
ഫോൺ ചെയ്യുവാനോ ഒന്നിനും ശ്രമിക്കില്ല....
മോഹിതിനെ പോലെ അവനും നമ്മുടെ ബന്ധം അറിയാം.....
നീയും അതുപോലെ പെരുമാറിയാൽ മതി...."
മനുവേട്ടനെ ആ വാക്കുകളിൽ പല വികാരങ്ങളും ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു....
"ഏട്ടൻ അന്വറിനെ കണ്ടോ???
സംസാരിച്ചോ??
അയാളെ ഉപദ്രവിച്ചോ?????"
എന്റെ വാക്കുകൾക്കുള്ള മറുപടി അല്ല ചേട്ടൻ നൽകിയത്...
പക്ഷെ ഉപദ്രവിച്ചിട്ടില്ല എന്നാ ഉറപ്പു ചേട്ടന്റെ വാക്കുകളിൽ പ്രതിഫലിച്ചിട്ടുണ്ടായിരുന്നു...
"അവന്റെ പൂച്ചക്കണ്ണുകൾ ഇനി നമ്മൾ രണ്ടാളും കാരണം നനയാൻ പാടില്ല...
അങ്ങനെ ഉണ്ടായാൽ അത് നമ്മുടെ ജീവ്തത്തിൽ ഒരു ശാപം ആയി മാറിയേക്കാം....."
അത്രയും പറഞ്ഞു മനുവേട്ടൻ ഇറങ്ങുമ്പോൾ എന്റെ മനസ്സിൽ കുറെ ചോദ്യങ്ങൾ ഓടി കളിച്ചു...
പക്ഷെ ആ ചോദ്യങ്ങളെ ഞാൻ കൂട്ടിലിട്ടു ഒളിപ്പിച്ചു...
ഇനി ആരും അവയെ കാണാത്ത രീതിയിൽ....
ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷം സ്കൂളിൽ പോയപ്പോൾ നൂറായിരം വിശേഷങ്ങൾ പറയാൻ ഉണ്ടായിരുന്നു..
അതിനിടെ കുറെ പേരുടെ പുകഴ്ത്തലും അതുലോലെ കളിയാക്കലും.
"വീട്ടിനു പുറത്തിറങ്ങാതെ നീ അങ്ങ് വെളുത്തു തുടുത്തു......"
"ഫുൾ ടൈം തീറ്റ ആയിരുന്നു അല്ലെ...?
നന്നായി വണ്ണം വച്ചിട്ടുണ്ട്.."
അങ്ങനെ ഏറെ കുറെ വാചകങ്ങൾ കേൾക്കേണ്ടി വന്നു....
എനിക്കും മനുവേട്ടനും ഒരുപോലെ ഇഷ്ടമുള്ള മഴ കാലമായിരുന്നു അത്..മിക്ക ദിവസങ്ങളിലും വെറുതെ മഴ നനയുവാൻ വേണ്ടി മാത്രം ഞങ്ങൾ ബൈക്ക് എടുത്തു കറങ്ങാൻ പോകുമായിരുന്നു ...
ആരുമില്ലാത്ത വഴികളിൽ വണ്ടി നിർത്തി ചുടു ചുംബനം നൽകുമ്പോൾ കിട്ടുന്ന സുഖം അത് വേറെ തന്നെ ആയിരുന്നു...
ഞങ്ങളെ ജീവിതത്തിൽ ഏറെ ആസ്വദിച്ചിരുന്നു നിമിഷങ്ങൾ ആയിരുന്നു അതൊക്കെ....
അൻവർ എന്ന എന്റെ ജീവിതത്തിലെ കഥാപാത്രം പിന്നെ ഞങ്ങളുടവ ജീവിതത്തിൽ ഉണ്ടായിട്ടില്ല...
ശനിയും ഞായറും ഞാൻ എൻട്രൻസ് കോച്ചിങ്ങു് പോകുമ്പോൾ ദൂരെ നിന്ന് കാണാം എന്ന് വിചാരിക്കുമായിരുന്നു..പക്ഷെ അത് നടന്നിരുന്നില്ല...
അന്വറിനെ ഞാൻ കുറെ നാളുകളായി കാണാതെയായി...
എന്റെ മൊബൈൽ ഫോണിലുള്ള ഞങ്ങളുടെ ചിത്രങ്ങളും പുള്ളി എനിക്ക് വാങ്ങി തന്ന സമ്മാനങ്ങളും മാത്രം ഓര്മകളായി അവസാനിച്ചു...
അങ്ങനെ ഇരിക്കുമ്പോളാണ് പ്ലസ് വൺ പരീക്ഷ ഫലം വന്നത്...
അഞ്ചു എ പ്ലസ്..ഒരു എ..
ഫിസിക്സ് പരീക്ഷയ്ക്കു എ കിട്ടുകയുള്ളൂ എന്നാ കാര്യം ഉറപ്പായിരുന്നു..
പക്ഷെ മൊത്തം ശതമാനം 95.6% ആയിരുന്നു..
എല്ല വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാർത്ഥികൾക്ക് പോലും അത്രയും ഉണ്ടായിരുന്നില്ല.... എല്ലാവരും എന്നെ അഭിനന്ദിച്ചു... പ്ലസ് ടു ഫുൾ എ പ്ലസ് പ്രതീക്ഷിക്കുന്നവരുടെ കൂട്ടത്തിൽ എന്റെ പേരും ഉണ്ടായിരുന്നു..
മനുവേട്ടനെ വക ഒരു പ്യൂമ ഷൂസ് ആണ് എനിക്ക് സമ്മാനമായി ലഭിച്ചത്..
എബിടെ ചേട്ടന്റെ വക ഒരു കാശിയോ സയന്റിഫിക് കാൽക്കുലേറ്റർ..
കിച്ചൂട്ടൻ പണ്ടത്തെക്കളും വലുതായി....
പക്ഷെ കുസൃതിയും സ്നേഹവും അതുപോലെ തന്നെ ആയിരുന്നു..
ഭംഗി ഒട്ടും കുറഞ്ഞിട്ടില്ല..അവൻ കൂടുതൽ സുന്ദരനായ..
വരുന്നവരും പോകുന്നവരും അവനെ കണ്ണ് വയ്ക്കുമായിരുന്നു..
മനുവേട്ടന്റ് സമ്മാനങ്ങൾ എന്നും എന്നെ സന്തോഷിപ്പിച്ചിട്ടെ ഉള്ളു...
അതിനു ഏറ്റവും വലിയ ഉദാഹരണം അവനും എന്റെ ഉറ്റ സുഹൃത്തുമായ ഗിത്താര് ഉം ആയിരുന്നു.....
മനുവേട്ടനും വീട്ടുകാരും കിച്ചൂട്ടനും കൂട്ടുകാരും ഗിത്താര് ക്ലാസും ഒക്കെയായി എന്റെ ജീവ്തം ആഹ്ലാദപൂര്ണമായി മുന്നോട്ടു നീങ്ങി..........
(തുടരും........)
രാക്ഷസനെ ചുംബിച്ച പ്രണയം (32)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
"ഡാ...നീ താഴെ നോട്ടീസ് ബോർഡ് നോക്കിക്കേ..റിസൾട്ട് വന്നിട്ടുണ്ടാകും..."
എല്ലാവരും വളരെ ആകാംക്ഷയോടെ കാത്തിരുന്ന സയൻസ് എക്സിബിഷൻ സംസ്ഥാന തല മത്സരത്തിന്റെ ഫലം പ്രഘ്യാപിക്കാൻ സമയം അടുത്തിരുന്നു..
സയൻസ് എക്സിബിഷൻ വർക്കിംഗ് മോഡൽ മത്സരത്തിൽ സ്കൂളിനു വേണ്ടി മത്സരിച്ചത് ഞാനും ക്ലാസ്സിലെ മൃദുല ആയിരുന്നു.
"കഞ്ഞിവെള്ളം കൊണ്ട് കാർ ഓടിക്കുന്ന" മോഡൽ ആയിരുന്നു ഞങ്ങളുടെ പ്രൊജക്റ്റ്.
സബ്ജില്ലാത്തലത്തിലും ജില്ലാത്തലത്തിലും ഒന്നാം സ്ഥാനം ലഭിച്ച എന്റെ പ്രൊജക്റ്റ് ആണ് സംസ്ഥാന തലത്തിൽ മത്സരിക്കാൻ തിരഞ്ഞെടുത്തത്...
മത്സരം ഞാൻ ഏറെ കാത്തിരുന്ന കോഴിക്കോട് ജില്ലയിൽ ആയിരുന്നു..കോഴിക്കോട് പോകണം എന്ന് എനിക്ക് വലിയ ആഗ്രഹം ആയിരുന്നു..
മൊഞ്ചന്മാരുടെയും മൊഞ്ചത്തികളുടെയും നാട്...
ബിരിയാണിയുടെയും ഹലുവയുടെയും നാട്..
മാനാഞ്ചിറ സ്‌ക്വയരും മിട്ടായി തെരുവും ഉള്ള നാട്....
ഐസ് വരതിയും കുലുക്കി സർബത്തും ഉള്ള നാട്...
മത്സരം ജയിച്ചതിനെക്കാളും ഞാൻ സന്തോഷിച്ചത് കോഴിക്കോട് പോകാനുള്ള ആകാംക്ഷയിൽ ആയിരുന്നു....
അങ്ങനെ സ്കൂളിൽ നിന്ന് ഞാനും മൃദുലയുടെ എന്റെ കൂടെ എന്റെ ചേട്ടനും മൃദുലയുടെ വീട്ടുകാരും
പിന്നെ തോപ്പുംപടി സെയിന്റ് സെബാസ്റ്റിൻസിലെ നാല് കുട്ടികളും ഉണ്ടായിരുന്നു..അവർ മറ്റേതോ ഇനത്തിൽ പങ്കെടുക്കാൻ വരുന്നവർ ആയിരുന്നു..
മനുവേട്ടന് ഹോസ്പിറ്റലിൽ തിരക്ക് ആയതു കൊണ്ടാണ് വരാൻ പറ്റാതീരുന്നത്.
കോഴിക്കോട് മീഞ്ചന്ത ഹയർ സെക്കന്ററി സ്കൂളിൽ ആയിരുന്നു ഞങ്ങളുടെ പരുപാടി..
തലേ ദിവസം ട്രെയിനിന് പോയി അവിടെ അടുത്തൊരു ലോഡ്ജിൽ തങ്ങിയാണ് ഞങ്ങൾ പിറ്റേ ദിവസം മത്സരത്തിന് പോയത്...
എന്റെ ചേട്ടൻ കൂടെ ഉണ്ടായിരുന്നത് കൊണ്ട് മനുവേട്ടനോട് ഒന്ന് മര്യാദയ്ക്ക് സംസാരിക്കാൻ പോലും സാധിച്ചില്ലയിരുന്നു...
സന്ദേശങ്ങൾ അയച്ചയിരുന്നു ഞങ്ങൾ വിശേഷങ്ങൾ പങ്കു വച്ചതു...
പിറ്റേദിവസം നിറഞ്ഞ ആരാവത്തോടെ ആയിരുന്നു മത്സര ഇനങ്ങൾ നടന്നത്.
അമൃത ന്യൂസ്, ഏഷ്യാനെറ്റ്, ജീവൻ ടി വി ,പിന്നെ കുറെ പ്രാദേശിക ചാനൽകാരും ഞങ്ങളെ ഒപ്പിയെടുക്കുവാൻ അവിടെ ഉണ്ടായിരുന്നു...
വീട്ടിൽ അമ്മയെയും അച്ഛനെയും പിന്നെ സുഹൃത്തുക്കളെയും മനുവേട്ടനോടും ടി വി വയ്ക്കുവാൻ പറഞ്ഞിരുന്നു...
ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ടി വി യിൽ പ്രത്യക്ഷപ്പെടുന്നത്.
വളരെ അഭിമാനപൂര്ണമായ നിമിഷം ആയിരുന്നു അത്.എന്നിലെ അപ്പോൾ ഉത്ഭവിച്ച ധൈര്യവും ഉന്മേഷവും പ്രൊജക്റ്റ് അവതരണത്തിന് വളരെ മികവ് കൂട്ടി.
റിസൾട്ട് വരുമ്പോൾ എ ഗ്രേഡ് എങ്കിലും കിട്ടും എന്ന് ഞാൻ ഉറപ്പിച്ചതായിരുന്നു..വളരെ സന്തോഷകരമായ നിമിഷങ്ങളായിരുന്നു അത്..പ്രായചയം ഇല്ലാത്തവരിൽ നിന്നുമുള്ള പ്രശംസകൾ
.കുറെ പുതിയ പരിചയപെടലുകൾ.
എന്നെ കൗതുക്കത്തോടെയും കാമത്തോടെയും നോക്കിനിന്ന കുറെ കണ്ണുകൾ.
എറണാകുളത്തു നിന്നും വന്ന മൊഞ്ചൻ.അങ്ങനെ കുറെ പുകഴ്തലുകൾ..എല്ലാം എനിക്ക് ഏറെ സന്തോഷം നൽകിയ നിമിഷങ്ങൾ ആയിരുന്നു...
റിസൾട്ട് വന്നപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു.
ഞങ്ങൾക്ക് സംസ്ഥാന തലത്തിൽ 2ആം സ്ഥാനവും എ ഗ്രേഡും.30 മാർക്ക് ഗ്രേസ് കിട്ടുന്നതിലും എനിക്ക് ലഭിച്ച പ്രശംസകളും മറ്റുമായിരുന്നു എന്നെ സന്തോഷത്തിന്റെ മുനയിൽ എത്തിച്ചു നിർത്തിയത്.
നാട്ടിൽ നിന്നും എല്ലാവരും വിളിച്ചു സന്തോഷം അറിയിച്ചു.
മത്സരങ്ങൾ അവസാനിച്ച ശേഷം ഞങ്ങൾ ചെറിയ ഒരു ഷോപ്പിംഗ് പോയി..
മിട്ടായി തെരുവിൽ നിന്നും നല്ല കോഴിക്കോടൻ ഹലുവ.വിലക്കുറവിൽ ലഭിക്കുന്ന കുറെ ആവശ്യ വസ്തുക്കൾ..അങ്ങനെ കുറെ സാധങ്ങൾ വാങ്ങി..
രാത്രി മാവേലി എക്സ്പ്രസ്സ്നാണ് ഞങ്ങൾ തിരികെ എറണാകുളത്തു പോയത്..
എന്നെ.അതിശയിപ്പിക്കുന്ന രീതിയിൽ റെയിൽവേ സ്റ്റേഷനിൽ ഞങ്ങളെയും കാത്തു മനുവേട്ടന് നിൽക്കുന്നുണ്ടായിരുന്നു..
അതും അതിരാവിലെ രണ്ടു മണിക്ക്..
എനിക്ക് ഏറ്റവും സന്തോഷം നൽകിയതും എന്റെ ചേട്ടന് ഏറ്റവും ദേഷ്യം നല്കിയതുമായ കാര്യം...
"നീ എന്തിനാ വെറുതെ ഉറക്കം ഉളച്ചത്.??
എത്തിയിട്ട് വിളിച്ചാൽ അച്ഛൻ വന്നോളം എന്ന് പറഞ്ഞതാണ്....."
ചേട്ടന്റെ ആ ചോദ്യത്തിൽ ഒരു തരാം വെറുപ്പ് കലങ്ങിയിരുന്നു.
ഗോപി ചേട്ടന്റെ വണ്ടിയും അവിടെ ഉണ്ടായിരുന്നു..
ഞനും മനുവേട്ടനും ബുള്ളെറ്റിലും എന്റെ ചേട്ടൻ ഗോപിയേട്ടന്റെ വണ്ടിയിലുമാണ് വീട്ടിലേക്ക് പോയത്..
ഒരു ചുംബനം പോലും നൽകുവാൻ സാധിച്ചില്ല..ഇത്രയും നേരം എനിക്ക് വേണ്ടി ഉറക്കം നശിപ്പിച്ചു റെയിൽവേ സ്റ്റേഷനിൽ കാത്തു നിന്ന മനുവേട്ടന് ഞാൻ വെറും പുഞ്ചിരി മാത്രം നൽകിയാണ് വീട്ടിലേക്ക് പറഞ്ഞു അയച്ചത്..
|നാളെ ജോലിക്ക് പോകണ്ട..എനിക്ക് ഇയാളോട് കുറെ സംസാരിക്കാനും കുറെ പങ്കുവയ്ക്കാനും ഉണ്ട്..
ഗുഡ് നൈറ്റ്..|
എന്നൊരു സന്ദേശം അയച്ചാണ് ഞാൻ നിദ്രയിലേക്ക് ആണ്ടത്...
കിടക്കുന്നതിനു മുമ്പ് ഫേസ്ബുക്കിൽ കേറിയപ്പോൾ അഭിമാന പൂർണമായ കുറെ പോസ്റ്റുകൾ കണ്ടു..എനിക്ക് വേണ്ടി എന്നെ ലരാശംസറിവ്ബ് കൊണ്ട് എന്റെ കൂട്ടുകാരും അധ്യാപകരും എന്റെ ഫോട്ടോയും അഭിനന്ദനങ്ങളും ഇട്ടിരിക്കുന്നു...
ജീവിതത്തിൽ വല്ലാത്ത സന്തോഷം നൽകിയ നിമിഷങ്ങൾ ആയിരുന്നു അത്.
മനുവേട്ടന്റെ വീട്ടിലേക്ക് പോകുന്ന വഴി നാട്ടുകാരുടെ അഭിനന്ദങ്ങൾ എന്നെ ഒരു അഹങ്കാരി ആക്കിയോ എന്ന് ഒരു സംശയം ഉണ്ടായിരുന്നു..
സ്വന്തം മകൻ ഉന്നതിയിൽ എത്തുമ്പോൾ എല്ലാ അമ്മമാരും ചെയ്യുന്നതെ അമ്മയും ചെയ്തുള്ളൂ..നാട്ടുകാരോട് എല്ലാം പറഞ്ഞു..ഹഹഹ..
"ഹെലോ.
മാഷേ... ഇതാ താങ്കളുടെ പ്രിയൻ ജയിച്ചു വിജയലാളിതനായി വന്നിരിക്കുന്നു...
എന്നെ പട്ടും വളയും നൽകി ആധാരിച്ചാലും....ഹഹഹ...."
നാടകീയമായ വാക്കുകൾ കൊണ്ട് ഞാൻ മനുവേട്ടനെ കളിയാക്കി...
ഞാൻ പറഞ്ഞു തീരേണ്ട താമസം മനുവേട്ടൻ എന്നെ പിടിച്ചു മുറിയിൽ കയറ്റി വാതിലടച്ചു..
പിന്നീട് ചുംബനങ്ങളുടെ ഒരു സാഗരം തന്നെയാണ് ഞങ്ങൾ ആ നാലു ചുമരുകൾക്കുള്ളിൽ സൃഷ്ടിച്ചത്...
ചുംബനത്തിന് ഇത്രയും മധുരം ഉണ്ടെന്നു ഞാൻ അന്നാണ് അറിഞ്ഞത്.
ചുംബനത്തിന്റെ ഇടയിലുള്ള കാമലീലകൾ ഞങ്ങളെ നഗ്നരാക്കുവാൻ വലിയ താമസം എടുത്തില്ല..
നഗ്നതയ്യിൽ മുങ്ങിയ ചുംബനങ്ങൾ ഞങ്ങളെ വല്ലാതെ ഉണർത്തിയിരുന്നു..
അന്ന് വേഴ്ചകളിൽ എര്പെട്ടില്ലയിരുന്നു.
ചുംബങ്ങളും സ്നേഹപ്രകടനങ്ങളും നിറഞ്ഞതായിരുന്നു ഞങ്ങളുടെ കിടക്ക പങ്കിടൽ.
പ്രണയ രംഗങ്ങള്കിടയിൽ എന്റെ കണ്ണുകൾ മറ്റൊരിടത്തു ഉടക്ക് വീഴ്ത്തി..
അതെ..മനുവേട്ടന്റെ രഹസ്യം നിറച്ച പെട്ടി..
ചേട്ടന്റെ ഡയറിയും മറ്റു രഹസ്യങ്ങളും നിറഞ്ഞ,ഞാൻ ഇതുവരെ തുറന്നു കാണാത്ത മനുവേട്ടനെ ഏക സ്വത്തു...
ഞാൻ മനസ്സിൽ കുഴിച്ചു മൂടിയ കൗതുകമായിരുന്നു ആ നിധി.
മനുവേട്ടന്റെ നെഞ്ചിൽ തല വച്ച് കിടന്നു ഞാൻ സംസാരിച്ചു..
"അതെ...ഞാൻ ജയിച്ചിട്ടു എനിക്ക് ഗിഫ്റ് ഒന്നും വാങ്ങി തന്നില്ലലോ....
ഹ്മ്മമ്മ..."
മനുവേട്ടന് ചിരിച്ചു കൊണ്ട് മറുപടി നൽകി..
"എന്റെ മുത്തിന് എന്താ വേണ്ടത് എന്ന് പറഞ്ഞാൽ മാത്രം മതി..ബാക്കി ചേട്ടൻ ഏറ്റു.."
എന്റെ മനസ്സിൽ കണക്കു കൂട്ടിയ അതെ മറുപടിയാണ് മനുവേട്ടന് നൽകിയത്..
ഞാൻ ചേട്ടന്റെ ദേഹത്ത് നിന്നും ഇറങ്ങി പെട്ടിയുടെ അടുത്തേക്ക് നഗ്നനായി തന്നെ നീങ്ങി...
പെട്ടിയിൽ കൈ വച്ച് ഞാൻ ചേട്ടന്റെ മുഖത്തു നോക്കാതെ സംസാരിചു..
"എനിക്ക് ഒന്നും വേണ്ട...
പക്ഷെ ഈ നിധി ഒന്ന് തുറന്നു കാണണം..
ഞാൻ ആഗ്രഹിച്ചെങ്കിലും പിന്നീടു ആ ആഗ്രഹം ഉപേക്ഷിച്ചു കളയുക ആയിരുന്നു...
ഇന്ന് എന്തോ. ഈ നിധി എന്നെ ആകർഷിച്ചു..
വീണ്ടും ഇത് തുറന്നു കാണണം എന്നൊരു ആഗ്രഹം.."
എന്റെ ആഗ്രഹം കേട്ട് മുറിയിൽ ആകെ മൗനം മാത്രമായിരുന്നു...
ഒരു തരം ആരും ആഗ്രഹികാത്ത മൗനം.
പതുക്കെ ചേട്ടൻ കട്ടിലിൽ നിന്നും എഴുനേറ്റു വന്നു എന്റെ പുറകിൽ വന്നു എന്നെ കെട്ടി പിടിച്ചു കഴുത്തിൽ ചുംബിക്കാൻ തുടങ്ങി....
ആ ചുംബനത്തിനിടെ ചേട്ടൻ സംസാരിക്കുന്നുണ്ടായിരുന്നു...
"എന്റെ മുത്ത് കാണേണ്ട ഒന്നും അതിൽ ഇല്ല..
ഒന്നും...
അത് ചേട്ടന്റെ ചില ഓർമ്മകളാണ് ഇനി ഒരിക്കലും തിരിച്ചു വരാത്ത കുറെ ഓർമ്മകൾ...
നീ എന്റെ ഭൂതകാലത്തെ കുറച്ചു ചിന്തിച്ചു കാട് കയറുകയില്ല എന്ന് വാക് തന്നത് മറന്നു പോയോ??????
ഹ്മ്മമ്മ??????"
ചേട്ടന്റെ മറുപടി എന്നിൽ മൗനം മുളപ്പിച്ച..
ഞാൻ മൂളുക മാത്രം ചെയ്തു..
"അതിൽ എന്റെ ഡയറി ഉണ്ട്...
കുറെ ഓർമ്മകൾ നിറഞ്ഞ വസ്തുക്കൾ ഉണ്ട്..
കുറച്ചു ഫോട്ടോകൾ..
കുറച്ചു സമ്മാനങ്ങൾ അങ്ങനെ ചില വസ്‌തുക്കൾ മാത്രം...
നീ അറിയേണ്ട ഒന്നും ചേട്ടൻ ഇതുവരെ അതിൽ ഒളിപ്പിച്ചിട്ടില്ല...
തിരിച്ചു വരില്ല എന്ന് ഉറപ്പുള്ളവയെയാണ് അതിൽ അടക്കിയിരിക്കുന്നത്...
അത് ഒരു തരം ശ്മശാനം മാത്രമാണ്..
നിനക്കു വേണമെങ്കിൽ ചേട്ടന്റെ ഇപ്പോളത്തെ എല്ലാ ഡയറിയും എടുത്തു വായിക്കാം...
എല്ലാം നിനക്ക് മാത്രം സ്വന്തം.."
ചേട്ടന്റെ തുടർ മറുപടി എന്നിൽ കൂടുതൽ അഭ്യൂഹങ്ങൾ ഉണർത്തിയെങ്കിലും മറ്റൊന്നും ഉന്നയിക്കാൻ പറ്റാത്ത രീതിയിൽ എന്റെ വായ അടഞ്ഞു പോയിരുന്നു...
അതിനു ശേഷം ഞങ്ങൾ ബീച്ചിൽ പോയി..
ലുലു മാൾ..
സുഭാഷ് പാർക്ക് അങ്ങനെ ചിലയിടങ്ങളിൽ കറങ്ങിയിട്ടാണ് വീട്ടിലേക്ക് മടങ്ങിയത്..
അന്ന് ഉറക്കത്തിൽ പോലും എന്റെ മനസിൽ ചേട്ടന്റെ നിധി പെട്ടി ആയിരുന്നു തെളിഞ്ഞു നിന്നതു...
ഡയറി.
ചിത്രങ്ങൾ..
വസ്തുക്കൾ...
എന്തൊക്കെയാണ് അതിൽ എഴുതിയിട്ടുള്ളത്????
എന്ത് ചിത്രം ??
ആരുടെ ചിത്രം???
എന്ത് വസ്തുക്കൾ???
അവ ആര് നല്കിയവ???
എന്തികൊണ്ടു ചേട്ടൻ അവയൊക്കെ സൂക്ഷിച്ചിരിക്കുന്നു??????
തലയ്ക്കകത്തു കുറെ സംശയങ്ങൾ കയറി കൂടി....
സംശയങ്ങൾ കരിയിക്കാൻ കുറെ ശ്രമിച്ചെങ്കിലും അത് സാധിച്ചില്ല....
താത്കാലികമായി എല്ലാം നല്ലതിന് വേണ്ടി എന്ന് മനസ്സിൽ വിചാരിച്ചു ഞാൻ നിദ്രയിൽ കടക്കുമ്പോൾ താഴെ കിച്ചുവിന്റെ കരച്ചിൽ വളരെ വ്യത്യസ്തകരമായിരുന്നു....
(തുടരും.......)
രാക്ഷസനെ ചുംബിച്ച പ്രണയം (33)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ജീവിതം സന്തോഷകരമാകുമ്പോൾ ദിവസങ്ങൾ മണിക്കൂറുകളായി നീങ്ങുകയും.അതുപോലെ ദുഷ്കരമാകുമ്പോൾ വർഷങ്ങളായി ഇഴയുകയും ചെയ്യുന്നു എന്നത് ഒരു യാഥാർഥ്യമാണ്..
സന്തോഷത്തിന്റെ നിമിഷങ്ങൾ ഓടി അകന്നതു ഞാൻ അറിഞ്ഞതെ ഇല്ല..
ഞങ്ങളുടെ ജീവിതത്തിലെ മറ്റൊരു ഓണക്കാലവും കൂടെ വരവായി..കഴിഞ്ഞ ഓണം നൽകിയ കണ്ണുനീർ പിന്നീട് മധുരം പകർന്നെങ്കിലും ജീവിതത്തിലെ ഒരു കറുപ്പയിരുന്നു അത്..
ഓണപ്പരീക്ഷ , ഷോപ്പിംഗ് , പൂക്കളമൊരുക്കൽ ,എല്ലാം ഗംഭീരമായിരുന്നു..
സ്കൂളിലെ ഓണപരിപാടികൾ പൊടി പൊടിച്ചു..
കഴിഞ്ഞ വര്ഷത്തേക്കാളും ഗംഭീരമായിരുന്നു ഈ തവണ.
സ്കൂളിലെ പരിപാടികളും മത്സരങ്ങളും സദ്യയും കൂട്ടുകാറുമൊത്തുള്ള എല്ലാ നിമിഷങ്ങളും സന്തോഷപൂർവം ആസ്വദിച്ചു.
ഞങ്ങളുടെ വിദ്യാലയ ജീവിതത്തിലെ അവസാന ഓണം ആയിരിക്കും അത്.
അന്ന് മനുവേട്ടനും സ്കൂളിലേക്ക് വന്നിരുന്നു..
മനുവേട്ടനെ എന്റെ എല്ലാ കൂട്ടുകാർക്കും തന്നെ അറിയാമായിരുന്നു...
സ്കൂളിൽ നിന്നും ഞങ്ങൾ നേരെ സുഭാഷ് പാർക്കിലേക്കാണ് പോയത്..
കുറെ കളിച്ചും ചിരിച്ചുമൊക്കെ തന്നെ ഞാൻ ചേട്ടന്റെ കൂടെ സമയം ചിലവഴിച്ചത്..
പക്ഷെ ചേട്ടന്റെ മുഖത്തു ആ ഒരു സന്തോഷം ഉണ്ടായിരുന്നില്ല...
"മാഷേ..എന്ത് പറ്റിയഡോ തനിക്കു...
മുഖത്തു ഒരു വാട്ടം..
ഹ്മ്മമ്മ..
വല്ല കല്യാണ ആലോചന വന്നുവോ???
ഹഹ്ഹഹ്ഹ....."
ഞാൻ പറഞ്ഞത് ചേട്ടൻ തമാശ രൂപത്തിൽ തന്നെയാണ് എടുത്തത്..
"ഏയ്...അങ്ങന ഒന്നും ഇല്ലട ചെക്കാ..."
ഞാൻ പറഞ്ഞത് കൊണ്ടാകാം പിന്നീട് കുറെ കഷ്ടപ്പെട്ടാണെങ്കിലും ചേട്ടൻ എന്നോടൊത്തു കളിച്ചും ചിരിച്ചും നിന്നു...
ചേട്ടന്റെ പ്രശ്നം എന്താണെന്നു പിന്നീടു ചോദിക്കാം എന്നു കരുതി...
അങ്ങനെ അവിടെ നിന്നും വീട്ടിലേക്ക് പോയത് സന്ധ്യ ആയപ്പോൾ ആയിരുന്നു..
വീട്ടിൽ ആകിയിട്ടു പോയപ്പോളും മനുവേട്ടന്റെ മുഖത്തു ഒരു പ്രസരിപ്പ് ഞാൻ കണ്ടില്ലയിരുന്നു...
രാത്രി ഫോൺ ചെയ്യുമ്പോൾ എങ്ങനെയെങ്കിലും നിർബന്ധിച്ചു പറയിപ്പിക്കാം എന്നും കരുതി...
രാത്രി ഫോൺ വിളിച്ചത് വളരെ വൈകി ആയിരുന്നു...
പതിനൊന്നു മണി കഴിഞ്ഞു..
"ഹെലോ...എന്തോ കാര്യമായി പറ്റിയിട്ടുണ്ടല്ലോ....
എന്താ മാഷെ തനിക്ക് പറ്റിയത്??
ഈ എന്നോട് പോലും പറയാൻ പറ്റാത്ത കാര്യം ആണോ??
എന്താണാവോ അത്രയ്ക്ക് വലിയ കാര്യം.....
അത് കേട്ടിട്ട് തന്നെ ഇനി കാര്യമുള്ളു....."
മറുപടി ആയി മൂളൽ മാത്രമേ ആദ്യം ഉണ്ടായിരുന്നുള്ളു.....
പക്ഷെ എന്റെ വാശി ചേട്ടന്റെ വാ തുറപ്പിച്ചു...
"മുത്തേ...
നിന്നോട് ചേട്ടൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ???"
ചേട്ടന്റെ ആ വാക്കുകൾ എനിക്ക് ദേഷ്യമാണ് വരുത്തിയത്.
"ഇല്ല...
ഞാൻ ഇത്രയും കാലം പറഞ്ഞത് പോലെ നുണ മാത്രമേ പറയുകയുള്ളൂ..."
"നമുക്കിടയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ നീ വീട്ടുകാരുടെ ഒപ്പം നിൽക്കുമോ അതോ എന്റെ കൂടെയോ?????
ഹ????? "
മനുവേട്ടൻ എന്നോട് ചോദിച്ചതിൽ ഏറ്റവും പ്രയാസമേറിയ ഒരു ചോദ്യമായിരുന്നു അത്...
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചോദ്യം മനുവേട്ടനിൽ നിന്നും എനിക്ക് ലഭിക്കുന്നത്...
കുറച്ച നേരം എന്റെ മനസ്സും ശരീരവും മൗനം പാലിച്ചു..
"ചേട്ടൻ എന്താ ഇപ്പൊ ഇങ്ങനെയൊക്കെ ചോദിക്കാൻ കാരണം???
ഏഹ്...???
വട്ടായോ???"
ഞാൻ അത് പറഞ്ഞു മുഴുവിക്കുന്നതിനു മുൻപ് തന്നെ എന്റെ മുറിയുടെ വാതിലിൽ ആരോ വന്നു കൊട്ടുന്നത് കേട്ട്...
"ഒരു സെക്കന്റ്...ഫോൺ കട്ട് ആക്കണ്ട...
ഞൻ ഇപ്പൊ വരം...ആരോ വാതിലിൽ തട്ടുന്നുണ്ട്..ആരാ എന്ന് നോക്കിയിട്ട് വരാം..."
വളരെ നേരിയ ശബ്ദത്തിൽ പറഞ്ഞു കൊണ്ട് മൊബൈൽ കട്ടിലിൽ വച്ച് ഞാൻ വാതിൽ തുറന്നു..
എന്റെ ചേട്ടൻ ആയിരുന്നു അത്...
"എന്താടാ.നിനക്ക് ഉറക്കം ഒന്നും ഇല്ലേ???
എത്ര മണിയായി???
എന്തെടുക്കുവാർന്????"
ചേട്ടന്റെ ചോദ്യങ്ങളിൽ സംശയത്തിന്റെ ചുവ നല്ലതു പോലെ കലങ്ങിയിട്ടുണ്ടായിരുന്നു....
"ഒന്നുമില്ല...
ഉറക്കം വരാതിരുന്നത് കൊണ്ട് ഞാൻ ഇങ്ങനെ വെറുതെ......|"
ഞാൻ പറയുന്നത് ചെവി കൊള്ളാതെ ചേട്ടൻ കട്ടിലിന്റെ അരുകിലേക് നടന്നു...
എന്റെ മൊബൈൽ എടുത്തു നോക്കി...
എന്റെ നെഞ്ചിൽ ഇടിമിന്നൽ ഏറ്റത് പോലെ ആയി....
ഞാൻ നിന്നെടുത്തു നിന്ന് വിറച്ചു...
മനുവേട്ടന്റെ കാൾ കണ്ടു...
ചേട്ടന്റെ മുഖം വല്ലാതെ ചുമന്നു തുടുത്തു...
കണ്ണുകളിലെ ആ ദേഷ്യം എനിക്ക് വായിച്ചെടുക്കാൻ സാധിക്കുന്നുണ്ടായിരുന്നു.....
ചേട്ടൻ പെട്ടെന്ന് കണ്ണുകളടച്ചു എന്റെ മൊബൈൽ ഫോൺ മതിലിലേക്ക് വലിച്ചെറിഞ്ഞു...
എന്റെ മുമ്പിൽ വച്ച് തന്നെ എന്റെ ഫോൺ അഞ്ചാറു കഷണങ്ങളായി ചിന്നി ചിതറി...
ഫോൺ എറിഞ്ഞതിനു ശേഷം എന്റെ അടുത്തേക്കാണ് വന്നത്..
എന്റെ നെഞ്ച് താളമില്ലാതെ ഇടിക്കുന്നുണ്ടായി...
"നിന്നോടല്ലേ ആ മൈ@#$#@$# ഇനി അധികം $##$$*&^ വേണ്ട എന്ന് പറഞ്ഞത്...
എന്നിട്ട് നീ എന്ത് *^@$@*@%@@ ഉണ്ടാക്കാനാടാ ആ $^@@##&&##& ഈ രാത്രി ഫോണിൽ ഉണ്ടാക്കി കൊണ്ടിരിക്കുന്നെ??????"
പറഞ്ഞു തീർന്നതും എന്റെ മുഖത്തു ആടി വീണതും ഒരേ സമയത്തായിരുന്നു...
എന്റെ കഴുത്തിന് കുത്തി പിടിച്ചു മതിലിനോട് ചേർത്ത് ചേട്ടൻ എന്നെ കുറെ തെറി പറഞ്ഞു...
അതൊക്കെ പറയുമ്പോൾ ചേട്ടന്റെ കണ്ണുകൾ ചുമന്നു കലങ്ങിയിരുന്നു....
ചേട്ടന്റെ അടിയുടെ ആഘാതം വളരെ വലുതായിരുന്നു...
എന്റെ തല നല്ലതു പോലെ വേദനിക്കുന്നുണ്ടായിരുന്നു...
ചേട്ടൻ മുറിയിൽ നിന്നും ഇറങ്ങി പോയപ്പോൾ എന്റെ നെഞ്ചിലെ പേടി ഒന്നുകൂടെ കൂടി എന്നെ ഉണ്ടായിരുന്നുള്ളു..
ഞാൻ മൊബൈൽ ഫോണിന്റെ ഭാഗങ്ങൾ പിറക്കി എടുത്തു..ചേർത്ത് വച്ചാലും ശരിയാകാത്ത രീതിയിൽ ആ മൊബൈൽ നശിച്ചിരുന്നു..
അത് പിറക്കി എടുത്തു കഴിയേണ്ട താമസം പുറത്തു മനുവേട്ടന്റെ ബുള്ളെട്ടിന്റെ ശബ്ദം കേട്ട്...
എന്തോ പന്തികേട് ഉണ്ട് എന്ന് മനസിലയാണ് ചേട്ടൻ വേഗം ഇങ്ങോട്ടേക്ക് പോന്നത്...
ഞാൻ ബൽകോണിയിലേക്ക് ഓടി...
താഴെ നോക്കിയപ്പോൾ മനുവേട്ടന് നില്കുന്നുണ്ടായി...
ചേട്ടന്റെ മുറിയിൽ ലൈറ്റ് വീണതും,ചേട്ടൻ വെളിയിലേക്ക് മനുവേട്ടന്റെ അടുത്തേക്ക് പോയതും എല്ലാം പെട്ടെന്നായിരുന്നു...
അവർ തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു...
ഇടയ്ക്കു എന്റെ ചേട്ടന്റെ കോളറിൽ കുത്തി പിടിച്ചു മനുവേട്ടൻ ദേഷ്യം പ്രകടിപ്പിക്കുന്നുമുണ്ടായി...
ശ്വാസം മുട്ടുന്നത് പോലെയാണ് എനിക്ക് അപ്പോൾ തോന്നിയത്...
കിച്ചുവിന്റെ കരച്ചിൽ വരെ അരോചകമായി തോന്നിയത് അന്ന് രാത്രിയായിരുന്നു....
കുറച്ചു നേരം കഴിഞ്ഞു മനുവേട്ടൻ തിരിച്ചു പോകുവാൻ ബുള്ളറ്റിൽ കയറി..
എന്നെ തിരിഞ്ഞു നോക്കി ഒന്ന് പുഞ്ചിരിച്ചു...
മുഖത്തു പുഞ്ചിരി ആയിരുന്നെങ്കിലും കണ്ണുകളിൽ തീ ജ്വലയായിരുന്നു....
മനുവേട്ടൻ പോയതും എന്റെ ചേട്ടൻ വീട്ടിലേക്കു കയറി വാതിലടച്ചു..
എന്റെ മുറിയിലേക്ക് കയറി വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു..
പക്ഷെ വന്നില്ല....
അന്ന് ഞാൻ ഉറങ്ങിയതെ ഇല്ല...
പേടി എന്നെ വിഴുങ്ങി കഴിഞ്ഞിരുന്നു...
പിറ്റേദിവസം ഇതിന്റെ പേരിൽ ഞാൻ നൂറായിരം പ്രശ്നങ്ങൾ പ്രതീക്ഷിച്ചു...
പക്ഷെ എന്നെ അതിശയിപ്പിക്കുന്ന രീതിയിൽ ആയിരുന്നു കാര്യങ്ങളൊക്കെ..
ഒരു സാധാരണ ദിവസം പോലെയായിരുന്നു അന്നും...
ഇന്നലെ അങ്ങനെയൊക്കെ നടന്നത് പോലെ എന്റെ ചേട്ടൻ ഭാവിക്കുക പോലും ഉണ്ടായില്ല..
കുറെ നിഗൂഢതകൾ എന്നെ ആ നിമിഷം വിഴുങ്ങി.
'എന്താണ് ഇവിടെ നടക്കുന്നത്??
ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല..'
വീട്ടിലെ ലാൻഡ് ഫോണിൽ നിന്നും ഞാൻ മനുവേട്ടനെ വിളിച്ചു കാര്യം അന്വേഷിച്ചു..
അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല എന്ന് മാത്രമാണ് മനുവേട്ടനും പറഞ്ഞത്...
ഞാൻ. ആകെ കുഴഞ്ഞു..
കുറെ നേരം തല പുകഞ്ഞു ആലോചിച്ചു..
അവധി തുടങ്ങിയതു കൊണ്ട് ക്ലാസ് ഇല്ലായിരുന്നു..
വീട്ടിൽ ഇരുന്നു ആലോചന മാത്രമായിരുന്നു...
മൈബൈൽ ഫോണും ഇല്ലാത്തതു കൊണ്ട് വേറെ ഒരു രീതിയിലും സമയം ചിലവഴിക്കാൻ ഉണ്ടായിരുന്നില്ല...
എന്തെങ്കിലും ആയിക്കോട്ടെ...
എന്തായാലും എല്ലാം ശെരി ആയല്ലോ..പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ എല്ലാം അവസാനിച്ചല്ലോ എന്നും പറഞ്ഞു ഞാൻ എന്നെ തന്നെ സമാധാനിപ്പിച്ചു..
യാതൊരു കുഴപ്പവും കൂടാതെ അങ്ങനെ ഓണം വന്നെത്തി..തിരുവോണം..
ഉച്ച കഴിഞ്ഞു മനുവേട്ടന്റെ വീട്ടിലേക്കു പോകുവാൻ അനുവാദം ചോദിച്ചെങ്കിലും ചേട്ടൻ അത് തടഞ്ഞു..
പിന്നെ കൂടുതൽ വാശി പിടിച്ചു പ്രശ്നങ്ങൾ വരുത്തിവയ്ക്കണ്ട എന്ന് കരുതി ഞാൻ ആ മോഹങ്ങൾ അങ്ങ് വെടിഞ്ഞു..
വീട്ടിൽ ബന്ധുക്കളും വിരുന്നുകാരും എല്ലാവരും ഉണ്ടായിരുന്നു..പക്ഷെ എന്റെ മനസ്സ് മനുവേട്ടന്റെ വീട്ടിൽ ആയിരുന്നു..
ചേട്ടന്റെ ബാംഗ്ലൂർ കൂട്ടുകാർ എല്ലാവരും വന്നു എന്ന് ഞാൻ ഫോൺ ചെയ്തപ്പോൾ അറിഞ്ഞു..
വൈകുന്നേരം എല്ലാവരെയും കൂട്ടി വീട്ടിലേക്ക് വരുവാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു..
വരുമെന്ന് വാക്കും നൽകിയാണ് ചേട്ടൻ ഫോൺ കട്ട് ചെയ്തത്...
വീട്ടിൽ ഗംഭീര സദ്യയും...
പാട്ടും കൂത്തും ബഹളവുമൊക്കെ ആയിരുന്നു...
എന്റെ വീട്ടിലെ ആഘോഷങ്ങളൊക്കെ കഴിഞ്ഞു എല്ലാവരും സന്ധ്യ ആയപ്പോൾ വീട്ടിൽ നിന്നും മടങ്ങി..
പക്ഷെ മനുവേട്ടൻ വന്നില്ല..
എനിക്ക് ദേഷ്യമാണ് തോന്നിയത്...
വരാമെന്നു പറഞ്ഞിട്ട് വന്നില്ല...
രാത്രി ആയപ്പോൾ ഇതുവരെ കാണാത്ത രീതിയിലുള്ള തകർത്തു പെയ്യുന്ന മഴ..
ആ മഴയിൽ നനഞ്ഞു കുളിച്ചു മനുവേട്ടൻ വീടിനു മുമ്പിൽ വന്നു...
അമ്മ പറഞ്ഞപ്പോൾ ആദ്യം വിശ്വാസം ആയില്ലെങ്കിലും ഞാൻ കുട ചൂടി പുറത്തു പോയി നോക്കിയപ്പോൾ മനുവേട്ടൻ...
ഞാൻ അടുത്തേക്ക് പോയി ദേഷ്യത്തിൽ മുഖം ചുളിച്ചു നിന്നു...
"എന്റെ മുത്തേ...
എന്നോട് ക്ഷമിക്കൂ...
എന്റെ ചക്കര അല്ലെടാ...
അവന്മാർക്ക് ഇന്ന് തന്നെ തിരിച്ചു പോകണം എന്ന് പറഞ്ഞു...അപ്പോൾ എല്ലാം പെട്ടെന്നായത് കൊണ്ട് തിരക്കിൽ ആയി പോയി...
അത് കൊണ്ടാടാ കുട്ടാ ഞാൻ വരാതിരുന്നെ...
ദേ ഇപ്പൊ ഒരുത്തൻ അവന്റെ പേഴ്സ് വച്ച് മറന്നു...അത് കൊണ്ട് പോയി റെയിൽവേ സ്റ്റേഷനിൽ കൊടുത്തിട്ട് ഞാൻ ദേ എത്തി...."
ഞാൻ എന്റെ ഭാവം മാറ്റാൻ തുനിഞ്ഞില്ല...
"വേണ്ട...ഇനി വരണ്ട..
എന്റെ അടുത്തേക്ക് ആരും വരണ്ട...
എങ്ങോട്ടെങ്കിലും പോയിക്കോ..."
റെയ്ൻ കോട്ട് ഇട്ടിട്ടുണ്ട്വങ്കിലും ചേട്ടന്റെ മുഖം വല്ലാതെ നനഞ്ഞിരുന്നു...
"ഞാൻ പോയിട്ട് വേഗം വരാം...
എന്നിട്ട് എന്റെ മുത്തിന്റെ എല്ലാ സങ്കടങ്ങളും മാറ്റി തരാം....
ഹ്ഹഹ്ഹ...
ഇപ്പൊ ഒരു ഉമ്മ തരുമോ???"
അത് കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നതു..
"ഒന്ന് പോയെ...
ഉമ്മയും ഇല്ല ഒരു കുമ്മയും ഇല്ല...
ഹ്മ്മമ്മ..."
ചേട്ടൻ തിരിച്ചു വരുമ്പോ വാങ്ങികോളാം എന്ന് പറന്നു ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്തു പോയി..
തിരിച്ചു വീട്ടിലേക്ക് നടന്നപ്പോൾ വാതിൽക്കൽ എന്റെ ചേട്ടൻ നിൽക്കുന്നുണ്ടായിരുന്നു...
എന്നെ ഒന്നും പറഞ്ഞില്ല...
പുള്ളി മഴയെ നോക്കി തുറിച്ചു നിന്നു...
ഒന്നും പറയാതെ ഞാൻ അകത്തേക്ക് കയറി മുറിയിലേക്ക് പോയി..
നല്ല തണുപ്പായിരുന്നു അന്ന്...
കട്ടിലിൽ മലന്നു കിടന്നു ഞാൻ മനുവേട്ടന്റെ കാര്യങ്ങൾ ആലോചിച്ചു ഒരു പൊട്ടനെ പോലെ ചിരിച്ചു...
പുറത്തെ തണുപ്പും..മഴയുടെ ശബ്ദവും...ഓണാഘോഷത്തിന്റെ ക്ഷീണവും എന്നെ തഴുകി ഉറക്കി...
എന്റെ കണ്ണുകൾ അടഞ്ഞ് പോലും ഞാൻ അറിഞ്ഞില്ല...
ഞാൻ നിദ്രയിലേക്ക് കാൽ വഴുതി വീണു...
ഗാഢമായ നിദ്ര...
ചേട്ടൻ വന്നു തട്ടി എഴുന്നേൽപ്പിച്ചു...
ആദ്യമായാണ് എന്നെ ചേട്ടൻ എഴുന്നേല്പിക്കുന്നത്..
വളരെ അസാധാരണമായ ഒരു സംഭവമായിരുന്നു അത്...
"നീ വേഗം ഡ്രസ്സ് മാറിക്കെ..
നമുക്ക് ഒരിടം വരെ പോകുവാൻ ഉണ്ടായിരുന്നു..
വേഗം ആകട്ടെ...."
ചേട്ടന്റെ കണ്ണുകളിലെ ചുമപ്പ് വളരെ കൂടുതൽ ആയിരുന്നു...
കാര്യം എന്താന്നെന്നു അറിയാതെ ഞാൻ വേഗം ഡ്രസ്സ് ഒക്കെ മാറി ചേട്ടന്റെ കൂടെ ഇറങ്ങി...
ചേട്ടൻ വണ്ടിയുമായി നേരെ പോയത് മനുവേട്ടന്റെ വീട്ടിലായിരുന്നു...
വീടിനു മുന്നിൽ വലിയ ആൾക്കൂട്ടം...
ഇതുവരെ കാണാത്ത ചെറിയ പന്തൽ..
ചേട്ടന്റെ കൈ പിടിച്ചു ഞാൻ വീട്ടിലേക്കു നടന്നു...
ചന്ദന ചിരിയുടെ ഗന്ധം എന്റെ മൂക്കിലേക്ക് തുളച്ചു കയറുന്നുണ്ടായി....
വീടിന്റെ അടുത്ത വശത്തു രണ്ടുമൂന്നു പേര് ചേർന്നു വിറകു മുറിക്കുന്നുണ്ടായിരുന്നു...
എന്റെ നെഞ്ച് പിടക്കുവാൻ തുടങ്ങി ..
ശ്വാസം മുട്ടുന്നത് പോലെ അനുഭവപ്പെടുവൻ തുടങ്ങി...
കാൽ മുന്നോട്ട് വയ്ക്കാൻ പറ്റാത്ത വിധത്തിൽ വേദനിക്കുവാൻ തുടങ്ങി....
അടുത്ത് നിൽക്കുന്നവർ സംസാരിക്കുന്നത് എനിക്ക് നല്ലതു പോലെ കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു...
"ഇന്നലെ വൈകുന്നേരത്തിന് ശേഷം കൂട്ടുകാരെ ആക്കുവാൻ റെയിൽവേ സ്റ്റേഷനിൽ പോകുന്ന വഴി സംഭവിച്ചതാണ്...
നല്ല മഴയും ഉണ്ടായിരുന്നല്ലോ....
ആറു മണിയോടെ ആയിരുന്നു...
ഹോസ്പിറ്റലിൽ എത്തിച്ചു..പക്ഷെ കാര്യം ഉണ്ടായില്ല..."
അത് കേട്ടപ്പോൾ എന്റെ മനസ്സിൽ ഭീതി ഉണർന്നു..
ഇന്നലെ എട്ടു മണിയായപ്പോൾ മനുവേട്ടൻ എന്നെ കാണുവാൻ വീട്ടിൽ വന്നതാണല്ലോ...മഴ നനഞ്ഞു...
എന്റെ ചേട്ടനും അത് കണ്ടതല്ലേ...
അവരെ ആകിയിട്ടു തിരിച്ചു വരും... എന്നിട്ട് ചുംബനം ആവശ്യപ്പെട്ടതല്ലേ....
എന്റെ തല നല്ലതു പോലെ പെരുക്കുന്നുണ്ടായിരുന്നു...
ഞാൻ ഇന്നലത്തെ കാര്യങ്ങൾ നല്ലതു പോലെ ആലോചിച്ചു...
എന്റെ നെഞ്ചിൽ ഇടിമിന്നലേറ്റു...
ഞൻ ഇന്നലെ തളർന്നു ക്ഷീണിച്ചത് കൊണ്ട് ആറു മണി ആയപ്പോൾ തന്നെ ഉറങ്ങിയിരുന്നു..
ബാക്കി എല്ലാം എന്റെ സ്വപ്നം ആയിരുന്നു...
എല്ലാം എന്റെ സ്വപ്നം മാത്രമായിരുന്നു...
ഞാൻ വീടിന്റെ പാടി ചവുട്ടി അകത്തേക്ക് കയറി...
തള്ള വിരൽ കെട്ടി വച്ച കാൽ എനിക്ക് നല്ലതു പോലെ കാണാമായിരുന്നു....
ചന്ദന തിരിയുടെ ഗന്ധം കൂടി കൂടി വന്നു....
കുറെ കരച്ചിൽ ശബ്ദം മാത്രം....
നിലത്ത് തറയിൽ വെള്ള പുതപ്പിച്ചു എന്റെ മനുവേട്ടൻ സുഖ നിദ്രയിൽ ആണ്ടു കിടക്കുന്നു ...
തലയ്ക്കു മീതെ മൂന്നു തിരിയിട്ട വിളക്ക് അനുവാദമില്ലാതെ കത്തി നില്കുന്നു...
ചന്ദനത്തിരിയുടെ പുക ചേട്ടന്റെ തലയ്ക്കു ചുറ്റും ഓടി കളിക്കുന്നു..
ആ കിടപ്പിലും എന്റെ മനുവേട്ടൻ വളരെ സുന്ദരൻ ആയിരുന്നു..
കട്ടി മീശയും...താടിയും അപ്പോളും എന്റെ മനുവേട്ടന് ആണത്തം പകർന്നിരുന്നു...
ഞാൻ തീയിൽ ചവിട്ടി നില്കുന്നത് പോലെ എരിഞ്ഞു നിന്ന്....
മൗനം മാത്രം ബാക്കി നിർത്തി...
ഒന്നും സംഭവിക്കാത്ത പോലെ ഞാൻ മനുവേട്ടനെ അടുത്തേക്ക് നടന്നു നീങ്ങി...
പിറകിൽ നിന്നും എന്റെ ചേട്ടൻ കയ്യിൽ കയറി പിടിച്ചെങ്കിലും കൈ തട്ടി മാറ്റി ഞാൻ മനുവേട്ടന്റെ അടുത്ത് പോയി ഇരുന്നു...
ചേട്ടന്റെ മുഖത്തേക്കു കുറെ നേരം നോക്കി നിന്ന്...
കുറെ നേരം ഞാൻ പുഞ്ചിരിച്ചു..
എന്റെ പുഞ്ചിരിയായിരുന്നു മനുവേട്ടന് ഏറ്റവും കൂടുതൽ ഇഷ്ടം...
പരിസരം മറന്നു ഞാൻ മനുവേട്ടനെ ചുംബിച്ചു...
ചുണ്ടിൽ തന്നെ...
തിരിച്ചു ഒന്ന് പ്രതികരിക്കുക പോലും ചെയ്തില്ല...
എന്നോട് വെറുപ്പയിട്ടാണോ എന്നറിയില്ല..
ചുംബനത്തിന്റെ സുഖം പകർന്നത് ഞാൻ മാത്രം ആയിരുന്നു.....
പെട്ടെന്ന് എന്റെ കണ്ണുകളിൽ നിന്നും സങ്കടം അണപൊട്ടി ഒഴുകുവാൻ തുടങ്ങി....
"നോ........
നോ....
നോ.........................."
ഞാൻ അലറി കാരയുവാൻ തുടങ്ങി..
എന്റെ കരച്ചിലിന്റെ ശബ്ദം ദൂരെ നിൽക്കുന്നവർക്ക് വരെ കേൾക്കുവാൻ സാധിക്കുമായിരുന്നു...
അത്രയ്ക്ക് ശക്തിയോടെയാണ് ഞാൻ അലറിയത്..
മനുവേട്ടന്റെ മുഖം ഞാൻ രണ്ടു കൈകളാൽ കോരി എടുത്തു...
ഞാൻ കുറെ നേരം കരഞ്ഞു...
അലറി കരഞ്ഞു...
ഒരു തവണ കൂടെ ഞാൻ മുത്തം നൽകി...
പെട്ടെന്ന് എല്ലാം മാഞ്ഞു പോകുന്നത് പോലെ തോന്നി...
തല കറങ്ങുവാൻ തുടങ്ങി...
ഞാൻ അപ്പുറത്തെ വശത്തേക്ക് ചരിയുന്നതായി എനിക്ക് അനുഭവപെട്ടു...
ഞാൻ മറിഞ്ഞു വീണു...എന്റെ കൈ കാലുകൾ പിടക്കുവാൻ തുടങ്ങി..
വായിൽ നിന്നും നുരയും പതയും വന്നു.. കണ്ണിലെ കൃഷ്ണമണി മുകളിലേക്ക് വലിഞ്ഞു..
വലിഞ്ഞു പിടഞ്ഞ എന്റെ കരങ്ങൾ തട്ടി വിളക്ക് താഴെ വീണു തിരി അണഞ്ഞു...
വിളക്ക് നിലത്തു വീഴുന്ന ശബ്ദമായിരുന്നു ഞാൻ അവസാനമായി കേട്ടത്...
ശ്വാസം മുട്ടലോടെ ഞാൻ ഞെട്ടി എഴുനേറ്റു......
മങ്ങിയ കാഴ്ചയിൽ ഞാൻ അമ്മയെ കണ്ടു....
"അമ്മെ...ഞാൻ ഒരു ദുസ്വപ്നം കണ്ടു........."
(തുടരും........)
രാക്ഷസനെ ചുംബിച്ച പ്രണയം (34)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
എന്റെ വാക്കുകൾക്ക് അമ്മ മറുപടി ഒന്നും നല്കിയില്ലയിരുന്നു...
അമ്മ...മനുവേട്ടന്റെ അമ്മ ആയിരുന്നു അത്..
"അമ്മെ..
അമ്മ എന്താ ഇവിടെ???? ഞാൻ ഒരു ദുസ്വപ്നം കണ്ടു ഞെട്ടിപ്പോയി..."
അമ്മ ഒന്നും തന്നെ മിണ്ടുന്നില്ലയിരുന്നു...
ഞാൻ ചുറ്റിനും നോക്കി...
വെള്ള പൂശിയ മതിലുകൾ , അടഞ്ഞ ഒരു മുറി ,
വെളുത്ത പുതപ്പും തലയിണയും അടങ്ങിയ ഒരു ചെറിയ കട്ടിലിലാണ് ഞാൻ ഇരിക്കുന്നത്..
ജനാലയിലൂടെ പച്ചപ്പ് വിരിച്ച കുറെ കാടുകൾ കാണാമായിരുന്നു...
വിരുന്നുകാർക്കു വന്നിരിക്കുവാൻ രണ്ടു മൂന്ന് കസേരയും,അടുത്തുള്ള മേശയിൽ ഭക്ഷണവും വെള്ളവും മറ്റും വച്ചിരിക്കുന്നു..
എന്താണെന്ന് മനസിലാക്കാൻ കഴിയാതെ നട്ടം തിരിയുമ്പോളായിരുന്നു അമ്മയുടെ സംസാരം ഞാൻ ശ്രദ്ധിച്ചത്..
"അമ്മയും ചേട്ടനും പുറത്തു പോയിരിക്കുകയാണ്..
നിനക്ക് ഭക്ഷണവും മറ്റും വാങ്ങാൻ...
അവർ ഇപ്പൊ വരും..
മോനു ഇപ്പൊ എങ്ങനെ ഉണ്ട്.."
അമ്മ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല..
"അമ്മെ....
എന്താ ഈ പറയുന്നത്???"
അപ്പോഴേക്കും അമ്മയും ചേട്ടനും വന്നിരുന്നു...
"അമ്മെ...ചേട്ടയി...വാട്ട് ഈസ് ദിസ്...
എന്താ പ്രശ്നം...."
അമ്മ വന്നു എന്നെ കെട്ടിപ്പിടിച്ചു കരയുവാൻ തുടങ്ങി.
പിന്നീട് ചേട്ടൻ പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാൻ നടുങ്ങി.....
അലറി കരഞ്ഞു..
ആ നാല് ചുമരുകൾക്കുള്ളിൽ എന്റെ കരച്ചിലിന്റെ ശബ്ദം ഒതുങ്ങി....
പതിനെട്ടു ദിവസം...
പതിനെട്ടു ദിവസമായി ഞാൻ ആ അടഞ്ഞ മുറിയിൽ കിടക്കുവാൻ തുടങ്ങിയിട്ട്..
ഒരു സന്ദര്ശകനോ മറ്റുമായിട്ടല്ല ഒരു മനോരോഗിയായിട്ടു.....
മനുവേട്ടനെ നഷ്ടപ്പെട്ടതിൽ മനം നൊന്തു ഒരു പ്രാന്തനായി മാറിയിരുന്നു ഞാൻ..
ഞാൻ എല്ലാം അറിഞ്ഞത് അന്നായിരുന്നു...
ജനൽ ചില്ലിലൂടെ പുറത്തേക്കു നോക്കി നിൽകുമ്പോൾ ദൂരെ നിന്ന് മനുവേട്ടൻ എന്നെ കൈവീശി കാണിക്കുന്നത് പോലെ തോന്നിയിരുന്നു...
എന്നെ ആശ്വസിപ്പിക്കാനായി ചേട്ടനും അമ്മയും കുറെ പറയുന്നുണ്ടായി...
പക്ഷെ ഒന്നും എനിക്ക് കേൾക്കുവാൻ സാധിക്കുന്നില്ലയിരുന്നു.....
ഡോക്ടർ കയറി വന്നത് അപ്പോൾ ആയിരുന്നു...
"ഹ..
അരുൺ ഉഷാറായല്ലോ...അപ്പൊ രണ്ടു ദിവസത്തിനുള്ളിൽ വീട്ടിലേക്കു പോകാം..."
എന്റെ കണ്ണുകൾ പരിശോധിച്ച ശേഷം അയാൾ തോളിൽ തട്ടി സംസാരിച്ചു..
"യു ആർ ഓക്കേ നൗ...
ഇനി വിഷമം ഒന്നും വേണ്ട...
പഠിക്കാൻ മിടുക്കാനാ എന്ന് അമ്മ പറഞ്ഞിരുന്നു..
സൊ..
നന്നായി പഠിച്ചു , മുന്നേറാൻ നോക്കണം..ഓക്കെ....
ബി സ്മാർട്ട്...."
ആ ഡോക്ടറുടെ വാക്കുകൾ എന്റെ ചെവിയുടെ മാത്രമേ സഞ്ചരിച്ചുള്ളൂ..
അത് എന്റെ മനസിലേക്ക് കയറിയില്ല...
എന്റെ മനസിലേക്ക് ഒന്നും കയറുന്നുണ്ടായിരുന്നില്ല..
ഞാൻ വീണ്ടും ജനലിനരുകിൽ പോയി പുറത്തേക്കു നോക്കി ഇരുന്നു..
ആരൊക്കെയോ പുറത്തേക്കു ഇറങ്ങി പോകുന്നത് എനിക്ക് മനസിലാകുന്നുണ്ടായിരുന്നു....
ശേഷം ഒരു തണുത്ത ചുളുങ്ങിയ കരം എന്റെ തോളിൽ പതിയുന്നത് മനസിലായി.
മനുവേട്ടനെ അമ്മയായിരുന്നു അത്..
മകൻ നഷ്ടപെട്ട വേദയോടെയാണ് ആ അമ്മ എന്റെ മുന്നിൽ വന്നു നിൽക്കുന്നത്...
"മോനെ....
ഇപ്പൊ എല്ലാം ശെരി ആയല്ലോ...
അവനെ മറക്കാൻ അമ്മ പറയില്ല...പക്ഷെ അതും ആലോചിച്ചു മോന്റെ ജീവിതം ഇല്ലാതാക്കരുത്..
മനു ഒരിക്കലും അത് ആഗ്രഹിച്ചില്ല...
നിങ്ങൾ തമ്മിലുള്ള ബന്ധം അമ്മയ്ക്ക് നന്നായി അറിയാം....
മനു ഒരിക്കലും തെറ്റായ തീരുമാനം എടുക്കില്ല എന്ന വിശ്വാസം അമ്മയ്ക്ക് ഉണ്ടായിരുന്നത് കൊണ്ടാണ് അമ്മ ഒന്നും പറയാതിരുന്നത്...
ഞാൻ അടുത്ത ആഴ്ച മീനാക്ഷിയുടെ വീട്ടിലേക്കു പോകും..ഇനി മുതൽ അവിടെയായിരിക്കും..
വീട് പൂട്ടി ഇടും..ഒരു താക്കോൽ മോന്റെ കയ്യിൽ താരം...
മനുവിനെ പോലെ തന്നെയായിരുന്നു എനിക്ക് നീയും..
നിനക്കും ആ വീട്ടിൽ സ്വാതന്ത്ര്യം ഉണ്ട്...."
അവസാനം എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അമ്മ കരയുന്നുണ്ടായി..
ഞാൻ അശ്വസിപ്പിക്കുവാനോ മറുപടി നൽകാനോ നിന്നില്ല..
ഒന്നും മിണ്ടാതെ മൗനം പാലിച്ചു..
അമ്മ മുറിയിൽ നിന്നും പോയത് ഞാൻ മനസിലാക്കി...ഞാൻ കട്ടിൽ പോയി ഇരുന്നു... മനസ്സിൽ ഒന്നും ഓടുന്നില്ലയിരുന്നു...
അന്നത്തെ ദിവസം ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും ഞാൻ ഒരക്ഷരം പോലും മിണ്ടിയില്ല...
രാത്രി പെയ്ത മഴ പോലും എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായി...
പക്ഷെ മഴയോടും ഞാൻ മൗനം പാലിച്ചു...
പിറ്റേ ദിവസവും ഞാൻ ഒന്നും സംസാരിച്ചിരുന്നില്ലയിരുന്നു...
എന്നെ കാണുവാൻ കൂട്ടുകാരും സ്കൂളിൽ നിന്നും നാട്ടിൽ നിന്നും ആളുകൾ വന്ന കാര്യമൊക്കെ അമ്മ വിശദമായി പറഞ്ഞിരുന്നു...
ഉറ്റ സുഹൃത്തിന്റെ മരണം.അതായിരുന്നു എല്ലാവരും നിഗമനം ചെയ്തത്..
പക്ഷെ എനിക്ക് നഷ്ടപ്പെട്ടത് എന്റെ പ്രണനാഥനെ ആയിരുന്നു....
അമ്മയും എല്ലാം അറിഞ്ഞു കൊണ്ടാണ് ഞങ്ങളെ ഇത്രയും നാൾ സുശ്രുഷിച്ചത്....
മനസ്സിൽ ഓരോന്ന് കയറി കൂടുവാൻ തുടങ്ങി..
ശൂന്യമായ എന്റെ മനസ്സ് ചിന്തിക്കാൻ തുടങ്ങിയത് അപ്പോൾ ആയിരുന്നു...
ഓരോന്നു ആലോചിച്ചു ഞാൻ ഉറങ്ങി പോയി...
ഉച്ച കഴിഞ്ഞപ്പോൾ ഞാൻ എഴുനേറ്റു...
എന്റെ മുന്നിൽ കരഞ്ഞു കലങ്ങിയ പൂച്ചക്കണ്ണുകൾ....
സുന്ദരനായ ചെറുപ്പക്കാരൻ...
അൻവർ.....
കരഞ്ഞു വിവശനായ അൻവറിന്റെ മുഖത്തു കുറ്റബോധം നിറഞ്ഞു നികുന്നുണ്ടായിരുന്നു...
എന്നെ കണ്ടതും അൻവർ എഴുനേറ്റു മുറിയിൽ നിന്നും പോകുവാൻ ശ്രമിച്ചു...
"അൻവർ...അൻവർ...
ഹേയ്...
ഒന്ന് നിക്ക്...."
വാതിലിനരുകിൽ നിന്ന് കൊണ്ട് അൻവർ എന്റെ മുഖത്ത് പോലും നോക്കാതെ സംസാരിച്ചു...
"മനുവേട്ടന് കൊടുത്ത വാക്കാണ്...
നിന്റെ മുമ്പിൽ വരില്ല എന്ന്...
അത് ഞാൻ തെറ്റിച്ചു..ക്ഷമിക്കണം..ഇനി ഒരിക്കലും ഉണ്ടാകില്ല....
നീയും തിരിച്ചു വാക്ക് പാലിക്കണം..."
മൗനം മാത്രമായിരുന്നു വീണ്ടും എന്നിൽ വന്നു ഭവിച്ചത്...
അൻവർ ഇറങ്ങി കുറച്ച നേരം കഴിഞ്ഞു അമ്മ മുറിയിലേക്ക് വന്നു...
"അൻവർ എവിടെ???
അവൻ പോയോ???"
ഞാൻ ഒന്നും മിണ്ടിയില്ല.....
പിന്നീട് അമ്മ പറഞ്ഞ കാര്യങ്ങൾ എന്നെ കൂടുതൽ നോവിച്ചു...
"നീ അഡ്മിറ്റഡ് ആയ ദിവസം മുതൽ മിക്ക ദിവസവും അവൻ ഇവിടെ ഉണ്ടായിരുന്നു..
ഇവിടെ സഹായത്തിനു കൂടുതലും അവനാണ് ഉണ്ടായിരുന്നെ...
നീ ശെരി ആയി കഴിഞ്ഞാൽ പിന്നെ അവൻ വരില്ല എന്ന് പറഞ്ഞിരുന്നു...
അവനു എൻട്രൻസ് ഒക്കെ ഉള്ളതല്ലേ എന്ന് കരുതി ഞാനാ അവനെ നിർബന്ധിച്ഛ് പറഞ്ഞു അയാക്കാറുള്ളത്...."
അത് കേട്ടതും ഞാൻ അവിടെ കിടന്നു പോയി...
അന്നത്തെ ദിവസവും പിറ്റേദിവസവും ഞാൻ കുറെ ആലോചിച്ചു..
കുറെ തീരുമാനങ്ങൾ മനസ്സിൽ ഉറപ്പിച്ചു....
ഡിസ്ചാർജ് ചെയ്തതിനു ശേഷം ഞാൻ നേരെ പോയത് മനുവേട്ടന്റെ വീട്ടിലേക്കു ആയിരുന്നു...
പൂട്ടിയിരുന്നു മനുവേട്ടന്റെ മുറിയിൽ മനുവേട്ടന്റെ ഗന്ധം ഉണ്ടായിരുന്നു..
ആ മുറിയിലെ ഒന്നും അനക്കിയിട്ടില്ല..എല്ലാം അതുപോലെ തന്നെ..കട്ടിൽ കയറി കിടന്നു കുറെ നേരം കരഞ്ഞു..മതിവരുവോളം കരഞ്ഞു..
കരഞ്ഞു ഉറങ്ങി പോയ എന്നെ ചേട്ടൻ വന്നാണ് വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയത്. .
വീട്ടിലെ ഓരോ വസ്തുവിലും മനുവേട്ടൻ നിറഞ്ഞു നിന്നു..
ഓർമ്മകൾ എന്നെ കൊല്ലുക ആയിരുന്നു...
ഞാൻ ഓരോ നിമിഷവും മരിക്കുകയായിരുന്നു....
ഓരോരോ വസ്തുവിലും നിറഞ്ഞ ഓർമ്മകൾ എന്നെ വല്ലാതെ അലട്ടി...
രാത്രിയും പകലും ഞാൻ കരഞ്ഞു...
കുറെ നേരം....ആരും കാണാതെ....
രാത്രിയിൽ ചേട്ടൻ എന്റെ മുറിയിലേക്ക് വന്നു...
എന്റെ തലയിൽ തലോടി സംസാരിക്കാൻ തുടങ്ങി..
"അരു..
ചേട്ടക്കു നിന്റെ വിഷമം മനസിലാകും...
പക്ഷെ നീ ഇങ്ങനെ ആയാൽ അച്ഛനും അമ്മയും വിഷമിക്കും...
നിന്നിൽ എല്ലാവര്ക്കും പ്രതീക്ഷ ഉണ്ട്...
അത് മോനു അറിയാല്ലോ....
പോയവർ ഇനി തിരിച്ചു വരില്ല....
മനു എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഒരുകാലത്തു..അവനെ എനിക്ക് നാന്നയി അറിയാം..
നീ ഇങ്ങനെ ആകുവാൻ അവൻ ഒരിക്കലും ആഗ്രഹിക്കില്ല...
മോൻ തന്നെ എല്ലാം മറന്നു മുന്നോട്ട് പോകണം..പഠിക്കണം.."
എന്നെ കുറെ ഉപദേശിച്ചു ചേട്ടൻ മുറിയിൽ നിന്നും മടങ്ങി...
ചേട്ടൻ പോയതിൽ പിന്നെ ഞാൻ തലയിണ കടിച്ചു പിടിച്ചു കുറെ കരഞ്ഞു...
അന്ന് ഞാൻ ഉറങ്ങിയിരുന്നില്ല....മനസ്സിൽ കുറെ തീരുമാനങ്ങളും മാറ്റങ്ങളും ഞാൻ ആലോചിച്ചു കൂട്ടി..
ഹോസ്പിറ്റലിൽ നിന്നും പേര് വെട്ടി വീട്ടിൽ എത്തിയിട്ട് നാലഞ്ചു ദിവസം ആയി..
ഇനിയും ഇങ്ങനെ പോകുവാണെങ്കിൽ വീണ്ടും ഞാൻ അതെ അടഞ്ഞ മുറിയിൽ പോകേണ്ടി വരുമെന്ന് എനിക്ക് ഉറപ്പായി...
ഉറക്കമുളച്ചു കരഞ്ഞു കൊണ്ട് ഞാൻ കുറെ കടുത്ത തീരുമാനങ്ങൾ എടുത്തു....
എന്റെ മാറ്റത്തിനു വേണ്ടി..
വേറെ ആരും എന്നെ ഓർത്തു സങ്കടപെടതിരിക്കുവാൻ വേണ്ടി .
മനുവേട്ടന് വേണ്ടി............
പിറ്റേദിവസം ഞാൻ രാവിലെ എഴുനേറ്റു ഓടാൻ പോയി...
അച്ഛനോടും അമ്മയോടും രാവിലെ കുറെ നേരം സംസാരിച്ചു....
സാധരണ ദിവസങ്ങളിലെ പോലെ..
അവർക്കു വിശ്വസിക്കാൻ സാധിക്കുന്നിലായിരുന്നു...
എന്റെ നിർബന്ധ പ്രകാരം കിച്ചൂട്ടനെ ചേട്ടന്റെ പരിചയത്തിലൊരു കൂട്ടുകാരനു വിറ്റു...
അവന്റെ കരച്ചിൽ എന്നും എന്നെ മനുവേട്ടന്റെ ഓർമകളിൽ കൊണ്ടുപോകും...
അതിനാൽ ആണ് ആ കടുത്ത തീരുമാനം എടുത്തത്...
മനുവേട്ടൻ് തന്ന എല്ലാ സമ്മാനങ്ങളും...വസ്ത്രം...
പുസ്തകം..ഗിത്താര്....
അങ്ങനെ എല്ലാം ഞാൻ ഒരു അലമാരയിൽ അടച്ചു പൂട്ടി...
അലമാര തിരിച്ചു മതിലിനോട് ചേർത്ത് വപ്പിച്ചു...താക്കോൽ ഞാൻ ചേട്ടന്റെ കയ്യിൽ കൊടുത്തു...
എന്ത് വേണേലും ചെയ്യാം എന്ന് പറഞ്ഞു...
ഈ അടുത്തൊന്നും ഇനി മനുവേട്ടന്റെ വീട്ടിലേക്കു പോകണ്ട എന്ന് തീരുമാനിച്ചു...
കണ്ണാടിയിൽ എന്നെ നോക്കുമ്പോൾ മനുവേട്ടൻ എന്നെ വർണിക്കുന്നതായി എനിക്ക് തോന്നുമായിരുന്നു...അതിനാൽ ഞാൻ എന്റെ തന്നെ മുഖച്ഛായ മാറ്റുവാൻ ശ്രമിച്ചു..
മുടി സ്‌ട്രൈറ്റ് ചെയ്തു...
ചെറുതായി കാപ്പി നിറം നൽകി...
താടി ഞാൻ പുതിയ രീതിയിൽ സെറ്റ് ചെയ്തു.
കണ്ണിൽ ഇളം കാപ്പി നിറത്തിലുള്ള കളർ ലെൻസ് വച്ചു..
വസ്ത്ര ശൈലി മാറ്റി...
മുഖത്തെ ഭാവങ്ങളും മാറ്റുവാൻ ശ്രമിച്ചു....
അങ്ങനെ കുറെ മാറ്റങ്ങൾ ഞാൻ എന്നിലും എന്റെ സ്വഭാവത്തിലും വരുത്തി....
സ്കൂളിൽ പോകുവാൻ തുടങ്ങി. ഒരു മാസത്തിനു ശേഷം..
ആരും എന്നോട് എന്റെ ദുരന്തത്തെ കുറിച്ച് ചർച്ച ചെയ്യുവാൻ വന്നില്ല...
ഞാൻ എല്ലാവരോടും ഒരു ചെറിയ അതിർവരമ്പ് വരച്ചു പെരുമാരുവൻ തുടങ്ങി...
എല്ലാവരോടും കളിയും ചിരിയും ഒക്കെ ഉണ്ടായിരുന്നു..
പക്ഷെ ഒന്നിലും ആത്മാർത്ഥത ഉണ്ടായിരുന്നില്ല..
സ്കൂളിൽ നിന്നും കൊടൈക്കനാൽ ടൂർ പോയപ്പോൾ ഞാൻ ആയിരിക്കും ഏറ്റവും ബോർ ആയി ഇരുന്നത്..
എല്ലാ ഫോട്ടോകളും ചിരിച്ചാണ് നിന്നതെങ്കിലും മനസ്സിൽ ആ ചിരി ഉണ്ടായിരുന്നില്ല..
ദിവസങ്ങൾ കൊഴിഞ്ഞു പോയത് അറിഞ്ഞില്ല...
ഡിസംബർ 25 നു പിറന്നാളും ക്രിസ്തുമസും ആഘോഷിച്ചില്ല....
പുതുവർഷം ഞാൻ ഉറങ്ങി ആസ്വദിച്ചു...
ഇടയ്ക്കിടയ്ക്ക് മനുവേട്ടനെ മുറിയിൽ പോയി കിടന്നു ഉറങ്ങുമായിരുന്നു...
അപ്പോൾ കണ്ണ് നിറഞ്ഞു ഒഴുകുമെങ്കിലും മനുവേട്ടൻ കൂടെ ഉണ്ട് എന്നൊരു വിശ്വാസം എനിക്ക് ശക്തി നൽകുമായിരുന്നു...
മനുവേട്ടനെ ബുള്ളെറ്റ് ഞാൻ പോകുമ്പോളൊക്കെ തുടച്ചു വയ്ക്കുമായിരുന്നു...
ബുള്ളെറ്റിനോട് എനിക്ക് ഒരുപോലെ വെറുപ്പും ഇഷ്ടവും ആയിരുന്നു...
മനുവേട്ടൻ അവസാനമായി ഇരുന്നതും അതുപോലെ മനുവേട്ടനെ മരണത്തിലേക്ക് തള്ളി ഇടതും ആ ബുള്ളെറ്റ് ആയിരുന്നു....
ഒരു ഇരുട്ട് കയറി മുറിയിൽ ആ വണ്ടി വെളിച്ചം കാണാതെ അവിടെ തന്നെ ഇരുന്നു.......
കൊല്ലപരീക്ഷ കഴിഞ്ഞു..എല്ലാം ഞാൻ നല്ലതുപോലെ എഴുതിയിരുന്നു...
എൻട്രൻസും ഞാൻ വൃത്തിക്കു തന്നെ എഴുതി...
പ്ലസ് 2 റിസൾട്ട് വന്നപ്പോൾ എനിക്ക് ഫുൾ എ പ്ലസ് ഉണ്ടായിരുന്നു...
98% മാർക്കും..
ഗ്രേസ് മാർക്ക് ഉണ്ടായിരുന്നത് കൊണ്ട് എ പക്‌സ് കിട്ടുമെന്ന് ഉറപ്പായിരുന്നു...
നാട്ടിലെല്ലാവരും എന്നെ അഭിനന്ദിച്ചും ഫ്ലക്സ് അടിച്ചു ആഘോഷിച്ചു...
പക്ഷെ മനുവേട്ടന്റെ അഭിനന്ദനമായിരുന്നു ഞാൻ ആഗ്രഹിച്ചത്...
എൻട്രൻസ് റാങ്ക് വന്നപ്പോൾ പ്രതീക്ഷിച്ചയ്‌തിലും നല്ല റിസൾട്ട് ഉണ്ടായി...
1575ആമത്തെ റാങ്കാരയിരുന്നു എനിക്ക്...
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീറിങ്ങിൽ ഇലക്ട്രോണിക്സ് ആംഡ് കോമ്മ്യൂണിക്കേഷൻ എഞ്ചിനീറിങ്ങിൽ എനിക്ക് അഡ്മിഷനും ലഭിച്ചു...
അൻവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ കയറി എന്ന് കൂട്ടുകാർ പറഞ്ഞു അറിഞ്ഞു....
അങ്ങനെ ഞാൻ പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തു വച്ചപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല,എന്റെ ജീവിതം മാറ്റി മറിക്കുന്ന കുറെ സംഭവങ്ങൾ അവിടെ ഉണ്ടാകുമെന്നു...
എന്നെ ഹോസ്റ്റലിൽ ആക്കി പോകുമ്പോൾ അച്ഛന്റെയും അമ്മയുടെ കണ്ണ് നിറയുന്നുണ്ടായി...
പക്ഷെ ഞാൻ ഒന്നും വക വച്ചില്ല...
ചിരിച്ചു കൊണ്ടാണ് ഞാൻ അവരെ വീട്ടിലേക്കു പറഞ്ഞയച്ചത്....
കോളേജിലെ ആദ്യ ദിവസം തന്നെ എന്നെ കാത്തിരുന്നത് മറ്റൊരു ദുരന്തം ആയിരുന്നു....
ഹോസ്റ്റലിൽ നിന്നും റെഡി ആയി കോളേജിൽ എത്തിയ ഞാൻ ആദ്യമായി കണ്ടത് ഒരു വലിയ തല്ലായിരുന്നു...
ചുറ്റും കുറെ പേര് കൂടി നികുന്നുണ്ടായിരുന്നു...
ആകാംക്ഷ എന്നെ അവിടെക് എത്തിച്ചു...
ഇടയിലൂടെ ഞാൻ എന്താണ് സംഭവം എന്ന് നോക്കി..
രണ്ടു മൂന്ന് പേരുണ്ട് ഇടിയിൽ...
അതിൽ നിറഞ്ഞു നിന്നുരുന്നത് ഒരു ആജാനു ബാഹുവായ ഒരു താടിക്കാൻ ആയിരുന്നു...
അയാളുടെ മുഖം വ്യക്തമാക്കുന്നുണ്ടായിരുന്നില്ല....
പക്ഷെ കഷ്ടപ്പെട്ട് നോക്കിയപ്പോൾ എന്റെ കണ്ണ് തള്ളി പോയി...
എന്റെ നെഞ്ചിൽ ഇടിമിന്നൽ ഏറ്റത് പോലെയാണ് എനിക്ക് തോന്നിയത്...
മനുവേട്ടൻ....
പൂച്ചാക്കണ്ണുകൾ ഉള്ള...കണ്ണട വച്ച എന്റെ മനുവേട്ടൻ....
ശെരിക്കും മനുവേട്ടൻ തന്നെ...
മനുവേട്ടനെ വാർത്തു വച്ചതു പോലെ..അയാളുടെ നെറ്റി പോയിരുന്നു...
ഞാൻ അന്താളിച്ചു അവിടെ തന്നെ നിന്നു....
പെട്ടെന്ന് എല്ലാവരും അവിടെ നിന്ന് ഓടുവാൻ തുടങ്ങി...പുറകിൽ നിന്നും ആരോ എന്നെ വലിക്കുന്നത് പോലെ തോന്നി.. പക്ഷെ സ്വബോധം നഷ്ടപ്പെട്ട് ഞാൻ അവിടെ തന്നെ നിന്ന്..
അയാൾ എന്റെ അരികിലേക്ക് വന്നു...
അലറി കൊണ്ട് അയാൾ എന്നോട് ആജ്ഞാപിച്ചു...
"ഭേം കീ......"
എനിക്കൊന്നും മനസിലായില്ല...
"കീയിണ്ടറാ ചെക്കാ......"
എന്ത് കേട്ടിട്ടും
ഞാൻ അവിടെ നിന്നും അനങ്ങിയില്ല..
പെട്ടെന്ന് അയാളുടെ കരം എന്റെ മുഖത്തു പതിഞ്ഞു..
അതിശക്തമായി...
അത് കൊണ്ടതും എന്റെ ബോധം നഷ്ടപ്പെടുന്നത് പോലെ എനിക്ക് തോന്നി..
ഞാൻ താഴെ മറിഞ്ഞു വീണു......
(തുടരും.....)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
നിരസ്‌സിക്കപ്പെട്ട ആദ്യത്തെ പ്രണയം നൽകിയത് മനസ്സിന് മായാത്ത ഒരു മുറിവ് ആയിരുന്നു.മനുവേട്ടനെ കുറിച്ച് ഞാൻ കണ്ടു കൂട്ടിയ സ്വപ്നങ്ങൾ ഒറ്റ ദിവസം കൊണ്ട് ഇല്ലാതായല്ലോ എന്നോർത്ത് ഞാൻ കുറെ വിഷമിച്ചു.ഒന്നിലും ഒരു ശ്രദ്ധ ഇല്ലാതായി.പഠനത്തിലും ഭക്ഷണത്തിലും ഒന്നിലും.വീട്ടുകാരും നന്ദുവും അപ്പുവും കിരണുമൊക്കെ മാറി മാറി ചോദിച്ചു എന്താ എനിക്ക് പറ്റിയതെന്ന്. എല്ലാവരിൽ നിന്നും ഞാൻ ഒഴിഞ്ഞു മാറി നടക്കുവാൻ തുടങ്ങി.ഒരു തരം ഒളിച്ചോട്ടം.അനാവശ്യമായ ഒളിച്ചോട്ടം.സ്കൂളും വീടുമായി ഞാൻ എന്റെ ദിവസം തള്ളി നീക്കി..അമ്പലത്തിൽ പോലും പോകാതെ ആയി.
ക്രിസ്തുമസ് പരീക്ഷ ഞാൻ ഉഴപ്പിയാണ് എഴുതിയതു.കഷ്ടിച്ച് ജയിച്ചാൽ ആകും.ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഉഴപ്പുന്നത്.എല്ലാവരും എന്റെ മാറ്റങ്ങൾ ശ്രദ്ധിച്ചു തുടങ്ങി.ക്ലാസ്സിലെ ഗ്യാങ്ങ് എന്നെ ഉപദേശിക്കുന്നതിനപ്പുറം എന്നെ വഴക്കു പറയാൻ വരെ തുടങ്ങി.എന്നെ എനിക്ക് സ്വയം നിയന്ത്രിക്കാൻ പറ്റാഞ്ഞ കുറച്ചു നാളുകൾ.
പ്രേമം നിരസിച്ചതിലും വലുതായിട്ടു എനിക്ക് തോന്നിയത് എന്റെ അഭിമാനം നഷ്ടമായല്ലോ എന്നോർത്തായിരുന്നു.ഞാൻ ഒരു സ്വവർഗാനുരാഗിയായ ഒരുത്താനാണെന് നാട്ടിലെ ഒരാൾ മനസിലാക്കിയല്ലോ എന്ന ഒരു അഭിമാനക്ഷതം.എല്ലാം എന്നെ വല്ലാതെ അലട്ടി.
പരീക്ഷ ദിവസങ്ങൾ എങ്ങനെയാ കഴിഞ്ഞതെന്ന് എനിക്ക് ഇപ്പോളും നിശ്ചയം ഇല്ല.
ആ നാളുകളിൽ ഞാൻ മനുവേട്ടനെ കണ്ടതായി ഓർക്കുന്നില്ല.അയാൾ നാട്ടിൽ ഉണ്ടോ എന്ന് പോലും ഞാൻ അന്വേഷിക്കാൻ നിന്നില്ല.എങ്കിലും മനസ്സിൽ മനുവേട്ടനെ മാത്രം ഞാൻ പൂഴ്ത്തി വച്ചു ,സ്നേഹത്തോടെ.പത്താം ക്ലാസ് ആയതു കൊണ്ട് പരീക്ഷയും ഫല പ്രഖ്യാപനവും എല്ലാം വളരെ വേഗത്തിൽ ആയിരുന്നു.
ക്രിസ്തുമസ് പരീക്ഷയുടെ ഫലം കുറെ പ്രശ്നങ്ങൾക്ക് ഇടവരുത്തി.സ്കൂളിലേക്കു വീട്ടുകാരെ വിളിപ്പിച്ചു.അച്ഛൻ എന്നെ തല്ലിയില്ല എന്നെ ഉള്ളു.അത്രയ്ക്ക് ദേഷ്യത്തിന് ഇടവരുത്തി. ചേട്ടന്റെ വകയും ഒട്ടും കുറഞ്ഞില്ല.എല്ലാം എന്നെ കൂടുതൽ തളർത്തി.
എല്ലാവരുടെയും കുറ്റപ്പെടുത്തലും അതിനപ്പുറം ഞാൻ ഇങ്ങനെ ആയല്ലോ എന്നോർത്തുള്ള ചിലരുടെ വിഷമവും എന്നെ കുറെ തീരുമാനങ്ങളിലേക്ക് നയിച്ചു. സത്യം പറഞ്ഞാൽ ഞാൻ എടുത്ത തീരുമാനങ്ങൾ ശരി ആയിരുന്നു.മനുവേട്ടൻ എന്നെ ചതിച്ചിട്ടില്ല.അയാൾ എന്നെ പ്രേമിച്ചിട്ടില്ല.എന്റെ മനസ്സിൽ തോന്നിയ ഒരു മണ്ടത്തരം.അത് അയാളും അങ്ങനെ തന്നെ കാണണം എന്ന് തോന്നിയ മറ്റൊരു മണ്ടത്തരം. എല്ലാം എന്നെ അനാവശ്യമായി സ്വാദിനിച്ചു. ഞാൻ ആ ഒഴുക്കിൽ കുറെ ഉഴപ്പി.. അനാവശ്യമായി തന്നെ.
എല്ലാം മറന്നു മര്യാദയ്ക്ക് പഠിച്ചു എല്ലാവരെയും സന്തോഷിപ്പിക്കണം.മനുവേട്ടനോട് ചെന്ന് ക്ഷമ ചോദിക്കണം.നല്ല സുഹൃത്തുക്കളായി തന്നെ ഇരിക്കണം.അങ്ങനെ കുറെ തീരുമാനങ്ങൾ എടുത്തു. ഉള്ളിൽ എല്ലാ ആഗ്രഹങ്ങളും കുഴിച്ചു മൂടി ഞാൻ സന്തോഷവാനാണ്,ഇനി മുതൽ പഴയതു പോലെ ആകാം എന്ന് എല്ലാവരെയും ധരിപ്പിച്ചു.ആ തീരുമാനം വീട്ടുകാർക്ക് വളരെ ആശ്വാസം ആയിരുന്നു.
പക്ഷെ ആ സന്തോഷം അഭിനയം മാത്രമല്ലാതാക്കിയ കുറെ സംഭവങ്ങൾ പിന്നീട് ഉണ്ടായി.ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മകൾ നൽകിയ കുറെ സംഭവങ്ങൾ.രാത്രിയിൽ എല്ലാവരും ഉറങ്ങിയത്തിന് ശേഷം വീടിന്റെ മുകളിലെ നിലയിലുള്ള ബാൽക്കണിയിൽ പോയിരുന്നു ആകാശം നോക്കിയിരിക്കുന്നത് എനിക്ക് നേരം പോക്ക് മാത്രം ആയിരുന്നില്ല,വിഷമങ്ങളിൽ നിന്നും ഒരു ആശ്വാസം കൂടിയായിരുന്നു.ആകാശത്തെ മാത്രമേ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നുള്ളൂ.നക്ഷത്രങ്ങും ചന്ദ്രനും ഇരുട്ടിനെ ഭേദിക്കുന്ന നിലാവും എന്നെ അളവിലേറെ ആശ്വാസിപ്പിച്ചിരുന്നു.
അങ്ങനെ ഒരു ദിവസം അത്താഴം കഴിഞ്ഞു എല്ലാവരും കിടന്ന ശേഷം ഞാൻ ബാൽക്കണിയിലേക്ക് പോയി. പെട്ടെന്ന് ഞാൻ താഴേക്കു നോക്കിയപ്പോൾ മതിലിനു അരികിൽ നിന്നായി ചെറിയ പുക കണ്ടു.ആരോ അവിടെ നിന്ന് പുകവലിക്കുന്നുണ്ട് എന്ന് മനസ്സിലായി.എന്നാലും ആരായിരിക്കും എന്റെ വീടിനു മുന്നിൽ നിന്ന് സിഗരറ്റ് വലിക്കാൻ.???ആഹ് എന്തെങ്കിലും ആയിക്കോട്ടെ എന്ന് കരുതി ഞാൻ അത് അങ്ങ് വിട്ടു.
പിറ്റേന്ന് ഞാൻ ഉഷാറോടെയാണ് സ്കൂളിലേക്ക് പോയത്.ക്ലാസ്സിൽ ഞാൻ എല്ലാവരോടും കളിച്ചു ചിരിച്ചു സംസാരിച്ചു.അവസാന പരീക്ഷയ്ക്കയുള്ള ടൈംടേബിൾ വരെ ഉണ്ടാക്കി.പെട്ടെന്നുള്ള ഈ മാറ്റം എല്ലാവരും അംഗീകരിച്ചു.
സ്കൂൾ വിട്ടു വീട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ഗേറ്റിനു മുന്നിൽ കുറെ കുട്ടികൾ ഒരു ബുള്ളറ്റിൽ ചാരി നിക്കുന്നു."തെണ്ടികൾ ,ചാരി നിക്കാൻ ഉള്ള വണ്ടി ആണോ ബുള്ളറ്റ്.രാജകീയമായ ആ വണ്ടിയെ ആ തെണ്ടി പിള്ളേര് നശിപ്പിച്ചു"എന്ന് മനസ്സിൽ വിചാരിച്ചു ,സൈക്കിൾ ചവിട്ടി വീട്ടിലേക്ക് വിട്ടു.പതിവ് പോലെ എല്ലാരും കിടന്ന ശേഷം ഞാൻ ബാൽകണിയിലേക്ക് ചെന്നു. താഴെ നോക്കിയപ്പോൾ ഇന്നും ആരോ അവിടെ നിന്ന് പുകവലിക്കുന്നുണ്ട്.
അത് ആരാണെന്ന് എന്തായാലും അറിയണം എന്ന് കരുതി ഞാൻ റൂമിൽ പോയി ഒരു ടോർച് എടുത്തു.നേരെ താഴേക്കു അടിച്ചു.
അപ്പോൾ അവിടെ കണ്ട കാഴ്ച എന്നെ വളരെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു.
എനിക്ക് വിശ്വസിക്കാനെ സാധിച്ചില്ല.
അവിടെ കണ്ടത് മറ്റാരെയും അല്ലായിരുന്നു.മനുവേട്ടൻ .എന്റെ ആദ്യത്തെ പ്രണയം. ഞാൻ അയാളെ കണ്ടു എന്ന് അയാൾക്കു മനസിലായി..
ഒന്നും നോക്കിയില്ല ഞാൻ ഓടി താഴേക്കു ചെന്നു. വീടിന്റെ ഗേറ്റ് തുറക്കാൻ തുടങ്ങിയപ്പോൾ ബുള്ളെറ്റ് സ്റ്റാർട്ട് ചയ്‌തു പായുന്ന ശബ്ദമാണ് കേട്ടത്.
എന്നാലും എന്തിനാണ് അയാൾ ഇവിടെ വന്നത്???
എന്നെ കാണാൻ വേണ്ടി ആണോ?
അതോ വേറെ വല്ല ഉദ്ദേശവും ഉണ്ടായിരുന്നോ??
ഇനി അടുത്തുള്ള ആരുടെയെങ്കിലും വീട്ടിൽ വന്നതാണോ??
അങ്ങനെ കുറെ ചോദ്യങ്ങൾ എന്നെ വല്ലാതെ കുഴച്ചു.
കിടന്നിട്ട് ഉറക്കം വരുന്നില്ലയിരുന്നു.കാര്യം അറിയാതെ ഞാൻ ഞെരിപിരി കൊണ്ടു. അന്ന് ഞാൻ ഉറങ്ങിയോ എന്നാ കാര്യത്തിൽ എനിക്ക് വളരെ സംശയം ഉണ്ട്.
രാവിലെ കണ്ണ് തുറന്നതു 11 മണി കഴിഞ്ഞപ്പോളാണ്.ഞായറാഴ്ച്ച ആയതു കൊണ്ട് അമ്മ എഴുന്നേല്പിക്കാനും വന്നില്ല.ക്രിസ്തുമസ് അവധിയും തുടങ്ങിയത് കൊണ്ട് ഇനി തൽക്കാലത്തേക് ആരുടേയും സമ്മർദ്ദം അധികം ഉണ്ടാകില്ല.ഇന്നലെ വല്ല സ്വപ്നം കണ്ടതായിരിക്കും എന്നും കരുതി ഞാൻ ഹാളിലേക്ക് പോയി. പല്ല് തേക്കാൻ കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നപ്പോൾ,കണ്ണാടി ചില്ലിലൂടെ വളരെ പരിചിതവും അപ്രതീക്ഷിതവുമായ ഒരു മുഖം.
ഞാൻ അത് കണ്ടു ഞെട്ടി തരിച്ചു പോയി..
ഇടിമിന്നൽ മുന്നിൽ പതിഞ്ഞ പോലെ സ്തംഭിച്ചു പോയി.ഞാൻ കുതറി തീരുഞ്ഞു നോക്കി.
സോഫയിൽ അതാ മനുവേട്ടൻ.വളരെ ഗൗരവത്തോടെ, എന്നത്തെക്കാളും സുന്ദരനായി.
എനിക്ക് വിശ്വസിക്കാനെ പറ്റുന്നില്ലയിരുന്നു.ഞാൻ എന്റെ കണ്ണുകൾ രണ്ടു മൂന്നു തവണ തിരുമി നോക്കി.സ്വപനമല്ല.. സത്യം തന്നെ.അപ്രതീക്ഷിതമായി കണ്ട കാഴ്ച്ച എന്റെ തലയിൽ മഞ്ഞു കട്ടകൾ വാരി എറിഞ്ഞത് പോലെ ഒരു അനുഭൂതി ഉണ്ടാക്കി.
പന്തം കണ്ട പെരിച്ചാഴിയെ പോലെ ഞാൻ വായും പൊളിച്ചു നിന്ന്.
ഞെട്ടി തരിച്ചു നിക്കുന്ന എന്നെ കണ്ടു അമ്മ "ഡാ..എന്ത് ഉറക്കമാടാ..നീ ഇന്നലെ വല്ല കക്കാനും പോയിരുന്നു??
മനു വന്നിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറായി.പിന്നെ അവൻ പറഞ്ഞത് കൊണ്ടാ നിന്നെ കുത്തി എഴുന്നേല്പിക്കാതിരുന്നത്."
അമ്മ പറഞ്ഞത് ഞാൻ ഒരു മൂളൽ പോലെയാണ് കേട്ടത്.എന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല.
"നീയെന്താടാ ഇങ്ങനെ കുന്തം വിഴുങ്ങിയത് പോലെ നിക്കുന്നെ???
അവൻ നിന്നെ കൂട്ടാൻ വന്നതാ.എവിടേയോ പോകുവാൻ.വേഗം പോയി കുളിച്ചു റെഡി ആയി വാ ചെക്കാ.ഇനിയും അവനെ ഇരുത്തി മുഷിപ്പിക്കല്ലേ." അതും പറഞ്ഞ് അമ്മ എന്നെ വന്നു തട്ടി.പെട്ടെന്ന് അരണ്ട ശബ്ദത്തിൽ "ഡാ.പോയി റെഡി ആയി വാ..വേഗം പോയി വരാം" എന്ന് മനുവേട്ടൻ പറഞ്ഞപ്പോളാണ് ഞാൻ ഒന്ന് ഞെട്ടലിൽ നിന്ന് ഉണർന്നത്.
പിന്നെ ഒന്നും നോക്കിയില്ല.പല്ലുതേപ്പും കുളിയും എല്ലാം പെട്ടെന്നായിരുന്നു. അമ്മ കഴിഞ്ഞ പിറന്നാളിന് വാങ്ങി തന്ന റോസ് ഷർട്ടും ജീന്സുമാണ് ഞാൻ ഇട്ടതു.
മനുവേട്ടൻ നല്ല കറുത്ത ടീ ഷർട്ടും ഒരു നീല ജീൻസും.പുള്ളിക്കാരൻ അതിൽ കസർത്തി നിക്കുവായിരുന്നു.
"ശെരി മക്കളെ എങ്കിൽ പോയിട്ട് വാ "എന്ന് അമ്മ പറഞ്ഞപ്പോളും എങ്ങോട്ട്,എന്തിന് എന്നൊന്നും എനിക്ക് മനസിലാകുന്നില്ലയിരുന്നു.
ചോദിക്കാനായി എന്റെ നാവു പൊങ്ങുന്നും ഇല്ലായിരുന്നു.
അയാൾ ബുള്ളറ്റിൽ കയറി എന്നോട് കയറാൻ തല കൊണ്ട് ആംഗ്യം കാണിച്ചു.ഞാൻ മെല്ലെ ചെന്ന് കയറി .ഞങ്ങളുടെ ഇടയിൽ ഒരാൾക്ക് കൂടി ഇരിക്കാൻ പാകത്തിൽ ഇടം ഇട്ടിട്ടാണ് ഞാൻ ഇരുന്നത്.അയാളെ മുട്ടി ഇരിക്കാൻ ഇഷ്ടം ഇല്ലാതിരുന്നിട്ടല്ല.പേടി.പേടിച്ചിട്ടാ അത്ര നീങ്ങി ഇരുന്നത്.ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്തു പതുക്കെ നീങ്ങിയൽപ്പോൾ അമ്മ പുറകിൽ നിന്നും പുഞ്ചിരിയോടെ യാത്ര അയപ്പു നൽകി.
എങ്ങോട്ടേക്കാണെന്നറിയാതെ, കഥയറിയാതെ ആട്ടം കാണുന്ന ഒരുവനെ പോലെ ഞാൻ അയാളുടെ പിന്നിൽ ഇരുന്നു.
ബുള്ളെട്ടിന്റെ ശബ്ദം ഒരു പോലെ ഭയവും ആകാംക്ഷയും എന്റെ മനസ്സിൽ വിതച്ചു.എവിടേക്ക് എന്നറിയാതെ മനുവേട്ടന്റെ കൂടെ എന്റെ ആദ്യത്തെ യാത്ര.
ആ യാത്ര എന്റെ ജീവിതത്തെ മൊത്തമായി മാറ്റി മറിക്കുവാൻ ഉണ്ടായതാണെന്ന സത്യം ഞാൻ അപ്പോൾ അറിഞ്ഞിരുന്നില്ല.മനുവേട്ടന്റെ പുറകിൽ ഇരുന്നു പോകുമ്പോൾ എന്തെന്നില്ലാത്ത ആകാംക്ഷ എന്നെ കാർന്നു തിന്നുന്നുണ്ടായിരുന്നു...............
(തുടരും.....)
രാക്ഷസനെ ചുംബിച്ച പ്രണയം. (8)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
നല്ല വിശപ്പ് ഉണ്ടായിരുന്നു.ഒന്നും കഴിച്ചിട്ടില്ല.വണ്ടി നിർത്തി എന്തെങ്കിലും കഴിച്ചാലോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു.പക്ഷെ എങ്ങോട്ടാ എന്ന് പോലും അറിയാത്ത പോക്കാണ്.അതിനിടയിൽ ഈ കാര്യം എങ്ങനെയാ ചോദിക്കുക.പോകുന്ന വഴിയിൽ അയാൾ എന്നോട് ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.പെട്ടെന്ന് അയാൾ ഒരു കടയുടെ മുമ്പിലായി നിർത്തി,വണ്ടി ഒതുക്കി എന്നോട് ഇറങ്ങാൻ പറഞ്ഞു.അത് ഒരു തരക്കേടില്ലാത്ത ഹോട്ടൽ ആയിരുന്നു."ദൈവമേ ഞാൻ മനസ്സിൽ കണ്ടത് ഇയാൾ മാനത്തു കണ്ടുവോ???"ഞാൻ എന്നോട് തന്നെ ചോദിച്ചു.
എന്നെയും കൊണ്ട് അയാൾ അതിനുള്ളിലേക് പോയി.ഒരു ബിരിയാണി മാത്രം ഓർഡർ ചെയ്തു.
"വേഗം അതിരുന്നു കഴിച്ചിട്ട് പുറത്തേക്ക് വാ...
അവിടെ കാത്തുനിക്കാം "എന്നും പറഞ്ഞു അയാൾ പുറത്തേക്ക് പോയി.കൗണ്ടറിൽ അയാൾ ബില്ല് അടച്ചിട്ടു പുറത്തേക്ക് പോകുന്നതും കണ്ടു."ഇയാൾക്ക് വട്ടാണോ???" ആഹ് എന്തായാലും നല്ല വിശപ്പ് .ഒന്നും നോക്കിയില്ല.ആരെയും നോക്കാതെ ഇരുന്ന് മൊത്തം കഴിച്ചു.കൈ കഴുകി പുറത്തേക്ക് ചെന്നപ്പോൾ അയാൾ അവിടെ നിന്ന് സിഗരറ്റ് വലിക്കുന്നു.എന്നെ കണ്ടതും അത് നിലത്തിട്ട് ചവിട്ടി കിടത്തി വണ്ടിയിൽ കയറി,എന്നോടും കയറാൻ പറഞ്ഞു.വന്നത് എങ്ങനെയാണോ അതുപോലെ തന്നെ ഞങ്ങൾക്കിടയിൽ വലിയ ഒരു അകലം പാലിച്ചു ഞാൻ വണ്ടിയിൽ ഇരുന്നു.പിന്നെ വണ്ടി പായുകയായിരുന്നു.
രണ്ടു മണിക്കൂർ കൊണ്ട് ഞങ്ങൾ പണിയേലി പോരിൽ എത്തി.
അത് വളരെ മനോഹരമായ ഒരു സ്ഥലം ആയിരുന്നു.പ്രകൃതി പ്രണയത്താൽ പൂത്തിലഞ്ഞു നീക്കുന്നത് പോലെയാണ് തോന്നിയത്.ഒരു എറണാകുളംകാരൻ ആണെങ്കിലും എന്റെ ജില്ലയിൽ ഇങ്ങനെ ഒരു പ്രകൃതി രമണീയമായ സ്ഥലം ഉണ്ടെന്നു ഞാൻ ആദ്യമായിട്ടാണ് അറിഞ്ഞത്. സുന്ദരമായ ആ സ്ഥലവും പിന്നെ മനുവേട്ടന്റെ സാമിഭ്യവും എന്റെ മനസ്സിന് കുളിരേകി.എന്തെന്നില്ലാത്ത ഒരു അനുഭവം ആയിരുന്നു അത്.അവിടെ എത്തിയതും മനുവേട്ടൻ സിഗരറ്റ് എടുത്തു വലിക്കാൻ തുടങ്ങി.അപ്പോളും എന്നോട് ഒന്നും മിണ്ടുന്നില്ലയിരുന്നു.ആദ്യത്തെ കഴിഞ്ഞപ്പോൾ വേറെ ഒരെണ്ണം കൂടി എടുത്ത് വലിക്കാൻ തുടങ്ങി.പെട്ടെന്ന് അയാൾക്ക് ചുമ വന്നു.വെപ്രാളത്തിൽ വലിച്ചത് കൊണ്ടായിരിക്കും.എനിക്ക് അപ്പോൾ ശരിക്കും ദേഷ്യമാണ് വന്നത് അത്രയും നേരം ഒന്നും മിണ്ടാതെ ഇരുന്ന ഞാൻ ഞങ്ങൾക്കിടയിൽ നിശബ്ദതയെ ഭേദിച്ചു."ഹലോ,മിസ്റ്റർ മനു.എന്നെ എന്തിനാ ഇവിടെ കൊണ്ടുവന്നേക്കുന്നെ??
താൻ സിഗരറ്റ് വലിക്കുന്നത് കാണിക്കാൻ ആണോ??"
അത് പറഞ്ഞു കഴിഞ്ഞതും അയാൾ എന്നെ തുറിച്ചു നോക്കി.ആ നോട്ടത്തിൽ ഭസ്മം ആയി പോകുമോ എന്ന് വരെ ഞാൻ സംശയിച്ചു.
ഞാൻ പറഞ്ഞത് വക വയ്ക്കാതെ അയാൾ വീണ്ടും ഒരു സിഗരറ്റ് കൂടെ എടുത്ത് കത്തിച്ചു.
അത് എന്നെ കൂടുതൽ ദേഷ്യത്തിലേക്കാണ് നയിച്ചത്.ഞാൻ ശബ്ദമുയർത്തി അയാളോട് ദേഷ്യപ്പെട്ടു."ഡോ... തന്നോടാണ് ഞാൻ സംസാരിക്കുന്നെ.ഇതെന്താ ,തന്റെ പെയ്ക്കൂത്തു കാണാനാണോ എന്നെ ഇവിടം വരെ കൊണ്ട് വന്നത്???? എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ...!!"
ഞാൻ പറഞ്ഞതിനല്ലയിരുന്നു അയാളുടെ മറുപടി.
വായിൽ സിഗരറ്റ് വച്ച് തന്നെ അയാൾ എന്നോട് സംസാരിച്ചു.
"അതെ. ജനുവരി മുതൽ ഞാൻ ലൂർദ് ഹോസ്പിറ്റലിൽ ജോലിക്ക് കേറാൻ പോകുവാ..'"
"അതിനിപ്പോ ഞാൻ എന്ത് ചെയ്യണം" ദേഷ്യത്തിൽ അയാളെ ഒന്ന് അഭിനന്ദിക്കുക പോലും ചെയ്യാതെ ഞാൻ മറുപടി നൽകി.
"നീ ഒന്നും ചെയ്യണ്ട.ജോലിക്ക് കേറുന്നത് നീ അറിഞ്ഞിരിക്കണം എന്ന് തോന്നി."
അത് കേട്ടതും ഞാൻ പുച്ഛത്തോടെ ഒന്ന് മൂളി.
"നിന്റെ പഠനം എങ്ങനെ പോകുന്നു."
"കുഴപ്പമില്ല.അതിനു കുറവൊന്നും ഇല്ല" എന്ന് പറഞ്ഞപ്പോൾ അയാൾ എന്നെ ഒന്ന് തുറിച്ചു നോക്കി.
കുറച്ച നേരം നിശബ്ദമായി നിന്നു.ഞാനും ഒന്നും മിണ്ടാൻ പോയില്ല.
പെട്ടെന്ന് എന്നെ അത്ഭുതപ്പെടുത്തികൊണ്ടു അയാൾ എന്നോട് ഓട് കാര്യം ചോദിച്ചു.
"നീ അന്ന് പറഞ്ഞ ആ ഇഷ്ടം,എന്നോട് ഇപ്പോളും ഉണ്ടോ????"
അത് കേട്ടതും ഞാൻ ആകെ നടുങ്ങി പോയി.എന്ത് പറയണം എന്നറിയാതെ ഞാൻ നിശ്ചലനായി നിന്നു.
"അന്ന് നീ പോയതിനു ശേഷം നീ എനിക്കായി വരച്ച എന്റെ ചിത്രം ഞാൻ നല്ലതു പോലെ നോക്കി..അതിൽ നിനക്ക് എന്നോടുള്ള നിഷ്കളങ്കമായ സ്നേഹം എടുത്തു കാണിക്കുന്നുണ്ടായിരുന്നു.കുറെ ആലോചിച്ചു.
നിന്നെ കണ്ടു കാര്യം പറയണം എന്നുണ്ടായി. നിന്റെ വീടിന്റെ അടുത്ത് വന്നു.സ്കൂളിൽ വന്നു.പക്ഷെ നിന്റെ മുമ്പിൽ വന്നു നില്ക്കാൻ എനിക്ക് നല്ല മടി ആയിരുന്നു.അത് കൊണ്ട് ഞാൻ പരമാവതി നിന്നിൽ നിന്നും ഒളിച്ചാണ് നടന്നത്..
അന്ന് നീ ഇറങ്ങി പോയതിനു ശേഷം മനസ്സിൽ മുരിക്കിന്റെ മുള്ളു കൊണ്ട നീറ്റലായിരുന്നു..നിന്നോട് എനിക്കും അതെ ഇഷ്ടം തോന്നി തുടങ്ങി എന്ന് എനിക്ക് മനസ്സിലായി. പിന്നെ നിന്റെ പരീക്ഷ കഴിയാൻ കാത്തിരിക്കുകയായിരുന്നു."
വാ തോരാതെ സംസാരിക്കുന്ന മനുവേട്ടനെ ഞാൻ അത്ഭുതത്തോടെയാണ് നോക്കി നിന്നതു.കയ്യിലെ സിഗരറ്റ് കുറ്റി അപ്പോളും ഏരിയുന്നുണ്ടായിരുന്നു.
ഒന്നും പറയാൻ പറ്റാത്ത വിധം എന്റെ നാവു ഇറങ്ങി പോയി.
"അന്നത്തെ ആ ഇഷ്ടം ഇന്നും നിനക്ക് ഉണ്ടെങ്കിൽ......
എന്നോട് ക്ഷമിച്ചുകൂടെ നിനക്ക്..???
എനിക്ക് നിന്നെ വേണം, എന്നും എന്റെ കൂടെ ,എന്നൊരു ആഗ്രഹം....."
അത് കേട്ടപ്പോൾ ഞാൻ എന്നെ തന്നെ തട്ടി എഴുന്നേല്പിക്കാൻ ശ്രമിച്ചു.ഒരു ദീർഘ നിശ്വാസമെടുത്തു ഞാൻ മനുവേട്ടന് നേരെ തിരിഞ്ഞു കൈ കെട്ടി നിന്നു.
"അതെ..ഇപ്പൊ തന്നെ നാലാമത്തെ സിഗരറ്റാ എന്റെ മുമ്പിൽ വച്ച് തന്നെ വലിക്കുന്നത്.ഇന്നത്തേക്ക് തത്കാലം അത്രയും മതി കേട്ടോ"എന്നും പറഞ്ഞു ഞാൻ പുഞ്ചിരിച്ചു.ആ പുഞ്ചിരിയിലെ സമ്മതം വായിച്ചെടുത്ത മനുവേട്ടൻ എനിക്കും ഒരു പുഞ്ചിരി സമ്മാനിച്ചു.അത് ഒരു പൊട്ടിച്ചിരിയിൽ ആയിരുന്നു അവസാനിച്ചത്.
"ഈ സ്ഥലം എനിക്ക് ഇഷ്ടായി.ഞാൻ ഇവിടെ ആദ്യമായിട്ടാ വരുന്നത്.."
അത് കേട്ടതും മനുവേട്ടൻ എന്റെ കൈ കോർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു."ഇനി നമ്മൾ കാണാൻ കിടക്കുന്നതെ ഉള്ളു.ഇതല്ല ഇതിനുമപ്പുറം..കുറെ..."
ആ വാക്കുകൾ എന്നെ പ്രണയത്തിന്റെ വാതിൽക്കൽ എത്തിച്ചു.
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷമായിരുന്നു അന്ന് എനിക്കുണ്ടായത്.
കുറെ നേരം അവിടെ നിന്ന് സംസാരിച്ചു. എന്തിനെ കുറിച്ചാണ് സംസാരിച്ചതെന്ന് ഞങ്ങൾക്ക് രണ്ടാൾക്കും മനസിലാകുന്നിലായിരുന്നു.
ഞങ്ങൾ എന്തൊക്കെയോ പറഞ്ഞു കുറെ നേരം സമയം ചിലവഴിച്ചു.
നേരം വൈകിക്കണ്ട എന്നും പറഞ്ഞു ചേട്ടൻ ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്തു.ഞാൻ കയറി ഇരുന്നു.
"അതെ ....എനിക്ക് വാലായ്മ ഒന്നുമില്ല.എന്നെ മുട്ടിയിരുന്നാൽ ആകാശം ഇടിഞ്ഞു വീഴത്തില്ല"
കേട്ട പാതി ഞാൻ അയാളെ കെട്ടിപിടിച്ചു.
അയാളുടെ ശരീരത്തിന് ഒരു പ്രത്യേക ചൂടായിരുന്നു.അത് എന്റെ ശരീരത്തെ അലിയിച്ചു കളഞ്ഞു.ബുള്ളറ്റിൽ ചീറി പാഞ്ഞു പോകുമ്പോൾ സ്വർഗം കിട്ടിയത് പോലെയാണ് അനുഭവപ്പെട്ടത്.
കുറച്ചു ദൂരം ചെന്നപ്പോൾ ഞാൻ അയാളുടെ തോളിൽ മുറുകെ കടിച്ചു.
"ഡാ...ചെറുക്കാ, നീ എന്നെ കൊന്നെടുക്കുമോ???"
വേദനിച്ച പോലെ അയാൾ പറഞ്ഞു.
"അതെ ...അന്നെന്നെ കരയിച്ചില്ലേ.അതിനു പകരം വീട്ടിയതാ..."
അത് കേട്ടതും അയാൾ പൊട്ടിച്ചിരിച്ചു..
കളിച്ചും ചിരിച്ചും ഓരോന്ന് പറഞ്ഞും മണിക്കൂറുകൾ പോയതറിഞ്ഞില്ല.
ഞങ്ങൾ എന്റെ വീട്ടിൽ എത്തി.
"ദേ.ഞാൻ അവനെ കൊണ്ടുപോയത് പോലെ തന്നെ ഭദ്രമായി തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്."
മനുവേട്ടന്റെ ആ വാക്കുകൾ അമ്മയെ ചിരിപ്പിച്ചു.
കയറുന്നില്ല,വീട്ടിൽ അമ്മ കാത്തു നിക്കുന്നുണ്ടാകും എന്ന് പറഞ്ഞ് ചേട്ടൻ വണ്ടി സ്റ്റാർട്ട് ആക്കി.പുറകിലേക് തിരിഞ്ഞ് എന്നെ നോക്കി കണ്ണിറുക്കി കാണിചിട്ട് ചേട്ടൻ പാഞ്ഞു....
പ്രണയത്തിന്റെ പൂമൊട്ടുകൾ വിരിഞ്ഞ സന്തോഷം ഞാൻ എന്റെ മുറിയിലെ ഓരോ വസ്തുക്കളിലും കാണിച്ചു..സന്തോഷം കൊണ്ട് ഒരു ഭ്രാന്തനെ പോലെ മുറിയിൽ കുറെ തോന്ന്യാസങ്ങൾ കാണിച്ചു കൂട്ടി.. പാട്ട് വച്ച് തുള്ളാൻ തുടങ്ങി.അങ്ങനെ ഓരോ കോപ്രായങ്ങൾ.സന്തോഷം ഒരാളെ ഇങ്ങനെ ഭ്രാന്തൻ ആകുമെന്ന് ഞാൻ ആദ്യമായിട്ടാണ് മനസ്സിലാക്കിയത്.
അത്താഴം കഴിഞ്ഞു ഞാൻ നേരെ ഉറങ്ങാനാണ് പോയത്.മര്യാദയ്ക് ഉറങ്ങിയിട്ട് കുറച്ചു നാളുകൾ ആയി.
കിടക്കാൻ വേണ്ടി തയ്യാറെടുക്കുമ്പോളാണ് ചേട്ടൻ മുറിയിലേക്കു വന്നത്.മൊബൈൽ നീട്ടി എന്റെ കയ്യിൽ തന്നിട്ട് നിനക്കാ എന്ന് പറഞ്ഞു. ഞാൻ ഹലോ എന്ന് പറഞ്ഞപ്പോൾ "ഡാ,ചെക്കാ..
എന്താ എന്നറിയില്ല. ഭയങ്കര സന്തോഷം തോന്നുന്നു.കിടക്കുന്നതിനു മുമ്പ് ഒരു സിഗരറ്റ് കൂടെ വലിച്ചോട്ടെ. ഒരു രസത്തിനു." മുമ്പിൽ എന്റെ ചേട്ടൻ നീക്കുന്നത് കൊണ്ട് എനിക്ക് അധികം ഒന്നും പറയാൻ പറ്റിയില്ല.ശെരി ,ആയിക്കോ..ഗുഡ് നൈറ്റ്.നാളെ കാണാം എന്നും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു.
ചേട്ടൻ ഫോണുമായി തിരികെ പോയപ്പോൾ ഞാൻ ചാടി കിടക്കയിൽ വീണു.മനസ്സിലെ വലിയ ഒരു ഭാരം ഇറക്കി വച്ച് ഞാൻ ആശ്വാസത്തോടെ കിടന്നുറങ്ങി.
അങ്ങനെ ഡിസംബർ 25 ക്രിസ്തുമസ് ആയി.ക്രിസ്തുമസ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസമാണ്.ഉണ്ണിയേശുവിനെ പോലെ തന്നെ ഞാനും അന്നാണ് ഭൂമിയിലേക്കു പിറന്നു വീണത്.എന്റെ പിറന്നാൾ.രാവിലെ എഴുന്നേറ്റ് അമ്പലത്തിൽ പോയി നേർച്ചയും വഴിപാടും കഴിപ്പിച്ചു വന്നു.വീട്ടിൽ അമ്മയുടെ വക പായസവും പലഹാരങ്ങളും ഉണ്ടായിരുന്നു.നന്ദുവും കൂട്ടരും
പിന്നെ ക്ലാസ്സിലെ ഗ്യാങ്ങും വീട്ടിലേക്ക് വന്നു.അവർ ഒരു കേക്ക് വാങ്ങികൊണ്ടാണ് വന്നത്.അത് മുറിച്ചു ഞങ്ങൾ എന്റെ 15ആമത്തെ പിറന്നാൾ ആഘോഷിച്ചു.എനിക്ക് വേണ്ടി അവർ സമ്മാനങ്ങളും കൊണ്ടുവന്നിട്ടുണ്ടായിരുന്നു.ചേട്ടൻ വാങ്ങി തന്ന ഷർട്ടും ജീൻസും ആയിരുന്നു എന്റെ പിറന്നാൾ കോടി.മനുവേട്ടൻ കൂടെ ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ.പക്ഷെ പുള്ളിക് എന്റെ പിറന്നാൾ അറിയില്ലലോ.ഞാൻ ഇതുവരെ പറഞ്ഞിട്ടുമില്ല.
ഞങ്ങുടെ കൂട്ടത്തിലുള്ള 3 പേർ ക്രിസ്ത്യാനികൾ ആണ്.അത് കൊണ്ട് ഉച്ചയ്ക്കുള്ള ഭക്ഷണവും ക്രിസ്തുമസ് ആഘോഷങ്ങളും അവരുടെ വീട്ടിൽ ആയിരിക്കും.ഈ തവണ ക്രിസ്തുമസിന് ജോണിന്റെ വീട്ടിൽ കൂടാമെന്ന് നേരത്തെ ഉറപ്പിച്ചതായിരുന്നു.
അവന്റെ വീട്ടിൽ അവന്റെ അമ്മയുടെ വക സ്വാദിഷ്ടമായ കുറെ സ്പെഷ്യൽ ഉണ്ടായിരുന്നു.കേക്ക് ഉം വൈനും പിന്നെ എല്ലാവരും ഒത്തുകൂടിയപ്പോൾ ഉണ്ടായ ലഹരിയും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരിന്നു.അപ്പോളും എന്റെ മനസ്സിൽ മനുവേട്ടൻ നിറഞ്ഞിരുന്നു.
പരുപാടി എല്ലാം കഴിഞ്ഞു ഞാൻ വീട്ടിൽ മടങ്ങി എത്തി.അപ്പോൾ സമയം അഞ്ചു കഴിഞ്ഞിരുന്നു.
ഞാൻ ജോണിന്റെ അമ്മ തന്നു വിട്ട കേക്ക് അമ്മയുടെ കയ്യിൽ കൊടുത്തു എന്റെ മുറിയിലേക്ക് പോയപ്പോൾ ,നിനക്ക് ഒരാൾ ഒരു സാധനം കൊണ്ടുവന്നു തന്നിട്ടുണ്ട്,വേഗം ചെന്ന് നോക്ക് എന്ന് അമ്മ പറഞ്ഞു.അവിടെ മുറിയിൽ എന്നെ കാത്തു വലിയൊരു സമ്മാന പൊതി കാത്തിരിക്കുന്നുണ്ടായിരുന്നു.
അത്ഭുതത്തോടെ ഞാൻ അത് തുറന്നു നോക്കി.
അതിനുള്ളിൽ ഉണ്ടായ സമ്മാനം എന്നെ വല്ലാതെ ആശ്ചര്യപെടുത്തി.......
(തുടരും....)
രാക്ഷസനെ ചുംബിച്ച പ്രണയം (9)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
"റൂബിക്സ് ക്യൂബ്"... ഒരു വലിയ റൂബിക്സ് ക്യൂബ് ആയിരുന്നു അതിന്റെ ഉള്ളിൽ.ഓരോ ചതുര കളങ്ങളിലും ഓരോ ഇംഗ്ലീഷ് അക്ഷരങ്ങൾ.പക്ഷെ റൂബിക്സ് ക്യൂബ് ക്രമീകരിച്ചതല്ലയിരുന്നത് കൊണ്ട് അതിൽ ഒളിപ്പിച്ച കാര്യം എന്താണെന്ന് ഒന്നും മനസിലായില്ല.റൂബിക്സ് ക്യൂബ് എനിക്ക് ചെറുപ്പം മുതലേ വളരെ കൗതുകം ഉയണർത്തിയ ഒരു വസ്തുവായിരുന്നു.വളരെ ചുരുങ്ങിയ സമയം കൊണ്ട് ക്യൂബ് കരണീകരിക്കുന്നത് എനിക്ക് ഹരം ആയിരുന്നു.അതിന്റെ മത്സരങ്ങളിൽ എനിക്ക് സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.ആദ്യമായിട്ടാണ് അതിൽ രഹസ്യം ഒളിപ്പിച്ചു ഒരാൾ എനിക്ക് നൽകിയത്.
വെപ്രാളം പിടിച്ചത് കൊണ്ടായിരിക്കും ,കുറെ സമയമെടുത്താണ് ഞാൻ അത് ക്രമീകരിച്ചത്.
അതിലെ സന്ദേശം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.
ചുവപ്പ് ചതുരങ്ങളിൽ " I LUV U" എന്നും
പച്ച ചതുരങ്ങളിൽ "HPY XMS DR" എന്നും
മഞ്ഞയിൽ "HPY BDY DR" എന്നും
വെള്ളയിൽ "DER IS GFT" എന്നും
നിലയിൽ "LUK UR BAG" എന്നും
ഓറഞ്ച് ചതുരങ്ങളിൽ "SEE U TDY" എന്നുമായിരുന്നു എഴുതിയിരുന്നത്.
ഇത് മനുവേട്ടന്റെ വികൃതി ആണെന്ന് എനിക്ക് മനസിലായി.ആദ്യമായിട്ടാണ് ഒരാൾ എനിക്ക് ഇങ്ങനെ പ്രത്യേക രീതിയിൽ സമ്മാനം നൽകുന്നത്.ആകാംഷയോടെ ഞാൻ എന്റെ ബാഗ് പോയി തുറന്നു നോക്കി. അതിൽ ഉണ്ടായിരുന്ന സമ്മാനം എന്റെ മനം കവർന്ന ഒന്നായിരുന്നു.
ഒരു ബഹുവിചിത്ര വര്‍ണ്ണരൂപദര്‍ശിനി(kaleidoscope).
ഞാൻ അതിൽ ഒരു ചെറിയ കടലാസ് തുണ്ട് ഇട്ടു.എന്റെ കണ്ണുകൾ പുളകമണിഞ്ഞ കാഴ്ച ആയിരുന്നു അതിൽ നിന്നും എനിക്ക് ലഭിച്ചത്.
അതിന്റെ കൂടെ ഒരു ചെറിയ കുറിപ്പും കൂടെ ഉണ്ടായിരുന്നു."ഹാപ്പി ബര്ത്ഡേ മുത്തേ..
നിനക്കായി ഞാൻ ഒരുക്കിയ സമ്മാനം നിന്നെയും കാത്തു ഇരിക്കുന്നു.വേഗം വീടിന്റെ വലതു വശത്തുള്ള മതിലിനു മുകളിൽ നോക്കുക."
ഒന്നും നോക്കിയില്ല ഓടി ചെന്ന് ഞാൻ മതിലിനു മുകളിൽ നോക്കി.അവിടെ ഒരു ചുവപ്പ് നിറത്തിൽ തിളങ്ങുന്ന ഒരു ബര്ത്ഡേ കാർഡ്.ആകാംഷയിടെ ഞാൻ അത് തുറന്നു നോക്കി.അതിൽ എനിക്ക് വേണ്ടി എഴുതിയ ഒരു ചെറിയ പിറന്നാൾ ആശംസ കുറിപ്പും പിന്നെ കറുത്ത നിറത്തിൽ കടുപ്പത്തിൽ എഴുതിയ ഒരു പേരും."APPOOSE STORES"
അത് ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരു സ്റ്റേഷനെറി വിൽക്കുന്ന കടയുടെ പേരാണ്.അമ്മയോട് പറഞ്ഞിട്ട് ഞാൻ സൈക്കിളും എടുത്തോണ്ട് ആ കടയിലേക് പോയി.അവിടെയും എന്നെ ഒരു സമ്മാനം കാത്തിരിക്കുന്നുണ്ടായിരുന്നു.
കടയിൽ നിൽക്കുന്നത് എനിക്ക് പരിചയം ഉള്ള ഒരു ചേച്ചിയാണ്.എന്നെ കണ്ടതും "നീ എന്താ ഇത്ര വൈകിയത്?? ഇനി നീ വരില്ലേ എന്ന് വരെ വിചാരിച്ചു. എന്തായാലും എന്റെ വകയും ഒരു ഹാപ്പി ബര്ത്ഡേ" എന്നും പറഞ്ഞ് ഒരു വലിയ പെട്ടി എടുത്ത് കയ്യിൽ തന്നു.അതിനു മുകളിൽ "open it now with a smile " എന്ന് എഴുതിയിട്ടുണ്ടായിരുന്നു.
ഞാൻ അത് കടയിൽ വച്ച് തന്നെ തുറന്നു നോക്കി.അതിൽ ഒരു കാപ്പി നിറത്തിലുള്ള കരടി കുട്ടി വേറെ ഒരു കരടി കുട്ടിയെ കെട്ടിപിടിച്ചു നിക്കുന്ന ഒരു ഭൊമ്മ.കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു."വായനശാല" എന്ന് മാത്രം എഴുതി കൊണ്ട്. അത് കണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഉത്സാഹമായിരുന്നു.കടയിലെ ചേച്ചിയോട് നന്ദി പറഞ്ഞു ഞാൻ നേരെ വായനാശാലയിലേക് പോയി.വായനശാല നോക്കി നടത്തുന്നത് നാട്ടിലെ ഒരു പഴയ പാർട്ടി പ്രവർത്തകൻ ആണ്.അയാൾ എന്നും അവിടെ ഉണ്ടാകും.
ആയാളും എന്നെ കാത്തു ഇരിക്കുകയായിരുന്നു.എനിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു അയാൾ രവീന്ദർ സിംഗ് എഴുതിയ "I too had a love story" എന്നാ പുസ്തകം തന്നു.അത് തുറന്നു നോക്കിയാൽപ്പോൾ ആദ്യത്തെ താളിൽ മനുവേട്ടന്റെ ഒപ്പും പുള്ളിയുടെ വക രണ്ടു വാചകവും.
കൂടെ ഒരു ബുള്ളെട്ടിന്റെ ഫോട്ടോയും ഉണ്ടായിരുന്നു.അതും മനുവേട്ടന്റെ അതെ പോലത്തെ ബുള്ളെറ്റ്.വായനശാലയിൽ നിന്നും ഞാൻ നേരെ മനുവേട്ടന്റെ വീട്ടിലേക്ക് വിട്ടു.വീടിനു മുമ്പിലുള്ള മാവിന്റെ ചുവട്ടിൽ ചേട്ടന്റെ ബുള്ളറ്റ് വച്ചിട്ടുണ്ടായിരുന്നു.അതിന്റെ ഹാൻഡിൽ ബാറിൽ ഒരു ചെറിയ സഞ്ചി തൂക്കി ഇട്ടിട്ടുണ്ടായിരുന്നു.ഞാൻ ഓടി ചെന്ന് അത് തുറന്നു നോക്കി.അതിൽ മറ്റൊരു സമ്മാനമാണ് ഉണ്ടായിരുന്നത്.ഫ്രെയിം ചെയ്ത എന്റെ ഒരു ഫോട്ടോ.ഞാൻ അറിയാതെ ആരോ എടുത്ത എന്റെ ഫോട്ടോ.അത് കണ്ടിട്ട് എനിക്ക് വിശ്വാസം വരുന്നില്ലയിരുന്നു.ഫോട്ടോയിൽ എന്നെ കാണാൻ നല്ല ഭംഗിയുണ്ട്.എന്ന് എടുത്തതാണെന് എനിക്ക് ഊഹിക്കാൻ പറ്റുന്നില്ല.കൂടെ വീണ്ടും ഒരു ചെറിയ കുറിപ്പ്."എന്റെ മുറി" എന്ന് മാത്രം അതിൽ എഴുതിയിട്ടുണ്ടായിരുന്നുള്ളൂ.ഞാൻ വീടിന്റെ അകത്തേക്ക് കയറി..
"അമ്മെ...അമ്മെ.........."
രണ്ടു മൂന്ന് തവണ വിളിച്ചു നോക്കി.ആരുടേയും അനക്കം ഉണ്ടായിരുന്നില്ല. മനുവേട്ടന്റെ മുറി തുറന്നു കിടക്കുന്നുണ്ടായിരുന്നു.
വീട്ടിൽ ആകെ ഒരു നിശബ്ദത ആയിരുന്നു.നടക്കുമ്പോൾ എന്റെ കാലൊച്ച എനിക്ക് തന്നെ കേൾക്കാമായിരുന്നു.
ഞാൻ മനുവേട്ടന്റെ മുറിയിലേക്കു കയറി.കയറി ചെന്നപ്പോൾ കണ്ട കാഴ്ച എന്റെ മനസ്സ് നിറച്ചു.
അന്ന് ഞാൻ വരച്ചു പെയിന്റ് ചെയ്തു കൊടുത്ത ചിത്രം ചേട്ടൻ ഫ്രെയിം ചെയ്തു മതിലിൽ തൂക്കിയിരിക്കുന്നു.
അത് നോക്കി നിന്നപ്പോൾ പെട്ടെന്ന് ആരോ പിന്നിൽ നിന്ന് വാതിലടച്ചു കു്റ്റിയിടുന്ന ശബ്ദം കേട്ടു.
തിരിഞ്ഞു നോക്കിയപ്പോൾ മനുവേട്ടൻ.
തല ഒരു ഭാഗത്തേക്ക് ചരിച്ചു കൈ പുറകിലോട്ടക്കി നിക്കുന്നു.
അടഞ്ഞ ശബ്ദത്തിൽ ഹാപ്പി ബര്ത്ഡേ ടറ്റു യു എന്ന് പറഞ്ഞു.അത് കേട്ടപ്പോൾ എന്റെ മുഖത്ത് ഇതുവരെ ഇല്ലാതിരുന്നൊരു പുഞ്ചിരിയാണ് വിടർന്നത്.
"റൂബിക്സ് ക്യൂബ്, കലേയ്‌ഡോസ്കോപ്പ്,കരടി കുട്ടികൾ, പുസ്തകം, ഫോട്ടോ....
ഇത്രേ ഉള്ളോ???????? ഞാൻ ഇതിലും വലുതാണ് പ്രതിക്ഷിച്ചത്" എന്ന് പറഞ്ഞപ്പോൾ
"അതൊക്കെ ചെറുത്... വലിയ സമ്മാനം തരാൻ ഇരിക്കുന്നതെ ഉള്ളു എന്നും പറഞ്ഞു കൈ പുറകിൽ തന്നെ പിടിച്ചു കൊണ്ട് എന്റെ നേരെ വന്നു.കയ്യിൽ എന്തോ ഒളിപ്പിച്ചിട്ടുള്ളതായി എനിക്ക് തോന്നി.
എന്റെ അടുത്ത് വന്നു എന്ന് ദേഹത്തു മുട്ടി നിന്നു.
പെട്ടെന്ന് അയാളുടെ കൈകൾ മുന്നിലൊട്ടാക്കി എന്റെ ഇടുപ്പിൽ കയറി പിടിച്ചു.
അയാളുടെ സ്പർശനം,എന്നിൽ വൈദ്യുതാഘാതം ഏറ്റത് പോലെയാണ് തോന്നിച്ചത്.പെട്ടെന്ന് എന്റെ കണ്ണുകൾ അടഞ്ഞു പോയി.അയാൾ വലിച്ചു എന്നെ കൂടുതൽ അടുപ്പിച്ചു.
ഞങ്ങളുടെ ലിംഗങ്ങൾ കൂട്ടി മുട്ടുന്നുണ്ടായിരുന്നു.എനിക്ക് ഉണർവുണ്ടായത് പോലെ അയാൾക്കും ഉണ്ടായി എന്ന് എനിക്ക് മനസിലായി.അയാളുടെ മുഴുപ്പ് എന്നെ വല്ലാതെ ഉണർത്തി.
പതുക്കെ എന്റെ മുഖത്തു ചൂടുള്ള നിശ്വാസം ഏറ്റു.. അയാൾ എന്റെ മുഖത്തേക്ക് അടുത്തു.
പേടിച്ചു വരണ്ട എന്റെ ചുണ്ടിൽ മൃദുലമായ എന്തോ പതിയുന്ന പോലെ തോന്നി. നനഞ്ഞു തുടുത്ത അയാളുടെ ചുണ്ട് എന്റെ ചുണ്ടുമായി കോർത്തു. ഞാൻ കണ്ണ് തുറന്നതെ ഇല്ല..
ഞങ്ങളുടെ ആദ്യത്തെ ചുംബനം സാധ്യമായി.
അത് ആഴത്തിൽ തുടർന്നു.
ആ ചുടു ചുംബനം ഞാനും ഏറ്റു പിടിച്ചു .
ചുംബനത്തിന്റെ ശബ്ദം മാത്രമായിരുന്നു ആ മുറി മുഴുവൻ.ഞാൻ അയാളെ കെട്ടി പിടിച്ചു.അയാളുടെ ശരീരം മൊത്തം ചുറ്റാൻ എനിക്ക് സാധിച്ചില്ലായിരുന്നു.ഞാൻ അയാളുടെ ഷർട്ടിൽ ഇറുക്കി പിടിച്ചു .
അയാളുടെ കൈ എന്റെ നിതമ്പത്തിൽ എത്തിയപ്പോൾ എന്റെ ഉണർവിന് ആക്കം കൂടി.അയാൾ എന്റെ നിതംബത്തെ കൈ കൊണ്ട് ഏരിച്ചമർത്തി.അതിൽ വേദനയായിരുന്നില്ല ഒരു പ്രത്യേക സുഖം ആയിരുന്നു
ഞങ്ങളുടെ ചുംബനം തുടർന്നു.
അത് എത്ര മിനിറ്റ് നീണ്ടു നിന്ന് എന്ന് നിശ്ചയം ഇല്ല.
ചുംബനത്തിലൂടെയും സ്പര്ശനത്തിലൂടെയും ഉണ്ടായ കാമ സുഖം എന്നെ ശുക്ലവിസർജനത്തിന് ഇടയാക്കി.
ഞാൻ പെട്ടെന്ന് അയാളിൽ നിന്നും കുതറി മാറി.നാണത്തോടെ അയാളെ നോക്കി.
ആദ്യത്തെ ചുംബനം എന്നെ വികാരഭരിതനാക്കി.
അയാൾ എന്റെ അടുത്തേക്ക് വരുന്നതിനു മുമ്പ് എന്റെ സമ്മാനങ്ങൾ എല്ലാം എടുത്തു കൊണ്ട് ഞൻ പുറത്തേക്ക് ഇറങ്ങി.
സൈക്കിളിൽ കയറി. പുറകിൽ തിരിഞ്ഞ് നോക്കിയപ്പോൾ മനുവേട്ടൻ ഉമ്മറത്ത് നില്കുന്നു.
"അതെ...എല്ലാ സമ്മനങ്ങളും എനിക്ക് ഇഷ്ടമായി..
അവസാനം തന്ന സമ്മാനമാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്" എന്നും പറഞ്ഞു ഞാൻ വീട്ടിലേക്ക് വിട്ടു.
വീട്ടിൽ എത്തിയപ്പോൾ എന്റെ കയ്യിലുള്ള സാധങ്ങൾ കണ്ടു അമ്മ അമ്പരന്നു ചോദിച്ചു "ആരാടാ നിനക്ക് ഇത്രയും സമ്മാനങ്ങൾ ഒക്കെ തന്നത്.മനു ആണോ???
അവൻ ഉച്ചയ്ക്ക് വന്നു എന്തോ കൊടുക്കാൻ ഉണ്ടെന്നു പറഞ്ഞപ്പോളെ എനിക്ക് തോന്നിയതാ നിനക്ക് വേണ്ടി എന്തോ കരുതി വച്ചിട്ടുണ്ടെന്നു."
അത് കേൾക്കാൻ പോലും നിൽക്കാതെ ഞാൻ മുറിയിലേക്കു ഓടി.എല്ല സമ്മാനങ്ങളും മേശപ്പുറത്തു നിരത്തി വച്ചു..
എന്നിട്ട് നെടുവീർപ്പിട്ടു ഞാൻ കട്ടിലിലേക്ക് വീണു.
എന്ത് ചെയ്യണം എന്നറിയാതെ എന്റെ മനസ്സു പിടച്ചു.
കുറെ നേരം ചുണ്ടിൽ തിരുമി ഞാൻ വെറുതെ പൊട്ടി ചിരിച്ചു.ഒരു ഭ്രാന്തനെ പോലെ.
അലമാരയിലെ കണ്ണാടിയിൽ ഞാൻ എന്നെ തന്നെ കുറെ നേരം നോക്കി നിന്നു. പെട്ടെന്ന് എന്റെ നിതമ്പത്തിൽ വേദന അനുഭവപ്പെടുന്നത് പോലെ തോന്നി.ഞാൻ എന്റെ ജീനസ് ഒന്ന് മാറ്റി നോക്കി. അവിടം ചുവന്നു തടിച്ചിരിക്കുന്നു.മനുവേട്ടന്റെ ആക്രാന്തത്തിന്റെ ആദ്യത്തെ അടയാളം.
എന്റെ അളവിലേറെ ഉണ്ടായ സന്തോഷം പിറന്നാളിന്റെയും ക്രിസ്തുമസ് ആഘോഷങ്ങളുടെയും ഫലമാണെന്നാണ് വീട്ടുകാർ വിചാരിച്ചത്.
പക്ഷെ അത് എന്റെ ആദ്യ ചുംബനത്തിന്റെ രസം നുകർന്ന സന്തോഷമാണെന്നു എനിക്ക് മാത്രമേ അറിയുള്ളായിരുന്നു.
അത്താഴം കഴിഞ്ഞു ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ പെട്ടെന്ന് പുറത്തു ഒരു ബുള്ളെട്ടിന്റെ ശബ്ദം.
ഞാൻ ബാൽകണിയിലേക് ഓടി ചെന്ന് നോക്കി.അത് മനുവേട്ടൻ ആയിരുന്നു.
അയാൾ താഴെ നിന്ന് എന്നോട് "I love you" എന്ന് ആംഗ്യം കാണിച്ചു.
ഞാൻ കൈ കൊണ്ട് അയാൾക്കു ചുംബനങ്ങൾ അയച്ചു.ആയാളും തിരിച്ചു അതുപോലെ അയച്ചു.
ഞാൻ അവിടെ നിന്ന് പൊട്ടി ചിരിച്ചു.
പെട്ടെന്ന് താഴെ അമ്മയുടെയും അച്ഛന്റെയും മുറിയിൽ വെട്ടം വീണു.
എന്റെ ചിരി അവിടം വരെ എത്തി.
മനുവേട്ടനോട് വേഗം പോകാൻ ഞാൻ ആംഗ്യം കാണിച്ചു.
മടിച്ചു മടിച്ചു അയാൾ വണ്ടിയുമായി പാഞ്ഞു.
ഞാൻ മുറിയിലേക്കു പോയി കിടക്കയിൽ മലന്നു കിടന്നു.ഫാനിന്റെ കാറ്റ് എന്റെ മുഖത്തെ തഴുകി ഉറക്കി..
മനുവേട്ടനെയും ഞങ്ങളുടെ ആദ്യ ചുംബനവും മനസ്സിൽ ആലോചിച്ചു ഞാൻ ഉറക്കത്തിൽ വീണലിഞ്ഞു.......
പിറ്റേ ദിവസം മുതൽ ഞങ്ങൾ ഒരുമിച്ചായിരുന്നു അമ്പലത്തിൽ പോയാതൊക്കെ.ഈശ്വരന്മാരോട് എന്നെയും മനുവേട്ടനെയും എന്നും ചേർത്ത് നിരത്താനാണു ഞാൻ പ്രാർഥിച്ചത്.ഞങ്ങളുടെ പ്രണയത്തിന്റെ ദിവസങ്ങൾ അവിടെ തുടങ്ങി.കുറെ വാഗ്ദാനങ്ങളും നിറയെ സ്വപ്നങ്ങളം നിറച്ചു ഞങ്ങൾ പ്രണയത്തിന്റെ വാതിൽ തുറന്നു അകത്തേക്ക് കയറി.
ചെറായി ബീച്ച്....
ഫോർട്ട് കൊച്ചി ...
ലുലു മാൾ....
വല്ലാർപാടം പള്ളി...
വൈപ്പിൻ ലൈറ്റ് ഹവസ്..
അങ്ങനെ കുറെ ഇടങ്ങൾ ഞങ്ങളുടെ പ്രണയത്തിന് ഇടമൊരുക്കി.
മനുവേട്ടന്റെ കൂടെ ആയതു കൊണ്ട് വീട്ടുകാരും എന്നെ എതിർത്തില്ല.കൂട്ടുകാരുടെ പരിഭവം മാറ്റാൻ അവരുടെ കൂടെയും ഞാൻ സമയം ചിലവഴിക്കാൻ മറന്നില്ല..ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും ആനന്ദകരമായ ഒരു അവധിക്കാലം ലഭിക്കുന്നത്.
മനുവേട്ടനെ ഞാൻ 'rising stars'ലെ എല്ലാവര്ക്കും പരിചയപ്പെടുത്തി കൊടുത്തു.അതുപോലെ ഒരു ദിവസം മനുവേട്ടന്റെ കൂട്ടുകാരെയും പരിചയപ്പെടുത്തി തരാം എന്ന് എനിക്ക് വാക്ക് തന്നു.
എവിടെ കറങ്ങാൻ പോയാലും ഒരു സെൽഫി എങ്കിലും എടുത്തില്ലെങ്കിൽ മനുവേട്ടന് സമാധാനം ഉണ്ടാകില്ല.
ബീച്ചിൽ പോകുന്നതായിരുന്നു മനുവേട്ടന് ഏറ്റവും ഇഷ്ടം.അതും ചെറായി ബീച്ച്.അവിടം ഞങ്ങളുടെ ഒരു "love spot" ആയി ഞങ്ങൾ തന്നെ പ്രഖ്യാപിച്ചു.കടൽത്തീരത്തു കാലു നീട്ടി ഇരിക്കുമ്പോൾ തിരകൾ ഞങ്ങളുടെ കാലുകളെ തഴുകി പോകുന്നത് മനുവേട്ടന് വളരെ ഇഷ്ടമാണ്.ആ തിരകളെ പോലെ എന്നും അലയടിക്കുന്ന ഒന്നായിരിക്കണം ഞങ്ങളുടെ പ്രണയം എന്നായിരുന്നു മനുവേട്ടന്റെ ആഗ്രഹം.
സൂര്യൻ അസ്തമിക്കുന്നത് മനുവേട്ടന്റെ തോളിൽ കിടന്നു കാണുന്നതിലും സുന്ദരമായ ഒരു കാഴ്ച വേറെ ഉണ്ടായിരുന്നില്ല.
എന്തൊക്കെ ആയാലും മനുവേട്ടൻ അന്നത്തെ ചുംബനത്തിന് ശേഷം എന്നോട് അങ്ങനെ ഒരു രീതിയിൽ പെരുമാറിയിട്ടില്ല.ഇടക്കിടെ കെട്ടിപിടിക്കും.
ബൈക്കിൽ കേറുമ്പോൾ ഞാൻ അയാളുടെ കഴുത്തിൽ ചുംബിക്കുമായിരുന്നു.
അല്ലാതെ മറ്റ് വേഴ്ചകൾ ഒന്നും തന്നെ ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല.
എവിടെ പോയാലും എന്നെ ഒരു കുഞ്ഞു കുട്ടിയെ പോലെയാണ് മനുവേട്ടൻ പരിപാലിച്ചത്.
മാത്രമല്ല,ഒരാളെ പോലും എന്നെ ഒന്ന് മര്യാദയ്ക് നോക്കാൻ അനുവധിക്കില്ലയിരുന്നു."എന്റെ ചെക്കന്റെ സൗന്ദര്യം ഞാൻ മാത്രം ആസ്വദിച്ചാൽ മതി " എന്നായിരുന്നു മനുവേട്ടന്റെ വാദം.
ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മത്സരിച്ചു സ്നേഹിക്കുകയായിരുന്നു.പക്ഷെ മിക്ക സന്ദർഭങ്ങളിലും ഞാൻ തോറ്റു പോകുമായിരുന്നു അയാൾക്ക് മുന്നിൽ.
അവധി ദിവസങ്ങൾ അങ്ങനെ കടന്നു പോയി..
അങ്ങനെ ആ വർഷത്തെ അവസാന ദിവസം ആഗതമായി...
എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഏറ്റവും മധുരിക്കുന്ന ഓർമ്മകൾ നൽകിയ ദിവസമായിരുന്നു അത്..........
(തുടരും........)
രാക്ഷസനെ ചുംബിച്ച പ്രണയം (10)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
രാവിലെ എഴുനേറ്റ് വീടിനു പുറത്തു നോക്കിയപ്പോൾ മനുവേട്ടന്റെ ബുള്ളെറ്റ്. ഏഹ് ഇതെങ്ങനെ ഇവിടെ വന്നു???
"അമ്മെ.......ഇത് ആരുടെ ബൈക്ക് ആണ് ഇവിടെ വച്ചിരിക്കുന്നത്???"
"എന്താടാ, എന്റെ വണ്ടി കണ്ടിട്ട് നിനക്ക് മൻസിലാകുന്നിലെ????
എന്തായാലും കുറെ അതിൽ കേറിയിട്ടുള്ളതല്ലേ"
മനുവേട്ടന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടി.
"മനുവേട്ടൻ എന്താ ഇവിടെ ,ഈ രാവിലെ തന്നെ???"
"എന്താടാ...എനിക്കിവിടെ വന്നുകൂടെ?"
മനുവേട്ടന്റെ ചോദ്യത്തിന് മറുപടി നല്ല രീതിയിൽ കൊടുക്കണം എന്നുണ്ടായി ,പക്ഷെ അമ്മയുടെ സാന്നിധ്യം എന്നെ തടഞ്ഞു.
"മോനു.. മനു അവന്റെ കുടുംബക്ഷേത്രത്തിൽ പോകുന്നുണ്ട്.അപ്പൊ നിന്നെയും കൂട്ടിക്കോട്ടെ എന്ന് ചോദിക്കാൻ വന്നതാ.."
അമ്മയുടെ ആ വാക്കുകൾ എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.
"നീ,വേഗം പോയി റെഡി ആയി ,പുറപ്പെടാൻ നോക്ക്..ആലുവ വരെ പോകാനുള്ളതല്ലേ.."
അത് കേട്ട പാതി ഞാൻ ഓടി പോയി തിരക്ക് കൂട്ടി കുളിച്ചു റെഡി ആയി എത്തി.
അമ്മയോട് അനുവാദം വാങ്ങി ഞാൻ പുറത്തേക്ക് ഇറങ്ങി.പെട്ടെന്ന് മനുവേട്ടൻ എന്തോ രഹസ്യം പറയുന്നത് പോലെ ചെവിയിൽ "നല്ല ലുക്ക് ആയിണ്ടല്ലോ ചെക്കാ...
പെണ്ണ് കാണാൻ വേണ്ടി ഒരുങ്ങിയതാണോ????" എന്ന് ചോദിച്ചു..
പിറന്നാളിന് കൂട്ടുകാർ എടുത്തു തന്ന ആകാശ നീല നിറത്തിലുള്ള ഷർട്ടും കരി നീല ജീന്സുമാണ് ഇട്ടത്.
മനുവേട്ടൻ കറുത്ത ഷർട്ടും കറുത്ത കരയുള്ള വെള്ള മുണ്ടും.പുള്ളി എന്നത്തേയും പോലെ ഗ്ലാമറസ് ആയിരുന്നു..
മനുവേട്ടന്റെ ചോദ്യത്തിൽ നാണം ഭാവിച്ചു ഞാൻ വണ്ടിയിൽ കയറി.യാത്ര തുടങ്ങി ഞങ്ങളുടെ സ്ഥലം കഴിഞ്ഞപ്പോളാണ് ഞാൻ ചേട്ടനെ കെട്ടിപിടിച്ചു ഇരുന്നത്.എന്തിനാ വെറുതെ ആൾക്കാരുടെ മുമ്പിൽ ഓവർ ആകുന്നേ എന്ന് ഓർത്തു.
അധികം സമയം വേണ്ടി വന്നില്ല.
ആലുവയിലെ അയ്യമ്പുഴ എന്ന സ്ഥലത്ത് എത്തി.
സത്യം പറഞ്ഞാൽ അയ്യമ്പുഴ എന്ന സ്ഥലം ഞാൻ ആദ്യമായ് കേൾക്കുന്നത് തന്നെ അപ്പോൾ ആയിരുന്നു.
മനുവേട്ടന്റെ അമ്മ വീട് അവിടെ ആയിരുന്നു.
പരിഷ്‌കാരങ്ങൾ കയ്യെത്തി പിടിക്കാത്ത ഒരിടം. വളരെ ചാരുതയെറിയ പച്ചപ്പ് കൊണ്ട് നിറഞ്ഞ മനസ് കുളിര്മയണിയിക്കുന്ന ഒരു ചെറിയ ഗ്രാമത്തിലായിരുന്നു മനുവേട്ടന്റെ അമ്മ വീട്.അതിനടുത്തായിരുന്നു ഞങ്ങൾക്ക് പോകണ്ട അമ്പലം.
ഒരു കാട് പിടിച്ച സ്ഥലം എത്തിയപ്പോൾ മനുവേട്ടൻ വണ്ടി നിർത്തി ഇറങ്ങാൻ പറഞ്ഞു. ഇറങ്ങിയ ശേഷം മനുവേട്ടനും ഇറങ്ങി മുണ്ട് നേരെ ആക്കി ഉടുത്തിട്ട് എന്നോട് കൂടെ വരൻ പറഞ്ഞു.
ഒരു ചെറിയ വഴി. അധികമാരും സഞ്ചരിക്കാത്ത പോലൊരു വഴി.കാണുമ്പോ തന്നെ പേടി ആകും.ചുറ്റും മരങ്ങളും ചീവീഡിന്റെ ശബ്ദവും.രാത്രിയിലെ മഞ്ഞു തുള്ളികൾ ഇലകളിലും മറ്റു തങ്ങി നിക്കുന്നുണ്ടായിരുന്നു.
"അതെ....ഇയാൾ എന്നെ എങ്ങോട്ടേക്കാ ഈ കൊണ്ടുപോകുന്നേ??
അമ്പലം എന്ന് പറഞ്ഞിട്ട് ഒരു കാട്ടിലേക്കണല്ലോ കൊണ്ടുപോകുന്നേ...."
മുഖം ചുളുക്കി ഞാൻ മനുവേട്ടനോട് ചോദിച്ചു..
"നിനക്ക് എന്നെ വിശ്വാസം ഉണ്ടേൽ എൻറെ കൂടെ പോര്...."
അത്രയും മാത്രം പറഞ്ഞ് മനുവേട്ടൻ ഒരു കൈ എന്റെ നേർക്ക് നീട്ടി..
പിന്നെ ഒന്നും നോക്കിയില്ല ചേട്ടന്റെ കൈ പിടിച്ചു അങ്ങ് നടന്നു.ഒരു 5 മിനിറ്റ് നടക്കാനുള്ള ദൂരം ഉണ്ടായിരുന്നുള്ളു.
ഞങ്ങൾ എത്തിപ്പെട്ട സ്ഥലം എന്നെ രോമാഞ്ചം കൊള്ളിച്ചു.
അത് ഒരു അമ്പലം അല്ലായിരുന്നു.
ഒരു കാവ്.കാടിന് നടുവിലുള്ള ഒരു കാവ്.
പ്രകൃതിയുടെ ലീലവിലാസം എന്ന പോലെ വാസ്തുവിധ്യയെ ചുംബിച്ചു നിക്കുന്ന പച്ചപ്പും,ചീവീഡിന്റെ ശബ്ദവും,വെളിച്ചം കാണാതെ കറുത്തിരുണ്ട കൽവിളക്കുകളും,ദൈവീകത്വം നിറഞ്ഞ അടഞ്ഞു കിടക്കുന്ന പ്രതിഷ്ഠ നടയും, അടുത്ത് തന്നെ ഉള്ള നാഗ പ്രതിഷ്ഠകളും, കരിയിലയാലും വള്ളിക്കെട്ടുകളാലും നിറഞ്ഞ പച്ച പായൽ വിരിച്ച ചെറിയ കുളവും എന്നിൽ ഗൃഹാതുരത്വം നിറച്ചു.
കുറെ നേരം കാവിന്റെ മനോഹരിതയിൽ മുഴുകി വാ പൊളിച്ചു ഞാൻ നിന്ന് പോയി.
മനുവേട്ടന് നേരെ തിരിഞ്ഞു ഞാൻ പുഞ്ചിരിച്ചു.
"ഓഹ്.... ഇത്...ഇത്...
എന്താ പറയേണ്ടത് എന്നറിയില്ല...അത്രക്ക് സൂപ്പർ ആയിട്ടുണ്ട്.."
എന്റെ അമ്പരൽപ് നിറഞ്ഞ വാക്കുകൾക്ക് കണ്ണിറുക്കി ചേട്ടൻ മറുപടി നൽകി.
പിന്നെ മൊത്തം ചേട്ടന്റെ കഥ പറച്ചിൽ ആയിരുന്നു.
ഒരു കൊച്ചു കുട്ടി കഥ കേൾക്കുന്ന പോലെ ഞാൻ ഒട്ടും മടി കാണിക്കാതെ കേട്ടു നിന്നു.
"അമ്മയുടെ തറവാട് ക്ഷേത്രം ആയിരുന്നു ഇത്.ദേവി പ്രതിഷ്ഠയും നാഗങ്ങളുംമാണ് ഇവിടത്തെ കുടിയിരിപ്പ്.ചെറുതായിരുന്നപ്പോൾ ഞാൻ അമ്മ വീട്ടിൽ വരുമ്പോൾ എപ്പോളും ഇവിടെ വരുമായിരുന്നു.അന്ന് ഇവിടെ ഉത്സവവും നാഗം പാട്ടും കുറെ സംഭവങ്ങളുമൊക്കെ ഉണ്ടായിരുന്നു. എന്റെ ബാല്യകാലത്തെ മധുരിക്കുന്ന ഓർമ്മകൾ നൽകിയ ഒരിടം.
പക്ഷെ അമ്മയുടെ വല്യച്ഛന്റെ മകൾ ഗ്ര്ഭിണിയായിരിക്കെ ഒരു ദിവസം ഈ അമ്പല നടയിൽ ദുർമരണപ്പെട്ടു.എങ്ങനെ എന്ന് ഇതുവരെ ആർക്കും മനസിലായിട്ടില്ല.ഏതോ ശാപതിന്റെ ഫലമായിട്ടാണ് അതൊക്കെ സംഭവിച്ചത് എന്നും അമ്പലത്തിലെ പ്രതിഷ്ഠയുടെ ചയ്‌തന്യം നഷ്ടപ്പെട്ട് എന്നും പറഞ്ഞു അന്ന് തന്നെ അമ്പലം അടച്ചു പൂട്ടുകയും പൂജാ കർമങ്ങൾ നിർത്തി വെക്കുകയും ചെയ്തായിരുന്നു."
ചേട്ടന്റെ വാക്കുകൾക്ക് മുമ്പിൽ ഞാൻ ഒരു സ്വപനലോകതെന്ന പോലെ നിന്നു.
"പക്ഷെ എനിക്കിവിടം വളരെ ഇഷ്ടമാണ്.
വളരെ വിശ്വാസവും ആണ്.ഇവിടെ വന്നു പറഞ്ഞതൊന്നും ഇതുവരെ പാഴായിട്ടില്ല.
എന്റെ എല്ലാ ആഗ്രഹങ്ങളും നടത്തി തന്നത് ഇവിടത്തെ ശക്തിയാണ്.
ഞൻ ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്..അമ്മയ്ക്ക് മാത്രേ ആ കാര്യം അറിയുള്ളൂ."
അത്രയും പറഞ്ഞു മനുവേട്ടൻ എന്നെ നോക്കി പുഞ്ചിരിച്ചു.എന്റെ കൈയിൽ കയറി പിടിച്ചു കൊണ്ട് പറഞ്ഞു. " എന്റെ ജീവിതത്തിൽ എന്നും നിന്നെ കൂടെ നിർത്തണം എന്ന് പറയാൻ വേണ്ടിയാ ഇവിടെ വന്നത്...അത് കൊണ്ടാ നിന്നെയും കൂട്ടിയത് ".
മനുവേട്ടന്റെ വാക്കുകൾ എന്റെ കണ്ണ് നിറയ്ക്കുന്നുണ്ടായോ എന്ന് എനിക്ക് നല്ല സംശയം ഉണ്ടായിരുന്നു.
എന്റെ കൈ പിടിച്ചു മനുവേട്ടൻ കാവിനുള്ളിലേക് കയറി.എന്നോട് എന്ത് വേണേലും അവശ്യപെട്ടോളു.ഈശ്വരൻ അത് സാധിച്ചു തരും എന്ന് പറഞ്ഞു.
മനുവേട്ടൻ എന്താണോ ആഗ്രഹിക്കുന്നെ അതു നടത്തി കൊടുക്കാൻ മാത്രമാണ് ഞാൻ അപ്പോൾ പ്രാർഥിച്ചത്.മറ്റൊന്നും എന്റെ മനസ്സിൽ വന്നില്ലായിരുന്നു.പ്രാർത്ഥിച്ചു കണ്ണ് തുറന്നതും പുഞ്ചിരിച്ചുകൊണ്ട് മനുവേട്ടൻ കയ്യിലുണ്ടായിരുന്ന ഒരു മോതിരം ഊരി എന്റെ വിരലിൽ അണിയിച്ചു.എന്റെ കണ്ണുകൾ നിറഞ്ഞു...
എപ്പോ വേണമെങ്കിലും കരയും എന്നാ രീതിയിൽ ആയി ഞാൻ.
ഒരു തരത്തിൽ ഞങ്ങളുടെ കല്യാണം ആയിരുന്നു അത്.
"ഇനി മുതൽ നീ എന്റെ ചെക്കൻ ആണ്..
എന്റെ മാത്രം ചെക്കൻ"
ആ വാക്കുകളിൽ പ്രണയവും അതിൽ നിന്നും ഉത്ഭവിച്ച സ്വർത്ഥതയുടെയും ചുവ ഉണ്ടായിരുന്നു.
എന്റെ കയ്യിൽ മനുവേട്ടന് നല്കാൻ ഒന്നും ഉണ്ടായിരുന്നില്ല..സ്നേഹത്തോടെ കണ്ണീരു കലങ്ങിയ ഒരു ചെറു പുഞ്ചിരി മാത്രം..
പരിസരം മറന്നു ഞാൻ മനുവേട്ടനെ കെട്ടി പിടിച്ചു.മനുവേട്ടൻ നെറ്റിയിൽ ഒരു ചുടു ചുംബനം നൽകി ഞങ്ങൾ കാവിൽ നിന്നും ഇറങ്ങി.
നടന്നു ബൈക്കിന് അരികിൽ എത്തുന്നത് വരെ ഞങ്ങൽ ഒരക്ഷരം പോലും മിണ്ടിയിരുന്നില്ല
ആ നിശബ്ദത മാറ്റുവാൻ മനുവേട്ടൻ വണ്ടിയിൽ കയറിയപ്പോൾ ഞാൻ കളിയാക്കി ഒരു ചോദ്യം ചോദിച്ചു."അതെ...
ഈ മോതിരം 916 ആണോ??
അല്ലേൽ വല്ല ഉത്സവപ്പറമ്പിൽ നിന്നും വാങ്ങിയ പിച്ചളയോ?????"
ചിരിച്ചു കൊണ്ട് മനുവേട്ടൻ പറഞ്ഞ മറുപടി വളരെ തൃപ്തികരമായിരുന്നു."ഡാ..ചെക്കാ...അത് മനുവിന് നിന്നോടുള്ള സ്നേഹം പോലെയാ.തനി തങ്കം.മനു സ്നേഹത്തിൽ കളിപ്പീരു കാണിക്കാറില്ല...
നീ വേഗം വണ്ടിയിലേക് കേറു. നമുക്ക് ഇനി ഒരിടം വരെ പോകണം..."
അവിടന്ന് ഞങ്ങൾ പോയത് മനുവേട്ടന്റെ അമ്മ വീട്ടിൽ ആയിരുന്നു.അവിടെയുള്ള എല്ലാവരെയും എന്നെ പരിചയപ്പെടുത്തി..എല്ലാം പുതിയ മുഖങ്ങൾ.
എല്ലാവരും എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്.ഉച്ചയൂണ് കഴിഞ്ഞു ഞങ്ങൾ അവിടുന്നു ഇറങ്ങി.ഇറങ്ങുന്നതിനു മുമ്പ് ചേട്ടൻ ആരെയോ ഫോൺ ചെയ്യുന്നുണ്ടായി..
"പ്ലീസ് ...പ്ളീസ്.".എന്നൊക്കെ പറയുന്നത് മാത്രം കെട്ടുള്ളൂ.കുറച്ചു കഴിഞ്ഞപ്പോൾ പുള്ളി സന്തോഷത്തോടെ എന്റെ അടുത്ത വന്നു "വാ...ഇനി നിന്നെ കുറച്ച് ആൾക്കാരെ കൂടെ പരിചയപ്പെടുത്താൻ ഉണ്ട് എന്ന് പറഞ്ഞു ഞങ്ങൾ നേരെ ഫോർട്ട് കൊച്ചിയിലേക്കാണ് പോയത്.
പുതുവർഷത്തെ വരവേൽക്കുന്ന കാര്യത്തിൽ കേരളത്തിൽ, കൊച്ചിയെ വെല്ലാൻ മറ്റൊരു സ്ഥലം ഇല്ല എന്നത് സത്യമാണ്.വളരെ സത്യം.വഴികളെമ്പോളം നക്ഷത്രങ്ങളും തോരണങ്ങളും മറ്റും തൂക്കിയിരിക്കുന്നത് കണ്ണഞ്ചിപ്പിക്കിന്നുന്ന കാഴ്ച ആയിരുന്നു.വെളി ഗ്രൗണ്ട് മുതൽ ബീച്ച് വരെ അലങ്കരങ്ങളാൽ സമൃദ്ധമായിരുന്നു. അന്യ ദേശവാസികളും,പുറം രാജ്യക്കാരും ആഘോഷങ്ങളുടെ തിരക്കിലായിരുന്നു.അലങ്കരങ്ങളുടെ ഇടയിലൂടെ മനുവേട്ടനെയും കെട്ടിപ്പിടിച്ചു ബുള്ളറ്റിൽ പോയപ്പോൾ ഒരു സിനിമ രംഗം പോലെയാണ് എനിക്ക് തോന്നിയത്.
ഞങ്ങൾ ഒരു ക്ലബ്ബിലേക്കാണ് പോയത് അവിടെ മനുവേട്ടൻറെ ബാംഗ്ലൂരിയിലെ കൂട്ടുകാരന്മാരും കൂട്ടുകാരികളും ഒക്കെ ഉണ്ടായിരുന്നു..മനുവേട്ടനെ കാത്തു നിൽക്കുവായിരുന്നു എല്ലാവരും.
ചെന്ന ഉടനെ മനുവേട്ടൻ അന്ന് എനിക്ക് നൽകിയ വാഗ്ദാനം പാലിച്ചു.എല്ലാവരെയും എനിക്ക് പരിചയപ്പെടുത്തി തന്നു.
ഇത് എന്റെ സ്വന്തം ചെക്കനാ എന്നും പറഞ്ഞുകൊണ്ടാണ് എന്നെ പരിചയപ്പെടുത്തിയത്.
ചേട്ടന്റെ കൂട്ടുകാർ എല്ലാവരും വളരെ പരിഷ്കരികൾ ആയിരുന്നു പക്ഷെ സ്നേഹത്തിനു യാതൊരു കുറവും ഇല്ല, നല്ല പെരുമാറ്റം.വസ്ത്ര ശൈലി മാത്രമായിരുന്നു വ്യത്യാസം.6 മണി കഴിഞ്ഞപ്പോൾ ഞാൻ വീട്ടിൽ പോകാൻ ആവശ്യപ്പെട്ടു.
ഞാൻ ഇന്ന് മൊത്തം മനുവേട്ടന്റെ കൂടെ ആയിരിക്കും നാളെയെ വീട്ടിൽ വരൂ എന്നാ കാര്യം അമ്മയോട് പറഞ്ഞു ഉറപ്പിച്ചിട്ടുണ്ട് എന്ന കാര്യം മനുവേട്ടൻ അപ്പോളാണ് പറഞ്ഞത്.ഉച്ചയ്ക്ക് ഫോൺ ചെയ്തത് അമ്മയെ ആയിരുന്നു എന്ന് അപ്പോളാണ് മനസിലായത്.
ആ കാര്യം എന്നെ വല്ലാതെ മോഹിപ്പിച്ചു..കുറെ സ്വപ്നങ്ങളിലേക് നയിച്ചു.
കുറച്ചു കഴിഞ്ഞു അവർ എല്ലാവരും മദ്യപിക്കുവാൻ തുടങ്ങി.വര്ഷാവസാന ആഘോഷത്തിന്റെ ഒരു ഭാഗം.
എന്നോടും കൂടാൻ എല്ലാവരും ആവശ്യപ്പെട്ടു.
പക്ഷെ എനിക്ക് മദ്ധ്യം ഇഷ്ടമല്ലായിരുന്നു.വീട്ടിൽ എന്റെ ചേട്ടൻ മാത്രമേ മദ്യപിക്കു.
അധികം ആകില്ല എന്ന് എന്നോട് ഉറപ്പു തന്നു മനുവേട്ടനും അവരുടെ കൂടെ കൂടി.
എന്നെ ക്ഷീണിതനാക്കാതെ പുള്ളിയുടെ രണ്ടു കൂട്ടുകാരികൾ കൂട്ട് തന്നു.കുറെ സംസാരിച്ചിരുന്നു.
അവർക്ക് എല്ലാവര്ക്കും മനുവേട്ടനെ വല്യ കാര്യമാണ് എന്ന് അപ്പോളാണ് ഞാൻ മനസിലാക്കിയത്.
മനുവേട്ടൻ കുറച്ചു കുടിച്ചാൽ തന്നെ വാ തോരാതെ സംസാരിക്കും.പക്ഷെ അബോധവസ്ഥയിലേക്ക് പോകില്ല.
അവിടത്തെ പരുപാടി കഴിഞ്ഞു ഞങ്ങൾ നേരെ ബീച്ചിലോട്ടാണ് പോയത്.ആകാശം മുട്ടി നില്കുവാ എന്ന് തോന്നും വിധത്തിൽ ഒരു വലിയ സാന്റാ ക്ലോസ് നെ അവിടെ നിർമിച്ചു വച്ചിട്ടുണ്ടായി..
അവിടെ കുറെ പാട്ടും പരിപാടികളും കൂടെ ഉണ്ടായിരുന്നു.
മനുവേട്ടനും കൂടാരോടുത്തു ഞാനും ആടി പാടി രസിച്ചു.ആ കനത്ത തിരക്കിലും ഒരാളെ പോകും എന്റെ ശരീരത്തിൽ സ്പർശിക്കാൻ ചേട്ടൻ അനുവധിച്ചില്ലയിരുന്നു..
പറഞ്ഞറിയിക്കാൻ പറ്റാത്ത കുറെ ആഹ്ലാദം നിറഞ്ഞ നിമിഷങ്ങളായിരുന്നു അപ്പോൾ.
12 മണി ആയപ്പോൾ സാന്റായെ കത്തിച്ചു എല്ലാവരും പുതുവർഷ ആശംസകൾ കൊടുക്കാൻ തുടങ്ങി.
അപ്പോളാണ് ഞെട്ടിക്കുന്ന രീതിയിൽ മനുവേട്ടൻ ആയിരക്കണക്കിന് ആളുകളുടെ മുമ്പിൽ വച്ച് എന്നെ ചുംബിച്ചത്.
പുതു വർഷത്തിലെ ആദ്യത്തെ ചുംബനം.
ആ ചുംബനത്തിൽ മദ്യത്തിന്റെ ചുവ ഉണ്ടായിരുന്നെങ്കിലും എന്നെ അതു വല്ലാതെ ത്രസിപ്പിച്ചു.
ഞൻ ശരിക്കും പേടിച്ചു.അങ്ങനെയുള്ള കാര്യങ്ങളിൽ മനുവേട്ടന് ഒരു തരത്തിലുള്ള പേടിയും ഇല്ലായിരുന്നു.പക്ഷെ ആ ആഘോഷങ്ങൾക്കിടയിൽ ആരും അത് ശ്രദ്ധിച്ചില്ല.
അവിടെ നിന്ന് എല്ലാവരോടും വിട പറഞ്ഞു ഞങ്ങൾ മനുവേട്ടന്റെ വീട്ടിൽ പോയി.
അവധിക്കാലം ആയതു കൊണ്ട് അമ്മ മീനാക്ഷി ചേച്ചിയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു.
ഞങ്ങൾ മാത്രമുള്ള ആദ്യത്തെ രാത്രി.
എന്തിന് , വേണമെങ്കിൽ ഞങ്ങളുടെ ആദ്യരാത്രി എന്ന് വരെ പറയാം.
വീട്ടിൽ കയറിയപ്പോൾ വാതിലടച്ചു കുറ്റിയിട്ടു മനുവേട്ടൻ എന്റെ അരുകിൽ വന്നു.എന്നെ വലിച്ച് അടുപ്പിച്ചു കുറെ ചുംബിച്ചു.കഴുത്തിൽ ചുംബിച്ചപ്പോൾ എന്റെ എല്ലാ അവയവങ്ങളും കാമത്തിന്റെ വെളിച്ചം പതിച്ച പോലെയാണ് എനിക്ക് തോന്നിയത്.എന്നെ രണ്ടു കൈകളും കൊണ്ട് പൊക്കി എടുത്തു.
എന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി.
എന്നെ ചേട്ടന്റെ മുറിയിലേക്കു കൊണ്ടുപോയി കട്ടിലിൽ കിടത്തി.
കാമത്തിന്റെ ദേവന്മാർ എന്നെ മാടി വിളിക്കുന്നത് പോലെയാണ് എനിക്ക് അപ്പോൾ തോന്നിയത്.
ഷർട്ട് ഊരിയ ശേഷം ചേട്ടൻ എന്റെ നേർക്ക് വന്നു.ചേട്ടന്റെ കണ്ണുകളിൽ പ്രേമം തുടിച്ചു തുളുമ്പുന്നുണ്ടായിരുന്നു.
അത് എന്നെ വല്ലാതെ ഉണർത്തി.മനുവേട്ടൻ എന്റെ നേരെ വന്നു എന്നെ ആഴത്തിൽ ചുംബിക്കാൻ തുടങ്ങി.
കാമവിവശനയി ഞാനും അതിൽ മുഴുകി..ചേട്ടന്റെ ശരീര ഭാരം എനിക്ക് താങ്ങാൻ പറ്റു്ടുന്നതിലും അതികമായിരുന്നു.പക്ഷെ അത് എന്നെ ഒട്ടും തന്നെ വേദനിപ്പിച്ചിരുന്നില്ല.
മനുവേട്ടന്റെ ശരീരത്തിലെ വിയർപ്പിന്റെ ഗന്ധം എന്നെ അയാളിലേക് അലിയിച്ചു ചേർത്തു.മനുവേട്ടൻ എന്റെ ഷർട്ടും ഊറി മാറ്റി.എന്നെ കുറെ നേരം ചുംബിച്ചു.
ചുംബനം ഒതുക്കിയ ശേഷം ചേട്ടൻ എന്റെ അരികിലായി കിടന്നു.
"മുത്തേ....
ഇന്ന് നമ്മുടെ ആദ്യരാത്രിയാണ്.
പക്ഷെ ഏട്ടൻ നിന്നെ ഇന്ന് ഒന്നും ചെയ്യില്ല...
നിന്നിൽ എനിക്ക് വേഴ്ചയിൽ താല്പര്യം ഇല്ലാഞ്ഞിട്ടല്ല.
നിന്നിൽ ഇന്ന് ഞാൻ അലിഞ്ഞു ചേർന്നാൽ അത് എന്നെ ഒരു ഭ്രാന്തനാകി മാറ്റും.എന്നും അതിനായി ഞാൻ ആഗ്രഹിച്ചേക്കാം..കാരണം നിന്റെ കണ്ണുകളും ചുണ്ടും ശരീരം മൊത്തവും എന്നെ എന്നും ഉണർത്താറുണ്ട്.നിന്നെ മാത്രമേ ഞാൻ ഇപ്പോൾ സ്വപ്നം കാണാറുള്ളൂ.എനിക്ക് കിട്ടിയ ഒരു സ്വത്താണ് നീ..
പിന്നെ....
എന്റെ കുട്ടന് പരീക്ഷ ഒക്കെ അല്ലെ വരുന്നത്...
ചിലപ്പോ അത് നിന്റെ പഠനത്തെയും ശ്രദ്ധയെയും ബാധിക്കും.അത് കൊണ്ട്..സമയം ആകുമ്പോ നമ്മൾ എല്ലാ രീതിയിലും ഒന്നിക്കും...
എന്തിരുന്നാലും നീ എന്റെ മാത്രമല്ലേ..അപ്പൊ എനിക്ക് നിന്നെ എപ്പോ വേണേലും ആകാമല്ലോ..."
എന്നും പറന്നു എന്നെ ചേട്ടന്റെ നെഞ്ചോടു ചേർത്ത് കിടത്തി...
ചേട്ടന്റെ വാക്കുകൾ എന്നെ ഒട്ടും നിരാശയിൽ ആഴ്ത്തിയില്ല.ആ വാക്കുകൾ എന്നെ കൂടുതൽ അയാളിലേക് അടുപ്പിച്ചു.എന്നോടുള്ള സ്നേഹം വെറും കാമം അല്ല അത് കളങ്കം ഇല്ലാത്ത പരിപാലനം ആണെന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു നിർവൃതിയായിരുന്നു...
മനുവേട്ടനോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നിയ ആദ്യത്തെ ദിവസം.........
മനുവേട്ടൻ എനിക്ക് ലഭിച്ച ഏറ്റവും വലിയ നീതിയാണ് എന്ന് ഞാൻ മനസിലാക്കിയ നിമിഷം....
ആ തണുത്ത രാത്രി ചേട്ടന്റെ നെഞ്ചിലെ ചൂട് പറ്റി മനം മറന്ന് സന്തോഷത്തോടെ ഞങ്ങൾ ഞങ്ങളുടെ ആദ്യരാത്രി ഓർമ്മകളാക്കി മാറ്റി.......
(തുടരും.....)
രാക്ഷസനെ ചുംബിച്ച പ്രണയം. (11)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അവധി കഴിഞ്ഞു എന്റെ ക്ലാസ് തുറന്നതും മനുവേട്ടൻ ജോലിക്ക് കയറിയതും ഒരുമിച്ചായിരുന്നു.
എറണാകുളം ലൂർദ് ഹോസ്പിറ്റലിൽ താത്കാലികമായിട്ടാണ് ചേട്ടൻ ജോലിക്ക് കയറിയിരിക്കുന്നത്.
ക്ലാസ് തുറന്നതോടെ പഠനഭാരം കൂടി.എല്ലാ ദിവസവും പരീക്ഷകളും ,പുനരവലോകണങ്ങളും,സ്പെഷ്യൽ ക്ലാസ്സും എല്ലാം എന്നെ വല്ലാതെ സമ്മർദ്ദത്തിൽ ആഴ്ത്തി. മനുവേട്ടൻ ജോലി കഴിഞ്ഞു വരുമ്പോൾ സന്ധ്യ കഴിയും.അപ്പൊ ചേട്ടനെ പോയി കാണാനും പറ്റില്ല.ശനിയും ഞായറും വരെ സ്പെഷ്യൽ ക്ലാസ് ഉണ്ടാകാറുണ്ട്.മനുവേട്ടനുമായി ഒരു ഒത്തുകൂടൽ ,അതി വളരെ കഷ്ടമായി മാറി.
ക്ലാസ്സ് കട്ട് ചെയ്തു ചേട്ടനെ കാണാൻ പോകുവാൻ പുള്ളി സമ്മതിക്കില്ല.അങ്ങനെ ചെന്നാൽ പിന്നെ പുള്ളിയെ മേലാൽ കാണാൻ വരരുത് എന്നാണ് കല്പന.
ഞാൻ പത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങണം എന്നാണ് ചേട്ടന്റെ ആഗ്രഹം.ചേട്ടന്റെ മാത്രം അല്ല.എല്ലാവരുടെയും.അതിനു വേണ്ടി ഞാൻ ഏറെ കഷ്ടപ്പെടുന്നുമുണ്ട്.
പക്ഷെ തൊട്ടടുത്ത് ഉണ്ടായിട്ടും ഒന്ന് കാണാൻ പോലും പറ്റുന്നില്ലലോ എന്ന് ആലോചിക്കുമ്പോ ചില സമയങ്ങളിൽ വിഷമം ആകാറുണ്ട്. ചേട്ടനെ ഒന്ന് കാണാൻ എങ്കിലും ഒരു വഴി കണ്ടെത്തണം എന്ന് കുറെ ആലോചിച്ചു.ഈശ്വരന്റെ കളി. ഒന്നും ഒത്തുവന്നില്ല.
അങ്ങനെ ഇരിക്കുമ്പോളായിരുന്നു ഇളയമ്മ 2 മാസത്തെ ട്യൂഷൻ ക്ലാസിനു എന്നെ വിടാൻ അമ്മയോട് പറഞ്ഞത്.
എന്റെ മനസ്സിൽ അപ്പോൾ ഒരു ചെറിയ ബുദ്ധി തോന്നി.മനുവേട്ടന്റെ അടുത്തു ട്യൂഷൻ ആയി പോയാലോ എന്ന്.
ഞാൻ അമ്മയോട് ഈ കാര്യം അവതരിപ്പിച്ചു.
"എന്തിനാ മോനെ വെറുതെ അവനെ കഷ്ടപ്പെടുത്തുന്നെ.
അവൻ ജോലി കഴിഞ്ഞു വന്നിട്ട് നിന്നെ പടിപ്പിക്കുന്നതൊക്കെ അവനു കഷ്ടപാടയിരിക്കും.
നിനക്ക് വേറെ ട്യൂഷൻ ക്ലാസ് വല്ലതും നോക്കാം "
"ഏയ്... അമ്മ ഒന്ന് ചേട്ടനെ വിളിച്ചു ചോദിച്ചു നോക്ക്.
ചിലപ്പോ ചേട്ടന് കുഴപ്പം ഇല്ലെങ്കിലോ??
പിന്നെ ട്യൂഷൻ ക്ലാസ്സിൽ ഒക്കെ കുറെ കുട്ടികൾ ഉണ്ടാകും .ശ്രദ്ധിക്കാൻ പോലും പറ്റില്ല."
ഞാൻ പറഞ്ഞത് കേട്ട് കുറെ നേരം ആലോചിച്ചിട്ട് അച്ഛൻ വരട്ടെ എന്നിട്ട് അവനെ വിളിച്ചു നോക്കാം എന്ന് പറഞ്ഞു.
എന്റെ ചേട്ടൻ പിന്നെ പഠിപ്പിക്കാൻ ഒട്ടും താല്പര്യം ഇല്ലാത്ത ഒരാളായത് കൊണ്ട് ഒരു് കുഴപ്പവും ഇല്ല.
അങ്ങനെ അച്ചനെ കൊണ്ട് ചേട്ടനെ വിളിപ്പിച്ചു.
അച്ഛൻ കാര്യം പറയണ്ട താമസം ചേട്ടൻ നേരെ എന്നെ അങ്ങിട്ടെക്ക് വിട്ടേക് എന്ന് പറഞ്ഞു.
ഞാൻ മനസ്സിൽ കാണുന്നത് മാനത്തു കാണാനുള്ള കഴിവ് ചേട്ടന് ഉണ്ടെന്ന് എപ്പോളും പറഞ്ഞു ഞങ്ങൾ ചിരിക്കാറുണ്ടായിരുന്നു.
മനുവേട്ടൻ ജോലി കഴിഞ്ഞു വീട്ടിൽ എത്തുന്നത് 7:30ഒക്കെ ആകുമ്പോളാണ്.അതിനാൽ 8 മണി തൊട്ട് 9 വരെ ട്യൂഷൻ എന്നാണ് വീട്ടിൽ പറഞ്ഞിരിക്കുന്നത്.ഞങ്ങൾക്ക് ഒന്ന് കാണാനും സംസാരിക്കാനും പറ്റിയ ഒരു അവസാരമായിട്ടാണ് ഞാൻ ആ സമയത്തെ കണ്ടത്.
അങ്ങനെ ഞാൻ ആദ്യമായി ചേട്ടന്റെ ട്യൂഷൻ ക്ലാസ്സിലേക് പോയി.
ഏറെ പ്രദീക്ഷകളോടെയാണ് ഞാൻ പോയത്.
പക്ഷെ അന്ന് അവിടെ നടന്നത് എന്റെ പ്രതീക്ഷകൾക്ക് വിപരീതമായിട്ടാണ്.
ചെന്നതും ചേട്ടൻ എന്നെ പഠിപ്പിക്കാൻ തുടങ്ങി.
പഠനത്തെ കുറിച്ചല്ലാതെ ഒരു വാക്കു പോലും മിണ്ടാൻ ചേട്ടൻ സമ്മതിച്ചില്ല.
എനിക്ക് ദേഷ്യമാണ് വന്നത്."ഇതിലും ഭേദം വേറെ വല്ല ട്യൂഷൻ ക്ലാസ്സിലും പോകുന്നതായിരുന്നു" ഞാൻ പിറുപിറുത്തത്ത് കേട്ട് ചേട്ടൻ എന്നെ തുറിച്ചു നോക്കി.
പിന്നെ ആകെ ഒരു ആശ്വാസം ചേട്ടൻ അടുത്തുണ്ടല്ലോ എന്നത് മാത്രം ആയിരുന്നു.
നിരാശ ആയെങ്കിലും കഷ്ടപ്പെട്ട് ഞാൻ ഒരു മണിക്കൂർ തള്ളി നീക്കി.
പഠനത്തിന് ശേഷം ചേട്ടൻ വീട്ടിൽ ആക്കി തരാം എന്ന് പറഞ്ഞപ്പോൾ "വേണ്ട...എനിക്ക് ഒറ്റക്ക് പോകാൻ അറിയാം" എന്ന് ദേഷ്യം കലർത്തിയാണ് ഞാൻ മറുപടി നൽകിയത്.
ഞാൻ പറഞ്ഞത് പോലും വക വയ്ക്കാതെ ചേട്ടൻ പോയി ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്തു എന്നെയും കാത്തു അവിടെ നിന്ന്.
ചേട്ടനോട് വഴക്കടിക്കാൻ എനിക്ക് മനസ്സ് വരുന്നില്ലയിരുന്നു.എന്തെങ്കിലും ആകട്ടെ എന്ന് വിചാരിച്ചു ചേട്ടന്റെ പുറകിൽ കയറി.
ചേട്ടൻ നേരെ കൊണ്ട് പോയത് വീട്ടിലേക്ക് ആയിരുന്നില്ല.
അടുത്തുള്ള ഒരു തട്ടുകടയിൽ ആയിരുന്നു.
കടന്നിൽ കുത്തിയത് പോലെ ഉണ്ടായിരുന്ന എന്റെ മുഖം ഒന്ന് തെളിഞ്ഞത് അപ്പോളായിരുന്നു.
2 മസാല ദോശ ഓർഡർ ചെയ്തിട്ട് പുറത്ത് നിരത്തി ഇട്ടിട്ടുള്ള കസേരയിലേക് പോയി ഇരുന്നു.
"മുത്തെ..."
ചേട്ടന്റെ വിളി ഞാൻ കേട്ട ഭാവം കാണിച്ചില്ല.
വീണ്ടും ചേട്ടന്റെ വിളി തുടർന്നു.
പൊട്ടി തെറിച്ച പോലെ ഞാൻ സംസാരിച്ചു.
"ചേട്ടന് ഒന്നും അറിയില്ല.ഞാൻ ചേട്ടനെ ഒന്ന് കണ്ടു സംസാരിക്കാൻ വേണ്ടിയാണു ഈ ട്യൂഷൻ ,കോപ്പു എന്നൊക്കെ പറഞ്ഞു ഇറങ്ങിയത്.എന്നിട്ട് ഇപ്പൊ...................."
ചേട്ടൻ എന്റെ വാക്കുകൾക്ക് യാതൊരു മറുപടിയും തന്നില്ല. മസാല ദോശ വന്നു..ഒരു കുലുക്കവും ഇല്ലാതെ ചേട്ടൻ കഴിക്കാൻ തുടങ്ങി.
ചേട്ടന്റെ പെരുമാറ്റം എന്നെ വല്ലാതെ വിഷമിപ്പിച്ചു.കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങിയത് പോലെ.
പെട്ടെന്ന് ദേഷ്യത്തോടെ ചേട്ടൻ സംസാരിച്ചു
"ഭക്ഷണത്തിനു മുമ്പിൽ ഇരുന്നു മോങ്ങാരുത്.
ഇനി അങ്ങനെ കണ്ടാൽ........."
ചേട്ടന്റെ വാക്കുകൾ എന്നെ ശെരിക്കും പേടിപ്പിച്ചു. ഒന്നും മിണ്ടാതെ ഞാൻ കഴിച്ചു.
കഴിച്ചു കഴിഞ്ഞു വണ്ടിയിൽ കയറി വീട്ടിലേക്ക് വിട്ടു.പോകുന്ന വഴി ഒരു ആളൊഴിഞ്ഞ സ്ഥലമെത്തിയപ്പോൾ ചേട്ടൻ വണ്ടി നിറുത്തി ഇറങ്ങാൻ പറഞ്ഞു.
അപ്പോളും എന്റെ കണ്ണുകൾ നിറഞ്ഞിരിക്കുകയായിരുന്നു.
ചേട്ടനും വണ്ടിയിൽ നിന്നും ഇറങ്ങി എന്നെ ചേട്ടന് നേരെ പിടിച്ചു നിർത്തി.
"എന്താ മുത്തേ നിനക്ക് പറ്റിയെ...??
ഞാൻ നിന്നോട് ഒരു കാര്യം സൂചിപ്പിച്ചിരുന്നു.
നിന്റെ പഠനത്തെ കുറിച്ച്.
നീ എല്ലാവരുടെയും മുന്നിൽ കേമൻ ആയി കാണാനാണ് ചേട്ടന് ഇഷ്ടം.
അല്ലേൽ നീ എന്റെ കൂടെ ചേർന്നു ഉഴപ്പി, മാർക്ക് കുറഞ്ഞു പോയി എന്ന് ഒരാളെങ്കിലും പറഞ്ഞാൽ അത് എന്നെ ഇല്ലാതാക്കി കളയും.
നീ എന്റെ ചെക്കനാ, എന്റെ ചെക്കനെ കുറിച്ചു ഒരാള് പോലും കുറ്റം പറയാൻ ഞാൻ അനുവദിക്കില്ല....."
അത്രയും പറഞ്ഞു ചേട്ടൻ എന്റെ നെറ്റിയിൽ ഒരു ചുടു ചുംബനം നൽകി.ആ ചുംബനത്തിന് എന്റെ ദേഷ്യവും സങ്കടവും ഉരുക്കി കളയാനുള്ള ശക്തി ഉണ്ടായിരുന്നു.
ചേട്ടന്റെ പുഞ്ചിരിയും വാക്കുകളും എന്റെ മനസ്സിനെ വല്ലാതെ തണുപ്പിച്ചു.
സോറി എന്ന് പറയുന്നതിന് മുമ്പ് തന്നെ ചേട്ടൻ വണ്ടിയെടുക്കാൻ തുടങ്ങി.
എന്നെ വീട്ടിൽ എത്തിച്ചിട്ടു ചേട്ടൻ മടങ്ങി.
ഇനി മുതൽ രാത്രി ഞാൻ ചേട്ടന്റെ കൂടെ ഭക്ഷണം കഴിച്ചോളും എന്ന് അമ്മയോട് പറഞ്ഞിട്ടാണ് ചേട്ടൻ പോയത്.
രാത്രി കിടന്നപ്പോലും ചേട്ടന്റെ വാക്കുകൾ എന്റെ കാതിൽ ഉണ്ടായിരുന്നു.
ചേട്ടൻ എന്നോട് പ്രണയത്തിൽ ആണെങ്കിലും എത്ര പക്വതയോടെയാണ് പെരുമാറുന്നത്.ഇങ്ങനെ ഒരാളെ കിട്ടിയത് എന്റെ ഭാഗ്യമാണ്.
അങ്ങനെ ഞങ്ങളുടെ ട്യൂഷൻ ക്ലാസും ,കൂടി കാഴ്ചയും..ക്ലാസും ജോലിയും എല്ലാം തരക്കേടില്ലാതെ മുന്നോട്ട് പോയി.
മോഡൽ പരീക്ഷയുടെ ഫലം എല്ലാവരെയും ഞെട്ടിച്ചു.
ക്രിസ്തുമസ് പരീക്ഷയ്ക്ക് കഷ്ടിച്ച് ജയിച്ച ഞാൻ ആയിരുന്നു ക്ലാസ്സിലെ ഒന്നാമൻ.
എല്ലാവരും എന്നെ അഭിനന്ദിച്ചു.
പക്ഷെ വീട്ടുകാർ എന്നെക്കാളും കൂടുതലായി അഭിനന്ദിച്ചത് മനുവേട്ടനെ ആയിരുന്നു.
അവർക്ക് ചേട്ടനിൽ കൂടുതൽ വിശ്വാസവും സ്നേഹവും ആയി.വീട്ടിലെ ഒരു അംഗത്തെ പോലെയാണ് ഇപ്പോൾ.അത് എന്നെ ഏറെ സന്തോഷിപ്പിച്ചു.
മോഡൽ പരീക്ഷ കഴിഞ്ഞു സമ്മർദ്ദങ്ങൾ ഒക്കെ ഒന്ന് ഒഴിവാക്കാൻ രണ്ടു ദിവസം സ്കൂളിൽ നിന്നും അവധി നൽകി.ചേട്ടൻ അറിയാതെ ചേട്ടനെ ഹോസ്പിറ്റലിൽ പോയി കാണാം എന്ന് ഞാൻ തീരുമാനിച്ചു.
അങ്ങനെ നല്ലതു പോലെ ഒരുങ്ങി കെട്ടി ഞാൻ ഹോസ്പിറ്റലിലേക് പോയി.
റിസപ്ഷനിൽ ചോദിച്ചപ്പോൾ മൂന്നാം നിലയിൽ ഉണ്ടാകും എന്ന് പറഞ്ഞു ഞാൻ അങ്ങോട്ടേക്ക് പോയി.അവിടെ ഉണ്ടായിരുന്ന ഒരു നേഴ്സ്നോട് മനുവേട്ടനെ അന്വേഷിച്ചപ്പോൾ വിശ്രമ മുറിയിൽ ഉണ്ടാകും എന്ന് പറഞ്ഞു.
ഒന്നും നോക്കിയില്ല.തുള്ളി ചാടി ഞാൻ അങ്ങോട്ടേക്ക് പോയി.
ചേട്ടനെ ഒന്ന് ഡോക്ടർ വേഷത്തിൽ കാണണം എന്ന് എന്റെ ഒരു ആഗ്രഹം ആയിരുന്നു. വിശ്രമ മുറിയുടെ അടുത്ത ചെന്നപ്പോൾ അവിടെ ജനാലയിലൂടെ കണ്ട കാഴ്ച എന്നെ വല്ലാതെ തളർത്തി.
ചേട്ടൻ ഒരു ചെക്കന്റെ കൈ പിടിച്ചു സംസാരിക്കുന്നു.
ചേട്ടൻ വളരെ ഗൗരവതോടെയാണ് സംസാരിച്ചിരുന്നത്.ഇടക്ക് ചേട്ടൻ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുമുണ്ടായിരുന്നു.
അവനു എന്റെ പ്രായം തോന്നിക്കും.
കാണാനും കുഴപ്പമില്ല.
ആ കാഴ്ച എന്നെ ഉള്ളിലേക്കു പോകാൻ അനുവദിച്ചില്ല.
ദേഷ്യവും സങ്കടവും അടക്കിപ്പിടിക്കാൻ വയ്യാതെ ഞാൻ അവിടന്ന് വീട്ടിലേക്ക് പോയി.
ഞാൻ വളരെ അസ്വസ്ഥൻ ആയിരുന്നു.
ദേഷ്യത്തിൽ ഞാൻ അന്ന് ട്യൂഷനും പോയില്ല.
നല്ല തലവേദനയാണ് , എന്നെ വിളിച്ചു ശല്യപ്പെടുത്തരുത് എന്ന് അമ്മയോട് പറഞ്ഞു ഞാൻ മുറിയിൽ കയറി വാതിൽ അടച്ചു.കുറെ നേരം അനാവശ്യമായാ കുറെ കാര്യങ്ങൾ ചിന്തിച്ചു കൂട്ടി.
എല്ലാം എന്നെ കുറെ പ്രാന്ത് പിടിപ്പിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ വീട്ടിൽക് ഒരു ബുള്ളെറ്റ് വന്ന ശബ്ദം കേട്ട്.അധികം വൈകാതെ തന്നെ അത് തിരിച്ചു പോകുന്ന ശബ്ദവും കേട്ട്.
ചേട്ടൻ വന്നു പോയപ്പോൾ ആകെ വിഷമമായി .
എന്നെ അന്വേഷിച്ചു വന്നല്ലോ.അപ്പൊ എന്നോട് സ്നേഹം ഉണ്ട്.
ആ ചെക്കൻ വല്ല ചികിത്സക്കും വന്നതാകും.
ഞാൻ വെറുതെ ചേട്ടനെ തെറ്റുധരിച്ചു ,നാളെ തന്നെ ചേട്ടനെ പോയി കാണാം എന്ന് മനസ്സിൽ ഉറപ്പിച്ചു പാതി ആശ്വാസത്തോടവ കിടന്നുറങ്ങി.
പിറ്റേ ദിവസവും ഹോസ്പിറ്റലിൽ കണ്ട കാഴ്‌ച്ച എന്നെ വല്ലാതെ തളർത്തി.എന്റെ സമനില തെറ്റുന്ന രീതിയിൽ തന്നെ ദേഷ്യവും സങ്കടവും ഉടലെടുത്തു.
അന്നും ചേട്ടൻ ആ ചെക്കന്റെ കൂടെ ആ മുറിയിൽ ഇരുന്നു സംസാരിക്കുന്നു.
സന്തോഷത്തോടെ ചിരിച്ചും കളിച്ചും തന്നെ..
ദേഷ്യം കടിച്ചു പിടിച്ചു ഞാൻ വീട്ടിലേക്ക് മടങ്ങി. ആ ദേഷ്യം ഞാൻ വീട്ടിലെ എല്ലാവരോടും തീർത്തു.
ഞാനും മനുവേട്ടനും തമ്മിൽ എന്തോ വഴക്കുണ്ടാക്കി എന്ന് വീട്ടുകാർക്ക് മനസിലായി.കാരണം ഹോസ്പിറ്റലിൽ പോയി വന്നപ്പോൾ മുതലായിരുന്നു എന്റെ ദേഷ്യ പ്രകടനങ്ങൾ.
അന്നും ഞൻ ട്യൂഷന് പോയില്ല.
രാത്രി ഒൻപതു മണിയായപ്പോൾ മനുവേട്ടന്റെ ബുള്ളെട്ടിന്റെ ശബ്ദം കേട്ടു.
കുറച്ചു കഴിഞ്ഞതും എന്റെ വാതിലിൽ ആരോ മുട്ടുന്നു.ഞാൻ പോയി വാതിൽ തുറന്നു.മുമ്പിൽ മനുവേട്ടനായിരുന്നു.ചേട്ടൻ മുറിയിലേക്ക് കയറിയപ്പോൾ ഞാൻ ദേഷ്യത്തോടെ ശബ്ദം ഉയർത്തി സംസാരിച്ചു.
"എന്താ..
എന്താ തനിക്ക് വേണ്ടത്..??
പുതിയ ആളെ കിട്ടിയപ്പോൾ സന്തോഷം ആയില്ലേ .."
ചേട്ടനെ ഒരു വാക്ക് പോലും പറയാൻ സമ്മതിക്കാതെ ഞാൻ തുടർന്നു..
"എന്തിനാ ഇങ്ങോട്ടേക്ക് കെട്ടിയെടുത്തെ??
മനുഷ്യന്റെ സമാധാനം കളയാൻ ആയിട്ട് കുറെ എണ്ണം കേറി വന്നോളും......."
അതും പറഞ്ഞു ഞാൻ മുഖം തിരിച്ചു നിന്ന്.
ചേട്ടന്റെ ഭാവ മാറ്റം പോലും ശ്രദ്ധിക്കാൻ ഞാൻ തുനിഞ്ഞില്ല.
കുറച്ചു നേരം ചേട്ടൻ ഒന്നും മിണ്ടാതെ അവിടെ നിന്നു..
പെട്ടെന്ന് മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി ആരോടും ഒന്നും പറയാതെ വണ്ടിയെടുത്തു പോയി.
അപ്പോൾ ബുള്ളെട്ടിന്റെ ശബ്ദം എന്നെ വല്ലാതെ അലട്ടി.
ചേട്ടൻ പോയതും അമ്മയും എന്റെ ചേട്ടനും മുറിയിലേക്കു വന്നു.എന്റെ മുഖത്തു യാതൊരു ഭാവ വ്യത്യാസവും ഇല്ലായിരുന്നു.അവരോടു ഒരക്ഷരം പോലും മിണ്ടാതെ ഞാൻ വാതിലടച്ചു കിടന്നു...
ദേഷ്യവും സങ്കടവും വാശിയായപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റാഞ്ഞ ആദ്യത്തെ സന്ദർഭം അതായിരുന്നു.........
അന്നത്തെ ഉറക്കം കരച്ചിലും അസ്വസ്ഥതയും നിറഞ്ഞ ഒന്നായിരുന്നു..................
(തുടരും.......)
NB:
Innathe ezhuth kuranju poyathilum
Ezhuthinte nilavaaram kuranjathayi thonniyittundenkil kshamikkanam...
Kurach busy aayirunnu..... :)
#jithu
രാക്ഷസനെ ചുംബിച്ച പ്രണയം (12)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
എന്റെ മനസ്സിന് ഇത്ര കട്ടി ഉണ്ടായിട്ടാണോ അല്ലെങ്കിൽ വാശി കൊണ്ടാണോ എന്നറിയില്ല രണ്ടു ദിവസത്തേക്ക് ഞാൻ മനുവേട്ടനെ തിരിഞ്ഞു പോലും നോക്കിയില്ലയിരുന്നു.സാധരണ ദിവസങ്ങളിൽ സ്കൂളിൽ പോകുന്നത് എങ്ങനെയാണോ അങ്ങനെ തന്നെ ഞാൻ സ്കൂളിൽ പോയി.പക്ഷെ സങ്കടവും ദേഷ്യവും ഞാൻ കാണിച്ചത് ഭക്ഷണത്തോടായിരുന്നു.ഭക്ഷണം കഴിക്കുന്നത് വളരെ കുറഞ്ഞു.വീട്ടിൽ എത്ര നിർബന്ധിച്ചിട്ടും ഞാൻ എന്റെ വാശിയിൽ തുടർന്നു.ഉള്ളിന്റെ ഉള്ളിൽ നല്ല നീറ്റൽ ഉണ്ട്.ഇടയ്ക്ക് മനുവേട്ടനെ പോയി കണ്ടാലോ എന്ന് വരെ ആലോചിക്കും. പക്ഷെ എന്റെ വാശി അതിനെ തടയും.
അത് അല്ലെങ്കിലും അങ്ങനെ ആണല്ലോ.വാശി.ചില ബന്ധങ്ങൾ വേർപെട്ടു പോകാൻ കാരണമാകുന്ന ഏറ്റവും വലിയ വിപത്തു.
അങ്ങനെ സ്കൂൾ വിട്ടു വീട്ടിലേക്ക് വരുന്ന വഴി വീടിനടുത്തുള്ള ശാലിനി ചേച്ചിയെ കണ്ടു.
മനുവേട്ടൻ ജോലി ചെയ്യുന്ന അതെ ഹോസ്പിറ്റലിൽ നേഴ്സ് ആണ് ചേച്ചി.
എന്നെ കണ്ടതും ചേച്ചി എന്നെ പിടിച്ചു നിർത്തി സംസാരിക്കാൻ തുടങ്ങി.
"ഡാ.അരുണെ നീ പത്താം ക്ലാസ് അല്ലെ..
പഠനം ഒക്കെ എങ്ങനെ പോകുന്നു..."
സംസാരിക്കാൻ ഒട്ടും താല്പര്യം ഇല്ലാത്ത രീതിയിൽ ഞാൻ മറുപടി നൽകി.
"കുഴപ്പമില്ല ചേച്ചി..
പഠിക്കുന്നുണ്ട്..."
അത് കേട്ട പാടും ചേച്ചി തുടർന്നു
"ആഹ്.. മനു എപ്പോളും നിന്റെ കാര്യം പറയാറുണ്ട്.പഠിക്കാൻ മിടുക്കാനാ...
പരീക്ഷ ഫലം വരുമ്പോ ഉന്നത വിജയം ലഭിച്ചതിന്റെ പോസ്റ്റർ അടിക്കേണ്ടി വരും എന്നൊക്കെ..."
പുച്ച ഭാവത്തോടെ ഞാൻ മൂളുക മാത്രമാണ് ചെയ്തത്.
"നീ അവനെ കണ്ടാൽ ഒന്ന് എന്നെ വിളിക്കാൻ പറയണം..
രണ്ടു ദിവസമായിട്ട അവൻ ഹോസ്പിറ്റലിലേക് വന്നിട്ടില്ല...
എന്ത് പറ്റിയോ എന്തോ..?ഫോൺ ചെയ്തിട്ടാണെങ്കിൽ എടുക്കുന്നുമില്ല..."
അത് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി.
പിന്നെ ശാലിനി ചേച്ചി പറഞ്ഞ കാര്യങ്ങൾ എന്റെ ചങ്കു പിളർന്നു പോകുന്നത് പോലെ തോന്നിച്ചവ ആയിരുന്നു.
"നിങ്ങൾ ഫാമിലി ഫ്രണ്ട്സ് ആണോ???
എപ്പോ നോക്കിയാലും നിന്നെ കുറിച്ചാണ് പറയാറുള്ളത്.ഹോ.. ചില സമയത്ത് അവനു വട്ടാണോ എന്ന് വരെ തോന്നി പോകും.ഹഹ..
ഈ കഴിഞ്ഞ ദിവസം നിന്റെ അത്രയുമുള്ള ഒരു ചെക്കനെ ഉപദേശിക്കാൻ നടക്കുകയായിരുന്നു...അവസാനം നടക്കില്ല എന്ന് തോന്നിയപ്പോൾ അവൻ വിട്ടെന്നു തോന്നണു"
"എന്ത്??? ആരെ കുറിച്ചാണ് ചേച്ചി പറയുന്നേ.."
ആശങ്കയും കുറ്റബോധവും എന്നെ വേട്ടയാടി.
"അത് ഞങ്ങളുടെ ദിപാർട്മെന്റ് ലെ പുതിയ രോഗി ആയിരുന്നു.അവനു വളരെ ചുരുക്കം പേരിൽ മാത്രം കണ്ടു വരുന്ന ഒരു താരം ഞാടിരോഗമാ..
അവനും നിന്ന പോലെ പത്താം ക്ലാസ്സിലാ പടിക്കുന്നെ.ആ ചെക്കൻ ഇനി പഠിക്കുന്നില്ല,പരീക്ഷ എഴുതുന്നില്ല എന്നൊക്കെ പറഞ്ഞപ്പോ നിന്റെ മനു ചേട്ടനാ അവനെ നന്നാക്കി എടുക്കാൻ തുനിഞ്ഞു ഇറങ്ങിയത്ത്.എന്റെ അരുൺ കുട്ടന്റെ പ്രായമല്ലേ , ആ ചെക്കനെ കണ്ടപ്പോ നിന്നെ ഓര്മ വന്നു എന്നൊക്കെ പറഞ്ഞു അവൻ ഉപദേശിക്കാൻ പോയിരുന്നു..
എന്നിട്ട് എന്തായോ എന്തോ....ഒന്നും നടന്നില്ല എന്ന് തോന്നുന്നു.ഹഹ...."
തമാശ കലർത്തി ചേച്ചി സംസാരിച്ചതെല്ലാം എന്റെ നെഞ്ചിൽ കുത്തി കയറിയ കുറ്റബോധത്തിന്റെ കാരിരുമ്പുകൾ ആയിരുന്നു..
ശ്വാസം മുട്ടുന്നത് പോലെയാണ് എനിക്ക് അപ്പോൾ തോന്നിയത്.
'ഞാൻ മനുവേട്ടനോട് കാണിച്ചത് കൊടും ക്രൂരത അല്ലെ..!!
എന്താ കാര്യം എന്ന് പോലും അന്വേഷിക്കാതെ ഞാൻ ചേട്ടനെ കുറ്റപ്പെടുത്തി..അപമാനിച്ചു വീട്ടിൽ നിന്നും ഇറക്കി വിട്ടു.ഈശ്വരാ...എന്നോട് പൊറുക്കണമെ.'
എന്റെ നിശബ്ദ ശാലിനി ചേച്ചിയെ വല്ലാതെ മുഷ്പ്പിച്ചു.ചേച്ചി എന്നോട് പോകുവാ എന്നും പറഞ്ഞ് നടന്നു നീങ്ങി.എന്ത് ചെയ്യണമെന്ന് എന്നറിയാതെ ഞാൻ അവിടെ തന്നെ നിന്ന്.കണ്ണുകളിൽ വെള്ളം നിറഞ്ഞു.കുറ്റബോധം എന്നെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു.
ഒന്നും നോക്കിയില്ല ,ഞൻ നേരെ മനുവേട്ടന്റെ വീട്ടിലേക്ക് പോയി.
വീട്ടിൽ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ചേട്ടൻ എവിടെ എന്ന് കലങ്ങിയ കണ്ണുകളോടെയാണ് ഞാൻ ചോദിച്ചത്.
"അറിയില്ല മോനെ.രണ്ടു ദിവസനായിട്ടു അവനു എന്തോ പറ്റിയിട്ടുണ്ട്.ജോലിക്കും പോയിട്ടില്ല,മര്യാദയ്ക്ക് ഭക്ഷണം പോലും വീട്ടിൽ നിന്ന് കഴിക്കാറില്ല.എന്താ പറ്റിയത് എന്ന് മോനോട് വല്ലതും പറഞ്ഞുവോ????"
അമ്മയുടെ മകന് ഈ അവസ്ഥ വന്നതിനു കാരണക്കാരൻ ഞാൻ ആണെന്ന് എങ്ങനെ പറയും.എന്റെ മനസ്സ് വല്ലാതെ തളർന്നു.
ഞാൻ നിരാശനായി വീട്ടിൽ നിന്നും പടി ഇറങ്ങുമ്പോൾ അമ്മ പുറകിൽ നിന്നും പറയുന്നത് കേട്ടു
"നിനക്ക് ഗോപിയെ അറിയോ??
ചിലപ്പോ അവിടെ കാണാൻ സാധ്യത ഉണ്ട്.."
"ഹ്മ്മമ്മ....ശെരി അമ്മെ..ഞൻ പോയി നോക്കാം" എന്നും പറഞ്ഞു അവിടന്ന് പോന്നു...
ഗോപി .
ചേട്ടന്റെ നാട്ടിലെ അടുത്ത സുഹൃത്ത്.ഞാൻ മനുവേട്ടനെ സംശയിക്കാൻ ഇടയാക്കിയ ആദ്യത്തെ വ്യക്തി.
ഞാൻ നേരെ വീട്ടിലേക്ക് ചെന്ന് അമ്മയോട് ഗോപി ചേട്ടന്റെ വീട് അന്വേഷിച്ചു.
ആ ചേട്ടന്റെ അമ്മയും എന്റെ അമ്മയും ഒരേ കുടുംബശ്രീ അംഗം ആയിരുന്നു.അത് കൊണ്ട് അമ്മയ്ക്കു വീട് അറിയാമായിരുന്നു. ഞാൻ ഗോപിയേട്ടന്റെ വീട്ടിലേക്ക് വിട്ടു.അവിടെ ചെന്നപ്പോൾ കിട്ടിയ സന്ദേശം എന്നെ വീണ്ടും നിരാശനാകി.
"ആഹ്..ഇതാര് അരുണോ, നിന്റെ മനുവേട്ടൻ ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു.
ദേ ഇപ്പൊ അങ്ങോട്ട് പോയതെ ഉള്ളു. "
"എങ്ങോട്ടേക്കാ പോയതെന്ന് അറിയോ???"
"ചിലപ്പോ വീട്ടിലേക്ക് ആയിരിക്കും..നീ ഒന്ന് പോയി നോക്ക്.."
അത് കേൾകണ്ട താമസം ഞാൻ അവിടന്ന് മനുവേട്ടന്റെ വീട്ടിലേക്ക് പോയി.
വല്ലാതെ തളർന്നു ഞാൻ..ഭക്ഷണം പോലും കഴിക്കാത്തത് കൊണ്ട് തല ചുറ്റുന്നത് പോകേയും തോന്നുന്നുണ്ടായി..
ശരീരം തളർന്നതിലും കൂടുതൽ എന്റെ മനസ്സായിരുന്നു തളർന്നതു.
വീട്ടിൽ എത്തിയപ്പോൾ മുറ്റത്തു ചേട്ടന്റെ വണ്ടി കണ്ടു.എനിക്ക് വല്ലാതെ ആശ്വാസം ആയി.
ഞാൻ അകത്തേക്ക് കയറാൻ പോയപ്പോൾ അമ്മ അമ്പലത്തിൽ പോകാൻ ഇറങ്ങുകയായിരുന്നു.
"ആഹ്..മോനെ ദേ അവൻ വന്നിട്ടുണ്ട്...
മുറിയിൽ ഉണ്ട്.
നീ വന്ന കാര്യം ഞാൻ പറഞ്ഞായിരുന്നു...ഞാൻ അമ്പലത്തിൽ പോയിട്ട് വരാം കേട്ടോ...."
അത്രയും പറഞ്ഞു അമ്മ ഇറങ്ങി.
ഞാൻ ഓടി മുറിയിലേക്കു പോയി.
മനുവേട്ടൻ അവിടെ കിടക്കുന്നുണ്ടായിരുന്നു.
എന്നെ കണ്ടതും ചേട്ടൻ ചാടി എഴുനേറ്റു.
ഓടി വന്നു എന്നെ കെട്ടിപിടിച്ചു..
അടക്കി വയ്ക്കാൻ പറ്റാതെ ഞാൻ പൊട്ടി കരഞ്ഞു.
"സോറി....സോറി...ഏട്ടാ...
എന്നോട് ക്ഷമിക്കൂ....
ഞാൻ ചേട്ടനെ തെറ്റുധരിച്ചു...അപമാനിച്ചു...
എന്നോട് ക്ഷമിക്കൂ ചേട്ടയി....."
അത് പറഞ്ഞു മുഴുവിക്കാൻ ചേട്ടൻ അനുവദിച്ചില്ല..ചേട്ടൻ എന്റെ ചുണ്ടിൽ ചേർത്ത് പിടിച്ചു ചുംബിച്ചു...ആഴത്തിൽ തന്നെ...എനിക്ക് ഒരക്ഷരം പോലും പറയാൻ പറ്റാത്ത വിധത്തിൽ..
ചുംബനത്തിന് മദ്യത്തിന്റെ രസമായിരുന്നു കലർന്നിരുന്നത്.
രണ്ടു ദിവസാത്തെ വിഷമം ചേട്ടൻ തീർത്തത് മദ്യത്തിന്റെ സഹായത്തില്ലയിരുന്നു എന്ന് അപ്പോൾ മനസിലായി.
ചുംബിക്കുമ്പോളും എന്റെ കണ്ണിൽ നിന്നും കണ്ണുനീർ അണപൊട്ടി ഒഴുകുന്നുണ്ടായിരുന്നു.
ചുംബനം ഒതുക്കിയ ശേഷം "നീ എന്റെ മുത്താണ്...
നീ പിണങ്ങിയൽ ചേട്ടന് സഹിക്കില്ല.നീ ഹോസ്പിറ്റലിൽ വന്നായിരുന്ന എന്ന് അമ്മ എന്നോട് പറഞ്ഞു...."
എന്ന് ചേട്ടനെ പറഞ്ഞു തീർക്കാൻ സമ്മതിക്കാതെ ഞനും ചേട്ടനെ ചുംബിച്ചു..
എന്നോട് യാതൊരു ദേഷ്യവും കാണിക്കാതെ പെരുമാറിയത്തിൽ എനിക്ക് അത്ഭുതമാണ് തോന്നിയത്..എന്റെ വീട്ടിൽ നിന്നും ഞാൻ ആട്ടി ഇറക്കി വിട്ടിട്ടും എന്നെ ഇത്രയും സ്നേഹിക്കുന്നു..ഈശ്വരാ എന്നെ ചേട്ടനിൽ നിന്നും ഒരിക്കലും അടർത്തി മാറ്റരുതെ...
പെട്ടെന്ന് എന്റെ കണ്ണുകൾ അടയുന്നത് പോലെ തോന്നി..ശരീരം തളർന്നു വീഴാൻ പാകത്തിലായി..
പിന്നെ എനിക്ക് ഒന്നും ഓർമ്മയില്ല...
കണ്ണ് തുറന്നപ്പോൾ ഞാൻ അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ ആയിരുന്നു..അടുത്ത് അച്ഛനും അമ്മയും മനുവേട്ടനും ഉണ്ട്.എല്ലാവരും ഉറക്കം ഒഴിച്ച് എനിക്ക് കാവൽ ഇരിക്കുകയായിരുന്നു.
രണ്ടു ദിവസമായി വാശിപുറത്ത് ഒന്നും കഴിക്കാതെ നടന്നത്.അതിന്റെ പ്രത്യാഘാതം..
അടുത്ത് നിന്ന് അമ്മ എന്നെ വഴക്കു പറയുന്നുണ്ടായിരുന്നു.
"എങ്ങനെ തല കറങ്ങാതിരിക്കും..
വയറ്റിലേക് വല്ലതും ചെന്നിലേൽ ഇങ്ങനെ ഇരിക്കും.
കണ്ടില്ലേ ഇപ്പൊ ട്രിപ്പ് ഇട്ടു കിടത്തേണ്ടി വന്നു...
നാളത്തെ ക്ലാസും പോയി കിട്ടി..."
പക്ഷെ മനുവേട്ടന്റെ അടുത്ത് നിന്നുള്ള പുഞ്ചിരിച്ച മുഖം എനിക്ക് വല്ലാതെ ആശ്വാസമേകി.
ഒരു ദിവസത്തെ ക്ലാസ് നഷ്ടമായെങ്കിൽ എന്താ.എല്ലാ പ്രശ്നങ്ങളും മാറിയല്ലോ എന്ന് ഓർത്തപ്പോൾ ഒരു മനസുഖമായിരുന്നു.
കഴിഞ്ഞ കാര്യങ്ങൾ ഓർത്തു വിഷമിക്കുന്നത് മനുവേട്ടന് തീരെ ഇഷ്ടമല്ല..അതൊക്കെ നമ്മുടെ ചെറിയ സൗന്ദര്യ പിണക്കങ്ങൾ ആയി മാത്രം കണ്ടാൽ മതി.
പ്രണയം ആകുമ്പോ ഇടക്കിടെ ഇങ്ങനെ ഒക്കെ ഉണ്ടാകുന്നത് ഒരു സുഖം ആണ് എന്നൊക്കെയാണ് മനുവേട്ടൻ എന്നെ പറഞ്ഞു സമാധാനിപ്പിച്ചത്.
മനുവേട്ടന്റെ വാക്കുകൾ മായാജാലം കാലർന്നവ ആയിരുന്നു.ആ വാക്കുകളിൽ ഒരാളെ വീഴ്ത്തി എടുക്കാനുള്ള കഴിവുണ്ടായിരുന്നു.
ചില സമയങ്ങളിൽ ആ കാര്യത്തിൽ എനിക്ക് ചേട്ടനോട് അസൂയ തോന്നുമായിരുന്നു.
അങ്ങനെ ഞങ്ങുടെ പരീക്ഷ അടുത്തപ്പോൾ കുറച്ചു ദിവസം സ്റ്റഡി ലീവ് ആയി തന്നു.
അതിൽ ഒരു ദിവസം മനുവേട്ടൻ എന്നെ ലൂർദ്ലേക്ക് കൊണ്ടുപോയി.
എനിക്ക് അവിടെയുള്ള ആരെയും പരിചയം ഇല്ലെങ്കിലും അവിടെ ഉള്ള എല്ലാവർക്കും എന്നെ നല്ല പരിചയം ആയിരുന്നു.
ചേട്ടനെ കുറിച്ച് എല്ലാവര്ക്കും നല്ല അഭിപ്രായം ആയിരുന്നു.അത് എനിക്ക് ഏറെ അഭിമാനം തോന്നിയ കാര്യമായിരുന്നു.
എല്ലാവരും "നിന്റെ മനുവേട്ടൻ ..." എന്നായിരുന്നു പറഞ്ഞിരുന്നത്.
അത് ഓരോ തവണ കേൾക്കുമ്പോളും എന്റെ ഹൃദയം നാണം കൊണ്ട് താളത്തിൽ തുടിക്കുമായിരുന്നു.
അവിടത്തെ ചില നഴ്സ്മ്മാര് ചേട്ടനെ വളയ്ക്കാൻ നോക്കുന്ന കാര്യം ഞാൻ അറിഞ്ഞു.മനുവേട്ടൻ എന്നോട് അത് സൂചിപ്പിച്ചതും ആയിരുന്നു.
എല്ലാവരും സുന്ദരികൾ തന്നെ ..മാലാഖമാരെ പോലെ തന്നെയുണ്.
പിന്നെ മനുവേട്ടന്റെ പൗരുഷം ആഗ്രഹിക്കാത്തവരായി ആരാ ഉണ്ടാകുവാ??
ഡോക്ടർ വേഷത്തിൽ ആണെങ്കിലോ ചേട്ടൻ കൂടുതൽ ഭംഗി ആയിട്ടുണ്ട്.താടി വെട്ടി കുറച്ചത് കൊണ്ട് ഡോക്ടർമാർക്കു ഇണങ്ങുന്ന മുഖം തന്നെയായിരുന്നു ചേട്ടന്.
പക്ഷെ ആ പാവം മാലാഖമാരെ ഇത് വരെ മനുവേട്ടൻ തിരിഞ്ഞു പോലും നോക്കിയിട്ടില്ല എന്ന് അറിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത സന്തോഷവും ആശ്വാസവും ആയിരുന്നു.
ദിവസങ്ങൾ കടന്നു പോകവേ അങ്ങനെ ഞങ്ങളുടെ പത്താം ക്ലാസ് പരീക്ഷ ഓടി എത്തി.
ഹിന്ദി ഒഴികെ ബാക്കി എല്ലാ പരീക്ഷയും എനിക്ക് വളരെ എളുപ്പമായിരുന്നു.
എന്റെ വാക്കുകളിൽ ഉണ്ടായിരുന്ന ആത്മവിശ്വാസം എല്ലാവർക്കും സന്തോഷം പകർന്നു.
അങ്ങനെ പരീക്ഷകൾ അവസാനിച്ചു സമ്മർദ്ദങ്ങൾ ഒക്കെ പാടെ ഒഴിവായി .
മനസ്സിന് വല്ലാത്ത ഒരു സുഖമായിരുന്നു അത്.
ഞാൻ തിരക്കില്ലാത്ത സമയങ്ങളിൽ ചേട്ടനെ കാണാൻ ഹോസ്പിറ്റലിൽ പോകുമായിരുന്നു.
പറ്റുന്ന ദിവസങ്ങളിൽ ചേട്ടൻ നേരത്തെ ഇറങ്ങി ഞങ്ങൾ കറങ്ങാനും പോകുമായിരുന്നു.
അങ്ങനെ ഒരു ഞായറാഴച്ചാ ദിവസം ചേട്ടൻ എന്നെയും കൂട്ടി ഒബ്‌റോൺ മാ്ളിലേക് പോയി.
എറണാകുളത്ത് അന്ന് പേര് കേട്ട ഒരു സ്ഥലമായിരുന്നു അത്.
"എന്റെ മുത്തിന് എന്ത് വേണേലും ചോദിച്ചോളൂ ചേട്ടൻ വാങ്ങി തരും...."
"അതിനു..ഇതുവരെ ഞാൻ ചോദിച്ചതോന്നും വാങ്ങി താരത്തെ ഇരുന്നിട്ടില്ലലോ...??"
അതിനു ചേട്ടൻ ചിരിച്ചു കൊണ്ടാ മറുപടി പറഞ്ഞത്.
" പക്ഷെ ഇത് അങ്ങനെ അല്ല.സ്പെഷ്യൽ ആണ്..."
അപ്പോളാണ് ചേട്ടന്റെ ശമ്പളത്തിന്റെ കാര്യം എനിക്ക് ഓർമ്മ വന്നത്..
ആദ്യത്തെ ഒരു മാസം സേവനം ആയിട്ടായിരുന്നു ജോലി ചെയ്തത്.രണ്ടാമത്തേത് അമ്മയ്ക്കുള്ളത് ആയിരുന്നു..
അതിനു ശേഷം ഉള്ളത് എനിക്കായിരുന്നു.
"എനിക്ക് ഒന്നും വേണ്ടേയ്....
എനിക്ക് ഇയാളെ മാത്രം മതി....."
എന്ന് ഞാൻ വലിയ കാര്യത്തിൽ പറഞ്ഞു.
"ഞാൻ എപ്പോളും നിന്റെ ആണല്ലോ....
അതും ഇതുമായി കൂട്ടിച്ചേർക്കണ്ട... നീ ചോദിക്കേടാ മുത്തേ..."
"എന്നാൽ....ചേട്ടന് ഇഷ്ടമുള്ളത് എന്താണെന്ന് വച്ചാൽ അത് വാങ്ങി തന്നാൽ മതി..
തീർച്ചയായും എനിക്ക് അത് ഇഷ്ടപ്പെടും."
അത് കേട്ടതും ചേട്ടൻ എന്നെ ഒരു മുന്തിയ തുണി കടയിലേക്ക് കൊണ്ടുപോയി.
അവിടെ നിന്നും ഒരു അര്‍ദ്ധസുതാര്യമായ ആകാശ നീല നിറത്തിലെ കനം കുറഞ്ഞ വിലകൂടിയ ഒരു ടി ഷർട്ട് വാങ്ങി തന്നു..
കൂടെ മുട്ടിനു തൊട്ടു താഴെ വരെ എത്തി നിൽക്കുന്ന ഒരു കാർഗോയും.
അപ്പോൾ തന്നെ എന്നെ കൊണ്ട് അത് ധരിപ്പിക്കുകയും ചെയ്തു.
ആ വസ്ത്രത്തിൽ എന്നെ കാണാൻ വളരെ ഭംഗിയുണ്ട് എന്ന് എല്ലാവരും പറഞ്ഞു്.
കണ്ണാടിയിൽ നോക്കിയപ്പോൾ എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ പറ്റുനില്ലയിരുന്നു..
ആദ്യമായിട്ടാണ് എനിക്ക് ഒരു വസ്ത്രം ഇത്ര അഴക് സമ്മാനിക്കുന്നത്.
അതും ഇട്ടു നടന്ന എന്നെ എല്ലാവരും നോക്കുന്നുണ്ടായിരുന്നു.അവരെ എല്ലാവരെയും ചേട്ടൻ നോട്ടം കൊണ്ട് തന്നെ എരിയിച്ചു കളയുന്നുണ്ടായിരുന്നു.ഒരാളെ പോലും എന്നെ കണ്ടു ആസ്വദിക്കാൻ ചേട്ടൻ അനുവധിച്ചിരുന്നില്ല്ല.
പിന്നെ എനിക്ക് ഒരു ഫാസ്ട്രാക്ക് വാച്ചും,ഡാവിഞ്ചി കോഡ് പുസ്തകവും വാങ്ങി തന്നു.
ചിക്കിങ്ങിൽ നിന്നും ആദ്യമായിട്ടാണ് ഞാൻ അന്ന് ഭക്ഷണം കഴിച്ചത്.അന്നത്തെ ദിവസം വളരെ ആനന്ദകരം ആയിരുന്നു.വീണ്ടും ജീവിതത്തിൽ മറക്കാനാകാത്ത ഒരു ദിവസം കൂടി സമ്മാനിച്ചു.
അവിടന്ന് നേരെ മനുവേട്ടന്റെ വീട്ടിലേക്കാണ് പോയത്.
വൈകുന്നേരം ആയപ്പോൾ ഞങ്ങൾ മനുവേട്ടന്റെ വീട്ടിൽ എത്തി.
അമ്മ ചേച്ചിയുടെ വീട്ടിൽ എന്തോ ആവശ്യത്തിന് പോയിരിക്കുക ആയിരുന്നു.
ഞാൻ മുറിയിൽ കയറിയതും ചേട്ടൻ മുൻവശത്തെ വാതിലടച്ചതും ഒരുമിച്ചായിരുന്നു..
ചേട്ടനും മുറിയിലേക്ക് വന്നു.
പെട്ടെന്ന് എന്നെ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു..
എന്റെ ടി ഷർട്ട്ന്റെ ഒരു ഭാഗം കഴുത്തിൽ നിന്നും നുറുക്കി മാറ്റി..
കഴുത്തിൽ ചുംബിച്ചു...........
ആ ചുംബനത്തിൽ ഞാൻ പുളഞ്ഞു പോയി....
ദേഹത്തിൽ വൈദ്യുതാഘാതം ഏറ്റത് പോലെയാണ് തോന്നിയത്..
ചേട്ടന്റെ കരങ്ങൾ എന്റെ ഇടുപ്പിനെ വല്ലാതെ ഇറുക്കി.ഞങ്ങൾക്ക് രണ്ടാൾക്കും ഉണർവുണ്ടായതായി തോന്നി.ഞാൻ അപ്പോൾ ചേട്ടന്റെ മുഖത്തേക്ക് തീരുഞ്ഞു..
ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി....
ചേട്ടന്റെ കണ്ണുകളിലെ ആ കാമ ദേവനെ എനിക്ക് നേരിൽ കാണുവാൻ സാധിക്കുന്നുണ്ടായിരുന്നു.
പതുക്കെ എന്നിലേക്കും അതെ വികാരം ഒഴുക്കിയ നിറയാൻ തുടങ്ങി...........
(തുടരും......)
രാക്ഷസനെ ചുംബിച്ച പ്രണയം (13)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഇമ വെട്ടാതെ ഞങ്ങൾ കണ്ണുകൾ കോർത്ത് പിടിച്ചു.ചേട്ടന്റെ കരങ്ങൾ എന്റെ നിതമ്പത്തിൽ എത്തിയപ്പോൾ ഞാൻ വല്ലാതെ ഞെരിപിരി കൊണ്ടു. ചൂടുള്ള നിശ്വാസം കടുപ്പമേറിയ ചുംബനത്തിന് വഴിയൊരുക്കി.ചുണ്ടുകൾ കടിച്ചു തിന്നാനുള്ള ആർത്തി ഞാൻ ചേട്ടനിൽ കണ്ടു.ഞൻ ദീർഘ നിശ്വാസമെടുത്തു ചേട്ടനിൽ നിന്നും കുതറി മാറി.ഒരു ഒളിച്ചു കളി എന്ന പോലെ ഞാൻ ചേട്ടനിൽ നിന്നും അപ്പുറത്തെ മുറിയിലേക്ക് ഓടി.
എലിയെ ഓടിച്ചിട്ട് പിടിക്കാൻ നോക്കുന്ന ഒരു പൂച്ചയെ പോലെ ചേട്ടനും എന്റെ പുറകിൽ ഓടി എത്തി.പുറകിൽ നിന്നും എന്നെ പിടിച്ചു ദേഹത്തോട് മുറുകെ അടുപ്പിച്ചു.
ബലിഷ്ടമായ ആ കരങ്ങളില് നിന്നും രക്ഷപ്പെടുക എളുപ്പമല്ലയിരുന്നു.
അയാളുടെ മുഴുപ്പ് എന്റെ ദേഹത്തു വല്ലാതെ ഉരയുന്നുണ്ടായിരുന്നു.
കല്ലും കല്ലും തമ്മിൽ ഉരയുമ്പോൾ ഉണ്ടാകുന്ന തീ പോലെ ഞങ്ങളുടെ മനസ്സിൽ കാമം ആളി കത്തി തുടങ്ങിയിരുന്നു.
നിമിഷ നേരം കൊണ്ട് ചേട്ടൻ എന്നെ ആർധനഗ്നൻ ആക്കി മാറ്റി..
വർഷങ്ങൾക്കു ശേഷം മഴ കണ്ട ഒരു വേഴാമ്പൽ പോലെ എന്റെ ശരീരത്തിൽ തന്നെ നോക്കി നിന്നു.
എന്നെ രണ്ടു കരങ്ങളും ഉപയോഗിച്ച് പൊക്കിയെടുത്തു.
എന്റെ കണ്ണുകളിൽ തന്നെ നോക്കി ചേട്ടൻ എന്നെയും കൊണ്ട് മുറിയിലേക്ക് കയറി.
എന്നെ കട്ടിലിൽ കിടത്തി.ചേട്ടനും വിവസ്ത്രനായി..
ആദ്യമായിട്ടാണ് ഞാൻ മനുവേട്ടന്റെ നഗ്നത വീക്ഷിക്കുന്നത്.
പൗരുഷത്തിന് ഞാൻ മറ്റൊരു രൂപകല്പന നൽകേണ്ട ആവശ്യകത ഉണ്ടാകില്ല.കാരണം അതായിരുന്നു എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.മനുവേട്ടന്റെ പൗരുഷം എന്നെ വല്ലാതെ ഭ്രമപ്പെടുത്തി.
ഞൻ അയാളിൽ അലിഞ്ഞു ചേരുവാൻ ആ നിമിഷം കൊതിച്ചു.
അയാൾ എന്റെ അടുത്ത് കിടന്നു എന്റെ കഴുത്തിൽ ചുംബിക്കാൻ തുടങ്ങി.എന്റെ രോമങ്ങൾ എല്ലാം ശിരസ്സുയർത്തി നിന്നു.
ഞങ്ങളുടെ കരങ്ങൾ മുഴുപ്പിലേക് എത്തിച്ചേരുവാൻ അധികം താമസിച്ചില്ല...
ആദ്യത്തെ വേഴ്ചയുടെ വേദന സുഖകരമായിട്ടാണ് എനിക്ക് അനുഭവപെട്ടത്.
വേദനയിലും രതി മൂർച്ചയിലും ഞങ്ങൾക്ക് മുറിയിലെ നിശബ്ദ മുറിക്കേണ്ടി വന്നു.
ബലിഷ്ടമായ അയാളുടെ ശരീരം കയറിയിറങ്ങുവാനുള്ള ത്രാണി അന്ന് എനിക്ക് എവിടെ നിന്ന് ലഭിച്ചു എന്നതിൽ യാതൊരു നിശ്ചയവും ഇല്ല...
അങ്ങനെ ഞങ്ങളുടവ ആദ്യ വേഴ്ചയ്ക്ക് മുറിയിലെ നിശബ്ദതയും ഞങ്ങളെ താങ്ങിയ കിടക്കയും സാക്ഷിയായി.വിസർജന ശേഷം ഞങ്ങൾ രണ്ടാളും വല്ലാതെ തളർന്നിരുന്നു.
ചേട്ടൻ എന്നെ ദേഹത്തോട് ചേർത്ത് പുരണർന് കിടന്നു.
ആദ്യമായി സ്വർഗം വീക്ഷിച്ചത് പോലെ ഒരു അനുഭൂതി.
പ്രയറിയുടെ സെനോഷകൾ വേഴ്ചകളെ ദൈവീകമായി കണ്ടവർ ആയിരുന്നു.
വേഴച്ചയിൽ ഏർപ്പെട്ട് രതി മൂർച്ചയിൽ എത്തുമ്പോൾ ദൈവീകമായ ശക്തിയെ അടുത്ത് കാണാം എന്നാണ് വിശ്വസിക്കുന്നത്.
അത് ഒരു വിശ്വാസം മാത്രമല്ല എന്ന് എന്റെ മനസ്സിന് ബോധ്യമായി.
വിയർത്തൊലിച്ച ഞങ്ങളുടെ ശരീരങ്ങൾ ഒട്ടുന്നുണ്ടായി.വിയർപ്പിന്റെ ഗന്ധം പോലും പൗരുഷം നിറഞ്ഞു തുളുമ്പുന്ന ഒന്നായിരുന്നു.
എനിക്ക് വല്ലാതെ ക്ഷീണം അനുഭവപെട്ടു.ക്ഷീണം കൊണ്ട് എന്റെ കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടായിരുന്നു.
കണ്ണ് തുറന്നു നോക്കിയപ്പോൾ നേരം വൈകിയിരുന്നു.സമയം 9 കഴിഞ്ഞു.
ഞാൻ ചേട്ടനെ ചുംബിച്ചു കൊണ്ട് തട്ടി എഴുന്നേൽപ്പിച്ചു.
"ചേട്ടയി...സമയം 9 കഴിഞ്ഞു.എനിക്ക് വീട്ടിൽ പോകണം.."
അത് കേട്ടതും ചേട്ടൻ ചാടി എഴുനേറ്റു വസ്ത്രം ധരിച്ചു.കൂടെ ഞാനും.
ചേട്ടന്റെ ഫോൺ എടുത്തപ്പോൾ വീട്ടിൽ നിന്നും അഞ്ചിലേറെ മിസ്സ് കാളുകൾ.
എന്റെ നെഞ്ച് വല്ലാതെ ഇടിക്കാൻ തുടങ്ങി.
വീട്ടിൽ ചീത്ത പറയുമോ???
ആകെ ഒരു ഭയം.
ചേട്ടന്റെ കൂടെ ഞാൻ വീട്ടിലേക്ക് പോയി.വീട്ടുകാർ എന്നെയും കാത്തു നിൽക്കുകയായിരുന്നു അവിടെ.
പേടിച്ചു പേടിച്ചാണ് അകത്തേക്ക് കയറിയതെങ്കിലും അമ്മയുടെ വാക്കുകൾ എന്റെ ഭയത്തെ ഇല്ലാതാക്കി മാറ്റി മനസ്സ് തണുപ്പിച്ചു..
"നിങ്ങൾ ഇത് ഇവിടെ പോയി കിടക്കുവായിരുന്നു.???
വൈകുമെങ്കിൽ ഒന്ന് പറഞ്ഞു കൂടായിരുന്നോ!!
മനുഷ്യനെ തീ തീറ്റിച്ചല്ലോ...
പിന്നെ മനുവിന്റെ കൂടെ ആയതു കൊണ്ട് അതികം പേടി ഇല്ലായിരുന്നു..."
ആ വാക്കുകൾ എന്റെയും മനുവേട്ടന്റെയും മുഖത്തു ഒരു കള്ള ചിരി ജനിപ്പിച്ചു.
പക്ഷെ എന്റെ ചേട്ടന് അത് തീരെ ഇഷ്ടപ്പെടുന്നില്ലയിരുന്നു.ചേട്ടന്റെ മുഖത്ത് നിന്ന് അത് വായിച്ചെടുക്കാൻ സാധിക്കുന്നുണ്ടായി.
സ്വന്തം അനുജൻ തന്നെക്കാൾ ഏറെ മറ്റൊരു ആളെ ജ്യേഷ്ഠനായി കാണുന്നതിൽ ഉള്ള ഒരു തരം അസൂയ.വീട്ടിൽ എല്ലാവരോടും യാത്ര പറഞ്ഞു മനുവേട്ടൻ മടങ്ങി.
മനുവേട്ടൻ എനിക്ക് വാങ്ങി തന്ന വസ്ത്രവും വാച്ചും പുസ്തകവും എല്ലാം വീട്ടുകാർക്ക് വലിയ ഇഷ്ടമായി, എന്റെ ചേട്ടന് ഒഴികെ.
കിടക്കാൻ നേരമായപ്പോൾ വല്ലാത്ത ഒരു നടുവേദന ആയിരുന്നു .ഇന്ന് കിടന്നു കുത്തിമറിഞ്ഞതിന്റെ പ്രത്യാഘാതം.
അമ്മയെ വിളിച്ചു ഞാൻ ദേഹത്ത് കുഴമ്പിടിപ്പിച്ചു.
"എപ്പോളും ഇങ്ങനെ ബൈക്കിൽ കറക്കം തന്നെ അല്ലെ..അപ്പൊ ഇത് പോലെ നടുവേദന ഒക്കെ ഉണ്ടാകും...."
അമ്മയുടെ ആ വാക്കുകളിലെ യാഥാർഥ്യമില്ലായ്മ എന്നെ വല്ലാതെ തമാശയിൽ ആഴ്ത്തി.
ആദ്യ വേഴ്ചയുടെ നിർവൃതിയിൽ നിറയെ സ്വപ്നങ്ങൾ ഒരുക്കി ഞാൻ സ്വസ്ഥതയോടെ ഉറങ്ങി.
അന്നത്തെ സംഭവത്തിനു ശേഷം മനുവേട്ടനെ കാണുമ്പോൾ ലജ്ജ കൊണ്ട് എന്റെ തല കുനിഞ്ഞു പോകുന്നുണ്ടായിരുന്നോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു.അങ്ങനെ കളിച്ചും ചിരിച്ചും സന്തോഷം നിറഞ്ഞ ഞങ്ങളുടെ ദിവസങ്ങൾ മുന്നോട്ട് പോകുമ്പോളായിരുന്നു ഞങ്ങളുടെ അമ്പലത്തിലെ ഉത്സവം ആയതു.
നാടാകെ കൊണ്ടാടുന്ന ഒരു ഉത്സവമാണ് ഞങ്ങളുടെ അമ്പലത്തിലെതു. ജാതി മത ഭേദമില്ലാതെ എല്ലാവരും ഉത്സവത്തിന് വരുമായിരുന്നു.
മനുവേട്ടനും എന്റെ അച്ഛനുമൊക്കെ ഉത്സവ സംഘടനയിലെ അംഗങ്ങളാണ്.
കുട്ടികളെ വർണങ്ങൾ കൈനീട്ടി വിളിക്കുന്ന കുറെ കളിപ്പാട്ട കടകളും, പെൺകുട്ടികളെ ആകർഷിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന ആഭരണങ്ങളും ,അമ്മമാരേ ആകർഷിക്കുന്ന വീട്ടുപകരണങ്ങളും അമ്പല മുറ്റത്തു നിറഞ്ഞിട്ടുണ്ടാകും.
പല വർണങ്ങൾ ഓടി കളിക്കുന്നത് പോലെ വെളിച്ച വിധാനങ്ങൾ ഒരുക്കാൻ സംഘടകർ മറക്കാറില്ല.
കൂത്തും,നൃത്തനർത്യങ്ങളും ,രാത്രിയെ ഉറക്കമില്ലാത്തതാക്കുന്ന ഗാനമേളയും എല്ലാം ഉത്സവത്തിന്റെ ഭാഗം ആയിരുന്നു .
എന്റെയും മനുവേട്ടന്റെയും പ്രണയം ആരംഭിച്ചിട്ടുള്ള ആദ്യത്തെ ഉത്സവം ആയിരുന്നു അത്.
നെറ്റിയിൽ ചന്ദന കുറി തൊട്ടു നാടൻ വേഷത്തിൽ എന്റെ മനുവേട്ടൻ അമ്പലത്തിൽ തിളങ്ങി നിന്നു.
ഞാനും ഒട്ടും കുറച്ചില്ല.തിളക്കമുള്ള ഒരു കുർത്തയും കസവു മുണ്ടുമായിരുന്നു എന്റെ വേഷം. മുണ്ടുടുക്കാൻ എനിക്ക് വലുതായിട്ട് അറിയില്ലായിരുന്നു.അതിനാൽ ഒരിടത്തു നിന്നാൽ കുറെ നേരം അവിടെ തന്നെ അടങ്ങി നിൽക്കുമായിരുന്നു.ഓടി നടന്നാൽ എപ്പോ വേണേലും മുണ്ടു ഉരിഞ്ഞു താഴെ വീണു ഞാൻ നാണംകെട്ടു പോകും എന്ന് ഉറപ്പായിരുന്നു.
നന്ദുവും അപ്പുവും കിരണും എന്റെ കൂടെ എല്ലാത്തിനും ഉണ്ടായിരുന്നു.
നന്ദുവും അപ്പുവും വായിനോട്ടത്തിൽ കേമന്മാർ ആയിരുന്നു.ഒരു പെൺകുട്ടിയെ പോലും വെറുതെ വിടില്ലയിരുന്നു.പക്ഷെ കിരൺ ഒരു പാവം ചെക്കൻ ആണ്...അത്ര വലിയ കുഴപ്പമില്ല.
"ഉത്സവത്തിന് കുറെ ചെക്കന്മാർ ഉണ്ടാകും..വല്ലാവനേം നീ വായി നോക്കുന്നത് ഞാൻ കണ്ടാൽ...അഹ്...." തമാശ കലർത്തിയ മനുവേട്ടന്റെ പ്രത്യേക നിർദ്ദേശം ഉണ്ടായിരുന്നു.
വൈകുന്നേരം ആറു മണി കഴിഞ്ഞു മേളവും മറ്റും ഉണ്ടായിരുന്നു.
ചെണ്ട മേളത്തിന്റെ ശബ്ദത്തിനിടയിലൂടെ കിരൺ എന്നോട് ഒരു സംശയം ചോദിച്ചു..
"ഡാ.. ജിത്തു ഈ ജാക്കി എന്നാൽ എന്താടാ??????"
അത് കേട്ടതും ഞാൻ ഞെട്ടലോടെ അവനെ മാറ്റി നിർത്തി കാര്യം അന്വേഷിച്ചു.
"നിനക്ക് ഈ വാക്ക് എവിടന്നു കിട്ടി??
നിന്നോട് ആരാ ഇപ്പൊ ഈ വാക്ക് പറഞ്ഞത്??"
അവൻ ഒന്നും അറിയാത്തതു പോലെ എന്നോട് മറുപടി പറഞ്ഞു,
"ആ ഗ്രൗണ്ടിന്റെ അടുത്തുള്ള ശ്യാം ചേട്ടൻ ഇല്ലേ...അയാൾ..
എന്നെ ജാക്കി വച്ചോട്ടെ എന്ന് ചോദിച്ചു..എനിക്ക് ഒന്നും മനസിലായില്ല.അയാളും കൂട്ടുകാരും എന്നെ കളിയാക്കി ചിരിക്കുകയും ചെയ്തു."
അവന്റെ വാക്കുകൾ എന്നെ വല്ലാതെ ദേഷ്യത്തിൽ ആക്കി.
ബസ്സിൽ കേറിയാൽ ചില ഞെരമ്പു രോഗികൾ ജാക്കി വക്കും.അത് കൊണ്ട് സൂക്ഷിച്ചോളണം എന്ന് മനുവേട്ടൻ പറഞ്ഞിട്ടുണ്ടായിരുന്നു.അത് കൊണ്ട് ആ വാക്കിന്റെ അർഥം എനിക്ക് നന്നായി അറിയാമായിരുന്നു.ഞാൻ കിരണിനെയ്യും കൂട്ടി ശ്യാം ചേട്ടനെ കാണാൻ പോയി.
അയാളും കൂട്ടുകാരും അമ്പലത്തിന്റെ അടുത്തുള്ള ഗ്രൗണ്ടിൽ സിഗരറ്റ് വലിച്ചു നിൽക്കുന്നുണ്ടായിരുന്നു.എല്ലാവരും മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നതിൽ സംശയം ഇല്ല.
"ഡോ... താൻ എന്താ ഇവനോട് പറഞ്ഞെ...
ജാക്കി വക്കണേൽ കൂടെ കുറെ എണ്ണം ഉണ്ടല്ലോ അവരോട് ചോദിക്...ഓരോരുതന്മാർ വന്നോളും.."
എല്ലാവര്ക്കും എന്നെ വളരെ ഇഷ്ടമെങ്കിലും നാക്കിന് ഒരു എല്ലു കൂടുതൽ ആണെന്ന് എല്ലാവരും പറയുമായിരുന്നു.അവശയമില്ലാത്ത ഒരു ധൈര്യം ആയിരുന്നു അന്ന്.
എന്റെ പറച്ചിൽ കേട്ട് അവർ എല്ലാവരും പൊട്ടി ചിരിച്ചു.
പന്തികേട് തോന്നിയപ്പോൾ കിരൺ എന്നോട് അവിടന്ന് പോകാൻ ആവശ്യപ്പെട്ടു.
ഞാൻ അവനെ തടഞ്ഞു.
"ഡാ..രണ്ടെണ്ണവും കൊള്ളാം..
ഇപ്പൊ വന്നിരിക്കുന്നവൻ സൂപ്പർ ഐറ്റം...ഇത് ജാക്കിയിൽ ഒതുക്കിയാൽ പറ്റില്ല.."
അയാളുടെ കൂട്ടുകാരോട് പറയുന്നത് കേട്ട് എനിക്ക് ദേഷ്യം കൂടി.
"താൻ ഇങ്ങോട്ട് വാ..നിന്നു തരാം...
ഞങ്ങൾ പൊട്ടന്മാർ ഒന്നുമല്ല..."
അത് കേട്ടതും അയാൾക്ക് ദേഷ്യം ആയി.എന്റെ അടുത്തേക്ക് വന്നു എന്റെ കയ്യിൽ കേറി പിടിച്ചു ഞെരിച്ചു.
വല്ലാതെ വേദനിച്ചു.
കിരണിന്റെ കണ്ണുകൾ പേടിയിൽ നിറഞ്ഞിരുന്നു.
അയാൾ എന്റെ നിതമ്പത്തിൽ കയറി പിടിച്ചു അമർത്തി.
"വിടെടാ തെണ്ടി..."
എന്നും പറഞ്ഞു ഞാൻ അയാളെ തള്ളി മാറ്റി.
എന്ത് വന്നാലും ഇത് മനുവേട്ടനോട് പറയണം എന്നും വിചാരിച്ചു ഞാൻ അവിടെ നിന്ന് സ്ഥലം വിട്ടു.
അമ്പലത്തിൽ മദ്യപിച്ചു വന്നതും പോരാഞ്ഞിട്ട് ബാക്കി ഉള്ളവരുടെ മേക്കിട്ടും കേറുന്ന.
ഞാൻ ഒന്നും നോക്കിയില്ല നേരെ മനുവേട്ടന്റെ അടുത്ത് പോയി കാര്യം പറഞ്ഞു.
കാര്യം പറഞ്ഞത് മാത്രേ എനിക്ക് ഓര്മയുള്ളൂ.കേട്ടതും ചേട്ടന്റെ കണ്ണുകൾ വല്ലാതെ ചുമന്നു.
"എവിടെ ഉണ്ട് അവന്മാർ..??"
ചേട്ടന്റെ ആ ചോദ്യത്തിൽ വല്ലാത്ത ഒരു കട്ടിയായിരുന്നു തോന്നിയത്.
എന്നോട് സ്ഥലം അന്വേഷിച്ചു ചേട്ടൻ എന്നെയും കൂട്ടി അങ്ങോട്ടേക് പോയി.
ചെന്നതും കടുപ്പിച്ചു ശബ്ദം ഉയർത്തി ചേട്ടൻ സംസാരിക്കാൻ തുടങ്ങി.
"ഏതു മൈ@#$#$## ഇവിടത്തെ ചെക്കന്മാരെ ഉണ്ടാക്കേണ്ടത്...
ഏതാവനട!!!!!.."
ചേട്ടന്റെ അലർച്ച വല്ലാത്തൊരു നിശ്ശബ്ദയ്ക്കു വഴിയൊരുക്കി.
അവിടെ നിന്ന് ആരോ പിറുപിറുക്കുന്നത് കേട്ട്.
" ചെക്കൻ പണി പറ്റിചെടാ....
നൈസ് ആയിട്ട് ഇവിടന്ന് വിടാം.."
അത് കേട്ടതും ചേട്ടൻ അതിലൊരുതന്റെ ഷർട്ട് ന്റെ കോളറിൽ പിടിച്ചു മുന്നോട്ട് വലിച്ചിട്ടു കരണം പൊത്തി ഒരടി കൊടുത്തു.
അത് കൂടുതൽ കുഴപ്പങ്ങൾക് ഇട വരുത്തി. ദേഷ്യത്തിൽ അവിടെ വലിയൊരു ഇടി പിടിയാണ് ഉണ്ടായത്.എല്ലാവരും അമ്പല പരിസരത്തു നിന്നും അങ്ങോട്ട് ഓടി എത്തി.കാര്യം അന്വേഷിച്ചു അവന്മാരെ വീട്ടിലേക്ക് പറഞ്ഞു അയക്കുന്നത് വരെ എന്റെ നെഞ്ചിൽ തീ ആളി കത്തുകയായിരുന്നു.
എന്റെ മനുവേട്ടന്റെ രൗദ്ര ഭാവം ഞാൻ ആദ്യമായിട്ടാണ് കാണുന്നത്..
ഞാൻ ഞെട്ടി തരിച്ചു പോയി.
ഞാൻ വല്ലാതെ ഭയന്ന നിമിഷം ആയിരുന്നു അത് .
പിടിച്ചു മാറ്റാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു അവിടെ ഉണ്ടായത്.
എല്ലാം കഴിഞ്ഞു ചേട്ടൻ എന്റെ അടുത്തേക്ക് വന്നപ്പോളും എന്റെ മനസ്സിൽ നിന്നും ഞെട്ടൽ മാറിയിട്ടുണ്ടായില്ല.
"നീ വീട്ടിലേക്ക് പൊയ്ക്കോ...
ഇനി ഇവിടെ നിക്കണ്ട....
അല്ലെങ്കിൽ നിനക്ക് ഗാനമേള കാണണം എന്നുണ്ടോ??
ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിൽ എന്റെ വാ അടഞ്ഞു പോയിരുന്നു .
ആദ്യം കാണിച്ച ധൈര്യം മനുവേട്ടന്റെ മുന്നിൽ ചോർന്നു പോയത് പോലെ...
"ഞാൻ വീട്ടിലേക്ക് പൊയ്‌ക്കോളം." എന്ന് പറഞ്ഞു വീട്ടിലേക്ക് പോയി.
അവിടന്ന് വീട്ടിൽ എത്തി കിടക്കുന്നത് വരെ എന്റെ മനസ്സ് പിടയുന്നുണ്ടായി...
അങ്ങനെ ഗാനമേള ഗുലുമാൽ ആയി..
സാരമില്ല...ഒരു ഗാനമേള അല്ലെ..പോയ്കൊട്ടെ എന്ന് കരുതി ഞാൻ ആശ്വാസിച്ചു.
എല്ല പരിപാടിയും കഴിഞ്ഞു അച്ഛൻ വീട്ടിൽ എത്തിയപ്പോൾ ആയിരുന്നു ഞാൻ അമ്പലത്തിൽ പിന്നീടുണ്ടായ പ്രേശ്നങ്ങൾ അറിഞ്ഞത്.അത് എന്നെ വല്ലാതെ വിഷമിപ്പിച്ചു.
ഗാനമേലേക്ക് ഇടയിൽ അവന്മാർ വീണ്ടും വന്നിരുന്നു.നാട്ടിലെ അവരുടെ പരിചയാക്കാരുമായി.
അതും പണ്ട് ഉത്സാവത്തിന് മനുവേട്ടനുമായി വഴക്ക് ഉണ്ടാക്കി പോയ ആള് തന്നെ.
വഴക്കിന്റെ ആഘാതം കൂടിയപ്പോൾ ഗാനമേള അവസാനിപ്പിക്കേണ്ടി വന്നു.കുറെ പേർ നല്ലതു പോലെ തല്ലു കൊണ്ടു.കൂടെ എന്റെ മനുവേട്ടനും.
ഉത്സവം ആയതു കൊണ്ട് ഇങ്ങനെ ഒക്കെ ഉണ്ടാകുന്നത് പതിവാണ് എന്ന് പറഞ്ഞു അച്ഛൻ ആ കാര്യം തള്ളിയെങ്കിലും.അത് എന്നെ വല്ലാതെ തളർത്തി...
ഞൻ കാരണം വെറുതെ മനുവേട്ടന് തല്ലു കിട്ടേണ്ടി വന്നു..മനുവേട്ടനെ ഒന്ന് പോയി കാണുവാൻ നേരം വെളുക്കുവാൻ ഞാൻ കാത്തിരുന്നു.
രാവിലെ ആറു മണി കഴിഞ്ഞതും ഞാൻ മനുവേട്ടന്റെ വീട്ടിലേക്ക് പോയി..
ക്ഷീണിതനായ കട്ടിലിൽ കിടന്നുറങ്ങുന്ന മനുവേട്ടനെ കണ്ട എനിക്ക് ഒട്ടും സഹിക്കുന്നില്ലയിരുന്നു.
ഷർട്ട് ഇടാതെ കിടന്നതു കൊണ്ട് ദേഹത്ത് ചുവന്നു തുടുത്തു കിടക്കുന്ന അടി കിട്ടിയ ഭാഗങ്ങൾ നന്നായി കാണുന്നുണ്ടായി..എന്റെ കണ്ണുകളിൽ വെള്ളം നിറയ്ക്കാൻ അത് മാത്രം ആവശ്യം ആയിരുന്നുള്ളൂ.
മനുവേട്ടനെ എഴുന്നേല്പിക്കാതെ ഞാൻ കുറെ നേരം കട്ടിലിനരുകിൽ തന്നെ ഇരുന്നു.
എഴുന്നേറ്റ് കണ്ണുതുറന്ന് എന്നെ കണ്ടതും ചേട്ടൻ എന്നെ നോക്കി പുഞ്ചിരിച്ചു..
"എന്താ എന്റെ ചെക്കന്റെ മുഖത്ത് ഒരു വിഷമം..??
മമ്മ്മ..... നിന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ???"
ഇല്ല എന്നാ രീതിയിൽ ഞാൻ തലയാട്ടി.
"എന്റെ ചെക്കന്റെ ദേഹത്ത് ഒരാളെങ്കിലും തൊട്ടാൽ ..പിന്നെ അവൻ തീർന്നതാ..."
അതും പറഞ്ഞു ചേട്ടൻ കണ്ണിറുക്കി കാണിച്ചു...
"സോറി.....ഞാൻ കാരണം വെറുതെ കുറെ കോലാഹലം ഉണ്ടായല്ലേ...??
അത് കേട്ടതും ചേട്ടന്റെ മുഖം മാറി..
"സോറി നിന്റെ......
നീ അത് പുഴുങ്ങി ഉച്ചക്ക് ഭക്ഷണം ആക്കി കഴിക്കട മൈ@#$$....."
അത് കേട്ടതും എന്റെ മുഖം ഒന്ന് ചുളിഞ്ഞു..
"സോറി ഒന്നും പറഞ്ഞു ഒതുക്കാൻ പറ്റില്ല എന്നെ....എനിക്ക് അതിലും വലുതായി തന്നെ എന്തെങ്കിലും വേണം...."
അത് കേട്ടപ്പോളായിരുന്നു എന്റെ മുഖത്തു പുഞ്ചിരി വീണത്...
ഞാൻ ഒന്നും നോക്കിയില്ല പോയി വാതിൽ കുറ്റിയിട്ടു..
ചേട്ടന്റെ അടുത്ത് വന്നു, അടി കിട്ടിയ ഭാഗത്തൊക്കെ ചുംബിച്ചു...
ഒന്നും അറിയാത്ത കുഞ്ഞു വാവയെ പോലെ ചേട്ടൻ കിടന്നു തന്നു....
ചേട്ടന്റെ മുഴുപ്പിലും ഒന്ന് ചുംബിച്ചു... അതായിരുന്നു പുള്ളിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്നും പറഞ്ഞു എന്നെ കുറെ കളിയാക്കി...
രണ്ടു ദിവസത്തിനി ശേഷം ചേട്ടൻ റെഡി ആയി ജോലിക്ക് പോകാൻ തുടങ്ങി...
അങ്ങനെ ദിവസങ്ങൾ പോകവേ എന്റെ പത്താം ക്ലാസ് പരീക്ഷയുടെ ഫല പ്രഖ്യാപന ദിവസം അടുത്തെത്തി...
എഴുതി കഴിഞ്ഞപ്പോൾ ഉണ്ടായിരുന്ന ആത്മവിശ്വാസം അന്ന് എനിക്ക് ഉണ്ടായിരുന്നില്ല...
ഞനും എന്റെ കൂട്ടുകാരും ഞങ്ങളുടെ പരീക്ഷ ഫലത്തിനായി കാത്തു നിന്നു........
(തുടരും......)
രാക്ഷസനെ ചുംബിച്ച പ്രണയം (14)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നുണ്ടായി.പരീക്ഷ എഴുതിയപ്പോൾ പോലും ഇത്ര പേടി ഉണ്ടായിരുന്നില്ല.നന്ദുവും കൂട്ടരും ഒരു കുഴപ്പവുമില്ല, വരുന്നത് വരട്ടെ എന്ന മട്ടിലായിരുന്നു.പുറമെ വലിയ പേടി ഒന്നും കാണിച്ചില്ലെങ്കിലും ഉള്ളിൽ വല്ലാത്തൊരു ഭയമായിരുന്നു.വീടിനടുത്തുള്ള ഒരു ഇന്റർനെറ്റ് കാഫെയിൽ നിന്നാണ് ഞങ്ങൾ പരീക്ഷ ഫലം നോക്കുന്നത്.അവിടത്തെ ചേട്ടൻ കുറെ നേരം ഞങ്ങളുടെ ക്രമ സംഖ്യ അടിച്ചു നോക്കുന്നുണ്ടായി.
കുറെ നേരം നോക്കി.ഒരു രക്ഷയും ഇല്ല.എല്ലാവരും ഒരുമിച്ചു നോക്കുന്നത് കൊണ്ടായിരും സൈറ്റ് കിട്ടുന്നില്ലയിരുന്നു.പോയിട്ട് പിന്നീട് വരാം എന്നും പറഞ്ഞു പുറത്തേക്കു ഇറങ്ങുമ്പോളായിരുന്നു അയാൾ പിന്നിൽ നിന്നും വിളിച്ചത്.
"മോനെ,നിങ്ങളുടെ നമ്പർ ഒന്നൂടെ പറഞ്ഞെ...
ദേ ഇപ്പൊ സൈറ്റ് കിട്ടുന്നുണ്ട്..."
നെഞ്ചിൽ ഭീതി നിറച്ചു ഞാൻ എന്റെ ക്രമസംഖ്യ പറഞ്ഞു കൊടുത്തു..
യാതൊരു ഗുണവും ഉണ്ടായിരുന്നില്ല.
നമ്പർ അടിച്ചതും സൈറ്റ് കട്ട് ആയതും ഒരുമിച്ചായിരുന്നു എന്ന് തോന്നുന്നു..
ഫലം പ്രഖ്യാപിച്ചിട്ട് മണിക്കൂർ ഒന്ന് കഴിഞ്ഞു..
ആശങ്കയും ഭീതിയും വളരുന്നതല്ലാതെ എന്റെ ഫലം ഞാൻ അറിഞ്ഞതെ ഇല്ല...
ഇനി എന്തായാലും പോയിട്ട് പിന്നെ വരാം എന്നും പറഞ്ഞു ഞാനും കൂട്ടുകാരും അവിടെ നിന്ന് ഇറങ്ങി.
"പണ്ടാരം....റിസൾട്ട് ഒന്ന് അറിഞ്ഞിരുന്നെങ്കിൽ സമാധാനത്തോടെ ഇരിക്കമായിരുന്നു...
ഇതിപ്പ്പൊ മനുഷ്യന് പ്രാന്ത് പിടിപ്പിക്കാനായി സൈറ്റ് ഉം കിട്ടുന്നില്ല.....നാശം......"
ഞാൻ പോകുന്ന വഴി വെറുതെ പിറുപിറുത്തു നടന്നു...
പെട്ടെന്നായിരുന്നു അപ്പുവിന്റെ ഞെട്ടിച്ചു കൊണ്ടുള്ള ആ കണ്ടുപിടിത്തം
"ഡാ.....അത് നോക്കിക്കേ......
എന്റെ പൊന്നോ......
അടിപൊളി......"
അവൻ കാണിച്ചു തന്ന കാഴ്ച കണ്ടു ഞാൻ ഞെട്ടി...
|| SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും
A+ കരസ്ഥമാക്കിയ നാടിന്റെ അഭിമാനം
അരുൺ ശ്രീദേവന് അഭിനന്ദനങൾ ||
കൂടെ എന്റെ ചിരിച്ചു നിൽക്കുന്ന നല്ല ഒരു അടിപൊളി ഫോട്ടോയും..
എന്നെ കണ്ടതും അത് തൂക്കുന്നുണ്ടായ ചേട്ടന്മാർ
"അല്ല....ദേ നിൽക്കുന്നു എ+ കാരൻ...
മോനെ..ചിലവ് വേണം കേട്ടോ...."
എന്ന് പറഞ്ഞു..
"അതെ....
എനിക്ക് ഫുൾ എ പ്ലസ് കിട്ടി എന്ന് ആരാ പറഞ്ഞത്....
ഞാൻ പോലും എന്റെ റിസൾട്ട് കണ്ടിട്ടില്ല......"
എന്റെ ചോദ്യം കേട്ടതും കൂടെ ഉണ്ടായിരുന്ന ഒരു ചേട്ടൻ പറഞ്ഞത് എന്റെ മനസു നിറച്ചു..
"മനു...
ഇതൊക്കെ അവന്റെ സെറ്റ് അപ്പ് ആണ്...അവൻ ഈ ഫോട്ടോയൊക്കെ നേരത്തെ തന്നെ അടിച്ചു വച്ചതാ.
നിന്റെ റിസൾട്ട് അറിഞ്ഞതും അവൻ അതൊക്കെ എല്ലായിടത്തും തൂക്കികോളാൻ പറഞ്ഞു...."
മനസ്സിൽ ഒരു പ്രത്യേക അഭിമാനമാണ് അപ്പോൾ തോന്നിയത്..
വീട്ടിൽ പോകുന്ന വഴി അയൽപക്കത്തെ ആൾക്കാരുടെ അഭിനന്ദനങ്ങളും ഉണ്ടായിരുന്നു...
"ഒരു ലഡ്ഡു മാത്രം തന്നാൽ പോരാ കേട്ടോ....
നമ്മുടെ ഏരിയയിൽ നിന്നും ആദ്യമായിട്ടാ ഒരു ഫുൾ എ പ്ലസ്..ഇത് ലഡ്ഡുവിൽ ഒതുക്കിയത് പോരാ..വലിയ ചിലവ് തന്നെ വേണം..."
അവരോട് ഒക്കെ നന്ദി പറന്നു വീട്ടിലേക്ക് പോകുമ്പോൾ എന്റെ മനസ്സിൽ ഓരോരോ ചോദ്യങ്ങൾ ഉയരുവായിരുന്നു...
"ഇവരൊക്കെ എങ്ങനാ എന്റെ റിസൾട്ട് അറിഞ്ഞു...
ഈശ്വരാ....
ഞാൻ ഇത് വരെ കണ്ടില്ലലോ...
നാട്ടുകാരും വീട്ടുകാരും എല്ലാവരും അറിഞ്ഞു...
സ്വന്തം പരീക്ഷ ഫലം അവസാനം അറിയുന്നത് ഞാൻ ആയിരിക്കും...."
വീട്ടിൽ എത്തിയതും അച്ഛന്റെയും അമ്മയുടെയും അഭിനന്ദങ്ങൾ ഏറെ ആയിരുന്നു...
അച്ഛന്റെയും അമ്മയുടെയും വാക്കുകളിൽ ഉണ്ടായിരുന്ന അഭിമാനം എന്റെ സന്തോഷത്തിന് ആക്കം കൂട്ടി..
"നീ പോയ പുറകിൽ തന്നെ മനു വിളിച്ചയിരുന്നു..
നിന്റെ റിസൾട്ട് അവൻ നോക്കി...
ഫുൾ എ പ്ലസ് എന്ന് കേട്ടപ്പോൾ തന്നെ ആശ്വാസം ആയി..പിന്നെ അച്ഛൻ പോയി ലഡ്ഡു വാങ്ങി കൊണ്ട് വന്നു.അടുത്തുള്ള വീട്ടിൽ ഒക്കെ കൊടുത്തു...."
അമ്മയുടെ ആ വാക്കുകളിൽ സന്തോഷം നിറഞ്ഞു ഒഴുകുന്നുണ്ടായി..
'മനുവേട്ടൻ ഇങ്ങോട്ട് വരട്ടെ...
എന്നെ മാത്രം അറിയിക്കാതെ നാട്ടിൽ മൊത്തം അറിയിച്ചു....' എന്ന് ഞാൻ മനസ്സിൽ പറഞ്ഞു..
ഉന്നത വിജയത്തിന് സമ്മാനമായി എന്ത് വേണം എന്ന് അച്ഛൻ ചോദിച്ചു..
"തല്ക്കാലം ഒന്നും വേണ്ട...എന്തെങ്കിലും വേണമെങ്കിൽ ഞാൻ ചോദിച്ചോലാം..."
ബന്ധുക്കളും അച്ഛന്റെ കുറച്ചു സുഹൃത്തുക്കളും അഭിനന്ദങ്ങൾ അറിയിക്കാൻ വന്നിരുന്നു..
അതുകൊണ്ടു മനുവേട്ടൻ കാണാൻ ഒന്ന് ഇറങ്ങാൻ പോലും പറ്റിയില്ല...
അയാൾ എന്നെ കാണാൻ ഇങ്ങോട്ടും വന്നില്ല...പിശാശ്...സ്നേഹം ഇല്ലാത്ത തെണ്ടി..
എന്റെ ചേട്ടൻ ജോലി കഴിഞ്ഞു വന്നത് എനിക്ക് ഒരു വലിയ സമ്മാനം ആയിട്ടായിരുന്നു...
ഒരു മൊബൈൽ ഫോൺ..
||samsung galaxy y|| ഒരു അടിപൊളി ഫോൺ.. ക്യാമറ ഉണ്ട്...ഇന്റർനെറ്റ് ഉപയോഗിക്കാം.സിനിമ കാണാം.അങ്ങനെ കുറെ ഉപയോഗങ്ങൾ ഉള്ള ഒരു മൊബൈൽ ഫോൺ.
അത് തന്നതും ഞാൻ ചേട്ടനെ കെട്ടിപ്പിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു.
ആഹ്ലാദം കൊണ്ട് തുള്ളി ചാടി...
"ഡാ...അതികം തിമിർപ്പ് ഒന്നും വേണ്ട..ഇതും കൊണ്ട് നീ ഉഴപ്പുന്നത് കണ്ടാൽ .അതെടുത്തു വലിച്ചെറിഞ്ഞു പൊട്ടിച്ച കളയും കേട്ടോ...."
"ഈ..... ഞാൻ അങ്ങനെ ചെയ്യോ....ഹഹഹ...
അതെ. ചേട്ടയി ഇപ്പൊ ഇതിൽ നിന്നും ഫോൺ ചെയ്യാൻ പറ്റുമോ??
"ഇല്ലട.. നാളെ ആകും.സിം ആക്ടിവ് ആയിട്ടില്ല.."
കാൾ ചെയ്യാൻ പറ്റിയിരുന്നരങ്കിൽ മനുവേട്ടനെ ഒന്ന് വിളിച്ചു ഞെട്ടിക്കമായിരുന്നു..
ഇത്ര വലിയ സന്തോഷം ഉണ്ടായിട്ടും അത് മനുവേട്ടനുമായി പങ്കുവെക്കാൻ പറ്റാഞ്ഞ വിഷമം എന്നെ വല്ലാതെ അലട്ടുന്നുണ്ടായി...
റിസൾട്ട് വന്ന സന്തോഷവും മനുവേട്ടന്റെ അസാന്നിദ്ധ്യം ഉണ്ടാക്കിയ നിരാശയും കലർത്തി അന്നത്തെ ഉറക്കം നേരത്തെ ആക്കി.
രാവിലെ എഴുന്നേറ്റതും എന്നെ കാത്തിരുന്നത് വലിയ ഒരു സമ്മാന പെട്ടി ആയിരുന്നു.
മനുവേട്ടന്റെ വക.
ഇന്നലെ രാത്രി ജോലി കഴിഞ്ഞു വൈകി വന്നത് കൊണ്ട് സമ്മാനപൊതി വീട്ടിൽ വച്ചിട്ടാ ചേട്ടൻ പോയത്.
ഞാൻ അത് മുറിയിലേക്ക് കൊണ്ട് പോയി തുറന്നു നോക്കി..
അതിനുള്ളിൽ കണ്ടത് എന്നെ വല്ലാതെ ആശയ കുഴപ്പത്തിൽ ആക്കി..
ഒരു സ്വർണ നിറത്തിലുള്ള കടലാസ്സിൽ ഒരു കുറിപ്പ് മാത്രം..
"Believe in your gift like our love"
വായിച്ചിട്ട് എനിക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല..
ഇനി അന്നതെതു പോലെ വല്ല കുസൃതി ആണോ.???
എന്തായലും ചേട്ടന്റെ വീട്ടിൽ പോയി നോക്കാം...
കുളിച്ചൊരുങ്ങി ഞാൻ നേരെ മനുവേട്ടന്റെ വീട്ടിൽ ചെന്നു.
മനുവേട്ടന് അവധി ദിവസം ആയിരുന്നത് കൊണ്ട് പുള്ളി വീട്ടിൽ തന്നെ ഉണ്ടായിരുന്നു.വീടിനു മുമ്പിൽ തന്നെയിരുന്നു വണ്ടി കഴിക്കുവായിരുന്നു...
തലയിൽ കെട്ടും കാവി മുണ്ടും...
ആകെ ഒരു കിടിലൻ നടൻ ലുക്ക്.
നമ്മളെ ഭ്രമം കൊള്ളിക്കുന്ന വിധത്തിലുള്ള ശരീരം പാതിയും പുറത്ത് കാണാമായിരുന്നു..
എന്നെ കണ്ടതും ചേട്ടൻ എന്നെ കണ്ട ഭാവം നടിക്കാതെ വണ്ടി കഴുകുവാൻ തുടങ്ങി...
ഞാനും വിട്ടു കൊടുത്തില്ല.
ചേട്ടന്റെ അടുത്ത് പോയി ഞാൻ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് ഫോൺ ചെയ്യുന്നത് പോലെ അഭിനയിച്ചു.
"ഹഹഹ...ആഹ്ടാ....
ഇന്നലെ എടുത്തത് ഉള്ളു...പുതിയ ഫോണാ...
എന്റെ ചേട്ടൻ വാങ്ങി തന്നതാ...
ക്യാമറ ഒക്കെ ഉണ്ട്... അടിപൊളി ഫോൺ ആണ്..."
അത് കേട്ടതും ചേട്ടൻ
"ഡാ...ഡാ...മതി മതി....
അവനും അവന്റെ ഒരു മൊബൈൽ ഫോണും...ഇതിലും വലുത് എന്റെ കയ്യിൽ ഉണ്ട്....."
ചേട്ടന്റെ വാക്കുകൾ എന്നെ ചിരിയിൽ ആഴ്ത്തി..
"ഏതായാലും പുതിയ ക്യാമറ ഉള്ള മൊബൈൽ ഒക്കെ വാങ്ങിയതല്ലേ , എന്റെ ഒരു അടിപൊളി ഫോട്ടോ എടുത്തു തരുമോ????
അത് കേട്ടതും വലിയ ജാഡയിൽ ഞാൻ പറഞ്ഞു
"അതിനെന്താ... എടുത്തു തരാമല്ലോ...
പോസ് ചെയ്താ മാത്രം മതി.."
അത് കേട്ടതും ചേട്ടൻ മുണ്ടു താഴെക്കിട്ടു ബുള്ളെട്ടിന്റെ മുകളിൽ കയറി പത്മനാഭന്റെ ആനന്ദശയനത്തിലെന്ന പോലെ കിടന്നു...
എന്റെ കണ്ണ് തള്ളി പോയി.അത് കണ്ടതും എനിക്ക് ഉണർവുണ്ടായി എന്നത് ഒരു സത്യമാണ്...
ഞാൻ കൈ വിറച്ചു കൊണ്ട് ഒരു ഫോട്ടോ എടുത്തു..
"ഒന്നൂടെ എടുക്കട....
എന്റെ ഫോട്ടോ അല്ലെ...!! "
അത് കേട്ടതും എന്റെ മനസ്സിൽ ഒരു വികൃതി തോന്നി.
ഞാൻ ബക്കറ്റിൽ ഉണ്ടായിരുന്ന വെള്ളാമെടുത്തു ചേട്ടന്റെ ദേഹത്തു ഒഴിച്ച്...
എന്നിട്ട് പൊട്ടി ചിരിച്ചു..
ചേട്ടൻ വണ്ടിയിൽ നിന്നും ചാടിയിറങ്ങി എന്റെ അടുത്തേക്ക് ഓടി വന്നു..ഞാൻ വീടിനകത്തേക്ക് ഓടി കയറി...
ചേട്ടൻ എന്നെ കുറെ ഓടിച്ചിട്ട് പിടിക്കാൻ ശ്രമിച്ചു..പക്ഷെ ഞാൻ പിടി കൊടുത്തില്ല..
അമ്മ ഞങ്ങളുടെ കുട്ടി കളി കണ്ടു ചിരിച്ചു നിന്നു..
ഞൻ ഓടി ചേട്ടന്റെ മുറിയിലേക്കു കയറി..
ചേട്ടനും പിന്നാലെ ഓടി വന്നു...
വാതിലടച്ചു കുറ്റിയിട്ടു....
ചേട്ടന്റെ മുണ്ട് ഉരിഞ്ഞു വലിച്ചെറിഞ്ഞു.അടിവസ്ത്രം ഒന്നും ഇടാതിരുന്നത് കൊണ്ട് പൂർണ നഗ്നത ആദ്യ മാത്രേ എന്റെ മുമ്പിൽ തെളിഞ്ഞു..
"ചേട്ടയി.. അപ്പുറത്തു അമ്മ ഉണ്ടാട്ടോ...മുണ്ട് എടുത്തു ഇട്.....കളിക്കല്ലേ...."
എന്റെ നേരിയ ഉച്ച കുറച്ചുള്ള വാക്കുകൾ ചേട്ടൻ വക വച്ചില്ല..
എന്റെ അടുത്തേക്ക് നടന്നു വന്നു..എന്നെ കെട്ടിപ്പിടിച്ചു ചുംബിക്കാൻ തുടങ്ങി..ഞാൻ വല്ലാതെ ഞെരി പിരി കൊണ്ട്..
വേഴ്ചകളിലേക് നീങ്ങിയപ്പോൾ വേദന വല്ലാതെ സുഖം നൽകിയെങ്കിലും ശബ്ദം അടക്കി പിടിക്കാൻ സാധിക്കുന്നില്ലയിരുന്നു..
ചേട്ടന്റെ ഒരു കരം കൊണ്ട് എന്റെ വായ പൊത്തി പിടിച്ചത് കൊണ്ട് ശബ്ദം പുറത്തെത്തി അമ്മ കേൾക്കാത്ത രീതിയിലായി...
വിസർജന ശേഷവും ചേട്ടൻ എന്നെ കുറെ ചുംബിച്ചു...
അത് കഴിഞ്ഞു നെഞ്ചോടു ചേർന്നു കിടന്നപ്പോൾ " "ആ സമ്മാന പൊതിയിൽ ഉണ്ടായ കുറിപ്പിന്റെ.........."
അത് പറഞ്ഞു അവസാനിപ്പിക്കുന്നതിന് മുൻമ്പേ തന്നെ ചേട്ടൻ മേശപുറത്തേക്ക് കൈ ചൂണ്ടി കാണിച്ചു.
വസ്ത്രം പോലും ഇടാതെ ഞാൻ മേശപുറത്തേക്ക് നടന്നു....
അവിടെ എനിക്ക് വേണ്ടി വച്ചിരുന്നത് ഒരു കണ്ണഞ്ചിപ്പിക്കുന്ന സമ്മാനം ആയിരുന്നു.
'ഗിത്താര്' ഒരു കിടിലൻ ഗിറ്റാർ.
ചോക്ലേറ്റ് നിറത്തിൽ എന്നെയും കാത്തു മേശപുറതുണ്ടായിരുന്നത് ഒരു ഗിത്താര് ആയിരുന്നു...
സന്തോഷം കൊണ്ട് ഞാൻ തുള്ളി ചാടി...
"യാഹൂ...... ."
ഞങ്ങൾ ഒരു ദിവസം കറങ്ങാൻ പോയപ്പോൾ ഒരു സംഗീതോപകരണ കടയുടെ മുന്നിൽ ഞാൻ ഒരു ഗിത്താര് നോക്കി നിന്നിരുന്നു...
അന്ന് നിനക്കത് വേണോ എന്ന് ചോദിച്ചപ്പോൾ
"ഏയ്.... അതിനു പത്തു പതിനായിരം രൂപ ഒക്കെ വരും...നമുക്ക് അതൊന്നും താങ്ങാൻ പറ്റില്ലേ.."
എന്ന് ഞാൻ പറഞ്ഞിരുന്നു...
ഞാൻ ഓടി ചെന്ന് ചേട്ടന്റെ മീതെ ചാടി വീണു ചേട്ടനെ ചുംബിച്ചു...
ചേട്ടന്റെ മുഖം ഞാൻ കടിച്ചു..
സന്തോഷം വരുമ്പോൾ കടിക്കുന്നത് എനിക്ക് ഹരമായിരുന്നു...
അത് വീണ്ടും ഒരു വേഴ്ചയിൽ കലാശിച്ചു...
ആർത്തിയേറിയ പോലെയായിരുന്നു ഞാൻ അന്ന് വേഴ്ചയിൽ ഏർപ്പെട്ടത്..
വീട്ടിൽ എത്തിയതും ഞാൻ ഗിത്താര് കാണിച്ചു കുറെ അഹങ്കരിച്ചു...എന്റെ കൂട്ടുകാരെയും സഹോദരങ്ങളെയും എല്ലാവരെയും വിളിച്ചു ഈ സന്തോഷം അറിയിച്ചു...
എന്തെന്നില്ലാത്ത സന്തോഷമായിരുന്നു അന്ന്...
നന്ദുവിന് 5 എ പ്ലസും, അപ്പുവിന് 6ഉം ,കിരണിന് 8 എ പ്ലസ്ഉം ഉണ്ടായിരുന്നു.നാടിന്റെ അഭിമാനം എന്നാ രീതിയിൽ കുറെ ഇടങ്ങളിൽ എന്റെ ഫോട്ടോ വച്ചിരുന്നു..ബസ് സ്റ്റോപ്,വായനശാല,അമ്പലത്തിനരുകിൽ, അങ്ങനെ കുറെ ഇടങ്ങളിൽ.
കുറെ സംഘടനകളിൽ നിന്നും സ്വീകരണവും സമ്മാനങ്ങളും ലഭിച്ചു.ചിലയിടങ്ങളിൽ നിന്നും സമ്മാനമായി വലിയ തുക തന്നെയാണ് കിട്ടിയത്..
എന്റെ ഫോട്ടോ പത്രത്തിലും വന്നിരുന്നു...
എന്നെ പഠിപ്പിച്ചത്തിന്റെ പേരിൽ അച്ഛനും അമ്മയും ചേട്ടന് ഒരു സ്വർണ നിറത്തിലുള്ള titan വാച്ച് വാങ്ങി കൊടുത്തു.
എനിക്ക് കിട്ടിയ സമ്മാന തുക കൊണ്ട് ഞാനും വാങ്ങി മനുവേട്ടന് ഒരു സമ്മാനം.
3ഗ്രാം വരുന്ന ഒരു സ്വർണ മോതിരം.
വീട്ടിൽ പറഞ്ഞിരുന്നു..
എന്റെ കയ്യിൽ കിടക്കുന്ന മോതിരം ഇതുവരെ അവർ ശ്രദ്ധിക്കാതിരുന്നത് കൊണ്ട് ഒരു പ്രശ്നവും ഇല്ലായിരുന്നു.
ഞാൻ ആ മോതിരം ചേട്ടന്റെ വിരലിൽ ഇട്ടപ്പോൾ കടം ബാക്കിയായ എന്തോ ഒന്ന് പൂർത്തീകരിച്ച സന്തോഷമായിരുന്നു എനിക്ക്..
ഫോൺ കിട്ടിയതിൽ പിന്നെ ദിവസവും രാത്രി ഞങ്ങൾ ഫോണിൽ സംസാരിക്കുമായിരുന്നു.
ഞാൻ ഫോർട്ട് കൊച്ചിക്ക് അടുത്തുള്ള ഒരു സംഗീത അക്കാഡമിയിൽ ഗിത്താര് ക്ലാസെനും പോയി തുടങ്ങി.
അങ്ങനെ ഞങ്ങളുടെ ജീവിതത്തിൽ സന്തോഷവും സ്വപ്നങ്ങളും നിറഞ്ഞൊഴുകവെയ് എനിക്ക് പ്ലസ് വൺ അഡ്മിഷൻ തേവരയിലെ സേക്രഡ് ഹാർട്ട് സ്കൂളിൽ കിട്ടി.
ജീവിതത്തിൽ കുറെ മാറ്റങ്ങളും വഴിതിരുവുകളും ഉണ്ടായ കാലഘട്ടമായിരുന്നു പിന്നീട്...........
(തുടരും.......)
രാക്ഷസനെ ചുംബിച്ച പ്രണയം (15)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
വാട്സ്ആപ് തിളങ്ങി വരുന്ന ഒരു സമയമായിരുന്നു അത്.ഞനും എടുത്തു വാട്സാപ്പ്. മനുവേട്ടനും അതിൽ ഉണ്ടായിരുന്നു..പിന്നെ ഫോട്ടോ അയക്കുക പതിവായി..അശ്ലീലമായി ഒന്നും ഞങ്ങൾ അയച്ചില്ല.ചേട്ടന് അത് ഇഷ്ടവും അല്ലായിട്ടുന്നു.. ആ കാര്യത്തിൽ ചേട്ടൻ മാന്യൻ ആയിരുന്നു.ഫേസ്ബുക്കിലും ഞാൻ താരമായി നിന്ന സമയം ആയിരുന്നു അത്.
ആ കാര്യത്തിൽ ചേട്ടന് ചെറിയ കുശുമ്പ് ഉണ്ടായിരുന്നു..ഞാൻ ഫോട്ടോ ഇടുമ്പോൾ മറ്റുള്ളവർ അതിൽ ഇടുന്ന കമന്റ് ചേട്ടന് തീരെ ഇഷ്ടപ്പെടാറില്ല..
ഞാൻ വരയ്ക്കുന്ന ചിത്രങ്ങൾ അതിൽ മിന്നി നിന്നു.
അങ്ങനെ പുതിയ ജീവിതവുമായി ഞാൻ സേക്രഡ് ഹർട്ടിന്റെ പടി ചവിട്ടി.
പത്തിൽ കൂടെ പഠിച്ച ആരും തന്നെ കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിൽ അവിടെ ഉണ്ടായിരുന്നില്ല.
കിരൺ ഉം അലീനയും റാഷിദ് ഉം എന്റെ സ്കൂളിൽ തന്നെ ആയിരുന്നു.പക്ഷെ വേറെ വിഷയം ആയിരുന്നു എന്ന് മാത്രം.
പുതുതായി ചെന്ന് കയറുന്ന സ്കൂളിൽ മുതിർന്നവർ കാണിക്കുന്ന വികൃതി ആണല്ലോ റാഗിങ്..
എനിക്കും കിട്ടി ആദ്യ ദിവസം തന്നെ കനത്തിൽ.
ആദ്യ ദിവസം ആയതു കൊണ്ട് ഞാൻ വലിയ കാര്യം ആകിയില്ല.അവർ പറഞ്ഞതൊക്കെ അത് പോലെ ചെയ്തു."ഏഴിമല പൂഞ്ചോല" എന്നെ കൊണ്ട് 3 തവണ പാടിപ്പിച്ചു. ഗ്രൗണ്ടിൽ നിന്നും പുല്ലു പറിപ്പിച്ചു,തീപ്പെട്ടി കൊള്ളി കൊണ്ട് ക്ലാസ് റൂം അളന്ന് എഴുതിച്ചു.പക്ഷെ അവസാനം രാഹുൽ ചേട്ടൻ പറഞ്ഞത് മാത്രം എനിക്ക് ദേഷ്യം വരുത്തി.
എന്നോട് പാന്റ് ഊരി നിൽക്കാൻ പറഞ്ഞു..അത് ഞാൻ അനുസരിച്ചില്ല..
നാളെ വരുമ്പോൾ ചെയ്താൽ മതി എന്നും പറഞ്ഞു എന്നെ വിട്ടത്.
മനുവേട്ടനോട് പറയണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു ഞാൻ.
പറയാൻ തുനിയുമ്പോളൊക്കെ അന്ന് അമ്പലത്തിലെ ഉത്സവം മനസ്സിൽ വരും.
പക്ഷെ ഞാൻ ചേട്ടനോട് സൂചിപ്പിച്ചു.ഒരു തമാശ എന്നപോലെ..
ചേട്ടനും അത് ഒരു തമാശ പോലെയാണ് എടുത്തതെന്ന് ഞാൻ കരുതിയത്.
പക്ഷെ പിറ്റേ ദിവസം സ്കൂളിൽ പോകാൻ റെഡി ആയപ്പോൾ ചേട്ടൻ ബുള്ളറ്റുമായി വെളിയിൽ കാത്തു നില്കുന്നു.
ഇനി മുതൽ എന്നെ സ്കൂളിലേക്കു ചേട്ടനാണ് കൊണ്ട് പോയി വിടുന്നതെന്ന് അമ്മയോട് പറഞ്ഞു.
സ്കൂളിൽ എത്തി ചേട്ടൻ കലിപ്പിൽ എന്റെ കൂടെ ക്ലാസ്സിൽ വന്നു.ഞാൻ എല്ലാവരോടും ഇത് എന്റെ ചേട്ടനാ എന്ന് പരിചയപ്പെടുത്തി.
അതിനു ശേഷം അവിടെ എന്തൊക്കെ ചർച്ചകൾ നടന്നോ എന്തോ...
മുതിർന്ന ക്ലാസ്സിലെ കുട്ടികൾ ആരും തന്നെ പിന്നെ എന്നെ തേടി വന്നിട്ടില്ല..
ഞാൻ അതിനെ "മനുവേട്ടൻസ് എഫ്ഫക്റ്റ് " എന്നാണ് ഞാൻ അതിനെ വിശേഷിപ്പിച്ചത്..
പുതിയ കൂട്ടുകാർ,അധ്യാപകർ,അന്തരീക്ഷം,പരിചയക്കാർ എല്ലാം എന്റെ ജീവിതത്തെ വല്ലാതെ സ്വാധീനിച്ചു.
പക്ഷെ അതിൽ പ്രഥമ സ്ഥാനം മനുവേട്ടന് തന്നെയായിരുന്നു.എല്ലാ അവധി ദിവസങ്ങളിലും ഞാൻ ഗിത്താര് ക്ലാസ്സിനു പോകുമായിരുന്നു..
മനുവേട്ടന് ഞാൻ ഗിത്താര് വായിച്ചു കേൾപ്പിക്കുന്നത് വളരെ സന്തോഷം ആയിരുന്നു.
ഇടയ്ക്ക് ഇടയ്ക്ക് മനുവേട്ടൻ സ്കൂളിൽ വരുമായിരുന്നു.വന്നുവന്ന് എല്ലാവര്ക്കും എന്നെ പോലെ ചേട്ടനെയും പരിചയമായി.
ചില അവധി ദിവസങ്ങളിൽ ചേട്ടനുമായുള്ള വേഴ്ചകൾ ഞങ്ങളുട കാമദാഹങ്ങൾ അടക്കുവാൻ വളരെയധികം സഹായിച്ചിരുന്നു.
ഹസ്ത മൈഥുന സുഖത്തെ കുറിച്ച് കൂട്ടുകാർ ക്ലാസ്സിൽ വിവരിക്കുമ്പോൾ , അതിലും വലിയ വീരനാണ് ഞാൻ എന്ന് മനസ്സിൽ പറഞ്ഞു ചിരിക്കുമായിരുന്നു.
ഞങ്ങളുടെ ബന്ധത്തിൽ മറ്റാർക്കും യാതൊരു സംശയവും ഉണ്ടായിരുന്നില്ലെങ്കിലും എന്റെ ചേട്ടന് ചെറിയ രീതിയിൽ സംശയം ഉണ്ടായോ എന്ന് ഞങ്ങൾ ഭയന്നിരുന്നു.
ചിലപ്പോളൊക്കെ ഉള്ള ചേട്ടന്റെ പെരുമാറ്റങ്ങൾ അതിനു വഴികാട്ടിയുമായി.
അതൊന്നും വക വകാവയ്ക്കാതെയാണ് ഞങ്ങൾ പ്രണയിച്ചത്..
അങ്ങനെ നല്ല മഴ ഉള്ള ഒരു ദിവസം ക്ലാസ് കഴിഞ്ഞു സ്കൂളിൽ നിന്നും ഇറങ്ങിയപ്പോൾ ഗേറ്റിനു മുന്നിൽ മനുവേട്ടൻ കാത്തു നില്കുന്നു..
ആകെ അതിശയം ആയി പോയി.
കുട ചൂടി ഞാൻ ചേട്ടന്റെ അടുത്തേക്ക് പോയി.
"ഹെലോ...
എന്താ മോനെ പതിവില്ലാതെ ഈ സമയത്തു ഈ വഴിക്കോകെ????? "
"എന്താ...എനിക്കെന്റെ ചെക്കനെ കാണാൻ വരാൻ പാടില്ല എന്നുണ്ടോ..???? "
"വരാല്ലോ...
ഒരു കുഴപ്പവും ഇല്ല..പക്ഷെ ജോലി കളഞ്ഞുള്ള ഈ വരവിന്റെ ഉദ്ദേശം എന്താ എന്നാ എനിക്ക് അറിയേണ്ടത്.."
"നീ അധികം ഒന്നും പറയണ്ട.തത്കാലം ഇപ്പൊ വണ്ടിയിൽ കയറു..."
മനുവേട്ടൻ പറഞ്ഞാൽ പിന്നെ വേറെ വാക്കില്ല.ഞാൻ കയറി..
ആ മഴയിൽ ഞങ്ങൾ നനഞ്ഞു കുതിർന്നു..
വില്ലിങ്ടോൺ ഐലൻഡിൽ പോകുന്ന വഴിയിൽ നല്ല മനോഹരമായ നടപ്പാത ഉണ്ട്..
ചേട്ടൻ വണ്ടി അവിടെ ഒതുക്കി.ഇറങ്ങാൻ പറഞ്ഞു..
ആ മഴയിൽ ഞാൻ വല്ലാതെ തണുത്തു വിറയ്ക്കുന്നുണ്ടായി...
ചേട്ടന്റെ മുഖത്ത് വല്ലാത്ത ഒരു വിഷമം നിഴലിച്ചു കിടക്കുന്നുണ്ടായിരുന്നു..
"മിസ്റ്റർ മനു...
ഞാൻ ഇപ്പൊ കുറച്ച് റൊമാന്റിക് ആണ്..
നമുക്ക് ഒന്ന് ഈ മഴയെ സാക്ഷിയാക്കി ചുംബിച്ചാലോ??? ഹഹഹ....."
പക്ഷെ എന്റെ വാക്കുകളിൽ ചേട്ടൻ യാതൊരു തരത്തിലുള്ള തമാശയും വായിച്ചെടുത്തില്ല.
കുറെ നേരം ഒന്നും മിണ്ടാതെ നിന്നു..
"ടോയ്...എന്താ മാഷെ തനിക്കു പറ്റിയത്..ആകെ ഒരു വല്ലായ്മ...??"
പെട്ടെന്ന് എടുത്തടിച്ച പോലെ ചേട്ടൻ പൊട്ടിത്തെറിച്ചു
"നീ എന്നെ ഇട്ടിട്ടു പോകുമോ??????"
അത് കേട്ടതും എനിക്ക് തരിച്ചു കയറി....
ആ മഴയിൽ എന്റെ ശരീരം ചൂട് കയറുന്നത് പോലെ തോന്നി.
പക്ഷെ ഞാൻ എന്റെ കോപം ഉള്ളിൽ അലിയിച്ചു കളഞ്ഞു.
ചേട്ടന്റെ അടുത്തേക്ക് പോയി കൈയിൽ കയറി പിടിച്ചു സംസാരിച്ചു.
"മനുവേട്ടൻ ഈ കാര്യം ഇപ്പൊ പറഞ്ഞത് സാരമില്ല..
മനസിൽ എന്തെങ്കിലും തട്ടി കയറിയത് കൊണ്ടായിരിക്കും.
ഇനി ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാൽ.....
അപ്പൊ കാണാം....എനിക്കും ദേഷ്യം വരുമെന്ന് ഞാൻ ഒന്നൂടെ കാണിച്ചു തരും..."
ഞാൻ വീണ്ടും തുടർന്നു..
" ചേട്ടയി..
പറ്റുമെങ്കിൽ നമുക്ക് പ്രായമാകുമ്പോൾ ഇവിടുന്നു പുറത്തേക് പോകാം.അവിടെ നമുക്ക് ഒരുമിച്ചു ജീവിക്കാം...ഒരു ചെറിയ കുഞ്ഞിനെ ദത്തെടുത്ത വളർത്താം.എനിക്ക് ചേട്ടനെ അത്രയ്ക്ക് ഇഷ്ടമാണ്.. മരിക്കും വരെ എന്റെ കൂടെ ഉണ്ടാകണം എന്ന് വലിയ ആഗ്രഹം ഉണ്ട്..ബാക്കി എല്ലാം ഈശ്വര നിശ്ചയം പോലെ.."
ഒരു പ്ലസ് ഒന്നു വിദ്യാർത്ഥിയുടെ വലിയ വായിലുള്ള സംസാരം ആ മഴയിലും ചേട്ടന്റെ കണ്ണുകൾ നിറച്ചു..
വേറെ ഒന്നും പറയാൻ എന്നെ സമ്മതിക്കാതെ ചേട്ടൻ എന്റെ വായ പൊത്തി..
"എന്റെ ജീവിതത്തിൽ കിട്ടിയ ഒരു നിധിയാണ് നീ" എന്നും പറഞ്ഞു എന്നെ പരിസരം മറന്നു ചുംബിച്ചു...
മഴയായത് കൊണ്ട് അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.
എന്ത് കൊണ്ടാണ് ചേട്ടന് അങ്ങനെ തോന്നിയാതെന്നു പോലും ഞാൻ ചോദിച്ചില്ല.
കഴിഞ്ഞ കാര്യം ചോദിക്കുന്നതും പറയുന്നതും ചേട്ടന് ഒട്ടും ഇഷ്ടമല്ലായിരുന്നു.
നനഞ്ഞു കുതിർന്നാണ് ഞാൻ വീട്ടിൽ ചെന്ന് കേറിയത്..എന്റെ വാവിട്ട വാക്കുകൾ ചേട്ടന്റെ മനസ്സു തണുപ്പിക്കാൻ വളരെയധികം സഹായിച്ചു എന്ന് ചേട്ടന്റെ അന്ന് രാത്രിയിലുണ്ടായ സന്ദേശങ്ങൾ എനിക്ക് മനസിലാക്കി തന്നു..
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോകവേ ചേട്ടന്റെ പിറന്നാൾ ദിവസം അടുത്തു.
ചേട്ടന്റെ മനസ്സു സ്പർശിക്കുന്ന രീതിയിലുള്ള ഒരു ആഘോഷമായിരിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം.
ഞാൻ കുറെ പേരോട് കുറെ രീതികൾ ചോദിച്ചു.
പക്ഷെ ഓരോരുത്തരും പറഞ്ഞ കാര്യങ്ങൾ എനിക്ക് ഒട്ടും ഇഷ്ടമായില്ല.
അന്ന് രാത്രി കൂട്ടുകാരൻ അയച്ചു തന്ന ഒരു ഷോർട് ഫിലിം കണ്ടു..
അതെനിക്ക് ഒരു പുതിയ ആശയം മനസ്സിൽ കൊണ്ടുവന്നു.
ഞാൻ ആ കാര്യം അച്ഛനോടും അമ്മയോടും പറഞ്ഞു..
ഒരു തരത്തിലുള്ള എതിർപ്പും വീട്ടിൽ നിന്നും ഉണ്ടായിരുന്നില്ല..എന്റെ ആശയത്തിൽ വീട്ടുകാർ എന്നെ നന്നായി അഭിനന്ദിച്ചു.
പിറന്നാൾ ദിവസം മുന്നേ ഞാൻ മനുവേട്ടന്റെ അമ്മയോട് ചെന്ന് കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു.അമ്മയും കൂടെ ഉണ്ടാകും എന്ന് ഉറപ്പു തന്നു.അങ്ങനെ പിറന്നാൾ ദിവസം എത്തി..
രാവിലെ ഞാനാണ് മനുവേട്ടൻ വിളിച്ചെഴുന്നേല്പിച്ചു.
"ഈശ്വരാ ,പിറന്നാൾ ദിവസം ഈ സാധനത്തിനെ ആണല്ലോ കണി കണ്ടത്...ഹ്ഹഹ്ഹ.."
ഞാൻ മുഖം ചുളിച്ചു ചേട്ടനെ കുത്തി പൊക്കി റെഡി ആക്കി അമ്പലത്തിലേക് കൊണ്ട് പോയി.
അമ്പലത്തിൽ നിന്നും തൊഴുതിറങ്യപ്പോളാണ് ഞാൻ ചേട്ടനു പിറന്നാൾ ആശംസകൾ നൽകിയത്..
അവിടെ നിന്നും ഞാൻ പറയുന്ന സ്ഥലത്തേക്ക് പോകണം എന്ന് ആജ്ഞാപിച്ചു.
ശരി തമ്പുരാനെ എന്നും പറഞ്ഞു ഞാൻ പറഞ്ഞ സ്ഥലത്തേക്കാണ് ചേട്ടൻ വണ്ടിയുമായി പാഞ്ഞത്..
വണ്ടി നിർത്തയിയപ്പോൾ ചേട്ടന്റെ മുഖത്തുണ്ടായിരുന്ന ആശങ്ക എനിക്ക് നല്ലതു പോലെ വായിച്ചെടുക്കാൻ സാധിക്കുന്നുണ്ടായിരുന്നു.
ഞങ്ങളുടെ വീട്ടിൽ നിന്നും കുറച്ച ദൂരത്തു ആണെങ്കിലും പ്രസിദ്ധമായിരുന്നു ഒരു അനാഥ മന്ദിരത്തിലേക്കാനു ഞാൻ ചേട്ടനെയുമായി പോയത്.അവിടെ അനാഥ കുട്ടികൾ മാത്രമായിരുന്നില്ല.മക്കൾ ഉപേക്ഷിച്ച കുറച്ചു വയസായ അപ്പൂപ്പന്മാരും അമ്മൂമ്മമാരും പിന്നെ ദൈവത്തിന്റെ ദുഷ് വികൃതി എന്ന് പറയുന്നത് പോലെ തോന്നിക്കുന്ന ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളും ഉണ്ടായിരുന്നു.
ഞാൻ ചേട്ടന്റെ കയ്യിൽ പിടിച്ചു കൊണ്ടാണ് അകത്തേക്ക് കൊണ്ട് പോയത്..
ചേട്ടന്റെ മനസ്സിൽ എന്തോ ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറം ഓടി കളിക്കുന്നുണ്ടായി എന്നത് എനിക്ക് മനസിലായി..
അകത്തേക്ക് കയറി ചെന്നപ്പോൾ പ്രഥമ മുറിയിൽ ഞങ്ങളെയും കാത്തു എന്റെ അച്ഛനും അമ്മയും ചേട്ടന്റെ അമ്മയും കുറച്ചു കന്യാസ്ത്രീകളും പിന്നെ അവിടത്തെ കുട്ടികളും അന്ദേവാസികളും ഉണ്ടായിരുന്നു.
മനോഹരമായ പിറന്നാൾ അലങ്കാരങ്ങൾ വർണ്ണശബളമായിരുന്നു.കുട്ടികൾ അതിൽ സന്തോഷിച്ചു മനം മറിയുന്നുണ്ടായി.
നടുവിൽ മേശ പുറത്തു മെഴുകു തിരി കാറ്ജിച്ചു വച്ച് ചോക്ലേറ്റ് കേക്ക് ചേട്ടനെയും കാത്തു നിന്ന്.
കുട്ടികളുടെ ഗാനങ്ങളുടെ അകമ്പടിയോടെ ചേട്ടൻ കേക്ക് മുറിച്ചു..
ചേട്ടന്റെ കണ്ണുകൾ നിറയുന്നത് എല്ലാവര്ക്കും കാണാമായിരുന്നു..
കേക്ക് ഓരോ കുട്ടികളുടെയും വായിൽ വച്ച് കൊടുക്കുന്നത് കണ്ടു കൊണ്ട് നിന്ന എന്നെ നോക്കി ചേട്ടൻ നിറ കണ്ണുകളോടെ പുഞ്ചിരിച്ചു കാണിച്ചു..
ഞാനും തിരിച്ചു ഒരു പുഞ്ചിരി സമ്മാനിച്ച്.
അതിനു ശേഷം എനിക്ക് ചേട്ടനെ ഒന്നു അടുത്തു പോലും കിട്ടിയില്ല..കുട്ടികൾ ചേട്ടന് പൂന്തോട്ടത്തിൽ നിന്നും പൂക്കൾ പറിച്ചു സമ്മാനമായി നൽകുന്നു..അവരുടെ കൂടെ ഒളിച്ചു കളിക്കുന്നു.അവരെ ബുള്ളറ്റിൽ ഇരുത്തി ഗ്രൗണ്ടിൽ ചുറ്റിക്കുന്നു. പാട്ടു പാടുന്നു..നൃത്തം ചെയ്യുന്നു.
എല്ലാം ഞാൻ സന്തോഷത്തോടെ നിന്നു വീക്ഷിച്ചു.
അച്ഛനും അമ്മയും ഉച്ചക്കത്തെ ഭക്ഷണം എത്തിക്കുന്നതിൽ ഉള്ള തിരക്കിൽ ആയിരുന്നു.
വളരെ മനോഹരമായ ഒരു സ്ഥലമായിരുന്നു അത്..അടുത്ത് തന്നെ ഒരു കായൽ ഉണ്ട്..അവിടെ മരത്തിനു താഴെ ചെന്നിരുന്നാൽ മറക്കാൻ പറ്റാത്ത സങ്കടം ഉണ്ടാകില്ല എന്ന് ഒരു കന്യാസ്ത്രി പറഞ്ഞിരുന്നു.
ഉച്ചയ്ക്ക് ബിരിയാണി തന്നെ കൊടുക്കണം എന്നി അമ്മയ്ക്കു നിർബന്ധം ആയിരുന്നു.ഉച്ച ഭക്ഷണം കഴിക്കുമ്പോളും ചേട്ടന്റെ ചുറ്റിനും കുട്ടികൾ ആയിരുന്നു.
ബുദ്ധിമാന്ധ്യം സംഭവിച്ച കുട്ടികളെ ചേട്ടൻ ഊട്ടുന്നത് കണ്ടു എനിക്ക് ചേട്ടനോട് വലിയ ബഹുമാനം തോന്നി..
എന്റെ കണ്ണുകളും വല്ലാതെ നിറഞ്ഞു.
ഉച്ച ഭക്ഷണം കഴിഞ്ഞു അച്ഛനും അമ്മയുമൊക്കെ വീട്ടിലേക്ക് തിരിച്ചു.
കന്യാസ്ത്രിമാർ ചേട്ടന് ഒരു കൊന്ത സമ്മാനമായി നൽകി..
കുട്ടികളോടൊത്തു ചേട്ടൻ കുറെ നേരം ചെലവിട്ടു.
പോകുന്നതിനു മുൻപ് ഞാൻ ചേട്ടനെയും കൂട്ടി കായലിനരുകിൽ മരച്ചുവട്ടിൽ പോയി നിന്നു.
"അയോ...
ഞാൻ ചേട്ടന് ഗിഫ്റ്റ് ഒന്നും കൊണ്ട് വന്നില്ലലോ...ശേ..
ഞൻ ഓർത്തില്ല...."
അത് പറഞ്ഞു തീരും മുമ്പേ ചേട്ടൻ എന്നെ ആഴത്തിൽ ചുംബിച്ചു..ചുംബന ശേഷം ചേട്ടന്റെ കണ്ണു വല്ലാതെ കലങ്ങി ഇരിക്കുവായിരുന്നു.
ഞങ്ങുടെ ചുംബനം രണ്ടു മൂന്ന് കുട്ടികൾ കണ്ടു നിൽക്കുന്നുണ്ടായിരുന്നു..
അവർ ചിരിച്ചു കൊണ്ട് ഞങ്ങളോട് ചോദിച്ചു.
"ചേട്ടന്മാർ കല്യാണം കഴിച്ചതാണോ????
ഉമ്മയൊക്കെ കൊടുതല്ലോ...."
അത് കേട്ടതും ചേട്ടൻ അവരുടെ അടുത്ത് പോയി ചേർത്ത് പിടിച്ചു സംസാരിച്ചു.
"ഉമ്മ നമുക്ക് ആർക്കു വേണമെങ്കിലും കൊടുക്കാം.
നമ്മുടെ അനിയന്മാർക്കും അനിയത്തിക്കും കൂട്ടുകാർക്കും എല്ലാം..പക്ഷെ അതു സ്നേഹം ആയിരിക്കണം..
എന്ന് വച്ചാൽ നല്ല ഉമ്മ..
സാത്താന്റെ ഉമ്മ അല്ല..ദൈവത്തിന്റെ ഉമ്മ..സാത്താന്റെ കുട്ടികൾ വൃത്തികെട്ട രീതിയിൽ ഉമ്മ വക്കും..പക്ഷെ ദൈവത്തിന്റെ കുട്ടികൾ നല്ല രീതിയിലും.ഇവൻ ചേട്ടന്റെ അനിയൻ ആണ്.അതോണ്ടാ ഞാൻ അവനു നല്ല ഉമ്മ കൊടുത്തത്.നിങ്ങൾ എപ്പോളും ദൈവത്തിന്റെ കുട്ടികൾ ആയിരിക്കണം കേട്ടോ..." എന്നും പറഞ്ഞു അവരുടെ കവിളിൽ തട്ടി അവരെ പറഞ്ഞു വിട്ടു.
ചേട്ടനെ തന്നെ നോക്കി നിന്നപ്പോൾ നിറകണ്ണുകളോടെ ചേട്ടൻ എന്നോട് സംസാരിച്ചു.
"മുത്തേ...
നിന്നോട് ഞാൻ ഇപ്പൊ എന്താ പറയുക....
ഇങ്ങനെ ഒരു പിറന്നാൾ ജീവിതത്തിൽ ഇനി ഉണ്ടാകുമോ എന്ന് എനിക്ക് സംശയം ആണ്..
നീ....
നീ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വത്താണ്....
നിന്നെ എനിക്ക് ഈശ്വരനായിട്ടാണ് കൊണ്ടു തന്നതാണ്...
നിന്നെ ഞാൻ ഒരിക്കലും കൈ വിടില്ല..."
അത് പറഞ്ഞപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു..
കണ്ണ് തുടച്ചു ഞാൻ ചേട്ടന്റെ കയ്യിൽ ഒരു കീ ചെയിനും ഒരു കുറിപ്പും കൊടുത്തു.
അത് ഒരു ബുള്ളെട്ടിന്റെ ആകൃതിയിൽ ഉള്ള ഒന്നായിരുന്നു.
കുറിപ്പിൽ ഞാൻ എഴുതിയത് വായിച്ചു ചേട്ടൻ പൊട്ടി ചിരിച്ചു..കൂടെ ഞാനും.
||believe in your gift like our love||...................
(തുടരും........)
രാക്ഷസനെ ചുംബിച്ച പ്രണയം (16)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഞാൻ നൽകിയ പിറന്നാൾ സമ്മാനം എന്ന രീതിയിൽ ചേട്ടൻ അന്നത്തെ സംഭവം എല്ലാവരെയും അറിയിച്ചു..
അറിഞ്ഞവർ എല്ലാവരും എന്നെ അഭിനന്ദിച്ചു..
ഓരോരുത്തരുടെയും അഭിനന്ദങ്ങൾ എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.വയസ്സിനു മുകളിൽ തോന്നിക്കുന്ന ശരീരം മാത്രമല്ല ചിന്താഗതിയും അങ്ങനെ തന്നെയാണെന്ന് എല്ലാവരും എന്റെ വീട്ടുകാരോട് പറഞ്ഞു.അച്ഛനും അമ്മയ്ക്കും ഞാൻ ഒരു അഭിമാനപത്രമായി മാറി.മനുവേട്ടനോടുള്ള പ്രണയം എന്റെ ചിന്താഗതികൾ പോലും പാകത ഉള്ളവയാക്കി മാറ്റി.
രാത്രിയിലുള്ള ഫോൺ വിളികൾ പതിവായിരുന്നു.ഫോൺ ചെയ്തു എപ്പോളാണ് കിടന്നുറങ്ങുന്നത് എന്ന് ഒരു അറിവും ഇല്ലായിരുന്നു.മിക്ക ദിവസങ്ങളിലും ഞാൻ സംസാരിച്ചു ഉറങ്ങി പോകുമായിരുന്നു.മണിക്കൂറുകളോളം ഉള്ള സംസാരം ഞങ്ങളെ വല്ലാതെ അടുപ്പിച്ചിരുന്നു.ഓരോ ദിവസത്തെയും ചെറിയ കാര്യങ്ങൾ പോലും ഞങ്ങൾ പങ്കുവയ്കുമായിരുന്നു.ഞങ്ങൾ തമ്മിൽ ഒന്നും ഒളിച്ചു വെക്കേണ്ട യാതൊരു ആവശ്യവും ഇല്ലായിരുന്നു.ചില ദിവസങ്ങളിൽ പ്രാന്ത് പിടിച്ചത് പോലെ അർദ്ധ രാത്രിയിൽ എന്നെ ഫോൺ ചെയ്തു എഴുന്നേൽപ്പിച്ചു എന്തെങ്കിലും മണ്ടത്തരം ചോദിക്കുന്നത് ചേട്ടന്റെ വിനോദം ആയിരുന്നു.
ഒരു ദിവസത്തെ വിളി എന്നെ വല്ലാതെ ചിരിപ്പിച്ചു.
"ഡാ....
നീ ഉറങ്ങിയോ..?????? "
"പിന്നെ...ഈ ഒരു മണി നേരത്തു വിളിച്ചിട്ട് ഉറങ്ങിയോ എന്ന ചോദിയ്ക്കാൻ ചേട്ടന് വട്ടായോ????"
ഉറക്ക ചുവയോടെ ഞാൻ ചോദിച്ചു.
"അതെ..ചെക്കാ...
നമുക്ക് ആൺകുട്ടി വേണോ അതോ പെൺകുട്ടി വേണോ"
അത് കേട്ടതും ഞാൻ പൊട്ടി ചിരിച്ചു...
"ഈ രാത്രി ഇതു ചോദിക്കാനാണോ എന്നെ വിളിച്ചു എഴുന്നേല്പിച്ചത്.. ??
ശെരിക്കും വട്ടണല്ലേ..???? "
"നീ പറ മുത്തേ......
നിനക്ക് ഏതാ ഇഷ്ടം???? "
ചിരിച്ചു കൊണ്ടാണ് ഞാൻ മറുപടി പറഞ്ഞത്.
"ഹ ഹ ഹ.....
ഹ്മ്മമ്മ... ആൺകുട്ടീ മതി..
അതാ നല്ലത്.പെൺകുട്ടി ആണേൽ നമുക്ക് ഹാൻഡിൽ ചെയ്യാൻ പാടയിരിക്കും.അവൾ വളർന്നു വലുതാകുമ്പോ നമുക്ക് എല്ലാം ശ്രദ്ധിക്കാൻ പറ്റില്ല..."
അത് കേട്ട് മറുപടി പറഞ്ഞതും ചേട്ടൻ ഫോൺ റദ്ദാക്കിയതും വളരെ വേഗത്തിൽ ആയിരുന്നു.
പിറ്റേദിവസം എന്നെ സ്കൂളിലേക്കു പോകാൻ കൂട്ടാൻ വന്നപ്പോൾ ഞാൻ ചേട്ടനെ അതും പറഞ്ഞു നല്ലതു പോലെ കളിയാക്കിയിരുന്നു.
എന്റെ കളിയാക്കലുകൾക്കുള്ള മറുപടിയായി ചേട്ടൻ കള്ള ചിരി മാത്രമാണ് തന്നത്.
ക്ലാസ്സിൽ എല്ലാവരോടും ഞാൻ വാവിട്ടു സംസാരിക്കുമായിരുന്നു.പെണ്കുട്ടികളോടും ആണ്കുട്ടികളോടും ഒരുപോലെ തന്നെ..പണ്ടത്തെ പോലെ പ്രത്യേകിച്ച് ഗ്യാങ്ങ് ഒന്നും ഇല്ലായിരുന്നു.എല്ലാവരോടും ഒരു പോലെയായിരുന്നു.
പക്ഷെ രണ്ടു പേർക്ക് എന്നെ വലിയ ഇഷ്ടം ആയിരുന്നു..ഒരു മൂവർ സംഘം പോലെയാണ് ഞങ്ങളെ എല്ലാവരും വിശേഷിപ്പിച്ചിരുന്നത്.
ഞാനും ശ്രുതിയും അഭിജിത്തും.
ആദ്യ ദിവസത്തെ റാഗ്ഗിങ്ങിന് ശേഷം പിന്നീട് എന്റെ അടുത്ത് വന്നിട്ടില്ലെങ്കിലും സീനിയർ രാഹുൽ ചേട്ടൻ എന്നെ കാണുമ്പോളൊക്കെ തുറിച്ചു നോക്കി പേടിപ്പിക്കുമായിരുന്നു. അയാൾ സ്വവർഗാനുരാഗി ആണോ എന്ന് എനിക്ക് നല്ല സംശയം ആയിരുന്നു.അങ്ങനെ തോന്നിക്കും വിധം കുറെ സംഭവങ്ങളും ഉണ്ടായിരുന്നു.മൂത്രപ്പുരയ്ക്ക് അരുകിൽ അയാളും എന്റെ ബാച്ചിലെ ഒരു ചെക്കനും എപ്പോളും ഒരുമിക്കാറുണ്ടായിരുന്നു.പിന്നെ കുറച്ച് പേടി ഉണ്ടായിരുന്നത് കൊണ്ട് ഞാൻ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ലയിരുന്നു.
അങ്ങനെ പോകവേ ഞങ്ങളുടെ പ്രണയം ഉടലെടുത്തിട്ടു ആദ്യത്തെ ഓണം വരവായി..
അത്തം മുതൽ തിരുവോണം വരെ കളം ഇടണം എന്ന് എനിക്ക് വലിയ നിർബന്ധം ആയിരുന്നു.ഓണപരീക്ഷയൊക്കെ ഗംഭീരമായി തന്നെ എഴുതിയിരുന്നു.പഠന കാര്യത്തിൽ ഞാൻ ഒരു തരത്തിലുമുള്ള ഉഴപ്പും കാണിച്ചിരുന്നില്ല.
സ്കൂളിലെ ഓണാഘോഷ ദിവസം വിചിത്രമായ കുറെ സംഭവങ്ങൾ ഉണ്ടായി..
അന്ന് രാവിലേ എന്നെ കൂട്ടുവാൻ വന്ന മനുവേട്ടൻ എന്നെ പുകഴ്ത്തി തലയിൽ കയറ്റി വച്ചാണ് സ്കൂളിലേക്കു കൊണ്ട് പോയത്..
"ചെക്കാ....
ഇത്ര ലുക്കിൽ പോകണ്ടായിരുന്നു..
നിന്നെ ഇന്ന് എല്ലാവരും വായിനോക്കി മരിക്കും....
നീ ആർക്കും വീണു കൊടുക്കരുത് കേട്ടോ.."
വലിയ ജാഡയിലാണ് ഞാൻ മറുപടി നൽകിയത്..
"ഹ്മ്മമ്മ...ആലോചിക്കട്ടെ..
വല്ല ചുള്ളന്മാരെ കിട്ടിയാൽ ഞാൻ ഒന്ന് ട്രൈ ചെയ്യും...."
"ഓഹോ....അങ്ങനെയാണോ...എങ്കിൽ ആദ്യം അവനെ കൊല്ലും എന്നിട്ട് നിന്നെയും "
ചിരിച്ചു കൊണ്ടാണ് ചേട്ടൻ അവിടെ നിന്നു പോയത്.
അന്ന് ഞാൻ ഇട്ട കോടി എല്ലാവര്ക്കും ഇഷ്ടപ്പെട്ടു..
വയലറ്റ് നിറത്തിൽ തിളങ്ങുന്ന കുർത്തയും അതെ തരത്തിലുള്ള കരയുള്ള മുണ്ടും.കല്യാണ ചെക്കനെ പോലെയുണ്ട് എന്ന് കുറെ പേർ പറഞ്ഞിരുന്നു.
പൂക്കളം ഇടാനും അതിന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാനും എല്ലാവര്ക്കും ഉത്സാഹമായിരുന്നു.
ക്ലാസ്സിലെ പാട്ടും കൂത്തും ബഹളവും ഒക്കെ കഴിഞ്ഞു സദ്യയ്ക്ക് വേണ്ടി ഓഡിറ്റോറിയത്തിൽ പോകുന്ന വഴി ഒരു തമാശ ഉണ്ടായിരുന്നു.
ക്ലാസ്സിലെ ഒരുത്തി എന്നോട് അവളുടെ പ്രണയാഭ്യർത്ഥന നടത്തി.രഞ്ജിത.
വന്നപ്പോൾ തന്നെ സീനിർസ് നോട്ടമിട്ട സ്കൂളിലെ സുന്ദരി.നല്ല കാശുകരിയാണ്. ക്ലാസ്സിൽ എല്ലാ ദിവസവും കാറിൽ വന്നിറങ്ങുന്ന ഒരേ ഒരു വ്യക്തി അവളായിരിക്കും.
എന്റെ മുൻപിൽ വന്നു അവൾ കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞപ്പോൾ എനിക്ക് അവളോട് സാഹതാപമായിരുന്നു തോന്നിയത്.
"രഞ്ജു, എനിക്ക് ഈ റിലേഷൻഷിപ്പിൽ ഒന്നും താല്പര്യം ഇല്ല...എപ്പോളും സിംഗിൾ ആയി നടക്കാനാണ് ഇഷ്ടം.അതാ നല്ലത്.
എനിക്ക് നിന്നെ ഇഷ്ടമാണ്.ഒരു നല്ല സുഹൃത്തായി..പക്ഷെ ഒരിക്കലും ഒരു പ്രണയത്തിന് ഞാൻ താല്പര്യപ്പെടുന്നില്ല.."
എന്റെ വാക്കുകൾ അവളെ വല്ലാതെ നോവിച്ചു എന്ന് മനസിലായി..
സദ്യ പോലും കഴിക്കാതെ അവൾ വീട്ടിൽ പോയത് ആ സങ്കടത്തിൽ ആണെന്ന് ഉറപ്പ്.മനുവേട്ടനോട് ഈ കാര്യം പറഞ്ഞപ്പോൾ കുറെ നേരം എന്നെ കളിയാക്കി ചിരിച്ചു..
പിന്നെ ഞാൻ ആ കാര്യം തന്നെ വിട്ടു..
വീട്ടിൽ നിന്നും ഓണക്കോടി എടുക്കാൻ ഞങ്ങൾ എല്ലാ വർഷവും കല്യാൺ സിൽക്സിൽ ആണ് പോകുന്നത്.നാല് പേർക്കും കോടി എടുക്കുന്നത് പതിവാണ്.
ഈ വര്ഷം അത് അഞ്ചായി മാറി.ഒരെണ്ണം മനുവേട്ടനും. അമ്മയ്ക്കായിരുന്നു വലിയ നിർബന്ധം.ചേട്ടന് ചേരുന്നത് നോക്കി എടുത്തത് ഞാൻ ആയിരുന്നു .ഏതു നിറവും ചേട്ടന് നല്ലതു പോലെ ചേരുമായിരുന്നു. കറുപ്പയിരുന്നു കൂടുതൽ ഇണങ്ങുന്നത്.പക്ഷെ ഒരു നല്ല ദിവസം കോടി ആയി കറുപ്പ് എടുക്കേണ്ട എന്ന് പറഞ്ഞു അമ്മ വഴക്കു പറഞ്ഞതിനാൽ ഞാൻ ചേട്ടനു മെറൂൺ നിറത്തിൽ തിളങ്ങുന്ന കുർത്തയും കസവു മുണ്ടുമാണ് വാങ്ങിയത്.
കടയിലെ സയിൽസ്മാൻ എന്നെ നല്ലതു പോലെ നോക്കുന്നുണ്ടായിരുന്നു.ഇടയ്ക്ക് അയാളെ നോക്കിയാൽ കണ്ണിറുക്കി കാണിക്കുകയും ചെയ്യുന്നുണ്ടായി.ഞാൻ അതുകൊണ്ടു തന്നെ ആ ഭാഗത്തേക്ക് തീരിഞ്ഞു നോക്കാനെ പോയില്ല.
ഓണാഘോഷം ഈ തവണ മനുവേട്ടന്റെ വീട്ടിൽ ആക്കം.എല്ലാവരും അങ്ങോട്ടേക്ക് വരണം എന്ന് മനുവേട്ടൻ വീട്ടിൽ നേരിട്ട് വന്നു പറഞ്ഞിരുന്നു.
പക്ഷെ എല്ലാ വർഷവും ഞങ്ങളുടെ വീട്ടിൽ ബന്ധുക്കൾ വരുന്നത് പതിവാണ്.അതിനാൽ അങ്ങോട്ടേക്ക് വരാൻ സാധിക്കില്ല..പക്ഷെ ഉച്ച കഴിയുമ്പോൾ എന്നെ അങ്ങോട്ടേക് വിടാം എന്ന് പറഞ്ഞു അമ്മ ചേട്ടനെ സമാധാനിപ്പിച്ചു.
അങ്ങനെ തിരുവോണ ദിവസത്തിൽ എന്റെ വീട്ടിൽ എന്റെ സഹോദരങ്ങളും ബന്ധുക്കളും എല്ലാവരും വന്നിരുന്നു.പൂക്കളവും സദ്യയും എല്ലാം ഗംഭീരം തന്നെയായിരുന്നു.
പക്ഷെ എന്റെ മനസ്സു മൊത്തം മനുവേട്ടന്റെ വീട്ടിൽ പോകുന്നതും ആലോചിച്ചു ഇരിക്കുകയായിരുന്നു .
ഉച്ചയ്ക്ക് ശേഷം വീട്ടിൽ വന്ന എല്ലാവരോടും അനുവാദം വാങ്ങി ഞാൻ മനുവേട്ടന്റെ വീട്ടിലേക്ക് പോയി.
അവിടെ എല്ലാവരും എന്നെയും കാത്തിരിക്കുകയായിരുന്നു.പുതുവർഷ ദിവസത്തിൽ വന്ന കുറച്ച കൂട്ടുകാരും പിന്നെ വേറെയും പുതിയ ചില മുഖങ്ങളും ഉണ്ടായിരുന്നു.
എല്ലാവര്ക്കും എന്നെ പരിചയ പെടുത്തി കൊടുത്തു.സദ്യ കഴിഞ്ഞു ഇരുപ്പയുരുന്നു എല്ലാവരും.
ഞാൻ മനുവേട്ടന് അമ്മ വാങ്ങി കൊടുത്ത കോടി കൊടുത്തു.എനിക്കും ഒരെണ്ണം അവിടെ വാങ്ങി വച്ചിട്ടുണ്ടായിരുന്നു.
ഞാൻ തന്നെ അത് ഉടുപ്പിക്കണം എന്ന് കുറെ വാശി പിടിച്ചതാ..പക്ഷെ കൂട്ടുകാർ ഉള്ളത് കൊണ്ട് ആ വാശി ഞാൻ അനുവദിച്ചില്ല.കാരണം ആ സന്ദർഭം ചിലപ്പോൾ വേഴ്ചയിൽ കലാശിക്കും എന്ന് ഉറപ്പായിരുന്നു.
പൂക്കളം ഇടണം എന്ന് രണ്ടു മൂന്നു കൂട്ടുകാർ വാശി പിടിച്ചു..
ഉച്ചയ്ക്ക് ശേഷം ഇടറില്ല എന്ന് പറഞ്ഞിട്ട് അവർ കേട്ട ഭാവം കാണിച്ചില്ല..പിന്നെ ചേട്ടൻ ഒന്നും നോക്കിയില്ല അടുത്തുള്ള ഏതോ കടയിൽ നിന്നും പൂ വാങ്ങി കൊണ്ടുവന്നു.
ഞാനാണ് കളം വരച്ചത്..പൂവിടാൻ എല്ലാവരും സഹായിച്ചു..
എല്ലാവരുടെയും കൂടെ ഞാൻ കുറെ ഫോട്ടോയൊക്കെ എടുത്തു..എല്ലാവര്ക്കും എന്നെ വലിയ ഇഷ്ടമായി എന്ന് മനുവേട്ടനോട് പറഞ്ഞു പോലും.
അതിലെ ചേച്ചിമാർ എല്ലാവരും ഗ്ലാമറസ് ആയിരുന്നു.
ഏതാവാനും ഒന്ന് നോക്കി പോകുന്ന തരത്തിൽ ഉള്ളവർ.
പൂക്കളം ഇടലും അതിനു ശേഷം ഫോട്ടോ എടുക്കലും പിന്നെ ഊഞ്ഞാൽ കെട്ടി അതിലിരുന്നു ആടാൻ കാണിച്ച ശുഷ്കാന്തിയും പാട്ടും നൃത്തവും എല്ലാം ഗംഭീരം ആയിരുന്നു.
ഓണം കുറെ പരിഷ്കരികളുടെ കൂടെ ആഘോഷിക്കുന്നത് ഇത് ആദ്യമായിട്ടാ..പക്ഷെ അ്തിന്റെ ഒരു സുഖം വേറെ തന്നെയാണ്.നല്ല രസമായിരുന്നു അവരുടെ കളികളും മറ്റും.
വൈകുന്നേരം ആയപ്പോൾ ചിലരുടെ പതിവ് കലാപരിപാടികൾ തുടങ്ങി.
വെള്ളമടി..
"ഓണമൊക്കെ അല്ലെ..വള്ളം കളി ഇല്ലെങ്കിൽ ശേരിയാവോ " എന്ന് നമ്മൾ മലയാളികൾ മാത്രമല്ല എല്ലാവരും ചോദിക്കുന്ന ഒന്നാണെന്ന് മനസിലായി .
പക്ഷെ ചേട്ടൻ അന്ന് വെള്ളമടിക്കില്ല എന്ന് എനിക്ക് വാഗ്ദാനം തന്നിരുന്നു.വീടിന്റെ മുമ്പിലെ കുളത്തിനരുകിൽ ആയിരുന്നു പരിപാടികൾ.ഞാനും അവരുട കൂടെ ചെന്നിരുന്നു.
അവിടെ വന്ന ചേച്ചിമാർ വരെ കുടിക്കുന്നത് കണ്ടു ഞാൻ അമ്പരന്നു നിന്ന് പോയി..
കുറച്ച കഴിഞ്ഞപ്പോൾ കുളത്തിൽ ഇറങ്ങി നീന്താൻ ഒക്കെ തുടങ്ങി...
നീന്താൻ ഇറങ്ങിയപ്പോൾ അവർ ഒക്കെ ചെറിയ നീന്തൽ വസ്ത്രങ്ങളായിട്ടുന്നു ഇട്ടത് .
അവരെയും നോക്കി ഞാൻ കുളക്കടവിൽ തന്നെയിരുന്നു.കൂടെ മനുവേട്ടനും.
"എന്താടാ..നീ അവരെ വായിനോക്കുവാണോ???"
"പിന്നെ...കൂടെ അതിലും വലിയ ഐറ്റം ഉള്ളപ്പൊ എന്തിനാ ഞാൻ വെറുതെ ഇവരെയൊക്കെ വായി നോക്കുന്നെ?"
എന്റെ ആ മറുപടി ചേട്ടനിൽ വല്ലാതെ തമാശ ഉണർത്തി.
കുളത്തിൽ നീരാടി കൊണ്ടിരിക്കകെ ചേട്ടന്റെ ഒരു കൂട്ടുകാരൻ മോഹിത് അവിടെ നിന്ന് ഉച്ചത്തിൽ ഞങ്ങളോടും ഇറങ്ങി കുളിക്കാൻ പറയുന്നുണ്ടായി.
എന്നെയായിരുന്നു കൂടുതലും നിര്ബന്ധിക്കുന്നുണ്ടായെ.
"ഹേയ്... ബോത്ത് ഓഫ് യു.കം ആൻഡ് ജോയിൻ അസ്.ഇറ്റ്സ് ഫൺ യാർ....."
"നോ മാൻ,...യൂ ഗോ ഓൺ..."
അത് കേട്ടതും പിന്നെ എല്ലാവരും നിർബന്ധിക്കാൻ തുടങ്ങി.
"വേണമെങ്കിൽ ഞാൻ ഇറങ്ങാം.
അരുണിന് നീന്തൽ അറിയില്ല...."
അത് കേട്ടതും ഞാൻ ചേട്ടനെ ഒന്ന് നോക്കി തുറിച്ചു കാണിച്ചു.
അവിടെ നിന്ന് വീടിനകത്തു കയറി പോയി.
ചേട്ടൻ പറഞ്ഞത് എനിക്ക് വല്ലാതെ വിഷമം ആയി എന്ന് ചേട്ടൻ തെറ്റ് ധരിച്ചു.
ഞാൻ അകത്തു പോയി ഒരു ഷോർട്സ് മാത്രം ഇട്ടു കുളകടവിലേക് ചെന്ന്.
കുളത്തിലേക്കു ഒറ്റ ചാട്ടം..
പിന്നീട് ഞാൻ നീന്തുന്ന കണ്ടു കണ്ണ് തള്ളി നിന്ന് പോയത് അവരാരും അല്ലായിരുന്നു.മനുവേട്ടൻ ആയിരുന്നു.
കുളത്തിൽ നിന്നും ഞാൻ ചേട്ടനെ കണ്ണിറുക്കി കാണിച്ചു എന്നിട്ട് കുളത്തിലേക്കു ഇറങ്ങാൻ ആംഗ്യം കാണിച്ചു..
ചേട്ടനും കൂടെ ഇറങ്ങി..പിന്നെ മത്സരം വയ്ക്കലും ഓരോ കുസൃതി കാണിക്കലുമൊക്കെ ആയിരുന്നു.ഞാനാണ് കുളി കഴിഞ്ഞു ആദ്യം കയറിയത്..
കയറി തല തുടച്ചു വസ്ത്രം മാറുവാൻ വീടിനകത്തേക് കയറി..മുറിയിൽ കയറി..
ഞാൻ നനഞ്ഞതു മാറ്റി തുകർത്തു ഉടുത്തു നിന്നപ്പോൾ പുറകിൽ നിന്നും എന്റെ വയറ്റിൽ രണ്ടു കരങ്ങൾ വട്ടം ചുറ്റി പിടിച്ചു..
"മനുവേട്ടാ.. വിടട്ടോ...കളിക്കല്ലേ......"
പക്ഷെ, ആ കരങ്ങൾ എന്നെ വല്ലാതെ ശല്യം ചയുന്നത് പോലെയാണ് തോന്നിയത്..
മനുവേട്ടൻ അല്ല എന്ന പ്രതീതി എനിക്ക് ആദ്യ മാത്രേ തോന്നി.
ഞാൻ തിരിഞ്ഞു നോക്കി...
ഞാൻ ഞെട്ടി തരിച്ചു പോയി....
മോഹിത്...
അത് മനുവേട്ടൻ അല്ലായിരുന്നു...
ചേട്ടന്റെ കൂട്ടുകാരൻ മോഹിത് ആയിരുന്നു...
ഞാൻ എന്റെ ദേഹത്ത് നിന്നും കൈ വിടുവിക്കാൻ ശ്രമിച്ചു പക്ഷെ അയാൾ എന്നെ മുറുകെ പിടിച്ചു അയാളിലേക് അടുപ്പിച്ചു..
അതിലും കൂടുതൽ എന്നെ വല്ലാതെ ഞെട്ടിച്ചത് മറ്റൊരു കാഴ്ചയായിരുന്നു.
പുറകിൽ വാതിൽക്കൽ മനുവേട്ടൻ ഇതെല്ലാം കണ്ടു ഞങ്ങളെയും നോക്കി നിൽക്കുന്നു , ചുവന്ന തുണി കഷണം കണ്ട ഒരു കാളയെ പോലെ.ആ കണ്ണുകളിൽ ദേഷ്യത്തിന്റെ പ്രഭ എടുത്തു കാണിക്കുന്നുണ്ടായിരുന്നു....
എന്റെ മനസ്സിൽ ഭീതിയുടെ കണികകൾ ഉടലെടുത്തു...
മനുവേട്ടനെ കുറ്റം പറയാൻ പറ്റാത്ത രീതിയിൽ ചേട്ടൻ എന്നെ തെറ്റ് ധരിച്ചിരിക്കുന്നു.........
(തുടരും.....)
രാക്ഷസനെ ചുംബിച്ച പ്രണയം (17)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മനുവേട്ടൻ മുറിയിൽ കയറി എന്നെയും മോഹിത് നെയും ദേഷ്യത്തോടെ തുറിച്ചു നോക്കി.ആ നോട്ടത്തിൽ ഞങ്ങൾ ഉരുകി പോകുമോ എന്ന് വരെ സംശയിച്ചു.
"കഴു$@$@%@@ മക്കളെ...
നിങ്ങൾ രണ്ടാളും കൂടെ എന്ത് മൈ@#$ ഉണ്ടാക്കുവാ???"
മനുവേട്ടന്റെ വാക്കുകളിൽ ഞാൻ ഒരു ചതിയനായ ഒരുത്തനെ പോലെ വർണിക്കപ്പെട്ടു.
"മനുവേട്ടൻ വിചാരിക്കുന്ന പോലെ ഇവിടെ ഒന്നും നടന്നിട്ടില്ല...."
പറഞ്ഞു മുഴുവിക്കുന്നതിനു മുമ്പേ ചേട്ടൻ എതിർത്ത് സംസാരിച്ചു.
"നീ ഒരു അക്ഷരം മിണ്ടി പോകരുത് പൂ****@# മോനെ.നിന്നെ കുറിച്ച് ഞാൻ ഇങ്ങനെ വിചാരിച്ചില്ല.."
മോഹിത് ഒന്നും അറിയാത്ത പോലെ മുറിയിൽ നിന്നും ഇറങ്ങി പോയി.
മനുവേട്ടന്റെ ദേഷ്യം മൊത്തം എന്നോടായിരുന്നു..
ഞാൻ നിന്ന് കൊടുത്തു എന്നായിരുന്നു വാദം..
എനിക്ക് നല്ലതു പോലെ വിഷമം ആയി..
കൂട്ടുകാർ എല്ലാവരും ഉണ്ടായിരുന്നത് കൊണ്ട് ചേട്ടൻ അധികം പ്രശ്നം ആക്കാൻ നിന്നില്ല..
എന്നെ അപ്പോൾ തന്നെ വീട്ടിലേക്ക് കൊണ്ട് പോയി ആക്കി..പോയപ്പോൾ എന്നോട് ഒരക്ഷരം പോലും സംസാരിച്ചില്ല..എന്നെ കൊണ്ട് ഒന്നും സംസാരിപ്പ്പിക്കാനും സമ്മതിച്ചില്ല.ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു ഞാൻ.
ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് എനിക്ക് നല്ല ഉറപ്പാണ്.അത് എങ്ങനെയും മനുവേട്ടൻ മനസിലാക്കണം.ചേട്ടൻ എന്നെ തെറ്റുധരിച്ചു.
ചേട്ടനെ കുറ്റം പറയാൻ പറ്റില്ല.കൺമുമ്പിൽ സ്വന്തം ചെക്കൻ അർദ്ധ നഗ്നനായി മറ്റൊരുതന്റെ കൂടെ കണ്ടാൽ ആരായാലും ഇങ്ങനെ പെരുമാറുകയുള്ളൂ.
അന്ന് രാത്രി ഞാൻ ഉറങ്ങിയിട്ടെ ഇല്ല.ചേട്ടനെ ഫോൺ ചെയ്തിട്ട് സ്വിച്ച് ഓഫ്.
വാട്സാപ്പിൽ ചേട്ടന്റെ സ്റ്റാറ്റസ് എന്നെ വല്ലാതെ വിഷമിപ്പിച്ചു.."Iam cheated"
പിറ്റേ ദിവസം രാവിലെ തന്നെ ചേട്ടനെ കാണാൻ വീട്ടിൽ പോയി അവിടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ..
"അമ്മെ...ചേട്ടൻ എന്തിയെ???
വന്നവരൊക്കെ പോയോ???"
"ആഹ്.മോനെ..അവരൊക്കെ ഇന്ന് രാവിലെ പോകുമെന്നാ പറഞ്ഞെ.പക്ഷെ ഒരു ചെക്കൻ നിർബന്ധം പിടിച്ചു ഇന്നലെ രാത്രി തന്നെ പോയി..
മനു രാവിലെ വണ്ടിയുമായി ഇറങ്ങി .എങ്ങോട്ടാ എന്ന് ചോദിച്ചിട്ട് പറഞ്ഞില്ല..ഞാൻ കരുതി മോന്റെ അടുത്ത് വന്നിട്ടുണ്ടാകും എന്ന്.."
അമ്മയുടെ വാക്കുകൾക്ക് ഞാൻ സങ്കടം കലർത്തിയാണ് മറുപടി നൽകി അവിടെ നിന്ന് ഇറങ്ങിയത്..
അവിടെ നിന്ന് ഞാൻ ഗോപി ചേട്ടന്റെ വീട്ടിൽ പോയി..
ചേട്ടൻ അവിടെയും പോയിട്ടില്ല..ചേട്ടൻ പോകാൻ സാധ്യത ഉള്ള വയനാശാല, അമ്പലം ,ക്ലബ്ബ് ,പാലം ,അങ്ങനെ എല്ലായിടത്തും പോയി നോക്കി. പക്ഷെ ചേട്ടനെ കാണാൻ പറ്റിയില്ല.
ഞാൻ ഏറെ നിരാശനായി.
വൈകുന്നേരം മനുവേട്ടന്റെ അമ്മ എന്നെ വിളിച്ചു പറഞ്ഞു ചേട്ടൻ വീട്ടിൽ എതിയിട്ടുണ്ടെന്നു.
ഞാൻ ഒട്ടും സമയം കളയാതെ അങ്ങോട്ടേക്ക് പോയി.
മനുവേട്ടൻ ആദ്യമായിട്ടാണ് അത്രയും മദ്യപിച്ചു കാണുന്നത്.മനുവേട്ടനെ ഞാൻ വലിച്ചു പുറത്തേക്ക് കൊണ്ട് പോയി നിർത്തി.ഞങ്ങളുടെ സംസാരം അമ്മ കേൾകണ്ട എന്ന് ഓർത്തിട്ടായിരുന്നു.
നില്ക്കാൻ പോലും ശേഷി ഇല്ലായിരുന്നു.ചേട്ടന്റെ ആ അവസ്ഥ എന്നെ വല്ലാതെ സങ്കടത്തിൽ ആഴ്ത്തി.
"മനുവേട്ടൻ ഇത് എന്തും ഭാവിച്ചാ...
എന്ത് അറിഞ്ഞിട്ടാ ഇങ്ങനെ കുടിച്ചു നടക്കുന്നെ???"
ഞാൻ പറഞ്ഞത് ചേട്ടൻ കേൾക്കുന്നുണ്ടോ എന്ന് പോലും മനസിലാകുന്നില്ലയിരുന്നു.
"മനുവേട്ടാ......
ഞാൻ പറയുന്നത് മനസിലാകുന്നുണ്ടോ...??
ഞാനും മോഹിത് ചേട്ടനും തമ്മിൽ ഒന്നും ഉണ്ടായിട്ടില്ല..ഞൻ ഡ്രസ്സ് മാറിയപ്പോൾ അയാൾ മുറിയിൽ വന്നു എന്നെ പിടിച്ചു. ഞാൻ തിരിഞ്ഞ് നോക്കി... അത്രേ ഉണ്ടായുള്ളൂ...
വേറെ ഒന്നും ഉണ്ടായില്ല..സത്യം.
ഭഗവാൻ ആണേ സത്യം..."
ഞാൻ അത്രയും പറഞ്ഞതിന് ശേഷം ചേട്ടന്റെ സംസാരം എന്നെ വല്ലാതെ തളർത്തി.
"മുത്തേ അവൻ നിന്റെ എവിടെയൊക്കെ തൊട്ടു..??
അവൻ തൊട്ടപ്പോൾ നിനക്ക് അവനെ ഇഷ്ടമായല്ലേ...
നീ അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല...
ചേട്ടൻ നിനക്ക് എന്താടാ തരാതിരുന്നെ???"
ചേട്ടന് വല്ലാത്ത വിഷമം ഉണ്ടെന്നു ആ വാക്കുകൾ തെളിയിച്ചു..
മദ്യപിച്ചത് കൊണ്ട് ഞാൻ പറഞ്ഞതൊന്നും ചേട്ടൻ കൂട്ടാക്കിയില്ല.
ഇനി ഒന്നും സംസാരിച്ചിട്ടും വലിയ കാര്യം ഇല്ല എന്ന് മനസിലായി..
ചേട്ടനെ മുറിയിലാക്കി ഞാൻ വീട്ടിലേക്ക് മടങ്ങി.
പിറ്റേദിവസവും ചേട്ടന്റെ അവസ്ഥ വളരെ ദയനീയം ആയിരുന്നു.മദ്യപാനത്തിന്റെ അളവ് നന്നായി കൂടിയിരുന്നു..
മുറിയിലാകെ ചർദ്ധിച്ചു വൃത്തികേടാക്കി.മനുവേട്ടന്റെ അമ്മയുടെ കണ്ണ് നിറയുന്നത് ഞാൻ അന്നാണ് ആദ്യമായി കാണുന്നത്..
ചേട്ടന് എന്താണ് പറ്റിയാതെന്നു എന്നോട് ചോദിക്കുമ്പോ എനിക്ക് പറയാൻ മറുപടി ഒന്നും ഇല്ലായിരുന്നു.
മുറിയൊക്കെ ഞാൻ സ്വയം വൃത്തിയാക്കിയിട്ടാണ് എന്റെ വീട്ടിലേക്ക് മടങ്ങിയത്.
അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ എന്റെ മനസ്സ് ഒട്ടും സ്ഥിരതയോടെ അല്ലായിരുന്നു.
മോഹിത് ചേട്ടന്റെ മൊബൈൽ നമ്പർ സംഘടിപ്പിച്ചു അയാളെ ഇങ്ങോട്ട് വിളിച്ചു വരുത്തി എല്ലാം അയാളെ കൊണ്ട് തന്നെ അവസാനിപ്പിച്ചാൽ ശരിയാകും.
പക്ഷെ അങ്ങനെ വന്നാൽ അയാൾ ഞങ്ങളുടെ ബന്ധത്തെ കുറിച്ച് അറിയും.
അറിയുമെങ്കിൽ അറിയട്ടെ , എനിക്ക് എന്റെ മനുവേട്ടൻ ഇങ്ങനെ നശിക്കുന്നത് കാണാൻ വയ്യ..
അയാളെ വിളിച്ചു വരുത്തി എല്ലാ തെറ്റ്ദരണകളും മാറ്റി എടുക്കണം. അങ്ങനെ ഒരു തീരുമാനം മനസ്സിൽ കുറിച്ചിട്ടാണ് ഞാൻ നിദ്രയിൽ ആണ്ടത്..
പിറ്റേദിവസം രാവിലെ ഞാൻ മോഹിത് ന്റെ നമ്പർ സംഘടിപ്പിച്ചു അയാളെ വിളിച്ചു.യാതൊരു മടിയും കൂടാതെ അയാൾ വരാമെന്നു പറഞ്ഞു.അയാൾ കേരളത്തിൽ തന്നെ ഉണ്ട്.
വൈകുന്നേരം കാണാം എന്ന് പറഞ്ഞു.
ആദ്യം ഞാൻ പോയി സംസാരിക്കാം ,എന്നിട്ട് മനുവേട്ടനോട് കാര്യം പറഞ്ഞു മനസിലാക്കി കൊടുക്കാം.അതാണ് നല്ലത്.
വൈകുന്നേരം അയാൾ എന്നെ വിളിച്ചു ടൗണിലുള്ള ഒരു ഹോട്ടലിൽ വരാൻ അവശ്യപ്പെട്ടു. അയാൾക്ക് അവിടെ ഒരു കൂടികാഴ്ചയുണ്ട്.അതിനു ശേഷം സംസാരിക്കാം എന്ന് പറഞ്ഞു..
എന്നെ വളരെ സ്നേഹത്തോടെയാണ് അയാൾ സ്വീകരിച്ചത്.
മുറിയിൽ ആകെ അത്തറിന്റെ ഗന്ധം.മൂക്കിൽ തുളഞ്ഞു കയറും വിധം ആയിരുന്നു അത്.മുറിയിൽ അയാൾ മാത്രമേ ഉണ്ടായിരുന്നുള്ളു.
ചെറിയ വസ്ത്രത്തിൽ അയാൾക്ക് ഒരു ബോളിവുഡ് നടന്റെ ലുക്ക് ആയിരുന്നു.
"ചേട്ടൻ അന്ന് വരുത്തി വച്ച പ്രശ്നങ്ങൾ ഇപ്പോൾ വലിയ തലവേദനനായി..."
അയാളുടെ ചോദ്യം എന്നെ വല്ലാതെ ഞെട്ടിച്ചു.
"നീയും മനുവും തമ്മിൽ ഗേ റിലേഷൻ ആണല്ലേ...
മനുവിന്റെ അന്നത്തെ പ്രകടനങ്ങൾ കണ്ടപ്പോൾ തന്നെ എനിക്ക് അത് മനസിലായി.....
ഞാൻ ഒന്ന് തൊട്ടപ്പോൾ അവനു അത്രക്ക് അതികം നോവണമെങ്കിൽ നീ അവന്റെ മുതല് തന്നെ....."
ഞൻ ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു..
"മനുവിനോട് ഞാൻ ചെന്ന് എല്ലാ സത്യങ്ങളും തുറന്നു പറയാം..
അന്ന് നടന്നത് എന്റെ കൈപ്പിഴയാണ് എന്നും,മദ്യലഹരിയിൽ പറ്റിപ്പോയ ഒരു തെറ്റാണെന്നും പറയാം...
പക്ഷെ മോൻ ഒന്ന് ഇപ്പോൾ സഹകരിക്കണം....."
അത് കേട്ടപ്പോൾ ഞാൻ മറുത്തു സംസാരിച്ചു.
അയാളുടെ സംസാരത്തിന്റെ ശൈലി മാറുന്നുണ്ടായി.
"ഇയാൾ എന്താണ് പറഞ്ഞു വരുന്നത്?????"
കുറച്ചു ദേഷ്യത്തോടെ ഞാൻ ചോദിച്ചു.
"മനു നിന്നെ ആസ്വദിക്കുന്നത് പോലെ ഞാനും ഒന്ന് നിന്നെ ആസ്വദിക്കട്ടെ...
ഒരു അറ മണിക്കൂർ...
അത് മതി...ആരും അറിയില്ല...നിങ്ങളുടെ പ്രേശ്നങ്ങളും മാറി കിട്ടും..പക്ഷെ നീ സഹകരിക്കണം.."
അയാളെ എനിക്ക് അറിയാവുന്ന തെറി ഒക്കെ പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങാൻ ശ്രമിച്ചപ്പോൾ വാതിൽക്കൽ അയാളുടെ മറ്റൊരു സുഹൃത്തും ഉണ്ടായിരുന്നു..
"ഒച്ച വെക്കേണ്ട...ഇത് ഞങ്ങൾക്ക് പരിചയം ഉള്ള ഹോട്ടൽ ആണ്..ആരും വരില്ല.
മര്യാദയ്ക് നിന്നാൽ നോവിക്കാതെ ഞങ്ങൾ നിന്നെ സുഖിപ്പിച്ചു വിടാം..അല്ലേൽ...................."
അയാളെ തള്ളി മാറ്റി പുറത്തോട്ടു പോകാൻ ശ്രമിച്ച എന്നെ പുറകിലോട്ടു വലിച്ചു മുഖത്ത് അടിച്ചു താഴെ ഇട്ടു..
എന്റെ നെഞ്ചിൽ ഭയത്തിന്റെ തീ ആളി കത്തി തുടങ്ങി.
കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി.
അവരോടു ഞാൻ അപേക്ഷിക്കാൻ തുടങ്ങിയപ്പോൾ അവർ നിർവസ്ത്രർ ആയി.എന്റെ നേർക്ക് വന്നു.
അവരിൽ നിന്നും കുറെ കുതറി മാറാൻ ശ്രമിച്ചു.പക്ഷേ പറ്റിയില്ല..
അവരുടെ ശരീരം എന്നിൽ കയറി ഇറങ്ങി..
അതിൽ ഒരുവന്റെ മുഴുപ്പ് എന്നെ വല്ലാതെ വേദനിപ്പിച്ചു..
ആ വേദനയിൽ ഞാൻ അലറി കരഞ്ഞു..
"നോ....................."
ഞാൻ ഞെട്ടി എഴുനേറ്റു......ഇരുട്ടിൽ ഫാൻ കറങ്ങുന്ന ശബ്ദം മാത്രം കേൾക്കാം.
ഞാൻ കട്ടിലിൽ നിന്നും എഴുനേറ്റു ലൈറ്റ് ഓൺ ആക്കി.
അത് ഒരു സ്വപ്നം ആയിരുന്നു.ഒരു ദുസ്വപ്നം.
ഞാൻ വല്ലാതെ വിയർത്തിരുന്നു..
മേശപുറത്തുന്ന വെള്ളം ഒറ്റയടിക്ക് കുടിക്കാൻ മാത്രം ദാഹമാണ് ആ ഭീകര സ്വപ്നം എനിക്ക് സമ്മാനിച്ചത്..
പിന്നീട് ഉറങ്ങാൻ കുറെ കഷ്ടപ്പെട്ടു..
ഉറക്കം ഒട്ടും ശരിയായില്ല.അറബ് കൊണ്ട് എഴുനേറ്റ്തു വൈകി ആയിരുന്നു.
മൊബൈൽ എടുത്തു നോക്കിയപ്പോൾ പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും രണ്ടു മൂന്നു മിസ്സ് കാൾ.
ആകാംഷയോടെ ഞാൻ തിരിച്ചു വിളിച്ചു.
അത് മറ്റാരും അല്ലായിരുന്നു.
മോഹിത്.
അയാൾ കേരളത്തിൽ ഉണ്ട്.വൈകുന്നേരം ഒന്ന് കാണാൻ പറ്റുമോ എന്ന് അവശ്യപെട്ടു. മനസ്സിൽ സ്വപ്നത്തിന്റെ ഭീതി കിടക്കവേ ഞാൻ അയാളോട് സമ്മതം മൂളി.
പക്ഷെ അയാളെ കണ്ടപ്പോൾ നടന്നതൊക്കെ വിപരീതം ആയിരുന്നു.
അയാൾ എന്നോട് വളരെ മാന്യതയോടെയാണ് പെരുമാറിയത്.
എന്റെയും മനുവേട്ടന്റെയും ബന്ധം പൂർണമായും മനസ്സിലാക്കിയ ആദ്യത്തെ വ്യക്തി.
അയാൾ എന്നോട് കുറെ ക്ഷമ യാചിച്ചു.
അന്നത്തെ മദ്യ ലഹരിയിൽ പറ്റിപ്പോയ തെറ്റാണു എന്ന് അയാൾ ഏറ്റുപറന്നു..
മനുവിനോടു എല്ലാം പറഞ്ഞ് അയാളുടെ തെറ്റുധാരണകളും മാറ്റം എന്നും അയാൾ എനിക്ക് വാഗ്ദാനം നൽകി.
ഞങ്ങളുടെ ബന്ധം അയാൾ വഴി ഒരിക്കലും മറ്റൊരാൾ അറിയില്ലെന്നും എന്ത് ആവശ്യത്തിനും കൂട്ട് നില്കാമെന്നും അയാൾ വാക്ക് തന്നു.
അവധി കഴിഞ്ഞു ഞാൻ സ്കൂളിലേക്ക് പോയി.മനുവേട്ടനുമായുള്ള പിണക്കം എന്റെ പ്രസരിപ്പിനെയും വല്ലാതെ ബാധിച്ചു.
ക്ലാസ്സിൽ ഒരു ഉത്സാഹവും ഉണ്ടായിരുന്നില്ല.ചത്ത അവസ്ഥയായിരുന്നു എനിക്ക്.
അവധി കഴിഞ്ഞു വന്ന ക്ഷീണമായിട്ടാണ് ഞൻ എല്ലാവരോടും അത് വർണിച്ചത്.
വൈകുന്നേരം സ്കൂളിന് പുറത്തു മനുവേട്ടന് ബുള്ളെറ്റുമായി എന്നെ കാത്തു നില്കുന്നുണ്ടായി..
അത് കണ്ടപ്പോൾ മോഹിത് ചേട്ടൻ പോയി സംസാരിച്ചു എന്ന കാര്യം ഞാൻ ഉറപ്പിച്ചു.
ഞാൻ കണ്ട ഭാവം വയ്ക്കാതെ ചേട്ടന്റെ മുന്നിലൂടെ ബസ് സ്റ്റോപ്പിലേക് നടന്നു.ചേട്ടൻ വണ്ടി എന്റെ വട്ടം കൊണ്ട് വന്നു വച്ച് കയറാൻ ആജ്ഞാപിച്ചു.
ചേട്ടൻ പറഞ്ഞതൊന്നും ഞാൻ ഇതുവരെ അനുസരിക്കാതെ ഇരുന്നിട്ടില്ല..ഞാൻ കയറി.
ചേട്ടൻ വണ്ടിയുമായി പാഞ്ഞത് ഫോർട്ട് കൊച്ചിക്കു അടുത്തുള്ള ആൾ താമസം ഇല്ലാത്ത ഒരു കടൽ തീരത്ത് ആയിരുന്നു.
അവിടെ വണ്ടി നിർത്തി എന്നെയും കൊണ്ട് കടൽ തീരത്തേക്ക് നടന്നു..
എന്റെ മുഖത്തേക്ക് നോക്കുണ്ടായിരുന്നില്ല..
പെട്ടെന്ന് ചേട്ടൻ സംസാരിച്ചു..
"ഈ കഴിഞ്ഞ രണ്ടു മൂന്ന് ദിവസം ഞാൻ കുറച്ച ഓവർ ആയിരുന്നോ?????? "
അത് കേട്ടതും കലി കയറി ഞാൻ ചേട്ടന്റെ മുമ്പിൽ ചെന്ന് നിന്ന് മുഖത്തത് വലിച്ചു ഒരു അടി കൊടുത്തു..
പിന്നെ കയ്യിലും മുതുകത്തുമായി കുറെ തല്ലി...
ദേഷ്യം കൊണ്ടിട്ടാണെങ്കിലും എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
"നീ തല്ലിക്കോ...
എത്ര വേണമെങ്കിലും തല്ലിക്കോ....
നിനക്കെ അതിനു അവകാശം ഉള്ളു മുത്തേ...."
അത് കേട്ടപ്പോൾ ഞാൻ മർദ്ദനം അവസാനിപ്പിച്ച് കയ്യും കെട്ടി കടലിലേക്ക് നോക്കി നിന്നു.
ചേട്ടൻ അപ്പോൾ എന്നെ പുറകിൽ നിന്നും കെട്ടി പിടിച്ചു "സോറി " എന്ന് എന്റെ ചെവിയിൽ പറഞ്ഞു..
എന്റെ മുഖത്തു അപ്പോളാണ് പുഞ്ചിരി വിടർന്നതു.
ആ ചിരി ചേട്ടനെ വല്ലാതെ ആക്ഷർഷിച്ചു എന്ന് തോന്നുന്നു..
പരിസരം മറന്നു ചേട്ടൻ എന്നെ ചുംബിച്ചു..കടിച്ചു പറിക്കുന്നതു പോലെയാണ് എനിക്ക് തോന്നിയത്.
ചുറ്റും ആരും ഇല്ലായിരുന്നു കൊണ്ട് ഞാൻ എതിർത്തില്ല..അത് കുറച്ച നീണ്ട ചുംബനം ആയിരുന്നു.വീട്ടിൽ വിട്ടിട്ടാണ് ചേട്ടൻ മടങ്ങിയത്.
അന്ന് രാത്രി ഞാൻ വളരെ സമാധാന പൂര്ണമായിട്ടാണ് ഞാൻ ഉറങ്ങിയത്...
ഒരു പേമാരി പെയ്തൊഴിഞ്ഞ തണുത്ത സന്തോഷം..
മനസ്സിൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന മധുര മനോഹരിതമായ സത്യത്തെ ആലിംഗനം ചെയ്തു ഞാൻ ആ രാത്രിയിൽ അലിഞ്ഞുറങ്ങി........
(തുടരും......)
രാക്ഷസനെ ചുംബിച്ച പ്രണയം (18)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
രഞ്ജിത എന്റെ മുഖത്ത് നോക്കുന്നത് വളരെ കഷ്ടപ്പെട്ടയിരുന്നു.നിരസിച്ച പ്രണയം എന്നും ഒരു നീറ്റലും അതുപോലെ തന്നെ ലജ്ജയും സമ്മാനിക്കുന്ന ഒന്നാണ് എന്ന് അവളുടെ പെരുമാറ്റത്തിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞു.അങ്ങനെ കളിച്ചും ചിരിച്ചും സന്തോഷിച്ചും മനുവേട്ടനുമായുള്ള പ്രണയം പൂത്തുലഞ്ഞു നിൽക്കുമ്പോളായിരുന്നു ഞങ്ങളുടെ സ്കൂളിലെ ബ്രാഞ്ച് തലത്തിലുള്ള കലാകായിക മേള ആഗതമാകുന്നത്.
ചിത്രരചനാ മത്സരത്തിനും പൈന്റിങിനും ഞാൻ പേര് കൊടുത്തു.കായികത്തിൽ ഞാൻ ലോങ്ങ് ജംപും ഹൈ ജംപും ഒരുപോലെ ഇഷ്ടപ്പെടുകയും സമ്മാനങ്ങൾ വാരി കൂടിയവയുമാണ്.അതിനും പേര് നൽകി.
മനുവേട്ടന്റെ സ്നേഹ സമ്മാനമായ ഗിത്താർ നെ കുറിച്ചും ഞാൻ അത് പഠിക്കാൻ പോകുന്ന കാര്യവും ക്ലാസിലെ ചില കുട്ടികൾക്ക് അറിയാമായിരുന്നു.
ബ്രാഞ്ചിന്റെ സംഘ ഗാന കൂട്ടായ്മയിൽ ഗിത്താർ വായിക്കുന്ന ആളുടെ കുറവുണ്ടായിരുന്നു.
എന്റെ അനുവാദം പോലും ചോദികാതെ അതിൽ എന്റെ പേരും എഴുതി ചേർത്തു. ലിസ്റ്റിൽ പേര് കണ്ടു ഒരു സുഹൃത്ത് പറഞ്ഞാണ് ഞാൻ അത് അറിഞ്ഞത്.
എല്ലാവരും എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചു.
എനിക്ക് വലുതായി ഒന്നും അറിയില്ല എന്ന് ഞാൻ പരമാവതി പറഞ്ഞു നോക്കി.
ആരും വക വച്ചില്ല.എല്ലാം അറിയാവുന്ന ഒരാളുടെ എളിമ ആയിട്ടാണ് എന്റെ വാക്കുകളെ മറ്റുള്ളവർ കണ്ടത്.
കാര്യം അറിഞ്ഞപ്പോൾ മനുവേട്ടനും വീട്ടിലും വലിയ സന്തോഷം ആയിരുന്നു.എനിക്കാണെങ്കിൽ ഒരു തരത്തിലുള്ള വിശ്വാസവും ഇല്ലായിരുന്നു.
പിന്നീട് ഏതായാലും പേര് ചേർത്ത് എന്നാ രീതിയിൽ ഞാൻ പരിശീലനം തുടങ്ങി.കുറെ കഷ്ടപ്പെട്ട് ഞാൻ ഒരു വിധം ഒപ്പിച്ചു.
അങ്ങനെ മേളയുടെ ദിവസങ്ങൾ അടുത്തെത്തി.
ചിത്രരചനയും പൈന്റിങ്ങും ഞാൻ തകർത്തു ചെയ്തു്. അതിനു ഒന്നാം സ്ഥാനം ഉറപ്പിച്ചാണ് ഞാൻ ഹാളിൽ നിന്നും ഇറങ്ങിയത്.
"വിചിത്രമായ പ്രണയം " എന്നതായിരുന്നു വിഷയം.
ഞാൻ എന്നെയും മനുവേട്ടനെയും മനസ്സിൽ ആലോചിച്ചു ഞങ്ങൾ ഒരു കുട്ടിയെ ദത്തെടുത്തു വളർത്തുന്ന ചിത്രം കലാത്മീകമായി വരച്ചു..
രണ്ടു പുരുഷന്മാരുടെ പ്രണയം എനിക്ക് വലിയ വിചിത്രമായ കാര്യം ആയിരുന്നില്ലെങ്കിലും സമൂഹത്തിനു അത് വിചിത്രം തന്നെയാണല്ലോ..
അതി കൊണ്ട് തന്നെയാണ് ഞൻ ആ വിഷയം അങ്ങനെ ചിത്രീകരിച്ചത്..
പൈന്റിങിനും അതെ വിഷയമായിരുന്നത് കൊണ്ട് എനിക്ക് വലിയ കഷ്ടപ്പാട് ഉണ്ടായിരുന്നില്ല.
ഞാൻ വളരെ മനോഹരമായി തന്നെ വരച്ചു.
വിജയികളുടെ സ്ഥാന പട്ടികയിൽ എന്റെ പേര് തന്നെയായിരുന്നു ആദ്യം ഉണ്ടായിരുന്നത്.
എന്റെ വിഷയ അവലോകണമാണ് എല്ലാവര്ക്കും ഇഷ്ടപ്പെട്ടത് എന്ന് വിധികർത്താക്കൾ പറഞ്ഞു.
അവരുടെ എല്ലാവരുടെയും വാക്കുകളിൽ എനിക്ക് സമൂഹത്തിന്റെ വൃത്തികെട്ട വശമാണ് കാണിച്ചു തന്നത്.സ്വവർഗ പ്രണയം വിഷയമാക്കി സിനിമയോ,ചിത്രമോ,ഏതെങ്കിലും കലയോ പ്രദർശിപ്പിച്ചാൽ അത് ഏറ്റെടുത്തു വലിയ രീതിയിൽ പുകഴ്ത്തുവൻ എല്ലാവരും മിടുക്കന്മാരാണ്.
പക്ഷെ അത് യഥാർത്ഥത്തിൽ സംഭവിക്കുമ്പോൾ ആർക്കും അത് അനുവദിച്ചു നല്കാൻ സാധിക്കുന്നില്ല.
എന്റെ ചിത്രത്തിന്റെ പ്രാധാന്യം വളരെ വലുതാണ് എന്നും പറഞ്ഞു അത് ഫോർട്ട് കൊച്ചിയിൽ ഉള്ള ഒരു പ്രസിദ്ധ ചിത്ര പ്രദർശന ക്ലബ്ബിൽ അയച്ചു കൊടുത്തു.
അതെല്ലാം കണ്ടപ്പോൾ എനിക്ക് പുച്ഛമാണ് തോന്നിയത്.സമൂഹത്തിലെ ഓരോരുത്തരുടെ ഓന്തിന്റ് പോലെയുള്ള ചിന്താഗതികൾ എനിക്ക് അളവിലേറെ പുച്ഛം ഉത്ഭവിപ്പിച്ചു.മനുവേട്ടനും ഞനും അതെ കാര്യം പറഞ്ഞു കുറെ ചിന്തിച്ചു കൂട്ടുകയും ചെയ്തു.ഒരു കാര്യവും ഇല്ലാതെ.....
കായിക മേള ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ എന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചിരുന്നു.
കായിക മേള ദിവസത്തിൽ ചാട്ടം ഉള്ള എല്ലാ കായിക ഇനത്തിലും വിധികാർത്താവായ ഞങ്ങളുടെ കായിക ഡിപാർട്മെന്റിലെ അധ്യാപകരെ സഹായിക്കാൻ നിന്നിരുന്നത് രാഹുൽ ചേട്ടൻ ആയിരുന്നു.
എന്റെ പേര് കണ്ടത് കൊണ്ട് അയാൾ അത് തിരഞ്ഞെടുത്തതാണോ എന്നും എനിക്ക് സംശയം ഉണ്ടായി.കാരണം അങ്ങനെയുള്ള സംഭവങ്ങളായിരുന്നു അന്ന് നടന്നത്.
ഞാൻ ഷോർട്സും സ്കൂൾ ജേഴ്‌സ്‌യുമാണ് ധരിച്ചിരുന്നത്.
മത്സരത്തിനായി ചെന്നപ്പോൾ രാഹുലിന്റെ സംസാരം എനിക്ക് തീരെ ഇഷ്ടപ്പെടുന്നുണ്ടായില്ല.
"ഡാ..ചെക്കാ..
ഡ്രെസ്സിന്റെ വലിപ്പം കുറയുന്തോറും നീ കുറെ സെക്സി ആകുന്നുണ്ട്....
പറ്റുമെങ്കിൽ ഇതിലും ചെറുത് വല്ലതും കിട്ടിയാൽ ഇട്..
എനിക്ക് ഇന്ന് രാത്രിയിലത്തെക്കുള്ളത് ആയിക്കോളും...."
മേളയുടെ ദിവസത്തിൽ പ്രശ്നം ഉണ്ടാക്കിയാൽ 7 ദിവസം സസ്‌പെൻഷൻ ഉറപ്പാണ് എന്ന് പ്രിൻസിപ്പൽ നേരത്തെ അറിയിച്ചിരുന്നു.അത് കൊണ്ട് മാത്രമാണ് ഞാൻ ഒന്നും കേട്ട ഭാവം നടിക്കാതിരുന്നത്.
അല്ലെങ്കിൽ അയാളെ പിടിച്ചു രണ്ടെണ്ണം കൊടുക്കാനുള്ള ദേഷ്യം എനിക്കുണ്ടായിരുന്നു.
ഓരോ ട്രയൽ കഴിയുമ്പോളും അയാൾ എന്നെ സഹായിക്കാൻ വരുമായിരുന്നു.
എല്ലാവര്ക്കും അത് സഹായം ആയിട്ട് തോന്നുകയുള്ളയിരുന്നു.
പക്ഷെ എന്റെ നിതമ്പത്തിൽ സ്പര്ശിക്കാനുള്ള അവസാരമായിട്ടാണ് അയാൾ കരുതിയത്.
മനുവേട്ടൻ ഇത് അറിഞ്ഞാൽ രാഹുലിന്റെ കാര്യം കഴിഞ്ഞതാണ്.
പിന്നെ വെറുതെ ഒരു കലഹം ഉണ്ടാക്കേണ്ട എന്ന് കരുതി ഞാൻ ക്ഷമിച്ചു എന്ന് മാത്രം.
അവസാനം സഹികെട്ട് ഞാൻ അയാളെ രണ്ടു തെറി പറഞ്ഞിരുന്നു.അത് മാത്രമാണ് ഞാൻ ആകെ ചെയ്തത്.
രണ്ടു ഇനത്തിനും എനിക്ക് സ്ഥാനം ഉണ്ടായിരുന്നു.ഒരെണ്ണതിനു സ്വർണവും ഒരെണ്ണം വെള്ളിയും.
ഓരോ തവണ ട്രോഫിയും മെഡലും വാങ്ങുമ്പോൾ ഞാൻ ആരുടെയെങ്കിലും ഫോണിൽ ഫോട്ടോ എടുപ്പിക്കുമായിരുന്നു.മനുവേട്ടനെയും വീട്ടിലും കൊണ്ടുപോയി കാണിക്കുവാൻ വേണ്ടി..
മേളയുടെ അവസാന ദിവസമായിരുന്നു സംഘ ഗാനവും മറ്റും.
അന്ന് എന്റെ പരുപാടി കാണുവാൻ മനുവേട്ടൻ കുറെ ആഗ്രഹിച്ചിരുന്നു.പക്ഷെ സ്കൂൾ തലത്തിലുള്ള പരുപാടി ആയതു കൊണ്ട് പുറത്തു നിന്ന് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല.പിന്നെ മനുവേട്ടൻ എന്റെ ആ പരുപാടി കാണാൻ വരുന്നതിൽ എനിക്കും വലിയ താല്പര്യം ഉണ്ടായിരുന്നില്ല.
അന്ന് രാവിലെ മുതൽ പരിശീലനം ആയിരുന്നു.
പച്ച വെള്ളം കുടിക്കുവാൻ പോലും ആരും സമ്മതിച്ചില്ല..
ഒന്നാം സ്ഥാനം എങ്ങനെയും അടിച്ചെടുക്കാൻ വേണ്ടി ബാക്കി ഉള്ളവർ കഷ്ടപ്പെടുമ്പോൾ എനിക്ക് അതിൽ വലിയ താല്പര്യം തോന്നിയില്ല..
പിന്നെ ആകെ ഉണ്ടായിരുന്ന ഒരു സന്തോഷം എന്റെ മനുവേട്ടന്റെ സമ്മാനം കൊണ്ട് ആദ്യമായി ചെയുന്ന ഒരു പരുപാടി.അതായിരുന്നു ഞാൻ അതിൽ കണ്ട ഏക സന്തോഷം.
വന്നപ്പോൾ മുതൽ ശല്യം ചെയ്യുവാനായി കുറെ കുട്ടികൾ കച്ച കെട്ടി ഇറങ്ങിയിട്ടുണ്ടായിരുന്നു.
പ്രത്യേകിച്ച് ഒന്നുമല്ല.ഓരോ വാദ്യോപകരണങ്ങളും കയ്യിൽ പിടിച്ചു നിൽക്കുന്ന ഫോട്ടോ എടുക്കാനുള്ള തിരക്ക് കൂട്ടൽ.അത് കാണുമ്പോളൊക്കെ എനിക്ക് കലിപ്പ് ആണ് കയരുന്നുണ്ടായത്.ഫേസ്ബുക്കിൽ ഇടാൻ വേണ്ടിയാണത്രെ.
എല്ലാവരും ഒരു പോലെ കോപ്രായങ്ങൾ കാണിക്കുന്നുണ്ടായി...
അതിൽ ഒരുത്തന്റെ അമിത ആവേശം എന്റെ നെഞ്ച് തകർക്കും വിധം ഒരു സംഭവത്തിനു ഇട വരുത്തി.
ഗീത്താരിന്റെ കമ്പി പൊട്ടിയപ്പോൾ എന്റെ കണ്ണ് അറിയാതെ നിറഞ്ഞു.അവനെ തല്ലി കൊല്ലാനുള്ള ദേഷ്യം ആയിരുന്നു അപ്പോൾ എനിക്ക് തോന്നിയത്.
ദേഷ്യവും അതുപോലെ തന്നെ സങ്കടവും എന്നെ വല്ലാതെ തളർത്തി.കാണുന്നവരോടൊക്കെ ഞൻ ദേശ്യപ്പെടുവൻ തുടങ്ങി.
പരുപാടി നിർത്തി വീട്ടിൽ പോകാൻ ഒരുങ്ങുമ്പോളായിരുന്നു അഭിജിത്തും ശ്രുതിയും ആരുടെയോ ഗിത്താർ ഒപ്പിച്ചു കൊണ്ട് വന്നത്.
എല്ലാവരുടെയും നിർബന്ധം എന്നെ സ്‌റ്റേജിലേക് വലിച്ചു കയറ്റുന്നത് പോലെ ആയിരുന്നു.
സ്റ്റേജിൽ കയറി...
പരുപാടി തുടങ്ങി...
കുളമായി...പരിശീലച്ചത് പോലെ ഒന്നും നടന്നില്ല..
പുതിയ ഗിത്താർ എന്റെ കയ്യിൽ വഴങ്ങിയില്ല.
ചില സാധാനങ്ങളോട് പ്രേമം തുടങ്ങിയാൽ പിന്നെ അതുപോലെ മറ്റൊന്ന് കയ്യിൽ വന്നാലും വഴങ്ങാൻ വലിയ കഷ്ടം ആയിരിക്കും..
അതാണ് എനിക്ക് സംഭവിച്ചത്..
സ്ഥാനം പ്രഖ്യാപിച്ചപ്പോൾ മൂന്നാം സ്ഥാനം ഉണ്ടായിരുന്നെങ്കിലും എന്റെ മനസ്സ് വളരെ വിഷാദഭരിതമായിരുന്നു.
ഒന്നാം സ്ഥാനം ലഭിക്കാഞ്ഞതിനല്ല..
എന്റെ പ്രണയ സമ്മാനം നശിപ്പിച്ചതിനായിരുന്നു ഏറ്റവും വിഷമം ആയത്.
ഒന്നാം സ്ഥാനം കിട്ടാഞ്ഞതിന് കുറെ പേര് സമാധാനിപ്പിച്ചു..പക്ഷെ എന്റെ മുഖം വാടിയിരുന്നത് അതിനാൽ അല്ല എന്ന് മനുവേട്ടനോട് മാത്രമാണ് പറഞ്ഞത്.
"ഡാ. ..നമുക്ക് അവനെ പോയി തല്ലണോ..
നീ പറ മുത്തേ...
ചേട്ടൻ പോയി രണ്ടെണ്ണം പൊട്ടിക്കും..
വേണോ??"
എന്നെ സന്തോഷിപ്പിക്കാൻ മനുവേട്ടൻ കുറെ കഷ്ടപ്പെടുന്നുണ്ടായിരുന്നു..
വാക്കുകൾ ഫലവതാകഞ്ഞത് കൊണ്ട് ചേട്ടൻ എന്നെ ചുംബിക്കാനും ആലിംഗനം ചെയ്യുവാനും തുടങ്ങി...
അതിൽ ഞാൻ വീണു എന്ന് പറഞ്ഞാൽ മതി.
ഒന്ന് ചിരിച്ചത് അപ്പോൾ ആയിരുന്നു..
അങ്ങനെ മേളകളും കളിയും ചിരിയുമൊക്കെ അവസാനിച്ചു ഓര്മകളായി മാറിയപ്പോൾ ദിവസങ്ങൾ കഴിഞ്ഞത് അറിഞ്ഞില്ല..
മനുവേട്ടനുമൊത്തൊരു ജീവ്തം ആരംഭിച്ചിട്ട് ഒരു വര്ഷം തികയുന്ന ഞങ്ങളുടെ ഒന്നാം വാർഷികം ആഗതമായി..
മനുവേട്ടന് അന്ന് എന്തെങ്കിലും അപ്രതീക്ഷിത സമ്മാനം നൽകണം എന്നായിരുന്നു എന്റെ ആഗ്രഹം.
പഠനവും മറ്റു തിരക്കുകളും കാരണം എനിക്ക് പ്രത്യേകിച്ച് ഒരു പരുപാടി ആസൂത്രണം ചെയ്യുവാൻ സാധിച്ചില്ല..
എങ്കിലും ചേട്ടന് വേണ്ടി ഞാൻ ഏഴു ചെറിയ ചെറിയ സമ്മാനങ്ങൾ വാങ്ങി..
ഏഴിന് പല അർഥങ്ങൾ ആണല്ലോ..
മഴവില്ലു..
സപ്തസ്വരങ്ങൾ...
സ്വവർഗപ്രണയ സൂചിക...
സപ്തഋഷികൾ...
ഒരു ആഴ്ച...
ഏഴാം നിലാവ്...
ഏഴു അഴക്...
അങ്ങനെ ...ഇതെല്ലം പോലെ കുറെ കാര്യങ്ങൾ സമ്മിശ്രമയ ഒരു ജീവിതമായിരുന്നു ഞങ്ങളുടെ കഴിഞ്ഞ ഒരു വര്ഷം..
അന്ന് രാതി മനുവേട്ടന്റെ വീട്ടിൽ നിൽക്കുവാൻ വേണ്ടി ഞാൻ എന്റെ വീട്ടിൽ കുറച്ചു നുണ അവതരിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു.
സ്കൂൾ വിട്ടു ഞാൻ നേരെ മനുവേട്ടന്റെ വീട്ടിലേക്കായിരിക്കും പോകുവാ എന്നും പറഞ്ഞിട്ടുണ്ടായിരുന്നു.
എന്റെ സപ്ത സമ്മാനം ഞൻ രാത്രിയിൽ നൽകാം എന്ന് വിചാരിച്ചു..
പതിവ് പോലെ ഞാൻ അന്ന് സ്കൂളിൽ പോകാൻ റെഡി ആയി നിന്നു.
എല്ലാ ദിവസത്തെയും പോലെ മനുവേട്ടൻ വന്നു എന്നെ സ്കൂളിൽ ആക്കി പോയി..
അന്നത്തെ ദിവസത്തെ പ്രത്യേകത ചേട്ടൻ മറന്നു പോയോ????
ചേട്ടൻ ഒരു അരക്ഷരം പോലും പറഞില്ല...മറ്റെന്തോ കാര്യങ്ങളെ കുറിച്ചാണ് സംസാരിച്ചത്...പതിവ് പോലെ തന്നെ...
ചേട്ടൻ മറന്നതാണോ അതോ..മറന്നത് പോലെ അഭിനയിക്കുവാണോ????
എനിക്ക് ഒന്നും മനസിലാകുന്നില്ല...
എനിക്ക് ദേഷ്യം ഉടലെടുത്തു തുടങ്ങിയിരുന്നു..
പോകാൻ നേരത്തു ചേട്ടന്റെ ചോദ്യങ്ങൾ എന്നെ വല്ലാതെ ആശങ്കയിലാക്കി...
"മുത്തേ...ഞാൻ നിന്നോട് പറയാൻ വിട്ടു പോയി...
ഇന്ന് വൈകുന്നേരം ഒരു ഡോക്ടറിന്റെ മകളുടെ കല്യാണ പാർട്ടി ഉണ്ട്...
അതിനു പോയാൽ ഞൻ രണ്ടെണ്ണം അടിക്കും കേട്ടോ...പിന്നെ കാൾ ചെയ്യാൻ വൈകും..അവിടന്നു വരുമ്പോ 11 ഒക്കെ കഴിയും....അപ്പൊ ശെരി....സി യു... ലവ് യു..."
ചേട്ടൻ പോയി കഴിഞ്ഞപ്പോൾ എനിക്ക് ആകെ വല്ലാണ്ടായി...
'ഇനി ചേട്ടൻ കളിപ്പിക്കുകയാണോ???'
എന്റെ മനസ്സു സന്ദേഹപ്പെട്ടു...
ക്ലാസ്സിൽ കയറുന്നതിനു മുമ്പ് മനുവേട്ടന്റെ അമ്മയെ ഫോൺ ചെയ്തു...
"ഹലോ...അമ്മെ...ഞാനാ അരുൺ...
വൈകുന്നേരം മനുവേട്ടൻ എവിടെയെങ്കിലും പോകുന്ന കാര്യം പറഞ്ഞിരുന്നുവോ?????"
"അതേല്ലോ മോനെ...അവനു വൈകുന്നേരം ഏതോ പരുപാടി ഉണ്ട്.വരാൻ നല്ലതു പോലെ വൈകും എന്നും പറഞ്ഞു.ചിലപ്പോ അവിടെ തന്നെ നിൽക്കും എന്നും പറഞ്ഞു..
എന്താ മോനെ???"
ആ മറുപടി എന്നെ നല്ലതു പോലെ നോവിച്ചു..
"ഒന്നുമില്ല..ശെരി അമ്മെ..."
ഫോൺ കട്ട് ചെയ്തു സ്വിച്ച് ഓഫ് ആക്കി ബാഗിൽ വച്ചപ്പോൾ അതിന്റെ കൂടെ എന്റെ മനസ്സും കട്ട് ആക്കി വച്ചോ എന്നൊരു സംശയം..
ഇത്രയും പ്രാധാന്യം ഉള്ള ഒരു കാര്യം ചേട്ടൻ മറന്നു..
ഒരു സന്ദേശം എങ്കിലും അയക്കാമായിരുന്നു.....
ഇന്നലെ രാത്രി വിളിച്ചപ്പോൾ ചേട്ടനെ ഓര്മ പെടുത്തുവൻ ഞാൻ കുറെ തവണ പനവേലി പോരിൽ പോയ കാര്യമൊക്കെ എടുത്തു ഇ്ട്ടായിരുന്നു ...
എന്നിട്ടും അയാൾ മറന്നു...
എന്റെ മനസ്സിൽ ദേഷ്യവും സങ്കടവും കൂടി കൂടി വന്നു..കരയാൻ പോകുന്നത് പോലെ എന്റെ മുഖം ചുവന്നു തുടുത്തു വീർത്തു...
ക്ലാസ്സിൽ ഞാൻ വളരെ അസ്വസ്ഥൻ ആയിരുന്നു...
ചേട്ടൻ ചെയ്തത് ഒട്ടും ശേരിയായില്ല...
അങ്ങനെ ഇങ്ങനെ ആലോചിച്ചു മൂന്ന് പീരീഡ് അവസാനിപ്പിച്ചത് എങ്ങനെ എന്ന് എനിക്ക് ഒട്ടും നിശ്ചയമില്ല......
(തുടരും....)
രാക്ഷസനെ ചുംബിച്ച പ്രണയം (19)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഉച്ചയ്ക്ക് സ്കൂളിലെ പ്യുൺ ക്ലാസ്സിൽ വന്നു എനിക്ക് പ്രൈവറ്റ് നോട്ടീസ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ മനുവേട്ടൻ ആയിരിക്കും എന്നാണ് വിചാരിച്ചിരുന്നത്..ചെന്നപ്പോൾ എന്റെ അധ്യാപികയുടെ അനുവാദം വാങ്ങുവാൻ കാത്തു നിൽക്കുന്ന മോഹിത് നെയാണ് ഞാൻ അവിടെ കണ്ടത്.
ഇയാൾ എന്താ ഇവിടെ????
ഒന്നും മനസിലായില്ല..
അനുവാദം വാങ്ങിയ ശേഷം എന്നോട് ബാഗും എടുത്തു പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു.
കുറെ സംശയങ്ങൾ മനസ്സിൽ കുത്തി നിറച്ചു ഞാൻ അയാളുടെ കൂടെ ഇറങ്ങി.
ഒരു ചുവപ്പു നിറത്തിലെ കാർ എന്നെയും കാത്തു സ്കൂൾ ഗേറ്റ്നു വെളിയിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
"ചേട്ടാ...
ഒരു കാര്യം ചോദിച്ചോട്ടെ???
എന്താ ഉദ്ദേശം ??? ഉച്ചയ്ക്ക് വരുക,ക്ലാസിൽ നിന്നും ഇറക്കുക...
എന്താ പരുപാടി??മനസിലാകാഞ്ഞിട്ടു ചോദിക്കുവാ..
ആ മനുവേട്ടൻ എന്തേ???"
എന്നെ തുറിച്ചു ഒരു നോട്ടം നോക്കിയിട്ടു അയാൾ മറുപടി നൽകി..
"നിന്നെ പീഡിപ്പിക്കാൻ കൊണ്ട് പോകുവല്ല..
ഒരു സീരിയസ് കാര്യം ഉണ്ട്.
അത് സ്ഥലം എത്തുമ്പോൾ നിനക്ക് മനസിലാകും..."
അത് പറയുമ്പോൾ അയാളുടെ മുഖത്ത് ഗൗവര ഭാവം മാത്രമായിരുന്നു നിഴലിച്ചിരുന്നത്..
ഞാൻ അയാളുടെ കൂടെ കാറിൽ കയറി..
ബാഗിൽ നിന്നും മൊബൈൽ എടുത്തു മനുവേട്ടനെ കാൾ ചെയ്തു..
"ഡാ..മുത്തേ...ഇപ്പൊ റൗണ്ടസിലാ..
കുറച്ച കഴിഞ്ഞു ഫ്രീ ആകുമ്പോ വിളിക്കാമെ..
നിനക്ക് എന്താ ക്ലാസ് ഇല്ലേ????"
ചേട്ടന്റെ വാക്കുകൾ എന്റെ നെഞ്ചിൽ ഭയത്തിന്റെ തീ വാരി വിതറി.
ഉമിനീർ ഇറക്കി കൊണ്ട് ഞാൻ അയാളോട് വീണ്ടും ചോദിച്ചു.
"അതെ..ഇയാൾ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ കാര്യം ഒന്ന് പറയുമോ??
ഇതെങ്ങോട്ടേക്കാ???
പ്ലീസ് ..ഏതെങ്കിലും ഒന്ന് പറയുമോ???"
"അടങ്ങു ചെക്കാ....
നിന്നെ കൊല്ലാൻ കൊണ്ട് പോകുന്നതൊന്നുമല്ല..
പറഞ്ഞില്ലേ കുറച്ച അത്യാവശ്യ കാര്യം ഉണ്ട്.അതിനു വേണ്ടിയാണെന്ന്...
പിന്നെ കാറിൽ നിന്നും എടുത്ത് ചാടി എനിക്ക് പണി ഒന്നും ഉണ്ടാക്കി വെക്കരുത് കേട്ടോ..."
ഞാൻ മൂളൽ മാത്രമാണ് മറുപടിയായി നൽകിയത്.
അപ്പോൾ എന്റെ മനസ്സിൽ പാഞ്ഞു വന്നത് അന്നത്തെ ദുസ്വപ്നം ആയിരുന്നു..
കാറിലെ എ സി യിലും ഞാൻ വിയർക്കാൻ തുടങ്ങി.
ഉച്ച ആയതു കൊണ്ട് വലിയ ട്രാഫിക് തിരക്കുകൾ ഒന്നും ഇല്ലായിരുന്നു.അതുകൊണ്ട് കാർ വളരെ വേഗത്തിലായിരുന്നു പോയി കൊണ്ടിരുന്നത്..
രണ്ടുമണിക്കൂർ കാറിൽ ഇരിക്കേണ്ടി വന്നു.
ഞങ്ങൾ ആലപ്പുഴയിൽ എത്തി എന്ന് മനസിലായത് കായലിനരുകിൽ കെട്ടി നിർത്തിയിട്ടുള്ള കുറെ ഹൗസ് ബോട്ട് കണ്ടപ്പോളായിരുന്നു.
കാർ നിർത്തി എന്നോട് അവിടെ ഇറങ്ങാൻ പറഞ്ഞു..
ഏറ്റവും അറ്റത്തു കെട്ടിയിട്ടുള്ള ഒരു ഒന്നാന്തരം ഹൗസ് ബോട്ടിലേക്കാണ് എന്നെ അയാൾ കൊണ്ട് പോയത്..ബോട്ടിന്റെ പുറത്ത് വരെ അയാൾ വന്നിരുന്നുള്ളൂ..
"അകത്തേയ്ക്ക് പോയിക്കോളു..
ഹ്മ്മമ്മ...ചെല്ലു.. ബാക്കി അവിടെ ചെല്ലുമ്പോൾ മനായിലായിക്കോളും..."
ഒരു തരം സിനിമയിലെ കൂട്ടി കൊടുപ്പ് രംഗം പോലെയാണ് അപ്പോൾ തോന്നിയത്..
ഇനി മനുവേട്ടൻ ആയിരിക്കുമോ???
എന്തായാലും ചെന്ന് നോക്കാം.
ഉള്ളിൽ കയറിയപ്പോൾ ഒട്ടും പരിചയം ഇല്ലാത്ത ഒരു വ്യക്തി...
ചെറുപ്രായക്കാരൻ....
ഏറി വന്നാൽ ഇരുപതിയെഴു വയസ്സ് തോന്നിക്കും..
വെളുത്ത മുഖത്ത് വെച്ച് പിടിപ്പിച്ച പോലെ കട്ടിയുള്ള താടിയും മീശയും..
അയാളുടെ കഷണ്ടി എടുത്തു കാണുന്നുണ്ടായിരുന്നു..
കഴുത്തിൽ ആരും ശ്രദ്ധിക്കും വിധം ഒരു വലിയ സ്വർണ്ണ മാല..
വസ്ത്രം വളരെ പരിഷ്കരമായ ഒന്നായിരുന്നു.
എന്നെ കണ്ടതും അയാൾ കൂളിംഗ് ഗ്ലാസ് താഴ്ത്തി നല്ലതു പോലെ ഒന്ന് നോക്കി..
ആ നോട്ടത്തിൽ എന്തോ പന്തികേട് ഉള്ളതായിട്ടാണ് എനിക്ക് തോന്നിയത്..
ഞാൻ പുറകിലോട്ട് ചുവടു വച്ചു പുറത്തേക്ക് എത്തി വലിഞ്ഞു നോക്കി.. മോഹിത് അപ്പോൾ കാറുമായി അവിടെ നിന്ന് പോയി കഴിഞ്ഞിരുന്നു.
"ആരെ നോക്കുവാ...?
വാ..വന്നിരിക്കു..ചോദിക്കട്ടെ..."
ഞാൻ നിന്നയിടത്തു നിന്ന് അനങ്ങിയില്ല..
എന്തോ വലിയ ആപത്തിൽ കുരുങ്ങിയ പിഞ്ചിനെ പോലെ ഞാൻ കുഴഞ്ഞു വലഞ്ഞു അവിടെ നിന്നു.
അയാൾ കസേരയിൽ നിന്നും ഇറങ്ങി എന്നെ പിടിച്ചു വലിച്ചു ഇരുത്തി..
പരിചയം ഇല്ലാത്ത നാട്.
പരിചയം ഇല്ലാത്ത മുഖം.എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നട്ടം തിരിഞ്ഞു..
എന്റെ കസേരയുടെ പുറകിൽ വന്നു കൈ കുത്തി നിന്ന് അയാൾ എന്നോട് സംസാരിക്കാൻ തുടങ്ങി..
"മോനു പേടിയുണ്ടോ????"
വിറച്ചു കൊണ്ട് "എന്തിന്" എന്ന് ഞാൻ മറുപടി നൽകി..
"ഒന്നിനുമല്ല...
ചേട്ടൻ ചുമ്മാ ചോദിച്ചതാ..."
അയാൾ വാ തോരാതെ കുറെ സംസാരിക്കുന്നുണ്ടായിരുന്നു....
പേടി കൊണ്ടായിരിക്കാം അധികമൊന്നും എനിക്ക് ശ്രദ്ധിക്കാൻ സാധിച്ചില്ല..
മേശപ്പുറത്തു ഭക്ഷണം വച്ചിട്ടുണ്ടായിരുന്നു..
അതെടുത്തു കഴിക്കുവാൻ അയാൾ എന്നോട് ആവശ്യപ്പെട്ടു...
അത് കഴിക്കാതെ എവിടന്നോ ധൈര്യം സംഭരിച്ചു ഞാൻ അയാളോട് സംസാരിച്ചു.
"ഇയാൾ ആരാ???
എന്തിനാ ഇവിടെ വിളിച്ചു വരുത്തി അത്യാവശ്യ കാര്യം പറയാനുണ്ട് എന്ന് പറഞ്ഞത്.??."
അയാൾ ഒന്നും മറുപടിയായി നൽകിയില്ല..
"നിന്റെ ശബ്ദം നല്ലതു പോലെ ഇടറുന്നുണ്ടല്ലോ..
പോയി കുറച്ചു വെള്ളം കുടിക്കൂ..
ബാക്കി അത് കഴിഞ്ഞാകാം..."
പേടിയും വിശപ്പും ദാഹവും എല്ലാം എന്നെ വല്ലാതെ തളർത്തുന്നുണ്ടായി..
തൊണ്ട വരണ്ടു പൊട്ടുന്നത് പോലെയാണ് തോന്നിയത്..
"വെള്ളം ദേ അവിടെ അപ്പുറത്തു ഫ്രിഡ്‌ജിൽ ഉണ്ടാകും..പോയി എടുത്തു കുടിച്ചോളൂ.."
എന്റെ നിസ്സഹായാവസ്ഥ എന്നെ അവിടെ ഇരുത്തിയില്ല..
ഞാൻ വെള്ളമെടുക്കാൻ അടുത്ത മുറിയിലേക്കു പോയി.ഫ്രിഡ്‌ജിൽ നിറയെ ബിയർ കുപ്പികളും ഉണ്ടായിരുന്നു.
ഒരു കുപ്പി വെള്ളം മുഴുവൻ ഞാൻ അതെ സമയം തീർത്തു.
കുടിച്ചതിനു ശേഷം ഞാൻ ആദ്യം ഇരുന്ന ഹാളിലേക് തന്നെ പോയി..
അവിടെ കണ്ട കാഴ്ച എന്നെ വല്ലാതെ ഭീതിപ്പെടുത്തി..
അവിടെ ആരും ഉണ്ടായിരുന്നില്ല..
എന്നെ സത്കരിച്ചു എന്നോട് സംസാരിച്ച ആ വ്യക്തിയെ കാണ്മാനില്ല..
ഈശ്വരാ..അയാളിത് എവിടെ പോയി?????
അതും മനസ്സിൽ പറഞ്ഞു തിരിഞ്ഞ് നോക്കിയപ്പോലാണ് ഞാൻ കരയിൽ നിന്നും അകലെ നീങ്ങുന്നത് മനസിലാക്കിയത്..
ബോട്ട് കായലിലെക്കു നീങ്ങുകയായിരുന്നു.
ഉത്സവ പറമ്പിൽ അച്ഛന്റെ കൈ വിട്ടു പോയ കുഞ്ഞിന്റെ അവസ്ഥയായിരുന്നു അപ്പോൾ എനിക്ക്..
എന്ത് ചെയ്യണം എന്നറിയാതെ ശ്വാസം മുട്ടി ഞാൻ അവിടെ സ്തംഭിച്ചു നിന്നു..
ഒച്ച വയ്ക്കൻ പോലും കഴിയാത്ത വിധത്തിൽ എന്റെ നാവു ഉള്ളിലേക്ക് വലിഞ്ഞു ഇല്ലാതായ പോലെ ആയി.
ഞാൻ ഒരു കെണിയിൽ അകപ്പെട്ടു..
ഈശ്വരാ...ഇതെന്ത് പരീക്ഷണം ആണ്..!!
എന്റെ കണ്ണിൽ നിന്നും വെള്ളം അണപൊട്ടി ഒഴുകാൻ തുടങ്ങി.പെട്ടെന്ന് കാലു പിന്നിലോട് വച്ച് പുറകിലോട്ടു തിരിഞ്ഞപ്പോൾ എന്റെ മുഖം ബലിഷ്ടമായ ഒരു ശരീരത്തിൽ തട്ടി..
പേടിച്ചു വിറച്ചു ഞാൻ ഞെട്ടി തരിച്ചു "ആഹ്....."
എന്ന് ശബ്ദം ഉണ്ടാക്കി.....
അയാളുടെ ബലിഷ്ടമായ കരങ്ങളാൽ എന്റെ വായ പൊത്തി പിടിച്ചു.......
ഞെട്ടി തരിച്ച എന്റെ ശരീരം ഐസ് കട്ട പോലെ ഉറഞ്ഞു കട്ട പിടിച്ചു സ്തംഭിച്ചു പോയി....
ഒരടി മുന്നോട്ടു വയ്ക്കാൻ പറ്റാത്തത് പോലെ....
"കിടന്നു കീറാതെ ചെക്കാ......."
ആ ശബ്ദം എന്റെ ശരീരത്തെ വല്ലാതെ ഉണർത്തി...
മനുവേട്ടൻ...
ശ്വാസം നേരെ വീണത് ആ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചപ്പോൾ ആയിരുന്നു...
"നീ നല്ലതുപോലെ ഞെട്ടിയല്ലേ....
ഹഹ ഹ് ഹ ഹഹ......"
മനുവേട്ടന്റെ ചിരി വളരെ മനോഹരമായിരുന്നു..
നെഞ്ചിൽ കൈ ചുരുട്ടി ഞാൻ മനുവേട്ടനെ ഇടിച്ചു..
"ഏയ്..ഇല്ല...
പേടിയോ....
അതെന്താ.....???
ഹ്മ്മമ്മ...
മനുഷ്യനെ തീ തീറ്റിക്കാനായി ഓരോ പദ്ധതികൾ...
ഒരു വാക്ക് പറഞ്ഞിരുന്നരങ്കിൽ ഞാൻ എങ്ങനെയെങ്കിലും ഇവിടെ എത്തുകയില്ലയിരുന്നോ???
ഇതിപ്പോ..ഹോ..."
"ആഹ്...
ഇതൊരു തരം പരീക്ഷണമാ..
എന്റെ കൂടെ ജീവിക്കാൻ പോകുന്ന ആൾക്ക് കുറച്ച ധൈര്യം ഒക്കെ വേണം..പിന്നെ കുറച്ച റിസ്ക് എടുക്കാനുള്ള കഴിവും.
ഞൻ നിന്നെ ഒന്ന് ടെസ്റ്റ് ചെയ്തതാ...."
ചേട്ടന്റെ മറുപടി എന്നെ സ്പർശിച്ചു...
"ഹാപ്പി ആനിവേഴ്സറി മുത്തേ...."
"ഹോ..
ഇപ്പോലെങ്കിലും പറഞ്ഞല്ലോ....ഞാൻ കരുതി എല്ലാം അങ്ങോട്ട് മറന്നിട്ടുണ്ടാകും എന്ന്..
പക്ഷെ ഈ സെറ്റ് അപ്പ് എനിക്ക് ഇഷ്ടായി....
എത്ര പൊടിച്ചു????"
"എന്റെ മുത്തിനു വേണ്ടിയല്ലേ....
എട്ടു രൂപ ആയിരുന്നു..പിന്നെ മോഹിത് ന്റെ പരിചയം വച്ച് അത് ആറിൽ ഒതുങ്ങി..'
സന്തോഷത്തോടെയാണ് ഞാൻ സംസാരിച്ചത്...
"എന്തായാലും സംഭവം കിടിലൻ ആയിട്ടുണ്ട്...."
ചേട്ടൻ എന്റെ നെറ്റിയിൽ ചുംബിച്ചു എന്നെ അടുത്തേക്ക് വലിച്ചു അടുപ്പിച്ചു.
എന്റെ മുഖത്തേക്ക് തന്നെ ഇമ വെട്ടാതെ നോക്കി നിന്ന്....
കാമത്തിന്റെ വേരുകൾ എന്നിലേക് ഒഴുക്കി എത്തി തുടങ്ങിയിരുന്നു..
പെട്ടെന്ന് ഞാൻ മാറി കസേരയിൽ ഇരുന്നു..
"അതെ...
ഞാൻ വീട്ടിൽ പറഞ്ഞിട്ടൊന്നും ഇല്ല....
മനുവേട്ടന്റെ വീട്ടിൽ ആയിരിക്കും എന്നെ പറഞ്ഞിട്ടുള്ളൂ....."
ചേട്ടന്റെ വാക്കുകൾ എന്നെ ഞെട്ടിച്ചു..
"സീൻ ഒന്നുമില്ല മുത്തേ...
നിന്റെ വീട്ടിൽ എല്ലാം ഞാൻ പറഞ്ഞു ഒപ്പിച്ചിട്ടുണ്ട്.."
ചേട്ടനും കസേരയിൽ കയറി ഇരുന്നു..
"ചേട്ടയി...ഞാൻ ആദ്യം വന്നപ്പോൾ ഇവിടെ ഉണ്ടായിരുന്ന ആൾ ആരാണ്??????"
അത് കേട്ടതും ചേട്ടൻ പൊട്ടി ചിരിക്കാൻ തുടങ്ങി....
"എന്താടാ. ..നീ പേടിച്ചു പോയോ??
അത് മോഹിത് ന്റെ കൂട്ടുകാരനാണ് ..
നിന്നെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി ഞങ്ങൾ പറഞ്ഞു വിട്ടതാ..."
അത് കേട്ട് ഞാനും ചമ്മലോടെ ചിരിച്ചു....
ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു മനുവേട്ടന്റെ മടിയിൽ മുഖത്തോടെ മുഖം നോക്കി ഇരുന്നു..
നെറ്റിയിൽ ഞനും ചുംബിച്ചു കൊണ്ട് വാർഷിക ദിന ആശംസകൾ നൽകി...
അത് ഒരു ആഴത്തിലെ ചുംബനത്തിൽ ആണ് അവസാനിച്ചത്...
കായലിന്റെ നടുവിലേക്ക് ഞങ്ങൾ നീങ്ങുമ്പോൾ ശാന്തത മാത്രമായിരുന്നു ഞങ്ങളുടെ ചുംബനത്തിന് സാക്ഷിയായത്...
കഴുത്തിന് ചുംബനമേറ്റപ്പോൾ ഞാൻ ഞെരിപിരി കൊണ്ടു....
എനിക്ക് വല്ലാതെ ഉണർവ് ഉണ്ടായി...
ഞങ്ങൾ വീണ്ടും ചുംബിച്ചു...
ഉമിനീർ പങ്കുവയ്ക്കും വിധം ഞങ്ങൾ ആഴത്തിൽ ചുംബിച്ചു...
എന്റെ പ്രിയതാമന്റെ നെഞ്ചിലെ ചൂടിന്റെ അകമ്പടിയോടെ ഞാൻ അതിൽ അലിഞ്ഞു ചേർന്നു....
ഇരുന്നത് പോലെ തന്നെ ചേട്ടൻ എന്നെ പൊക്കിയെടുത്തു നടന്നു...
ഒരു മുറിയിലേക്കു..വാതിലിനരുകിൽ എന്നെ നിറുത്തി എന്റെ കണ്ണ് പൊത്തി അകത്തേക്ക് കയറ്റി...
കണ്ണ് തുറന്നപ്പോൾ മുമ്പിൽ ഒരു കേക്ക് ഉം അടുത്ത് എന്റെ ഗിത്താറും....
"എന്റെ ഗിത്താര്....!!!!!!
ഇതെങ്ങനെ ഇവിടെ????"
ഞാൻ അമ്പരന്നു പോയി....
"അതൊക്കെ ഉണ്ട്...വാ ആദ്യം കേക്ക് മുറിക്കാൻ നോക്കാം..പിന്നെ നിന്റെ ഒരു പാട്ട്.."
ഞങ്ങൾ ഒരുമിച്ചു കേക്ക് മുറിച്ചു.....
ചേട്ടന്റെ വായിൽ ഒരു വലിയ കഷണം തിരുകി വച്ച്.
എന്നിട്ട് അതിൽ നിന്നും ഒരു ചെറിയ കഷണം ഞാൻ എന്റെ വായ കൊണ്ട് കടിച്ചെടുത്തു..
അപ്പോളും ഒരു ചുംബനത്തിന് വഴിയൊരുക്കി....
പിന്നെ എന്റെ ഗിത്താര് വായനയും പാട്ടുമൊക്കെ ആയിരുന്നു..
ആദ്യമായിട്ടാണ് ഇത്ര നന്നായി പാടുന്നത് എന്ന് എനിക്ക് സ്വയം തോന്നുന്നത്..
പാട്ടിനു ശേഷം ചേട്ടൻ എന്നോട് വല്ലാത്തൊരു ഭ്രമമാണ് കാണിച്ചത്..എന്നെ വലിച്ചു അടുപ്പിച്ചു കടിച്ചു കീറും വിധം ചുംബിച്ചു...
ഞങ്ങളുടെ മുഴുപ്പുകളും അപ്പോൾ ചുംബിക്കുന്നുണ്ടായിരുന്നു......
എന്നെ പൊക്കിയെടുത്തു മുറിയിലെ മെത്തയിൽ കിടത്തി വാതിൽ അടച്ചു....
കാമത്തിന്റെ തീ ജ്വാലകൾ എന്നെ വിഴുങ്ങി കഴിഞ്ഞിരുന്നു..മനുവേട്ടൻ വിവസ്ത്രനായി എന്റെ മുന്നിൽ നിന്നപ്പോൾ ഞാൻ എന്റെ കണ്ണിലെ കാമം കൊണ്ട് ചേട്ടനെ എന്നിലേക്ക് വലിച്ചെടുപ്പിച്ചു...
ഞാനും വിവസ്ത്രനാകാൻ വലിയ നേരമൊന്നും വേണ്ടി വന്നില്ല..ചുംബങ്ങളും ആലിംഗനങ്ങളുടെയും അകമ്പടിയോടെ ഞങ്ങൾ വേഴ്ചയിലേക്ക് കടന്നു...
പല സ്ഥാന വ്യത്യസങ്ങൾ പരീക്ഷിച്ചു ഞങ്ങൾ കിടക്ക പങ്കിട്ടു....
രാതിമൂർച്ചയുടെ അവസാനം ഞങ്ങൾ തളർന്നു കിടന്നപ്പോൾ
നഗ്നനായി തന്നെ എഴുനേറ്റു പോയി ഞാൻ ബാഗിൽ നിന്നും ചേട്ടനുള്ള സമ്മാനങ്ങൾ എടുത്തു...
ഓരോന്നും ഞാൻ ചേട്ടന്റെ ദേഹത്ത് നിരത്തി വച്ചു.. ഒരു കൊച്ചു കുട്ടി തന്റെ കളിപ്പാട്ടങ്ങൾ അടുക്കി നിരത്തി വയ്ക്കും പോലെ..
ഞങ്ങളുടെ രണ്ടുപേരുടെയും കെട്ടിപിടിച്ചു നിൽക്കുന്നഫോട്ടോ പതിപ്പിച്ച ഫോട്ടോ ഫ്രെയിം..
ഒരു മെഴുകു കൊണ്ട് നിർമിച്ച ബുള്ളെറ്റ്..
ഒരു ചില്ലു പ്രതിമ..
കയ്യിലണിയുന്ന ഫ്രണ്ട്ഷിപ് ബാൻഡ്.
ഞൻ വരച്ച ഒരു ചിത്രം..
ഒരു പേഴ്സ്..
പിന്നെ.ഒരു കൂളിംഗ് ഗ്ലാസും..
എന്റെ സമ്മാനങ്ങൾ കണ്ടു ചേട്ടൻ കുറെ ചിരിച്ചയിരുന്നു..
ഒരു ബന്ധവും ഇല്ലാത്ത കുറെ സമ്മാനങ്ങൾ. ചേട്ടന് അതെലാം ജീവൻ ആയി കാണാൻ ആയിരുന്നു താല്പര്യം..
കാമം ഞങ്ങളെ വീണ്ടും വീണ്ടും വിഴുങ്ങിയിരുന്നു..വേദനയുടെ അറ്റം എത്തുന്നതുവരെ ഞങ്ങൾ ആസ്വദിച്ചിരുന്നു..
ഞങ്ങളുടെ ആദ്യ വാർഷികത്തിന്റെ ഓർമകളിൽ എല്ലാ വികാരങ്ങളും ഉണ്ടായതിൽ എനിക്ക് വളരെ അഭിമാനമാണ് തോന്നിയത്...
ഞങ്ങൾ നേരം ഇരുട്ടി കഴിഞ്ഞാണ് കരയിൽ തിരിച്ചു എത്തിയത്..
ആലപ്പുഴയിൽ നിന്നും രാത്രിയുടെ തണുപ്പ് ചൂടി മനുവേട്ടനുമൊത്തൊരു ബുള്ളെറ്റ് യാത്ര ,അത് ഇന്നും എന്റെ മനസ്സിൽ മായാതെ കിടക്കുന്ന മധുര ഓർമകളാണ്.......
(തുടരും.......)
രാക്ഷസനെ ചുംബിച്ച പ്രണയം (20)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
പ്രണയ നിമിഷങ്ങൾ കുന്നോളം ആസ്വദിച്ചു ഞാനും മനുവേട്ടനും ഞങ്ങളുടെ ജീവിതം മുന്നോട്ട് നീക്കി പോകുമ്പോളായിരുന്നു ഞങ്ങൾക്കിടയിൽ ദൂരം ഒരു വലിയ വിപത്താകും വിധം മനുവേട്ടന് ബാംഗ്ളൂരിൽ ജോലി കിട്ടുന്നത്.
ലൂർദിൽ ചേട്ടൻ താത്കാലികമായിട്ടാണ് ജോലി ചെയ്യുന്നത്.അതിലും ഇരട്ടി ശമ്പളത്തിൽ എല്ലാ സൗകര്യങ്ങളോടെ ചേട്ടന് ബാംഗ്ലൂരിലെ ഒരു പ്രശസ്ത ഹോസ്പിറ്റലിൽ ജോലി ലഭിച്ചത്.
ഞാനായിരിക്കും ആ കാര്യം അവസാനം അറിഞ്ഞത്.
ചേട്ടൻ എന്നിൽ നിന്നും അത് ഒളിച്ചു വച്ചു.
ആ ജോലി നിരസിച്ചു നാട്ടിൽ തന്നെ ജോലി ചെയ്യാൻ തീരുമാനിച്ചു.
എല്ലാവരും ചേട്ടനെ കുറെ നിർബന്ധിച്ചു. ചേട്ടൻ ആരുടേയും വാക്ക് കൂട്ടാകുക പോലും ചെയ്തില്ല.
അമ്മ ചേട്ടനോട് കുറെ നാളുകൾക്കു ശേഷം വഴക്കുണ്ടാക്കുന്നത് ഈ കാരണം പറഞ്ഞായിരുന്നു എന്ന് ഞാൻ അറിഞ്ഞപ്പോൾ അറിയാതെ എന്റെ മനസ്സിൽ ഒരു വിള്ളൽ വീണു.
എനിക്ക് വേണ്ടിയാണു ചേട്ടൻ പോകാതെ നിൽക്കുന്നതെന്ന് ഉറപ്പാണ്..അതിന്റെ പേരിൽ വീട്ടിൽ കലഹവും ഉണ്ടായി..
എല്ലാത്തിനും കാരണക്കാരൻ ഞാൻ ആണല്ലോ..
ശാലിനി ചേച്ചി പറഞ്ഞപ്പോളാണ് ഞാൻ എല്ലാ വിവരങ്ങളും അരിഞ്ഞത്..
"നിയെന്താടാ നിന്റെ ചേട്ടന് ഒന്ന് നല്ല ബുദ്ധി പറഞ്ഞു കൊടുക്കാത്തെ ??
ഇങ്ങനെ ഒരു ചാൻസ് അവനു ഇനി കിട്ടാനില്ല..
ഞങ്ങളുടെ സീനിയർ ജോർജ് ഡോക്ടർ വഴി ലഭിച്ച ഓഫർ ആണ് ഇത്..
അവൻ ഒറ്റയടിക്കു വേണ്ട എന്ന് വച്ചതു.."
അത് കേട്ട് ഞാൻ ഒന്നും മനസിലാകാതെ ചേച്ചിയോട് തിരികെ സംസാരിച്ചു..
"ചേച്ചി എന്താ ഈ പറയണേ???
എന്ത് ചാൻസ്????
ഒന്ന് തെളിച്ചു പറയുമോ????"
അത് കേട്ടതും ചേച്ചി ചാടി കയറി മറുപടി പറന്നു
"ഓഹോ..അപ്പോൾ അവൻ നിന്നോട് ഒന്നും പറഞ്ഞില്ലേ???
മനുവിന് ബാംഗ്ലൂർ ഒരു ഹോസ്പിറ്റലിൽ ജോലി റെഡി ആയി.ഇവിടെ കിട്ടുന്നതിലും രണ്ടിരട്ടി ശമ്പളം.എല്ലാ സൗകര്യങ്ങളും ഉറപ്പു.
എന്നിട്ടും അവൻ അത് വേണ്ട എന്ന് വച്ചു.കാര്യം എന്താണെന്നു പറയുന്നും ഇല്ല...
ഞാൻ കരുതി നീ അറിഞ്ഞിട്ടുണ്ടാകുമെന്നു.."
"ഹ്മ്മമ്മ..ചേട്ടൻ എന്നോട് പറഞ്ഞിട്ടില്ലയിരുന്നു.ചേച്ചി പറഞ്ഞത് നന്നായി..
എപ്പോളാണ് അവിടെ ജോയിൻ ചെയ്യേണ്ടത്??"
"അടുത്ത ആഴ്ച എന്നാണ് പറഞ്ഞത്..
അല്ലെങ്കിൽ ആ പോസ്റ്റിൽ വേറെ ആരെങ്കിലും കയറും...കിട്ടിയ ചാൻസ് കളയണ്ട എന്ന് പറ അവനോടു"
മനസ്സിൽ ഒരു കല്ല് കയറ്റി വച്ചതു പോലെയായിരുന്നു എന്റെ അവസ്ഥ..എങ്കിലും ഞാൻ അനുയോജ്യമായ മറുപടിയാണ് നൽകിയത്..
"അതൊക്കെ ഞാൻ പറഞ്ഞു ശരിയാക്കികൊളം..
ചേട്ടൻ അടുത്ത ആഴ്ച ജോയിൻ ചെയ്യും.."
അത്രയും പറഞ്ഞു ഞങ്ങൾ വിട പറഞ്ഞു..
വീട്ടിൽ എത്തിയതും ഞാൻ നേരെ കട്ടിലിൽ ഒറ്റ കിടപ്പായിരുന്നു..
ചേട്ടൻ പോയാൽ ഉണ്ടാകുന്ന എന്റെ വിഷമം ഞാൻ മനസ്സിൽ ആലോചിച്ചു..
എന്റെ കണ്ണുകൾ അറിയതെ നിറഞ്ഞു..
ചേട്ടനെ പിരിഞ്ഞിരിക്കാൻ വലിയ കഷ്ടപ്പാടാണ്..പക്ഷെ ചേട്ടന്റെ നന്മ ആലോചിച്ചു ചേട്ടനെ അങ്ങോട്ടു പറഞ്ഞയക്കണം.
കുറെ നേരം ഞാൻ എന്റെ മനസ്സിനെ സ്ഥിരപ്പെടുത്താൻ ശ്രമിച്ചു..
പക്ഷെ കഴിയുന്നുണ്ടായില്ല.
ആകെ ഒരു വല്ലായ്മ ആയിരുന്നു..
കുറെ നേരം ചിന്തിച്ച ശേഷം ഞാൻ മനസ്സിൽ ഉറച്ച കുറെ തീരുമാനങ്ങൾ എടുത്തു.
'ചേട്ടൻ എന്നെ ഇട്ടിട്ടു പോവുക അല്ലാലോ..ജോലിക്ക് പോകുവല്ലേ..എവിടെ ആയാലും ഞങ്ങളുടെ പ്രണയം വാടുകയില്ല..
ചേട്ടനെ എങ്ങനെയും പറഞ്ഞു സമ്മദിപ്പിക്കണം...'
ഞൻ മനസ്സിൽ കണക്കു കൂട്ടി..
ചേട്ടനെ ഫോൺ ചെയ്തു ..
അധികം നേരം കാത്തു നിൽക്കേണ്ടി വന്നില്ല.ചേട്ടൻ വേഗം ഫോൺ എടുത്തു.
"മുത്തേ..ഇന്ന് നീ മെസ്സേജ് ഒന്നും അയച്ചില്ലലോ..എന്താ ഫുൾ പഠനം ആണോ????"
ഞൻ കുറച്ച സമയ ശേഷമാണു സംസാരിച്ചത്..
"അതെ..നാളെ ചേട്ടന് കുറച്ച നേരത്തെ ജോലിയിൽ നിന്നും ഇറങ്ങാൻ പറ്റുമോ??എന്റെ ക്ലാസ് കഴിയുന്ന സമയത്ത്??
ഒന്ന് മറൈൻ ഡ്രൈവ് പോകാൻ ആയിരുന്നു.."
സന്തോഷത്തോടെയാണ് ചേട്ടൻ ഉത്തരം നൽകിയത്..
"പിന്നെന്താ...
എന്റെ കുട്ടൻ പറഞ്ഞാൽ പിന്നെ ഞാൻ വരാതിരിക്കുമോ...
ക്ലാസ് കഴിയുമ്പോൾ ഞാൻ സ്കൂളിന്റെ വെളിയിൽ ഉണ്ടാകും.."
അധികം ഒന്നും സംസാരിക്കാൻ നിന്നില്ല..കിടക്കാൻ പോകുന്നു എന്നും പറഞ്ഞു ഞാൻ വേഗം ഫോൺ കട്ട് ചെയ്തു..
കുറെ കാര്യങ്ങൾ ആലോചിച്ചു ഞാൻ വെറുതെ ദമയം കളഞ്ഞു.അനാവശ്യമായ കുറെ കാര്യങ്ങൾ.
മനുവേട്ടൻ എന്റെ കൂടെ വേണം എന്ന് എനിക്ക് വലിയ ആഗ്രഹം ഉണ്ട്..
ചേട്ടനെ വിടാൻ എനിക്ക് യാതൊരു താല്പര്യവും ഇല്ല..പക്ഷെ പോയെ മതിയാവൂ..
അതാണ് എല്ലാവരുടെയും ആഗ്രഹം..അതാണ് ചേട്ടനും നല്ലത്..
അന്ന് ഭക്ഷണം പോലും കഴിച്ചില്ല..
ഉറങ്ങിയത് എപ്പോളാണെന്നും അറിഞ്ഞില്ല...
രാവിലെ എന്നെ സ്കൂളിൽ വിടാൻ ചേട്ടൻ വന്നപ്പോൾ കളിച്ചും ചിരിച്ചും തന്നെയാണ് സംസാരിച്ചത്..
ഞാൻ എല്ലാം അറിഞ്ഞു എന്ന് ചേട്ടന് മനസിലായിട്ടില്ല..
"എന്താടാ പന്നി കുട്ടാ നിന്റെ മുഖം കടന്നൽ കുത്തിയത് പോലെ ഇരിക്കുന്നത്????"
"എന്റെ പൊന്നോ...
ഒന്നുമില്ലേ...ചേട്ടൻ വേഗം വണ്ടിയെടുക്കു..
ക്ലാസ്സിൽ ചെന്നിട്ട് കുറച്ച പണിയുണ്ട്.."
പിന്നെ അധികം ചോദിക്കാൻ ഒന്നും നിന്നില്ല..സ്കൂളിൽ ആക്കിയ ശേഷം വൈകുന്നേരം വരാം എന്നും പറഞ്ഞു ചേട്ടൻ ജോലിക്ക് പോയി..
ക്ലാസ്സിൽ ഇരുന്നിട്ട് ഞാൻ ചിന്തിച്ചു കൂട്ടിയാതൊക്കെയും ചേട്ടനെ പിരിഞ്ഞിരിക്കുന്ന കാര്യങ്ങൾ ആയിരുന്നു..
മനസ്സു വല്ലാതെ നോവുന്നുണ്ടായി..
ആകെ ഒരു വെപ്രാളം ആയിരുന്നു...
ചില സമയങ്ങളിൽ ചേട്ടനോട് പോകണ്ട എന്ന് പറയാൻ തോന്നും പക്ഷെ പിന്നീട് ഞൻ തന്നെ വേണ്ട എന്ന് വിചാരിക്കും..
ഓരോ മണിക്കൂറും തള്ളി നീക്കിയതെങ്ങനെ എന്ന് എനിക്ക് ഇപ്പോളും അറിയില്ല..
വൈകുന്നേരം ആകുവാനായി ഞാൻ കുറെ നേരം കാത്തിരുന്നു..
ക്ലാസ് വിട്ടതും ഞാൻ വിഷാദ മൂകമായി വെളിയിലേക് നടന്നു..
ചേട്ടൻ നിരപുഞ്ചിരിയുമായി എന്നെയും കാത്തു അവിടെ നിൽക്കുന്നുണ്ടായി..
ചെന്നതും ഒട്ടും താമസിക്കാതെ ഞങ്ങൾ മറൈൻ ഡ്രൈവിലേക് പോയി..
അവിടെ ഇലകളാൽ നിറഞ്ഞു നിൽക്കുന്ന ഒരു മരത്തിന്റെ തണലിലുള്ള ബെഞ്ചിൽ ഞങ്ങൾ ഇരിപ്പുറപ്പിച്ചു...
അവിടന്ന് കടലിലേക്ക് നോക്കി ഇരിക്കുന്ന എന്നെ നോക്കി ചേട്ടൻ കളിയാക്കി...
"നീ എന്തിനാ എന്നെയും കൂട്ടി ഇവിടെ വന്നേക്കുന്നത്???
ഒറ്റക്കു സായാഹ്നം ആസ്വദിക്കാനാണോ????"
ഞാൻ മറുപടി ഒന്നും നൽകിയില്ല.
ചേട്ടന്റെ മുഖം മാറുന്നതു ഞാൻ ശ്രദ്ധിച്ചിരുന്നില്ല.
കുറെ നേരം കഴിഞ്ഞ ശേഷം ഞാൻ ചേട്ടനോട് കുറെ മണ്ടത്തരങ്ങൾ ചോദിച്ചു.
"ചേട്ടന് എന്നോട് എന്തോരം ഇഷ്ടം ഉണ്ട്???"
അത് കേട്ടതും മുഖം ചുളിച്ചു ചേട്ടൻ മറുപടി പറഞ്ഞു.
"ഈ ചെക്കന് വട്ടായി...
വട്ടായി....."
ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല..
വീണ്ടും ചോദ്യങ്ങൾ തുടങ്ങി..
"എന്നെ പിരിഞ്ഞിരുന്നാൽ നമ്മടെ ഇഷ്ടം കുറഞ്ഞു പോകുമോ??
ഹ്മ്മമ്മ????"
അത് കേട്ടതും ചേട്ടൻ എന്റെ തോളിൽ കയ്യിട്ടു എന്നെ ചേട്ടനിലേക് അടുപ്പിച്ചിരുതി സംസാരിച്ചു..
"എന്റെ മുത്തേ..
നിനക്ക് എന്താ ഈ പറ്റിയത്??
ഞാൻ നിന്നെ ഇട്ടിട്ടു പോകാൻ ഒന്നും പോണില്ല..
ഈ മനുവിന് ഒരു ചെക്കൻ ഉണ്ടെങ്കിൽ അത് നീയാണ്..സത്യം...."
അത് കേട്ടതും ഒരു ആശ്വാസം എന്നപോലെ ഞാൻ ചേട്ടനോട് സംസാരിച്ചു..
"എങ്കിൽ ചേട്ടൻ ബാംഗ്ലൂരിലെ ആ ജോലിക്ക് പോകണം.
അത് വിട്ടു കളയണ്ട .എവിടെ ആണെങ്കിക്കും നമ്മുടെ പ്രണയം നഷ്ടപെടില്ലലോ..."
അത് കേട്ടതും ചേട്ടൻ കുറച്ച നേരം മൗനം പാലിച്ചു..
ഞാൻ വീണ്ടും സംസാരിച്ചു..
"ചേട്ടൻ എന്താ ഒന്നും പറയാതെ..
എന്തിനാ ആ കാര്യം എന്നോട് മറച്ചു വച്ചതു???
ഹ്മ്മമ്മ???
എന്നെ ഓർത്തു പോകാതിരിക്കണ്ട...
പോകണം..."
മറ്റൊന്നും എന്നെ കൊണ്ട് പറയിച്ചില്ല .ചേട്ടൻ പൊട്ടി തെറിച്ചു..
"നിനക്ക് വേറെ എന്തെങ്കിലും പറയൻ ഉണ്ടോ???"
ആ ഉത്തരത്തിൽ ദേഷ്യം വല്ലാതെ കലര്നിരുന്നു...
"ചേട്ടാ...."
"നിനക്ക് വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ??????.."
ശബ്ദത്തിന്റെ കട്ടിയും അതിലെ ദേഷ്യത്തിൽ അളവും കൂടിയിരുന്നു..
"ഈ കാര്യം സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ല...
വേറെ എന്തേലും ഉണ്ടേൽ പറ..
അല്ലേൽ വീട്ടിൽ പോകാം....."
ഞാനും വിട്ടു കൊടുത്തില്ല...
മനസ്സിൽ ഏറെ സങ്കടം ഉണ്ടെങ്കിലും ഞാൻ എന്റെ തീരുമാനങ്ങളിൽ ഉറച്ചു നിന്നു..
"ചേട്ടൻ കാര്യം പറയാതെ ഞാൻ ഇവിടെ നിന്ന് വരുന്നില്ല....."
അത് ചേട്ടനെ വല്ലാതെ കുപിതാനാക്കി...
എന്നോട് കടുത്തു സംസാരിക്കാൻ തുടങ്ങി..
ദേഷ്യത്തിൽ കൈയിൽ പിടിച്ചു വലിച്ചെഴുന്നേല്പിച്ചു അവിടെ നിന്നും കൊണ്ടുപോകാൻ ശ്രമിച്ചു...
ഞാൻ സമ്മതിച്ചില്ല...
ചേട്ടന്റെ ദേഷ്യം അതിൽ ഒന്നൂടെ വർധിച്ചെന്നെ ഉണ്ടായുള്ളൂ..
ചേട്ടൻ എന്നെ തീരുഞ്ഞു പോലും നോക്കാതെ അവിടെ നിന്നും നടന്നു...
ഞാൻ അപ്പോളും ആ ബെഞ്ചിൽ നിന്നും എഴുന്നേറ്റില്ല...
ചേട്ടന്റെ ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്...
ചേട്ടൻ എന്നെ വകവയ്ക്കാതെ അവിടെ നിന്നും പാഞ്ഞു...
എന്നെ അവിടെ തനിച്ചാക്കി...
ഞങ്ങളുടെ പിണക്കത്തിൽ ശബ്ദം അല്പം കൂടിയതിനാൽ എല്ലാവരും ഞങ്ങളെ ശ്രദ്ധിച്ചിരുന്നു.എല്ലാവരുടെയും മുന്നിൽ ഞാൻ അപ്പോൾ ഒരു ചിരിക്കുള്ള പാത്രമായി മാറി..
ചെറിയ രീതിയിൽ അപമാനവും അവഗണനയും സങ്കടവും എന്നെ വല്ലാതെ തളർത്തി..
കണ്ണിൽ നിന്നും വെള്ളം വന്നു തുടങ്ങിയിരുന്നു...
എന്നിട്ടും ഞാൻ അവിടെ നിന്ന് വിദൂരതയിലേക് കണ്ണും നാട്ടിരുന്നു.........
എന്തിനോ വേണ്ടിയുള്ള കാത്തിരിപ്പ് പോലെ....
(തുടരും....)
രാക്ഷസനെ ചുംബിച്ച പ്രണയം. (21)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അവിടെ നിന്നും എഴുനേറ്റു വീട്ടിലേക്ക് പോകുവാൻ കുറെ നേരം ശ്രമിച്ചു പക്ഷെ മനസ്സ് സമ്മതിക്കുന്നുണ്ടായില്ല.മരവിച്ച പോലെ ഞാൻ അവിടെ തന്നെ ഇരുന്നു.വഴിയിലൂടെ പോകുന്നവരെയും കച്ചവടക്കാരെയും തെല്ലും ശ്രദ്ധിക്കാതെ ഞാൻ അവിടെ തന്നെയിരുന്നു..
മനുവേട്ടൻ..
എന്റെ പ്രിയതമനെ ഞാൻ തന്നെ എന്നിൽ നിന്നും അകറ്റി നിർത്തുവാൻ ശ്രമിക്കുന്നു..ശെരിയാണ്.
പക്ഷെ അത് അനിവാര്യവുമാണ്.
ഞങ്ങളുടെ പ്രണയം ചേട്ടന്റെ ജീവിതത്തിലെ ഒരു നല്ല കാര്യത്തിന് എതിരാണെങ്കിൽ അത് ഞങ്ങളുടെ പ്രണയത്തിന്റെ പൂര്ണതയെ കളങ്കപ്പെടുത്തും.
അതിനു ഞാനായിട്ട് അനുവദിച്ചുകൂടാ..
അങ്ങനെ മനസ്സിൽ കുറെ ചിന്തകൾ ഓടി കളിക്കുമ്പോളും എന്റെ കണ്ണുകൾ കടലിനു നടുവില്ലെന്ന പോലെയുള്ള ചെറിയ ദ്വീപിലേക് ലക്ഷ്യം പിടിച്ചു നിന്ന്..
പെട്ടെന്ന് ആരോ എന്റെ തോളിൽ കയ്യിടുന്നത് പോലെ തോന്നി..
ഞാൻ അരുകിലേക് തിരിഞ്ഞു നോക്കി..
മനുവേട്ടൻ...
എന്നെ ഒറ്റക്കാക്കി പോകാൻ ചേട്ടന് സാധിക്കില്ല എന്നത് ഒരു വലിയ സത്യമായിരുന്നു...
"നീ ആ കാര്യം പറഞ്ഞപ്പോൾ എനിക്ക് ശെരിക്കും ദേഷ്യം വന്നു..
പോകില്ല എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ച കാര്യമാണ് അത്..
എനിക്ക് ഇപ്പൊ അങ്ങോട്ട് പോകാൻ താല്പര്യം ഇല്ല.."
വളരെ ഗൗരവത്തോടെയാണ് ഞാൻ പിന്നീട് സംസാരിച്ചത്.
"എന്താ...ചേട്ടന് പേടിയാണോ?
അവിടെ പോയാൽ ഞാൻ വേറെ വല്ലവരുടെയും കൂടെ പോകുമോ എന്ന്??
അല്ലേൽ നമ്മുടെ ഇഷ്ടം കുറഞ്ഞു പോകുമെന്ന് തോന്നുന്നുണ്ടോ???"
അത് കേട്ടതും ചേട്ടൻ വിഷമത്തോടെയാണ് സംസാരിച്ചത്.
"നീ എന്താ മുത്തേ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്..??
ഞൻ അങ്ങനെയൊന്നും അല്ലടാ ഉദ്ദേശിച്ചത്..
ഇതിപ്പോ..
എങ്ങനാ പറയുക...
എനിക്ക് നിന്നെ പിരിഞ്ഞിരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.."
"ചേട്ടയി..എവിടെയാണേലും ഞാൻ ചേട്ടന്റെ മാത്രം ചെക്കൻ ആണ്..
എന്റെ പേരിൽ ചേട്ടന് കിട്ടിയ നല്ല അവസരം തട്ടി തെറുപ്പിച്ചാൽ അത് മണ്ടത്തരം ആണ്.
ചേട്ടൻ പോയെ മതിയാകു...
അത്ര പേടിയാണേൽ ഞാൻ പ്ലസ് ടു കഴിഞ്ഞു ബിടെക് അവിടെ എടുക്കാം..അപ്പൊ നമുക്ക് അവിടെ ഒരുമിച്ച് ജീവിക്കല്ല്ലോ.."
ചേട്ടൻ എന്റെ വാക്കുകളിലെ ഗൗരവം മനസിലാക്കിയത്തെ ഇല്ല...
"ചെക്കാ...നീ വന്നേ...
ഇനി അധികം വൈകണ്ട...
വേഗം വീട്ടിലേക്ക് പോകാം..."
"അപ്പൊ ചേട്ടൻ പോകില്ല എന്ന് തന്നെയാണോ ഉറപ്പിച്ചെ..???"
അതിനു മറുപടി പോലും നൽകിയില്ല..
"നീ വന്നേ....."
പിന്നെ ഞാൻ ഒന്നും സംസാരിച്ചില്ല...
ഒരു നെടുവീർപ്പിട്ടു ചേട്ടന്റെ കൂടെ വണ്ടിയിൽ കയറി വീട്ടിലേക്ക് പാഞ്ഞു..
പോകുന്ന വഴി ചേട്ടൻ എന്നോട് കുറെ ചോദിക്കുന്നുണ്ടായി..എന്തിനെയൊക്കെയോ പറ്റി ..ഞാൻ ഒന്നും കേൾക്കാത്ത മട്ടിൽ ഉത്തരം നൽകാതെ നിന്ന്..
വീട്ടിൽ ആകിയപ്പോൾ തിരിഞ്ഞ് പോലും നോക്കാതെ ഞാൻ അകത്തേക്ക് കയറി പോയത്.
രാത്രി ചേട്ടൻ കുറെ തവണ ഫോണിൽ വിളിച്ചായിരുന്നു.
ഞാൻ ഒറ്റ തവണ പോലും ഫോണ് എടുത്തില്ല.
ചേട്ടന്റെ സന്ദേശങ്ങൾക്കുള്ള മറുപടിയും ഞാൻ നൽകിയില്ല..
കിടന്നപ്പോൾ ഒരു ശുഭ രാത്രി മാത്രം അയച്ചു..
പിറ്റേ ദിവസം വെള്ളിയാഴ്ച എന്നെ സ്കൂളിലേക്കു കൊണ്ടുപോകാൻ ചേട്ടൻ വീട്ടിൽ വന്നപ്പോൾ അമ്മയും അച്ഛനും ചേട്ടനെ കുറെ ഉപദേശിക്കുന്നുണ്ടായി..
പക്ഷെ കുറെ ഒഴിവു പറഞ്ഞു ചേട്ടൻ അവരുടെ വാക്കുകളിൽ നിന്നും രക്ഷപെട്ടു..
ചേട്ടൻ എന്നോട് ആ കാര്യത്തെ കുറിച്ച് ഒരു അക്ഷരം പോലും മിണ്ടിയില്ല..
ഞാൻ മറ്റൊന്നിനെ കുറിച്ചും ഒന്നും സംസാരിക്കാൻ നിന്നില്ല..
സ്കൂളിലാക്കി ചേട്ടൻ ഹോസ്പിറ്റലിൽ പോയി..
അന്ന് ശാലിനി ചേച്ചിക്ക് നല്ലതു പോലെ വഴക്കു കിട്ടി എന്ന് വൈകുന്നരം ചേച്ചിയെ കണ്ടപ്പോളാണ് അറിഞ്ഞത്..
എന്നെ അറിയിച്ചതിനി ചേച്ചിക്ക് കിട്ടിയ പാരിതോഷികം.
ക്ലാസ്സിൽ ഞാൻ സാധരണ ദിവസത്തെ പോലെ തന്നെയായിരുന്നു.
അന്ന് എനിക്ക് ഒരു തരത്തിലുള്ള ആസ്വസത്‌ഥയും ഉണ്ടായിരുന്നില്ല..
വൈകുന്നേരം ക്ലാസ്സ് വിട്ടു വീട്ടിൽ ചെന്നപ്പോൾ അച്ഛനും അമ്മയും മനുവേട്ടന്റെ കാര്യം സംസാരിക്കുന്നുണ്ടായി..
ചേട്ടൻ ചെയ്യുന്നത് മണ്ടത്തരമാണ് എന്ന് അവര് രണ്ടുപേരും പറയുന്നത് ഞാൻ കേട്ടിരുന്നു..
രാത്രി അവരതു എന്റെ ചെയ്റ്റനോടും സംസാരിക്കുന്നുണ്ടായി..
ചേട്ടന് വീട്ടിൽ മനുവേട്ടന്റെ കാര്യം പറയുന്നത് വലിയ താല്പര്യം ഉള്ള കാര്യമല്ല..
അത് കൊണ്ട് ആ സംസാരം വേഗം അവസാനിച്ചു..
രാത്രി മനസ്സിൽ കുറെ ആശയങ്ങളും മറ്റും കയറ്റി വച്ച് ഞാൻ ഉറങ്ങാനായി കട്ടിലിൽ കിടന്നു..
കുറെ ശ്രമിച്ചിട്ടും ഉറങ്ങാൻ സാധിക്കുന്നുണ്ടായില്ല...
പിന്നെ എങ്ങനെയോ ഒന്ന് മയങ്ങി വന്നപ്പോളായിരുന്നു മനുവേട്ടന്റെ ബുള്ളെട്ടിന്റെ ശബ്ദം കേട്ടത്..
കേട്ടതും ഞാൻ ബാൽക്കണിയിൽ ചെന്ന് നോക്കി..
ചേട്ടൻ താഴെ നില്കുന്നുണ്ടായി..
അവിടെ നിന്ന് കൊണ്ട് ചെവിയിൽ പിടിച്ചു എന്നോട് ആംഗ്യ ഭാഷയിൽ മാപ്പു ചോദിച്ചു..
ഞാൻ അത് കൂട്ടാക്കാതെ അവിടെ തന്നെ നിന്നു..
ഒരു ഭാവമാറ്റവും ഇല്ലാതെ തന്നെ..
വീണ്ടും വീണ്ടും ചേട്ടൻ അത് ആവർത്തിച്ചപ്പോൾ
ഞാൻ അകത്തു പോയി ഒരു കടലാസ്സിൽ
"Go and sleep..
Gud nyt.
Luv u "
എന്ന് എഴുതി ചുരുട്ടി എറിഞ്ഞു കൊടുത്തു..
അത് ചേട്ടന് ആശ്വാസം ആയെന്നു തോന്നുന്നു..
ചിരിച്ചു കൊണ്ട് ഗുഡ് നൈറ്റ് എന്ന് ഉച്ചത്തിൽ പറഞ്ഞു വണ്ടിയെടുത്തു അവിടെ നിന്ന് പാഞ്ഞു...
ചേട്ടൻ പോയപ്പോളാണ് ഞാൻ ഒന്ന് ചിരിച്ചത്..
സത്യം പറഞ്ഞാൽ എന്റെ മനസ്സിൽ അപ്പോൾ ആ നിമിഷം ചേട്ടനെ പോയി കെട്ടിപിടിച്ചു ഉമ്മ കൊടുക്കണം എന്ന് ആഗ്രഹം ഉണ്ടായി.പക്ഷെ വാശി എന്നാ പോലെ അഭിനയിച്ചതാണ്..ചേട്ടനെ പോകുന്ന കാര്യം സമ്മതിപ്പിക്കാനായി..
ആശ്വസിച്ചു കട്ടിലിൽ മലർന്നു കിടന്നപ്പോൾ എന്നെ തേടി മറ്റൊരു പ്രശ്നം വരുന്നുണ്ടെന്ന് ഞാൻ അറിഞ്ഞില്ലയിരുന്നു.
കിടന്നു നിമിഷങ്ങൾ കഴിയുന്നതിനു മുമ്പ് തന്നെ വാതിലിൽ ആരോ മുട്ടുന്നത് പോലെ തോന്നി..
ഞാൻ അധിക നേരം കാക്കാതെ വാതിൽ തുറന്നു..
അത് എന്റെ ചേട്ടൻ ആയിരുന്നു...
"നീ എന്താ ഉറങ്ങിയില്ലേ??
എന്തെടുക്കുവാർന്?????"
ചേട്ടന്റെ ആ ചോദ്യങ്ങളിൽ എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു..
"അത് പിന്നെ..ചേട്ടാ..
കുറച്ച് വർക്ക് ഉണ്ടാര്നു..അത് ചെയുവർന്.."
അത് കേട്ടതും ഇടിമിന്നൽ പോലെയാണ് ചേട്ടൻ ചോദ്യങ്ങൾ ചോദിച്ചത്...
"മനു എന്തിനാ ഈ രാത്രി ഇവിടെ വന്നത്??
ഹ്മ്മമ്മ???
എന്തിനാണെന്ന്???????"
അത് കേട്ടതും എന്റെ നെഞ്ച് വല്ലാതെ പിടക്കാൻ തുടങ്ങി...
ഞാൻ ഒന്നും മിണ്ടിയില്ല..
അപ്പോൾ ചേട്ടൻ ദേഷ്യത്തിൽ ശബ്ദം ഉയർത്തി സംസാരിച്ചു..
"എന്താടാ നിന്റെ നാക്കിറങ്ങി പോയോ?? "
പേടിച്ചാണ് ഞാൻ മറുപടി നൽകിയത്..
"അത് പിന്നെ മനുവേട്ടന്റെ പെൻഡ്രൈവ് എന്റെ കയ്യിലാർന്ന് അത് വാങ്ങാൻ വേണ്ടി വന്നതാ...
എന്തോ അത്യാവശ്യ ഫയൽ അതിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞു..
പിന്നെ എല്ലാവരേം വിളിച്ചു എഴുന്നേല്പിക്കണ്ട എന്ന് കരുതി പുറത്ത് തന്നെ നിന്നത്..."
എന്റെ മറുപടി തൃപ്തികരമായത് കൊണ്ടാണോ അല്ലെങ്കിൽ എന്നോട് ദേഷ്യം കൂടിയത് കൊണ്ടനി എന്നറിയില്ല ചേട്ടൻ തുറിച്ചു ഒരു നോട്ടം മാത്രം നൽകി മുറിയിൽ നിന്നും പോയി..
ഒരു വലിയ സുനാമി വന്നു പോയത് പോലെയാണ് എനിക്ക് തോന്നിയത്..
ചേട്ടൻ പോയതിനു ശേഷം എന്റെ വേവലാതി കൂടി കൂടി വന്നു..
'ഈശ്വരാ..ചേട്ടന് ഞങ്ങളുടെ ബന്ധത്തെ കുറച്ചു വല്ലതും സംശയം ഉണ്ടാകുമോ???'
അങ്ങനെ കുറെ സംശയങ്ങൾ മനസ്സിൽ കയറി കൂടി..
പിന്നെ അതൊക്കെ മായിച്ചു കളഞ്ഞു ഞാൻ കുറച്ചു പദ്ധതികൾ മനസ്സിൽ കണക്കു കൂട്ടി..
നാലത്തെക്കുള്ള കണക്കുകൂട്ടലുകൾ കുറിച്ചിട്ടു ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു.....
അന്ന് ശനിയാഴ്ച ക്ലാസ് ഇല്ലായിരുന്നു..രാവിലെ എന്റെ ചേട്ടൻ എന്നോട് സാധരണ രീതിയിൽ തന്നെയാണ് പെരുമാറിയത്..
മനസ്സിലെ കുറെ വേവലാതികൾ ഒന്ന് മറച്ചു വയ്ക്കാൻ സാധിച്ചത് അപ്പോളായിരുന്നു..
ഇന്ന് വൈകുന്നേരം നേരത്തെ വീട്ടിൽ എത്തണം..എന്റെ കൂടെ അമ്പലത്തിൽ വരണം എന്ന് ഞാൻ മനുവേട്ടന് സന്ദേശം അയച്ചു..
ഉച്ചയ്ക്ക് ശേഷം ഞാൻ മനുവേട്ടന്റെ വീട്ടിലേക്ക് പോയി..
എന്റെ പദ്ധതികൾ പൂർത്തികരിക്കാൻ വേണ്ടി...
വൈകുന്നേരം ചേട്ടൻ വീട്ടിലെത്തിയപ്പോൾ പുറത്തു നിന്ന് ഉച്ചത്തിൽ അമ്മയോട് ചോദിക്കുന്നത് കേട്ടു..
"അമ്മെ.....
അരുൺ വന്നിട്ടുണ്ടോ???
ചെക്കന്റെ ചെരുപ്പ് ഇവിടെ കിടക്കുന്നുണ്ടല്ലോ...."
ഞാൻ അത് കേട്ടിട്ടും ഒന്നും മിണ്ടിയില്ല..
അത് എന്നെ കേൾപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു എന്ന് എനിക്ക് ഉറപ്പായിരുന്നു..
ചേട്ടൻ നേരെ മുറിയിലേക്കു വന്നു...
എന്നെ കണ്ടു ചേട്ടൻ ആകെ വല്ലാതായി...
ചേട്ടന്റെ ഭാവം മാറി..
"നീ എന്താ എന്റെ സാധനങ്ങളും കെട്ടിപെറുക്കി കാശിക്കു പോകുവാണോ???
ഹ്മ്മമ്മ??
എല്ലാം അടുക്കി ഒതുക്കി വൈകുന്നുണ്ടല്ലോ."
ഹാസ്യ രീതിയിൽ തന്നെ ഞാനും മറുപടി നൽകി..
"അയോ..ഞാൻ പോകുന്നില്ല..എന്റെ ഒരു ചേട്ടൻ.. മനു..അറിയോ..??
പുള്ളിക് ബാംഗ്ലൂർ ഒരു നല്ല ഹോസ്പിറ്റലിൽ വലിയ ശമ്പളത്തിന് ജോലി കിട്ടി ..
ചേട്ടൻ നാളെ ഉച്ചക്കത്തെ ട്രെയിനിന് പോകും..
അപ്പൊ ചേട്ടന്റെ സാധങ്ങൾ ഒക്കെ പായ്ക്ക് ചെയ്തു വച്ചതാ..
പുള്ളിക്കണേൽ ഈ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ല.ഞൻ തന്നെ ചെയ്യണം...."
അത് പറഞ്ഞു ഞാൻ മടക്കി വച്ച ചേട്ടന്റെ ഷർട്ട് എല്ലാം ബാഗിലേക് എടുത്തു വക്കാൻ തുടങ്ങി..
ചേട്ടൻ പെട്ടെന്ന് എന്റെ കയ്യിൽ കയറി പിടിച്ചു.
ഞാൻ ചേട്ടന്റെ മുഖത്തേക്ക് നോക്കി ഒറ്റ ശ്വാസത്തിൽ സംസാരിച്ചു .
"മനുവേട്ടൻ എന്നും എന്റെ സ്വന്തമാണ്..
എന്റെ മാത്രം..
ഞാൻ പറഞ്ഞാൽ ചേട്ടൻ കേൾക്കും...
ചേട്ടൻ പോകും..അത്ര ദൂരം ഒന്നുമില്ല...
അത് ഇവിടെ അടുത്ത് തന്നെയാണ്...ഇടക്കിടെ ഇടക്കിടെ വരുമല്ലോ..ഹ്മ്മമ്മ.."
അതും പറഞ്ഞു ഞാൻ നെടുവീർപ്പിട്ടു കട്ടിലിൽ ഇരുന്നു..ചേട്ടൻ ഒരു അക്ഷരം പോലും മിണ്ടാതെ എന്റെ നെറ്റിയിൽ ചുംബിച്ചു..ചേട്ടന്റെ കണ്ണിലെ നനവ് ഞാൻ കണ്ടു..നനവുകളോടെയാണ് ഞനും ചേട്ടനെ നോക്കിയത്.
അവിടെ നിന്നാൽ ഞാൻ കാരയുമെന്നു മനസിലാക്കി, നാളെ രാവിലെ അമ്പലത്തിൽ പോകണം..അതോണ്ട് വീട്ടിലേക്ക് രാവിലെ തന്നെ വരണം എന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി..
ഞാൻ ഇറങ്ങിയതും മനുവേട്ടന്റെ അമ്മ ചേട്ടനോട് കാര്യങ്ങളൊക്കെ പറഞ്ഞു..
"അവൻ വന്നു പറഞ്ഞപ്പോൾ എനിക്ക് ആദ്യം വിശ്വാസം ആയില്ല..
പോകില്ല എന്ന് പറഞ്ഞതല്ലേ..പിന്നെ നീ പോകാം എന്ന് പറഞ്ഞപ്പോൾ സന്തോഷമായി..
നാളെ ഉച്ചക്ക് മീനാക്ഷി വരും.നീ പോയതിനു ശേഷം ഞാൻ അവളുടെ വീട്ടിലേക്ക് പോകാം..
അവൻ ,ചേച്ചിയെ വിളിച്ചു പറഞ്ഞിട്ടുണ്ട്...
പിന്നെ നീ പോകുന്ന കാര്യം ജോർജ് ഡോക്ടറെയും അവൻ അറിയിച്ചിട്ടുണ്ട്...
അവൻ മിടുക്കാനാ..."
വീട്ടിലെത്തിയപ്പോൾ മൊബൈലിൽ ചേട്ടന്റെ സന്ദേശം ഉണ്ടായിരുന്നു..
"Dear iam really gonna miss you..
Ninak vendi njaan pokum..
Bcz i luv you..
Ummah.."
ആ സന്ദേശം എന്റെ കണ്ണുകൾ നിറച്ചു...
അതും വായിച്ചു ഞാൻ കട്ടിലിൽ കമിഴ്ന്നു കിടന്നു കരഞ്ഞു...
എന്റെ കണ്ണുനീര് കാണാൻ വീണ്ടും തലയിണ മാത്രമായി.....
പിറ്റേദിവസം എന്റെ ആവശ്യ പ്രകാരം ചേട്ടൻ അമ്പലത്തിൽ പോകുവാൻ വീട്ടിൽ വന്നിരുന്നു
ചേട്ടന്റെ തീരുമാനത്തിൽ വീട്ടുകാർ ചേട്ടനെ അഭിനന്ദിച്ചു..
അതൊക്കെ ചേട്ടൻ പുഞ്ചിരിയിടെയാണ് സ്വീകരിച്ചു..
പക്ഷെ ആ പുഞ്ചിരിയുടെ പുറകിലെ നിരാശയും ദുഃഖവും എനിക്ക് മാത്രമേ കാണുവാൻ സാധിക്കുന്നുണ്ടായിരുന്നുള്ളൂ.
എന്നോടും ചേട്ടൻ കളിച്ചു ചിരിച്ചാണ് സംസാരിച്ചത്..
ഞങ്ങൾ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു ഇറങ്ങിയപ്പോൾ ചേട്ടൻ അവിടെ നിന്ന് വല്ലാതെ സംസാരിച്ചു...
"ഡാ...നീ എന്നെ ആദ്യമായി കണ്ടത് ഈ അമ്പലത്തിൽ വച്ചല്ലേ..."
"ഹ്മ്മമ്മ...അതേല്ലോ...
എന്താ???"
"ഹേയ് ഒന്നുമില്ല..ചുമ്മാ ചോദിച്ചതാ.."
ചേട്ടൻ എന്നോട് എന്തൊക്കെയോ സംസാരിക്കുവാൻ ശ്രമിക്കുകയായിരുന്നു..പക്ഷെ ചേട്ടന് അത് കഴിയുന്നില്ലയിരുന്നു.
ഞങ്ങളുടെ രണ്ടുപേരുടെയും വിഷമങ്ങൾ മൗനമായി മാറുകയായിരുന്നു...
ഞാൻ ചേട്ടന്റെ കൂടെ റെയിൽവേ സ്റ്റേഷൻ വരെ പോകുമെന്ന് വീട്ടിൽ പറഞ്ഞിട്ടാണ് ഇറങ്ങിയത്..
വീട്ടിൽ ചെന്ന് ചേട്ടൻ വസ്ത്രങ്ങളൊക്കെ മാറിയപ്പോൾ എന്നെ പുറകിൽ നിന്നും കെട്ടിപിടിച്ചു..
അപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..
ചേട്ടൻ എന്നെ ദേശത്തേക്ക് ചേർത്ത് ആഴത്തിൽ ചുംബിച്ചു...
ആ ചുംബനത്തിൽ ഉമിനീര് മാത്രമല്ല..ഞങ്ങളുടെ രണ്ടു പേരുടെയും കണ്ണുനീരിന്റെയും അംശം കലർന്നിരുന്നു.. മതിവരുവോളം ചേട്ടൻ എന്നെ ചുംബിച്ചു...
ഞാനും അതിൽ അലിഞ്ഞു ചേർന്നു ചുംബിച്ചു...
ചുംബനം അവസാനിപ്പിച്ചത് പുറത്ത് ചേട്ടന്റെ ബുള്ളെറ്റ് ട്രെയിനിൽ ചരക്കു വിഭാഗത്തിൽ എത്തിക്കുവാനുള്ള ചുമട്ടു തൊഴിലാളികൾ വന്നു വിളിച്ചപ്പോളായിട്ടുന്നു..
ഞാൻ ചേട്ടനെ കെട്ടിപിടിച്ചു കുറെ നേരം കരഞ്ഞു...
എന്നെ സമാധാനിപ്പിക്കാൻ വേണ്ടിയാണെന്ന് തോന്നുന്നു ചേട്ടൻ സങ്കടം എല്ലാം തന്നെ കടിച്ചമർത്തി..
ഇനി മുതൽ എന്റെ വീടിന്റെ പടിക്കൽ ചേട്ടന്റെ ബുള്ളെട്ടിന്റെ ശബ്ധം ഉണ്ടാകില്ല...
ചേട്ടന്റെ മുഖം എന്നും കാണുന്ന എനിക്ക് ചിത്രങ്ങൾ നോക്കി ആശ്വസിക്കേണ്ടി വരും എന്നൊക്കെ മനസ്സിൽ ഓർത്തപ്പോൾ വീണ്ടും വീണ്ടും സങ്കടം വർധിച്ചു...
പക്ഷെ എവിടെ നിന്നോ ധൈര്യം സംഭരിച്ചു ഞാൻ ചിരിച്ചു നിന്നു..
ചേട്ടന്റെ കൂടെ ഗോപിയേട്ടനും റെയിൽവേ സ്റ്റേഷൻ വരെ വന്നായിരുന്നു..
ഞങ്ങളിൽ മൗനത്തിന്റെ അളവ് വർധിച്ചു വന്നു..
റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തു നിന്നുപോലും ഞങ്ങൾ ഒന്നും മിണ്ടിയില്ല...
ഗോപിയേട്ടന് ചരക്കു കയറ്റുന്ന കാര്യങ്ങൾ നോക്കികൊളം എന്ന് പറഞ്ഞു ആ ഭാഗത്തേക്ക് പോയപ്പോൾ മനുവേട്ടൻ എന്നോട് അടഞ്ഞ ശബ്ദത്തിൽ സംസാരിച്ചു...
"ചെക്കാ....
ഐ വിൽ മിസ്സ് യു..."
ഞാൻ മറുപടി ഒന്നും നൽകിയില്ല...
കലങ്ങിയ കണ്ണുകളുമായി പുഞ്ചിരി മാത്രം സമ്മാനിച്ച്..
എന്തെങ്കിലും സംസാരിച്ചാൽ ചിലപ്പോൾ ഞാൻ കരഞ്ഞു പോകുമെന്ന് ഉറപ്പായിരുന്നു..
ട്രെയിൻ വരുന്നത് കണ്ടപ്പോൾ ചേട്ടൻ എന്റെ കൈയിൽ മുറുകെ പിടിച്ചു ..
ചേട്ടൻ ട്രെയിനിൽ കയറും വരെ ഞാൻ ഒന്നും മിണ്ടിയില്ല...
കയറി ട്രെയിൻ എടുത്തപ്പോൾ ഇപ്പോൾ കരയും എന്നാ രീതിയിൽ ഞനും സംസാരിച്ചു..
"ഐ വിൽ റിയാലീ മിസ്സ് യു ചേട്ടയി....."
ട്രെയിൻ മുന്നോട്ട് നീങ്ങിയപ്പോൾ അടുത്തുണ്ടായിരുന്ന എന്തോ വിലപിടിച്ച ഒന്ന് കൈവിട്ടു പോകുന്ന പോലെ തോന്നി..
ട്രെയിൻ കൺവെട്ടത് നിന്ന് പോകുന്നത് വരെ ഞാൻ അവിടെ തന്നെ നിന്നു..
ഇനി മുതൽ മനുവേട്ടൻ എന്നിൽ നിന്നും ശാരീരികമായി ദൂരെയാണ് എന്ന തിരിച്ചറിവോടെ നിരാശയിൽ മുഴുകി ഞാൻ സ്റ്റേഷനിൽ നിന്നപ്പോൾ ട്രെയിനുകൾ വന്നുപോകുന്ന ശബ്ദം എന്നെ വല്ലാതെ ശല്യപ്പെടുത്തുന്നുണ്ടായി........
(തുടരും......)
രാക്ഷസനെ ചുംബിച്ച പ്രണയം (22)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
രാത്രി ഉറങ്ങിയതെങ്ങനെ എന്ന് ഒരു നിശ്ചയവും ഇല്ല.മയങ്ങി ഉറക്കത്തിലേക്ക് വീണപ്പോളായിരുന്നു മനുവേട്ടന്റെ ഫോൺ കാൾ.
ഉറക്ക ചുവയോടെയാണ് ഞാൻ സംസാരിച്ചത്..
"മുത്തേ...
ഞൻ ബാംഗ്ലൂർ എത്തിയാട്ടോ..
റൂമിലേക്ക് പോകുവാ.."
"ആഹാ..
വല്ലതും കഴിച്ചായിരുന്നോ????????
ഞൻ ഇന്ന് നേരത്തെ കിടന്നുറങ്ങി.."
"ആഹ്ടാ..ഞൻ കഴിച്ചു..
എങ്കിൽ എന്റെ മുത്ത് ഉറങ്ങിക്കോ..
ചേട്ടൻ നാളെ വിളിക്കാം...."
ശുഭരാത്രി ആശംസിച്ചു ഫോണിലൂടെ ചുംബനങ്ങൾ കൈമാറിയാണ് ഞാൻ കിടന്നുറങ്ങിയത്.
കുറെ കരഞ്ഞത് കൊണ്ടായിരിക്കും ഉറങ്ങിയത്തിന് ശേഷം തളർച്ച കാരണം എഴുനേറ്റു മര്യാദയ്ക് സംസാരിക്കാൻ സാധിക്കാതിരുന്നത്..
മനുവേട്ടന് വിഷമം ആയോ എന്തോ...
രാവിലെ സ്കൂളിലേക്കു പോകാൻ റെഡി ആയി നിന്നപ്പോൾ അമ്മയുടെ വാക്കുകൾ എന്നെ വല്ലാതെ വിഷമത്തിൽ ആഴ്ത്തി..
"ഡാ..നീ അധികം ചമയാതെ സ്കൂളിലേക്കു പോകാൻ നോക്ക്..
ഇനി കൊണ്ടുപോയി ആക്കുവാൻ മനു ഇല്ല കേട്ടോ..
ബസ്സിന് തന്നെ പോകണം.അത് കൊണ്ട് വേഗം ഇറങ്ങാൻ നോക്ക്...ബസ് സമയം ഒന്നും അറിയത്തില്ലലോ..."
മനുവേട്ടന്റെ അസാന്നിധ്യം ഓരോ നിമിഷങ്ങളിക്കും എന്നെ വേട്ടയാടുന്നുണ്ടായി..
സ്കൂളിൽ പോകാനായി ബസ്സ് കയറിയതും മനുവേട്ടന്റെ കാൾ വന്നതും ഒരുമിച്ചായിരുന്നു..
ബസ്സിൽ നല്ല തിരക്കാണ്.
രാവിലെ സമയങ്ങളിൽ എന്റെ ബസ്റ്റോപ്പിൽ നിന്നും സ്കൂള് വരെ പോകുന്നത് ദുസ്സഹമാണ്..അത്രയ്ക്ക് തിരക്കും തള്ളും ആയിരിക്കും എല്ലാ ബസ്സുകളിലും.
അത് കൊണ്ട് തന്നെ മനുവേട്ടന്റെ കാൾ എടുക്കാനും സാധിച്ചില്ല..പിന്നെ ബസ്സ് ഇറങ്ങിയ ശേഷം ഞാനൊരു സന്ദേശം മാത്രമാണ് അയച്ചത്..
കയ്യിലിരുന്ന എന്തോ വിലപിടിപ്പുള്ള ഒന്ന് മനഃപൂർവം നഷ്ടപ്പെടുത്തിയിട്ടിരിക്കുന്ന ഒരാളെ പോലെയാണ് എനിക്ക് എന്നോട് തന്നെ തോന്നുന്നുണ്ടായത്.
ഏതു നേരവും വായിട്ടലച്ചു കളിച്ചും ചിരിചും സമയം ചെലവിട്ട ഞാൻ പഠനവും മൗനവുമായി ഒതുങ്ങി.
എല്ലാ ദിവസവും രാത്രി മനുവേട്ടൻ വിളിക്കാറുണ്ടായിരുന്നു.
പക്ഷെ കൂടെ ഉണ്ടായിരുന്നപ്പോൾ ഉള്ള ഒരു സന്തോഷം എനിക്കും ചേട്ടനും ഉണ്ടായിരുന്നില്ല.
ഒരു ദിവസത്തെ ചേട്ടന്റെ കാൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷവും മുന്നോട്ടുള്ള ദിവസങ്ങളിൽ പ്രസരിപ്പോടെ നടക്കാനും സഹായിച്ചു..
അന്ന് രാത്രിയിൽ വളരെ തളർന്നാണ് ഞാൻ ഫോൺ എടുത്തത്..
"ഡാ..
നിനക്കെന്താടാ ചെക്കാ പറ്റിയത്??
ആകെ മറിപോയല്ലോ..പണ്ടത്തെ ആ ചൊടിപ്പൊന്നും ഇപ്പൊ കാണാനില്ലലോ..
എന്നെ പറഞ്ഞയക്കാൻ നിനക്കായിരുന്നാലോ തിടുക്കം.എന്നിട്ട് ഇപ്പൊ നീ സെന്റി അടിച്ചിരിക്കുന്നോ???"
"ഏയ്..അങ്ങനെ ഒന്നുമില്ലഡോ..
ചേട്ടൻ പോയപ്പോൾ ആകെ ഒരു ഫീൽ പോയി..
അടുത്ത് ഉണ്ടായിരുന്നപ്പോൾ ഉള്ള ഒരു ഊർജ്ജം ഇപ്പൊ ഇല്ല..
അത്രേ ഉള്ളു..ഞാൻ ഹാപ്പി ഒക്കെ തന്നെയാണ്..."
ചേട്ടൻ കളിയാക്കി ചിരിച്ചാണ് മറുപടി നൽകിയത്.
"ഹ്മ്മമ്മ...അത് നിന്റെ വർത്തമാനത്തിൽ നിന്ന് തന്നെ മനസിലായി...."
ഞനും അത് കെട്ടി ചിരിച്ചു സംസാരിച്ചു..
"അതെ ..
അവിടെ കുറെ ലുക്ക് ചെക്കന്മാരൊക്കെ ഉണ്ടാകുമല്ലോ..
അവരെയൊന്നും അധികം നോക്കാൻ നിക്കണ്ട കേട്ടോ...
അങ്ങന വല്ലതും ഞാൻ അറിഞ്ഞാൽ..ആഹ്.."
ചേട്ടന്റെ മറുപടിയും രസകരമായിരുന്നു..
"പിന്നെ..
ഇവിടെ ഇപ്പൊ പണ്ടത്തെക്കാളും നല്ല കളക്ഷൻ ആണ്..
നീ സമ്മതിച്ചാൽ ഞാൻ ഒന്ന് ട്രൈ ചെയ്യാം...."
പിന്നെ അതിന്റെ പേരിൽ കുറെ നേരം രസകരമായ കുറെ വഴക്കുകൾ ഉണ്ടായി..
പിന്നീട് ചേട്ടൻ സംസാരിച്ചതൊക്കെ ഞങ്ങളുടെ ഭാവി ജീവിതത്തെ കുറിച്ചും ,പഠനം കഴിഞ്ഞു ഞങ്ങൾ രണ്ടുപേരും വിദേശത്തു പോയി ജീവിക്കുന്നതുമൊക്കെ ആയിരുന്നു...
അതൊക്കെ എനിക്ക് വല്ലാതെ പ്രതീക്ഷ നൽകി..
പ്രതീക്ഷകളാണ് എന്റെ മനസ്സിനെ ഉണർത്തിയത്...
എനിക്ക് തന്നെ സ്വയം ഒരു പ്രസരിപ്പ് തോന്നിയത് ചേട്ടന്റെ അന്നത്തെ സംസാരത്തിൽ നിന്നുള്ള പ്രതീക്ഷകളാണ് എന്റെ മനസ്സിനെ ഉണർത്തിയത്..
ഫോൺ വെക്കുമ്പോൾ എല്ല ദിവസത്തെയും പോലെ ചുംബനങ്ങൾ കൈമാറിയാണ് കിടന്നുറങ്ങിയത്..
മനസ്സിലെ കാര്മേഘങ്ങളെ മാറ്റിയാണ് ഞാൻ കിടന്നുറങ്ങിയത്.
രാവിലെ സ്കൂളിലേക്കു പോകുവാൻ കുളിച്ചു ഇറങ്ങിയപ്പോൾ കണ്ട കാഴ്ച എന്നെ വല്ലാതെ ആശങ്കയിൽ ആഴ്ത്തി.
എന്റെ ചേട്ടൻ എന്റെ മൊബൈൽ ഫോണിൽ എന്തോ അന്വേഷിക്കുന്നു.
ഞാൻ ഒന്ന് പകച്ചു പോയി.
മൊബൈൽ നോക്കി ചേട്ടന്റെ മുഖഭാവം മാറുന്നത് ഞാൻ പേടിയോടെ നോക്കി നിന്നു..
എന്നെ കണ്ടതും ചേട്ടൻ മൊബൈൽ എടുത്തു മേശപ്പുറത്തു വച്ച് എന്റെ നേർക്ക് വന്നു...
"നിനക്ക് രാത്രി ഉറക്കമൊന്നും ഇല്ലേ????
ഏതു നേരവും രാത്രി ഫോണിൽ ആണല്ലോ...
ഉഴപ്പനാണ് ഭാവമെങ്കിൽ നീ എന്റെ കൈയുടെ ചൂട് അറിയും കേട്ടോ..."
"ഏയ്..അങ്ങനെ ഒന്നുമില്ല ചേട്ടാ..
ഇന്നലെ ഒരു ഫ്രണ്ട് വിളിച്ചതാ..."
ഞാൻ വിറയലോടെയാണ് മറുപടി നൽകിയത്..
"നിന്റെ ഫ്രണ്ടിനെയൊക്കെ എനിക്ക് അറിയാം..
അധികം ഉണ്ടാക്കാൻ നിക്കണ്ട..
അവന്റെ ഒരു ഉമ്മ കൊടുക്കൽ...."
അത് കേട്ടതും എന്റെ നെഞ്ചിൽ ഇടിമിന്നൽ അടിച്ചത് പോലെയാണ് തോന്നിയത്..
ചേട്ടന്റെ സംശയങ്ങൾക്ക് ഞനായി തന്നെ വളം ഇട്ടു കൊടുത്തിരിക്കുന്നു.
ചേട്ടൻ മുറിയിൽ നിന്നും ദേഷ്യത്തോടെയാണ് ഇറങ്ങി പോയത്.
ഇന്നലെ മനസ്സിൽ നിന്നും മാറി പോയ കാർമേഘങ്ങൾ ഇന്ന് കൽ മഴയായി പെയ്തത് പോലെ എനിക്ക് വേദനിക്കുന്നുണ്ടായിരുന്നു..
ശ്വാസം മുട്ടുന്നത് പോലെയാണ് എനിക്ക് അപ്പോൾ തോന്നിയത്..
പക്ഷെ അൽപ സമയം കഴിഞ്ഞപ്പോൾ തന്നെ ചേട്ടന്റെ എന്നോടുള്ള പെരുമാറ്റം എനിക്ക് ആശ്വാസമേകി.എന്നോട് സാധാരണ സംസാരിക്കുന്നത് പോലെയാണ് സംസാരിച്ചിരുന്നത്.
ആ ഒരു ആശ്വാസത്തിൽ ഞാൻ സ്കൂളിലേക്കു പോയത്..
പതിവിലും സന്തോഷത്തോടെയാണ് ഞാൻ ക്ലാസ്സിൽ എല്ലാവരോടും പെരുമാറിയത്.
രാത്രി മനുവേട്ടൻ വിളിച്ചപ്പോൾ ഞാൻ പുറത്ത് ആരും തന്നെ ഇല്ല എന്ന് ഉറപ്പു വരുതിയിട്ടാണ് കാൾ എടുത്തത്..
നടന്ന കാര്യങ്ങൾ മനുവേട്ടനെ അറിയിക്കണം എന്നുണ്ടായി..
പക്ഷെ പറഞ്ഞാൽ മനുവേട്ടന് എന്ത് തോന്നും
അത് എങ്ങനെ സ്വീകരിക്കും എന്നോർത്ത് ഞൻ ആ കാര്യം പാടെ വിഴുങ്ങി.
ഫോൺ കട്ട് ചെയ്തപ്പോൾ കൊടുത്ത ചുംബനത്തിന്റെ ആക്കം കുറഞ്ഞതിന് ചേട്ടൻ കാര്യം അന്വേഷിക്കുകയും ചെയ്തിരുന്നു..
ഓരോ കാര്യങ്ങൾ പറഞ്ഞു ഞാൻ അതൊക്കെ ഒതുക്കി തീർക്കുമായിരുന്നു.
അങ്ങനെ ചേട്ടനെ പിരിഞ്ഞു മാസങ്ങൾ കഴിഞ്ഞു..
അത്രയും ദിവസം എങ്ങനെ തള്ളി നീക്കി എന്ന് എനിക്കും മനുവേട്ടനും ഒട്ടും നിശ്ചയം ഇല്ലായിരുന്നു.
ഡിസംബർ മാസം എന്നും എനിക്ക് പ്രിയപ്പെട്ടതായിരുന്നു..
പരീക്ഷ ഒഴിച്ച് നിർത്തിയാൽ എന്റെ പിറന്നാളും, ക്രിസ്തുമസ് ആഘോഷവും,പുതുവർഷ വരവേൽപ്പും എല്ലാം എനിക്ക് പ്രിയപ്പെട്ടതായിരുന്നു.
ഡോക്ടർമാർക്ക് മറ്റുള്ളവരെ പോലെ അവധി പറയുവാൻ സാധിക്കില്ലലോ..അതിനാൽ മനുവേട്ടന് എന്റെ കൂടെ ഈ തവണ ആഘോഷങ്ങൾ കൊണ്ടാടുവൻ സാധിക്കുമോ ഇല്ലയോ എന്നുള്ളത് സംശയം ആയിരുന്നു..
അത് എന്നെ നിരാശയിൽ ആഴ്ത്തിയിരുന്നു..
ക്രിസ്തുമസ് പരീക്ഷ തരക്കേടില്ലാതെയാണ് ഞാൻ എഴുതിയത്.ക്ലാസ്സിൽ ഒന്നാമത് ആകാൻ സാധിക്കില്ലെങ്കിലും പഠിക്കുന്ന കുട്ടികളുടെ കൂട്ടത്തിൽ എന്റെ പേരും ഉണ്ടാകും എന്നതിൽ സംശയം ഇല്ലായിരുന്നു.
പരീക്ഷകൾ അവസാനിച്ചു അവധിക്കളാവും തുടങ്ങി..
ക്ലാസിലെ കുട്ടികളുടെ കൂടെ സിനിമയ്ക്ക് പോയും,ചിലരുടെ വീട്ടിൽ ഒത്തുകൂടിയും,ബീച്ചും മറ്റുമായി ഞാൻ അവധി സമയം ചിലവഴിച്ചു..
പിന്നെ ഗിത്താർ പഠനം ഒന്ന് ഊർജിതമാക്കിയത് അപ്പോളായിരുന്നു.
മനുവേട്ടനെ അസാന്നിധ്യം എന്നെ വേട്ടയടിയിരുന്നു.പക്ഷെ എന്നെ ഉത്സാഹപ്പെടുത്തുന്ന രീതിയിൽ ഓരോ ദിവസതെയും വിശേഷങ്ങൾ ഞങ്ങൾ എന്നും പങ്കുവയ്ക്കുമായിരുന്നു.
ചേട്ടന്റെ ജീവിത വർണ്ണനകൾ ചേട്ടന്റെ അസാനിധ്യത്തെ ചെറുക്കൻ സഹായിച്ചിരുന്നു .
അങ്ങനെ എന്റെ പിറന്നാൾ ദിവസം ആഗതമയി..
കഴിഞ്ഞ വര്ഷം മനുവേട്ടൻ കൂടെ ഉണ്ടായിരുന്നു.. എന്നെ അതിശയത്തിൽ ആഴ്ത്തും വിധത്തിൽ കുറെ സമ്മാനങ്ങളും നൽകിയിരുന്നു..
ഇന്ന് ചേട്ടൻ കൂടെ ഇല്ല..
പക്ഷെ മറക്കാതെ ചേട്ടൻ എനിക്ക് എന്തെങ്കിലും സമ്മാനം അയച്ചിട്ടുണ്ടാകും എന്നത് എനിക്ക് ഉറപ്പായിരുന്നു..കാരണം തലേ ദിവസത്തെ ചേട്ടന്റെ വാക്കുകളിൽ അത് വല്ലാതെ പ്രതിഫലിച്ചിരുന്നു..
രാവിലെ എഴുനേറ്റു അമ്പലത്തിൽ പോകാൻ തയ്യാറായി..
ഈ വർഷത്തെ പിറന്നാൾ കോടിയും എന്റെ ചേട്ടന്റെ വക തന്നെയായിരുന്നു..അതുമിട്ടു അമ്പലത്തിൽ പോയപ്പോൾ വഴിയുള്ള എല്ലാവരും എന്നെ വല്ലാതെ പുകഴ്ത്തിയിരുന്നു..മൊബൈലിൽ കൂട്ടുകാരുടെ പിറന്നാൾ സന്ദേശങ്ങളും കോളുകളും ഉണ്ടായിരുന്നു..
ഞാൻ മനുവേട്ടനെ സന്ദേശം മാത്രമാണ് തിരഞ്ഞത്..
"Hpy bday dear"
എനിക്ക് ലഭിച്ചതിൽ ഏറ്റവും ചെറുതും വളരെ അലസമായി അയച്ചതുമായ സന്ദേശം മനുവേട്ടന്റെയായിരുന്നു..
പിന്നീട് മറ്റാരുടെയും സന്ദേശങ്ങൾ നോക്കുവാൻ താല്പര്യം തോന്നിയില്ല...
അമ്പലത്തിൽ കയറി ഞാൻ നടയ്ക്കു മുമ്പിൽ നിന്ന് തൊഴുതു..
മനസ്സിൽ ഒന്നും ഇല്ല..
ഒന്നും പറയുന്നുമില്ല..
വെറുതെ കൈകൾ കൂപ്പി കണ്ണുമടച്ചു നിന്നു..
മനസ്സു ശൂന്യമായിരുന്നു.
ആ നിൽപ് കുറച്ച നേരം നീണ്ടു നിന്നു.. ഒരു അവശ്യവുമില്ലാതെ...
പെട്ടെന്ന് അടുത്ത് നിന്ന് ആരോ എന്നോട് സംസാരിക്കുന്നത് പോലെ തോന്നി.
"അതെ..കുറെ നേരമായല്ലോ പ്രാർത്ഥന..
ഇനിയും പ്രാർത്ഥിച്ചാൽ ദൈവങ്ങൾക്ക് ബോർ അടിക്കുമെ..."
നല്ല പരിചിതമായ ശബ്ദം..
കണ്ണ് തുറന്നു ഞാൻ നോക്കി..
എന്റെ കണ്ണുകൾ താഴേക്കു വീഴും വിധം ഉല്ലസിച്ചു.
മനുവേട്ടൻ..
എന്തെന്നില്ലാത്ത സന്തോഷത്തിൽ ഞാൻ ഉച്ച കൂട്ടി ആഹ്ലാദ പ്രകടനം നടത്തി.
അകത്തു നിന്ന പൂജാരി കൈ വിരൽ ചുണ്ടിൽ വച്ച് നിശ്ശബ്ദദ പാലിക്കാൻ പറഞ്ഞപ്പോളാണ് ഞാൻ ആഹ്ലാദ പ്രകടനം അവസാനിപ്പിച്ച് ചേട്ടനെയുമായി പുറത്തേക്കു ഇറങ്ങിയത്..
"ഇത് എപ്പോ ലാൻഡ് ചെയ്തു..
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല..ഇന്നലെ വിളിച്ചപ്പോൾ പോലും സൂചിപ്പിച്ചില്ലലോ.."
ചിരിച്ചു കൊണ്ടാണ് ചേട്ടൻ മറുപടി നൽകിയത്..
"എന്റെ ചെക്കന്റെ പിറന്നാളിന് വരൻ പറ്റിയില്ലെങ്കിൽ പിന്നെ ഞാൻ തടി മിടുക്കോടെ ഇരുന്നിട്ട് കാര്യം ഉണ്ടോ??
നിന്റെ പിറന്നാളും ആഘോഷിച്ചു പുതുവർഷ ആഘോഷങ്ങളും കഴിഞ്ഞേ ഞാൻ ഇനി മടങ്ങുന്നുള്ളൂ.."
ചേട്ടന്റെ വാക്കുകൾ എന്നെ വല്ലാതെ സന്തോഷിപ്പിച്ചു..
"ഹ്മ്മമ്മ..അതൊക്കെ ഇരിക്കട്ടെ .എനിക്കുള്ള പിറന്നാൾ സമ്മാനം എവിടെ????"
ഞാൻ പറഞ്ഞു തീർന്നതും ചേട്ടൻ പോക്കറ്റിൽ നിന്നും ഒരു ചെറിയ സ്വർണ നിറത്തിലുള്ള ചെപ്പു എടുത്തു എന്റെ കയ്യിൽ വച്ച് തന്നു തുറക്കാൻ ആവശ്യപ്പെട്ടു.
ഞാൻ തുറന്നു നോക്കി.
അതിൽ ഒരു ചെറിയ കണ്ണാടി..അതിൽ ഞാൻ എന്റെ മുഖം കണ്ടു..
അതിനു താഴെ ചെറുതായി എന്തോ കുത്തി കുറിച്ചിരിക്കുന്നു.
ഞാൻ സൂക്ഷ്മതയോടെ നോക്കി..
"Belive in your gift like our love"
ആ വാക്കുകൾ എന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരി വിടർത്തി.
എനിക്ക് വേണ്ടി എന്തോ ഒന്ന് കരുതി വച്ചിട്ടുണ്ടെന്നു എനിക്ക് മനസ്‌സിലായി....
"അധികം സമയം കളയണ്ട..വാ പോകാം "എന്ന് പറഞ്ഞു ചേട്ടൻ ഒരു ബൈക്കിന്റെ അടുത്തേക്കാണ് പോയത്..
"ഇതേതു വണ്ടി..??"
"ഇത് ഗോപി ഒപ്പിച്ചു തന്നതാ..ഞാൻ പോകുന്നത് വരെ ഉപയോഗിക്കാൻ..
നീ വന്നു കേറടാ ചെക്കാ...."
പറഞ്ഞു തീർന്നതും ഞാൻ ചേട്ടന്റെ പിന്നിൽ കയറിയിരുന്നു..
ചേട്ടൻ വണ്ടി മുന്നിലോട്ട പായിച്ചു..
വണ്ടി മുന്നോട്ടു നീങ്ങിയപ്പോൾ മന്ദമാരുതൻ എന്റെ മുടിയിഴകൾ തൽകി പോകുന്നുണ്ടായി..
ഒരു സിനിമ രംഗം എന്നത് പോലെ ഞാൻ ആസ്വദിച്ചു..
എന്നെയും കാത്തു സമ്മാനങ്ങളും ചേട്ടനോടൊത്തുള്ള ദിവസങ്ങളും നിൽക്കുന്നുണ്ടായിരുന്നു...
പ്രതീക്ഷകൾ ഉയർത്തി ഞാനും അതിനു വേണ്ടി വെമ്പൽ കൊണ്ടു....
(തുടരും....)
രാക്ഷസനെ ചുംബിച്ച പ്രണയം (23)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മനുവേട്ടന്റെ വീട്ടിൽ എനിക്കായി ഒരുക്കിയിട്ടുള്ള സമ്മാനം എന്താണെന്നു അറിയാൻ എന്റെ മനസ്സ് വല്ലാതെ കൊതിച്ചു.
കഴിഞ്ഞ വര്ഷം ചേട്ടൻ ഒരുക്കിയ കുസൃതിയിൽ സമ്മാനങ്ങളെക്കാളും എനിക്ക് പ്രത്യേകത തോന്നിയത് ചേട്ടന്റെ ആ ഒരുക്കങ്ങളായിരുന്നു.
വീടിനു മുന്നിൽ എത്തിയപ്പോൾ പടിക്കൽ വച്ച് ചേട്ടൻ എന്റെ കയ്യിൽ പിടിച്ചു "ഈ തവണ ചേട്ടൻ വലിയ സമ്മാനം ഒന്നും വാങ്ങിയില്ല...
ചെറുത് വച്ച് അഡ്ജസ്റ്റ് ചെയ്യണേ..."
എന്ന് പറഞ്ഞു.
അറബ് കേട്ടതും മുഖത്ത് ഒരു ദേഷ്യ ഭാവം വരുത്തി സംസാരിച്ചു..
"പറ്റില്ല...
വലിയ സമ്മാനം അല്ലെങ്കിൽ ഞാൻ ഇവിടം തീ ഇട്ടു കത്തിക്കും..
എന്തേയ്..ഹ്മ്മമ്മ.."
അത് കേട്ടതും ചേട്ടൻ പൊട്ടി ചിരിച്ചു..
ചിരിച്ചു കൊണ്ട് ഞാൻ ചേട്ടന്റെ കൂടെ അകത്തേക്ക് കയറി..
ചേട്ടന്റെ മുറിയിലേക്ക് കാലു വച്ച് നടക്കുമ്പോൾ എനിക്കുള്ള സമ്മാനത്തിന്റെ ചെറിയ അടയാളങ്ങൾ എനിക്ക് കിട്ടി തുടങ്ങി..
എന്റെ ചെവി അതിനായി കാതോർത്തു..
വാതിൽ തുറന്നതും ഞാൻ അത്ഭുതം കൊണ്ട് വാ പൊളിച്ചു നിന്ന് പോയി...
ഞാൻ ചേട്ടന്റെ മുഖത്തേക്ക് നോക്കി...
അലറി ഒച്ച വച്ചു്...
ചേട്ടനെ കെട്ടിപിടിച്ചു ചുംബിച്ചു......
അമ്മ കാണുമെന്നു കരുതി ചേട്ടൻ എന്നെ വാതിലിനുള്ളിലേക് തള്ളി കതകടച്ചു...
ഞൻ വീണ്ടും വീണ്ടും ചുംബിച്ചു...ഞാൻ ചേട്ടന്റെ മുഖത്തേക്കു തന്നെ നോക്കി..
"സത്യം...
എനിക്കുള്ളതാണോ????
ഞാൻ കൊണ്ട് പോകും കേട്ടോ..
പറ്റിക്കലല്ലലോ..?? "
അല്ല എന്നാ രീതിയിൽ ചേട്ടൻ തല ആട്ടി..അത് കണ്ടു ഞാൻ പിന്നെയും അലറി ശബ്ദം വച്ചു..
ചേട്ടന്റെ കട്ടിലിന്മേലുള്ള പ്ലാസ്റ്റിക് കൂട്ടയിലേക്ക് തന്നെ ഞാൻ നോക്കി..
എനിക്കുള്ള സമ്മാനം...
പ്ലാസ്റ്റിക് കുട്ടയിൽ കഴുത്തിൽ ചുമന്ന റിബ്ബൺ കെട്ടി ഒരുക്കി നിർത്തിയിരിക്കുന്ന ഒരു കൊച്ചു തൂവെള്ള നിറത്തിലെ പോമെരെനിയൻ പട്ടി കുട്ടി..
അതിന്റെ ശബ്ദം എനിക്ക് വാതിലിനു പുറത്തു നിന്ന് തന്നെ ചെറുതായി കേള്കുന്നുണ്ടായി..
വളരെ മനോഹരം..
ഞാൻ അതിന്റെ അടുത്ത് പോയി..
കട്ടിലിൽ ഇരുന്നു.അതിന്റെ തലയിൽ ചെറുതായി തൊട്ടു..
എന്റെ മുഖത്ത് എന്തെന്നില്ലാത്ത ഒരു സന്തോഷവും ഒരു പ്രത്യേക പുഞ്ചിരിയും വിടർന്നു..
തൂവെള്ള നിറം എന്നെ വല്ലാതെ ആകർഷിച്ചു..തെളിഞ്ഞ ആകാശത്തിൽ നിന്നും ഒരു കഷ്ണം പറിച്ചെടുത്തു എന്റെ മുന്നിൽ വച്ചതു പോലെ ഒരു തരം പ്രത്യേക അനുഭവം..
ഞാൻ മനുവേട്ടന്റെ മുഖത്തേക്ക് തിരിഞ്ഞു നിറപുഞ്ചിരിയോടെ ചോദിച്ചു..
"ഇവനാണോ അല്ലേൽ ഇവളാണോ??????"
ചേട്ടൻ വാതിലിൽ ചാരി നിന്നു തന്നെ സംസാരിച്ചു..
"നിനക്ക് ആൺകുട്ടി അല്ലെ ഇഷ്ടം..
അതോണ്ട് ഞാൻ ഇവനെ അങ്ങ് ഉറപ്പിച്ചു...
നമ്മുടെ കുട്ടനെ...."
പറഞ്ഞറിയിക്കാൻ പറ്റാത്ത രീതിയിലൊരു കുളിര്മയാണ് അപ്പോൾ മനസ്സിൽ ഉണ്ടായിരുന്നത്..
ഞാൻ ചേട്ടനെ അടുത്തേക്ക് വിളിച്ചിരുത്തി..
"എവിടന്നു ഒപ്പിച്ചു ഈ കുട്ടി കുറുമ്പനെ?????"
"കുറച്ചു കഷ്ടപ്പെട്ട്..
പിന്നെ ഒരുത്തൻ ഒപ്പിച്ചു തന്നു...
നിനക്ക് ഇഷ്ടമായോ???"
ചേട്ടന്റെ കൈയിൽ പിടിച്ചു ഞാൻ സംസാരിച്ചു..
" നമ്മുടെ രണ്ടുപേരുടെയും കിച്ചൂട്ടനെ എനിക്ക് ഇഷ്ടമാകാതെ ഇരിക്കുവോ...."
"ആഹാ..നീ അവനു പേരും ഇട്ടോ...
ഹ്മ്മമ്മ.
എന്തായാലും കൊള്ളാം..കിച്ചൂട്ടൻ..
എനിക്ക് ഇഷ്ടമായി..."
ഞാൻ കിച്ചൂട്ടനെ മടിയിൽ എടുത്തു വച്ചു താലോലിച്ചു..
മനുവേട്ടനും അവന്റെ തലയിലൂടെ കയ്യോടിക്കാൻ തുടങ്ങി..
ഞാൻ മനുവേട്ടനെ മുഖത്തേക്ക് നോക്കി..
കിച്ചൂട്ടൻ കാൺകെ ഞങ്ങൾ അവനെ മടിയിലിരുത്തി തന്നെ ചുംബിച്ചു..
അവിടെ നിന്ന് ഞങ്ങൾ എന്റെ വീട്ടിലേക്കാണ് പോയത്. ചേട്ടന്റെ ബൈക്കിന്റെ പുറകിലിരുന്നു ഞ്ഞാൻ കിച്ചൂട്ടനെ തലോടി കൊണ്ടേ ഇരുന്നു..
കാറ്റിൽ അവന്റെ രോമങ്ങൾ പാറി പറന്നു...അപ്പോൾ അവൻ കാണാൻ വളരെ സു സുന്ദരൻ ആയിരുന്നു..
വീട്ടിൽ എന്നെയും കാത്തു എന്റെ സുഹൃത്തുക്കൾ നിൽക്കുന്നുണ്ടായിരുന്നു..
നന്ദുവും കൂട്ടരും പിന്നെ പത്തിലെ ഗ്യാങ്ങും ഉണ്ടായിരുന്നു..
ഞാൻ എത്തിയിട്ട് കേക്ക് മുറിക്കാൻ കാത്തു നില്കുവായിരുന്ന്ന്..
എല്ലവരും മനുവേട്ടനെ സമ്മാനം കണ്ടു അതിശയിച്ചു പോയി..
ഒരാളെ പോലും ഞൻ എന്റെ കിച്ചൂട്ടനെ ഒന്ന് മര്യാദയ്ക്ക് തൊടാൻ പോലും അനുവദിച്ചില്ല..
കേക്ക് മുറിച്ചു എന്റെ പിറന്നാൾ ആഘോഷിച്ചു..
അമ്മയുടെ വക പായസവും പിന്നെ കുറെ പലഹാരങ്ങളും ഉണ്ടായി..
കൂട്ടുകാരും മനുവേട്ടനും എല്ലാവരും കൂടെ എന്റെ പിറന്നാൾ ഗംഭീരമാക്കി..
ഫോട്ടോ എടുക്കലും ഫേസ്ബുക്കിൽ ഇടലും ആരും കുറച്ചില്ല..
കൂട്ടത്തിൽ ഒന്നും അറിയാത്ത പോലെ ഞങ്ങളുടെ കിച്ചൂട്ടനും പോസ് ചെയ്തു...
ഉച്ചയ്ക്ക് സാധാരണ കൂട്ടുകാരുടെ വീട്ടിലായിരിക്കും ഭക്ഷണം ഈ തവണ അത് എന്റെ വീട്ടിൽ തന്നെ ആക്കി..
അമ്മയുടെ നിർബന്ധം ആയിരുന്നു..
അമ്മയുടെ ബിരിയാണിയും ചില്ലി ചിക്കനും ഇത്ര രുചികരമാകും എന്ന് ഞൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ലയിരുന്നു...
കളിയും ചിരിയുമായി എല്ലാവരും എന്റെ വീട്ടിൽ സന്ധ്യ ആകുന്നത് വരെ ഉണ്ടായിരുന്നു..
ആറു മണിക്ക് ശേഷമാണ് എല്ലാവരും മടങ്ങി പോയത്..
വീട്ടിൽ നിന്നും അവസാനം പോയത് മനുവേട്ടൻ ആയിരുന്നു.
വീട്ടിൽ എല്ലാവര്ക്കും കിച്ചൂട്ടനെ ഇഷ്ടമായി..
അവനെ ഞാൻ കാണിച്ചു കൊടുത്തപ്പോൾ ചേട്ടൻ മാത്രം തിരിഞ്ഞു പോലും നോക്കാതെ പോയി..
മനുവേട്ടനെ സമ്മാനം ആണെന്ന് അറിഞ്ഞത് കൊണ്ടായിരിക്കും...
ഞാൻ അവനെയും കൊണ്ട് എന്റെ മുറിയിലേക്ക് പോയി..
പെട്ടെന്ന് എന്റെ മുറിയിലേക്കു ചേട്ടൻ കയറി വന്നു..
"കിച്ചു ഇപ്പൊ ചെറുതല്ലേ, തത്കാലം ഞാൻ ഒരു വലിയ പ്ലാസ്റ്റിക് പട്ടി കൂട് വാങ്ങാം.. അവനെ അകത്തു തന്നെ വളർത്താം..
വലുതായി കഴിഞ്ഞു പുറത്ത് കൂട് പണിയാം..."
അതും പറഞ്ഞു ചേട്ടൻ മുറിയിൽ നിന്നും ഇറങ്ങി പോയി..
ചേട്ടനോട് അത്രയും നേരം ഇല്ലാതിരുന്ന ഒരു ബഹുമാനവും സ്നേഹവുമാണ് എനിക്ക് തോന്നിയത്..
ഞനും കിച്ചൂട്ടനും ഒരുമിച്ചു നിന്നൊരു ഫോട്ടോ എടുത്തു.അത് മനുവേട്ടന് അയച്ചും കൊടുത്തു..
കുറെ നേരം സന്ദേശങ്ങൾ അയച്ചതിനു ശേഷമാണ് ഞാൻ കിടന്നതു..
കിച്ചൂട്ടനെ എന്റെ അളക്കാനുള്ള വസ്ത്രങ്ങൾ ഇടുന്ന കുട്ടയിലാണ് ഒരു പുതപ്പു വിരിച്ചു കിടത്തിയത്..
സന്തോഷം കൂടിയത് കൊണ്ടാണെന്നു തോന്നുന്നു.വേഗം ഉറങ്ങി പോയി..
മനുവേട്ടന്റെയും കൂട്ടുകാരുടെയും കൂടെ ഞാൻ മാറി മാറി കറങ്ങാൻ പോയി..മനുവേട്ടന്റെ കൂടെ കറങ്ങാൻ പോയി എന്ന് കേൾക്കുമ്പോൾ എന്റെ ചേട്ടൻ എന്നെ ചില കുത്തുവാക്കുകൾ ഉപയോഗിച്ച് പേടിപ്പിക്കുകയും നോവിക്കുകയും ചെയ്യുമായിരുന്നു..
ഞാൻ അതൊന്നും ചെവി കൊള്ളാൻ നിന്നില്ല..
ഒന്നും തന്നെ മനുവേട്ടനെ അറിയിക്കാനും നിന്നില്ല..
കിച്ചൂട്ടൻ കൂടെ ഉള്ളത് കൊണ്ട് വീട്ടിലിരിക്കുന്ന സമയങ്ങളിൽ ബോറടി എന്തെന്ന് ഞാൻ അറിഞ്ഞതെ ഇല്ല..അവൻ ദിവസം ചെല്ലുന്തോറും എന്നോട് ഇണങ്ങുന്നുണ്ടായി..കൂടെ മനുവേട്ടനോടും വീട്ടിലുള്ളവരോടും.
വികൃതി ആണെങ്കിലും പറയുന്നത് അനുസരിക്കുന്ന കാര്യത്തിൽ കിച്ചൂട്ടൻ മിടുക്കൻ ആയിരുന്നു..
അങ്ങനെ ഞങ്ങൾ കൊച്ചിക്കാരുടെ ആഘോഷങ്ങളുടെ ആഘോഷമായ വര്ഷാവസാന ദിവസം ആഗതമായി..മനുവേട്ടനെ കൂടെ ഞാൻ ബീച്ചിലും പരിപാടികൾക്കും ഒക്കെ പോയി..
ചേട്ടൻ കഴിഞ്ഞ വര്ഷം കൊണ്ട് പോയ ക്ലബ്ബിലേക് ഈ തവണയും കൊണ്ട് പോയി.
എന്റെ അനുവാദത്തോടെ ചേട്ടൻ മദ്യപിക്കുകയും ചെയ്തു..
ഞാൻ ഒന്നും നോക്കിയില്ല.
മനുവേട്ടനെ കൂടെ ഞാനും കുടിച്ചു മൂന്ന് പെഗ്.
എന്നെ ഒരു കാറ്റാടി പോലെ ആട്ടി ഉലക്കുവാൻ അത് ധാരാളമായിരുന്നു..
ആദ്യത്തെ മദ്യപാന നിമിഷം.
കുടിച്ചപ്പോൾ ചവർപ്പാണ് എനിക്ക് തോന്നിയത്..
കുടിച്ചു അത് വയറ്റിൽ എത്തിയപ്പോൾ തൊണ്ടയും,വയറുമൊക്കെ എരിയുന്നത് പോലെ തോന്നി.
Magic moments. അതായിരുന്നു ഞാൻ ആദ്യമായി രുചിച്ച മദ്ധ്യം.
കുടിച്ചു മണിക്കൂറുകൾക് ശേഷം എനിക്ക് സ്വബോധം നഷ്ടപ്പെടുന്ന പോകെയൊക്കെ തോന്നി..
ഞാൻ എല്ലാവരുടെയും കൂടെ നൃത്തം ചെയ്യാനും പാട്ട് പാടാനും ഒക്കെ തുടങ്ങി..
സാന്റായെ കത്തിക്കാൻ ബീച്ചിലേക്ക് പോകുന്ന വഴി മനുവേട്ടനെ അപമാനപെടുത്തുന്ന രീതിയിൽ ഞാൻ കുറെ മണ്ടത്തരങ്ങൾ കാണിച്ചു കൂട്ടിയിരുന്നു..
അളവിലേറെ ഞാൻ പൊട്ടിച്ചിരിച്ചു..
വെറുതെ..ഒരു ആവശ്യവും ഇല്ലാതെ..
വായ്ക്ക് ഒരു സ്വസ്ഥതയും കൊടുക്കാത്ത രീതിയിൽ ഞാൻ ചിലച്ചു കൊണ്ടേ ഇരുന്നു..
മനുവേട്ടനുമൊത് ഞാൻ ബീച്ചിലേക് നടന്നു..
ആ മണൽ തട്ടിൽ ഞാൻ ഇടയ്ക്കിടെ കുഴഞ്ഞു വീണു..
എഴുനേറ്റു വീണ്ടും നടന്നു...
വീണ്ടും വീഴാതിരിക്കുവാൻ മനുവേട്ടൻ എന്നെ രണ്ടു കയ്യും കൊണ്ട് പൊക്കിയെടുത്തു നടന്നു...
എല്ലാവരും അത് ശ്രദ്ധിച്ചു..
പൊക്കിയെടുത്ത് കൊണ്ടല്ല..എന്റെ വാ വിട്ട സംസാരം കൊണ്ടായിരുന്നു..
പന്ത്രണ്ടു മണിയായപ്പോൾ സാന്റായെ കത്തിച്ചു എല്ലാവരും ആശംസകൾ അറിയിച്ചു..
ഞാൻ സന്തോഷത്തിൽ തുള്ളി ചാടി നൃത്തം വച്ചു.. എല്ലാവരുടെയും കൂടെ...
പെട്ടെന്ന് എന്ത്വ കണ്ണുകൾ മനുവേട്ടനെ കണ്ണുകളുമായി ഉടക്കി..
മദ്യത്തിന്റെ ലഹരിയിൽ ഞാൻ എല്ലാം മറന്നു മനുവേട്ടനെ പരിസരം മറന്നു ചുംബിച്ചു...
എന്നിട്ടു പൊട്ടിച്ചിരിച്ചു...
കൂടെ മനുവേട്ടനും..
പെട്ടെന്ന് ആരോ എന്റെ തോളിൽ പിടിച്ചു വലിച്ചു മുഖത്തേക്കു വലിച്ചു അടിച്ചു..
മുഖം പൊള്ളി പോകും വിധം വേദനിച്ചു..
വായിൽ വലിയ തെറി പറഞ്ഞു മനുവേട്ടൻ അയാളുടെ കോളറിൽ കയറി പിടിച്ചു..
പെട്ടെന്ന് തന്നെ മനുവേട്ടൻ കൈ വിടുവിച്ചു..മുഖം കുനിച്ചു..
അത് എന്റെ ചേട്ടൻ ആയിരുന്നു..
ദേഷ്യത്തിൽ ചേട്ടൻ എന്റെ കൈ പിടിച്ചു വലിച്ചു എന്നെ അവിടെ നിന്നും കൊണ്ട് പോയി..
ആൽകുട്ടത്തിലെ തിരക്കിൽ ആരും അത് ശ്രദ്ധിച്ചില്ല..
വലിച്ചു കൊണ്ട് പോകുമ്പോൾ ഞാൻ പുറകിലോട്ടു നോക്കി.നിസ്സഹായവസ്ഥതയോടെ എന്നോട് ക്ഷമ ചോദിക്കും വിധം ആ ആൾക്കൂട്ടത്തിൽ മനുവേട്ടൻ തനിച്ചു നിന്നു..
പുതുവർഷത്തിൽ ആദ്യ ദിവസം തന്നെ കറുത്ത പാട് വീഴ്ത്തിയ എന്റെ മനസ്സിൽ കുറ്റബോധം ഉദിച്ചു..എന്റെ കണ്ണുകൾ നിറഞ്ഞു.
വീട്ടിൽ ചേട്ടൻ എല്ലാം അവതരിപ്പിച്ചാൽ ഞാൻ നാണം കെടും.മദ്യപിച്ചതിനു എല്ലാവരും എന്നവ കുറ്റപ്പെടുത്തും.വേണമെങ്കിൽ എന്നേലും കൂടുതലായി മനുവേട്ടനെ ചീത്ത പറയും..
ചേട്ടനെ കുറ്റപ്പെടുത്തും.ഞങ്ങളുടെ ബന്ധത്തിൽ ചിലപ്പോൾ വിടവുകൾ ഇടുവനായി എല്ലാവരും ശ്രമിക്കും.മനുവേട്ടൻ എന്നെ നശിപ്പിച്ചു എന്ന് എല്ലാവരും പറഞ്ഞു നടക്കും.പരിസര ബോധമില്ലാതെ ഞാൻ പ്രവർത്തിച്ച കാര്യങ്ങൾക്കു എന്നെ വേണമെങ്കിൽ വീട്ടിൽ ഇട്ടു തല്ലി കൂട്ടും.
മനസ്സിൽ അങ്ങനെ കുറെ ഏറെ കാര്യമാണ് കടന്നു കൂടി..
മദ്യപിക്കാനായി തുനിഞ്ഞപ്പോൾ മനുവേട്ടൻ പറഞ്ഞതായിരുന്നു.ഇത് എനിക്ക് പറ്റുന്ന പണി അല്ല വിട്ടേക്കു എന്ന്..പക്ഷെ അപ്പോളത്തെ ആ നിമിഷത്തിന്റെ മതിമറന്ന സന്തോഷം ഇങ്ങനൊരു ശാപം ആയി മാറുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..ഒന്നും വേണ്ടായിരുന്നു എന്നൊരു കുറ്റബോധം..ഞാൻ കാരണം മനുവേട്ടന്ന് അപമാനിതനാകും.
ദേഷ്യം പിടിച്ച കാളയെ പോലെ ചേട്ടൻ എന്നെ വലിച്ചിഴച്ചു കൊണ്ട് പോയപ്പോളും എന്റെ മനസ്സിൽ മനുവേട്ടനും നേരം പുലരുമ്പോളുണ്ടാകാൻ പോകുന്ന കോളിളക്കങ്ങളെ കുറിച്ചുമുള്ള ചിത്രങ്ങൾ ചായം പൂശുന്നുണ്ടായിരുന്നു........
(തുടരും......)
വൈകിയതിൽ ക്ഷമ യാചിക്കുന്നു... 😊😊
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കൊലപാതക കുറ്റം ചെയ്ത ഒരു വ്യക്തിയെ വരിഞ്ഞു പിടിച്ചു രാജസമക്ഷം എത്തിക്കുമ്പോലെയാണ് എന്നെ വലിച്ചു വീട്ടിലേക്കു കൊണ്ട് പോയത്.എന്റെ ചേട്ടനും വല്ലാതെ മദ്യപിച്ചിരുന്നു.മുഖത്തേക്കു വലിച്ചടിച്ചപ്പോൾ ഉണ്ടായിരുന്ന ദാക്ഷീണ്യമില്ലായ്മ അതിനു വലിയ തെളിവായിരുന്നു.അച്ഛനെയും അമ്മയെയും വിളിച്ചെഴുന്നേല്പിച്ചു അവരുടെ മുമ്പിലേക്ക് എന്നെ വലിച്ചെറിഞ്ഞാണ് സംസാരിക്കാൻ തുടങ്ങിയത്.
അടി കൊണ്ട് മുഖത്തെ പാട് തെളിഞ്ഞു തന്നെ കാണുന്നുണ്ടായിരുന്നു.
"ദേ..നോക്ക്..
ഇളയ മകന്റെ കോപ്രായങ്ങൾ..
ഈ ചെറുപ്പത്തിൽ തന്നെ വെള്ളമടിച്ചു ഓരോന്നും കാണിച്ചു നടക്കുന്നത് കണ്ടില്ലേ....."
ചേട്ടൻ നടന്ന കാര്യങ്ങൾ പറയുവാൻ തുടങ്ങിയപ്പോൾ എന്റെ മനസ്സ് പിടക്കുവാൻ തുടങ്ങി.
മനുവേട്ടന് വീട്ടിലുള്ള വില നഷ്ടപ്പെടുമല്ലോ എന്നോർത്തപ്പോൾ ഞാൻ വല്ലാതെ തളർന്നു.
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.കുറ്റബോധം എന്നെ കനത്തിൽ വേട്ടയാടി.
ഞാൻ തല കുനിച്ചു അവരുടെ മുന്നിൽ നിന്നു.
ചേട്ടൻ വീണ്ടും പറഞ്ഞു തുടങ്ങി.
"പുതിയ കൂട്ടുകെട്ടുകൾ ഉണ്ടായപ്പോൾ തന്നെ ഞാൻ പറഞ്ഞതാ അവൻ കൈവിട്ടു പോകുമെന്ന്..ഇപ്പൊ കണ്ടില്ലേ...
നിങ്ങൾ തന്നെയാണ് അവനു വളം വച്ച് കൊടുക്കുന്നത്..
അനുഭവിച്ചോ, ഇന്ന് ഇങ്ങനെ,നാളെ അവൻ അതിനുമപ്പുറം കാണിക്കും.."
ചേട്ടൻ പറഞ്ഞതും അച്ഛൻ എന്റെ മുന്നിൽ വന്നു നിന്നു.
വിഷമവും ദേഷ്യവും കലർത്തിയാണ് അച്ഛൻ എന്നോട് സംസാരിച്ചത്.
അമ്മ എന്നെ കണ്ണീരോടെ നോക്കി നിന്നു.
ചേട്ടൻ കുറെ കാര്യങ്ങൾ അച്ഛനോടും അമ്മയോടുനായി സംസാരിച്ചു.പക്ഷെ മനുവേട്ടനെ കുറ്റപ്പെടുത്തി ഒന്നും പറഞ്ഞില്ല.
മനുവേട്ടൻ എന്ന പേര് പോലും ഉച്ചരിച്ചില്ലയിരുന്നു.
എനിക്ക് അത്ഭുദമായിട്ടാണ് തോന്നിയത്.
കുറ്റപ്പെടുത്തലും വിചാരണയുമൊക്കെ കഴിഞ്ഞു എല്ലാവരും മുറിയിലേക്ക് മടങ്ങിയപ്പ്പോൾ ഞാൻ മാത്രം അവിടെ തനിച്ചായി.
കുറ്റബോധവും കുറെ വിഷമവും മാത്രമായിരുന്നു അപ്പോൾ കൂട്ട്.
പുതുവർഷം തുടങ്ങിയത് തന്നെ ഒരു കറുപ്പ് കലർന്ന നിമിഷങ്ങളോടെയാണ്.
ഭാവിയിലെ നല്ല നിമിഷങ്ങൾക്ക് അത് കോട്ടം ആകരുതെന്ന ഒരു പ്രാർത്ഥന ആയിരുന്നു മനസ്സിൽ.
എങ്കിലും ചേട്ടൻ വീട്ടിൽ എന്തിനാണ് മനുവേട്ടനെ മാനം രക്ഷിച്ചതെന്നു എനിക്ക് ഒട്ടും മനസിലായില്ല..
ലഹരിയുടെ കെട്ടഴിഞ്ഞിരുന്നെങ്കിലും ക്ഷീണത്തിൽ കട്ടിലിൽ വീണപ്പോൾ തന്നെ ഉറങ്ങി പോയി.
പിറ്റേ ദിവസം വളരെ വൈകിയാണ് ഞാൻ എഴുന്നേറ്റത്.എഴുനേട്ടതും തലയ്ക്കു വലിയ ഭാരം പോലെ തോന്നിയിരുന്നു .
മൊബൈലിൽ മനുവേട്ടന്റെ പത്തിലേറെ മിസ്സ് കാൾ ഉണ്ടായിരുന്നു.
കൂടെ രണ്ടു മൂന്നു സന്ദേശങ്ങളും.
ചേട്ടൻ ഉച്ചയ്ക്കാതെ ട്രെയിനിന് ബാംഗ്ലൂർലേക് മടങ്ങും എന്നും.
സമയം നോക്കിയപ്പോൾ പതിനൊന്നു മണി അടുപ്പിച്ചു ആയി കഴിഞ്ഞിരുന്നു. മനുവേട്ടൻ പോകുന്നതിനു മുമ്പ് ഒന്ന് കാണാൻ പോലും പറ്റിയില്ലലോ എന്നോർത്തു ഞാൻ വിഷമിച്ചു.
ഞാൻ രാത്രി ഫോൺ ചെയ്യാം അപ്പോൾ എല്ലാം സംസാരിക്കാം എന്നും പറഞ്ഞു ചേട്ടന് സന്ദേശം അയച്ചു തീർന്നതും അമ്മ മുറിയിലേക്കു വന്നു.
എന്റെ അടുത്തിരുന്നു.
"മോനെ..
നീ എന്തിനാ ഇന്നലെ അങ്ങനെയൊക്കെ കാണിച്ചു കൂട്ടിയത്.
നീ വെള്ളമടിച്ചു എന്ന് കേട്ടാൽ അച്ഛനും ചേട്ടനും ദേഷ്യം വരില്ലേ..
നിന്റെ പ്രായം അതാണോ???? "
അമ്മയുടെ വാക്കുകൾ എന്റെ കണ്ണുകൾ നിറച്ചു..
ഞാൻ കരയുന്നത് കണ്ട് അമ്മ എന്നെ ആശ്വസിപ്പിച്ചു.
"സാരമില്ല.കഴിഞ്ഞത് കഴിഞ്ഞു.ഇനി എന്റെ മോൻ ഇങ്ങനെയൊന്നും ചെയ്യരുത് കേട്ടോ..
നിനക്ക് മനുവിന്റെ കൂടെ നടന്നാൽ പോരായിരുന്നോ..പുതിയ കൂട്ടുകേട്ടൊന്നും വേണ്ട കുട്ടി.."
വീട്ടിൽ മനുവേട്ടന് ഇപ്പോളും പഴയ വിശ്വാസം ഉണ്ടെന്നു കേട്ടപ്പോൾ ആശ്വാസമായി..
അച്ഛന്റെ വകയും കുറെ നേരം ഉപദേശങ്ങൾ ഉണ്ടായിരുന്നു.
കിച്ചൂട്ടനും എന്റെ കൂടെ ഉപദേശങ്ങൾ കേട്ട് പങ്കുവയ്ക്കാൻ ഉണ്ടായിരുന്നു.
ഇനി ഇങ്ങനെ ഉണ്ടകില്ല എന്ന വാഗ്‌ധനം നല്കിയപ്പോളാണ് എല്ലാവരും ഉപദേശങ്ങൾ നിർത്തിയത്.
വൈകുന്നേരം എന്റെ ചേട്ടൻ എന്നെ ഉപദേശിക്കാനായി വന്നിരുന്നു..
ചേട്ടന്റെ പെരുമാറ്റം വളരെ സൗമ്യമായിട്ടായിരുന്നു.
ചേട്ടനോടും വല്ലാത്ത ബഹുമാനം തോന്നിയ സമയമായിരുന്നു അത്.
"വേദനയുണ്ടോ നിനക്ക് ഇപ്പോളും...?"
"ചെറുതായിട്ടു..
പക്ഷെ കുഴപ്പം ഇല്ല...."
പറഞ്ഞു തീർക്കും മുമ്പേ ചേട്ടൻ സംസാരിക്കാൻ തുടങ്ങി..
ഒരു നീണ്ട ഉപദേശം..
" നിന്നെ ഇന്നലെ ആ അവസ്ഥയിൽ കണ്ടപ്പോൾ എനിക്ക് സങ്കടവും ദേഷ്യവും ആയി.അത് കൊണ്ടാ അങ്ങാനൊക്കെ ചെയ്തേ..
ഹ്മ്മമ്മ..
അല്ലാതെ ചേട്ടന് നിന്നോട് വേറെ ദേഷ്യമൊന്നും ഇല്ല...ഞനും കുറച്ചു അടിച്ചിട്ടുണ്ടായി..അപ്പൊ ദേഷ്യത്തിൽ തല്ലുക അല്ലാതെ വേറെ ഒന്നും തോന്നിയില്ല...
പിന്നെ മനു..
അതേനിക് മനസിലാകും.
ഞാൻ നിന്റെ ചേട്ടൻ ആയിരുന്നിട്ട പോലും നിന്നെ ഇതുവരെ ഒരു പരുപാടിക്കു കൊണ്ടുപോയിട്ടില്ല.നിന്നെ കറങ്ങാൻ കൊണ്ടുപോകാറില്ല.നിന്നോട് വലിയ സ്നേഹം കാണിച്ചിട്ടില്ല..
അപ്പോൾ അത് മറ്റൊരാളിൽ നിന്നും കിട്ടുമ്പോൾ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ..അതായിട്ടാണ് ഞാൻ മനുവിലുള്ള നിന്റെ വികാരത്തെ കാണുന്നത്..
പിന്നെ..
ചേട്ടൻ എല്ലാം അറിയുന്നുണ്ട്..പിന്നെ പുതുവർഷമല്ലേ എന്നോർത്താണ് ഇന്നലെ ക്ഷമിച്ചത്.
ഇനി ഞാൻ അരുത്തതെന്തെങ്കിലും കണ്ടാൽ..
ചേട്ടൻ അപ്പൊ ക്ഷമിച്ചെന്നിരിക്കില്ല..
ഹ്മ്മമ്മ.."
ചേട്ടൻ അത്രയും പറഞ്ഞു മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ എന്ത് ചെയ്യണം എന്ന് പോലും അറിയാതെ ഞാൻ വലഞ്ഞു..
ഞൻ മൗനം പാലിച്ചു..
കിച്ചൂട്ടന്റെ ശബ്ദം മാത്രമായിരുന്നു മുറിയിൽ മുഴങ്ങി കേട്ടത്.
രാത്രിയിൽ മനുവേട്ടൻ വിളിച്ചപ്പോൾ ഞാൻ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു..പക്ഷെ കുറച്ചു നുണകൾ കൂടെ കുഴച്ചാണ് വിളമ്പിയത്..
എന്റെ ചേട്ടൻ മദ്യപിച്ചത് കൊണ്ട് കൂടെ ഉണ്ടായിരുന്നത് ആരാണെന്നു ശ്രദ്ധിച്ചില്ലെന്നും.അത് കൊണ്ട് തന്നെ മനുവേട്ടനു എന്റെ വീട്ടിൽ ഇപ്പോളും കുഴപ്പം ഇല്ല എന്നും..എനിക്കും വലിയ കുഴപ്പമില്ല എന്നും പറഞ്ഞു.
അതൊക്കെ പറയുമ്പോളും മുഖത്തെ വേദന മാറിയിട്ടുണ്ടായിരുന്നില്ല..
പിന്നെ ഞങ്ങളുടെ കിച്ചൂട്ടനെ കുറിച്ചായിരുന്നു സംസാരം..അവന്റെ ശബ്ദം ഞാൻ ഫോണിലൂടെ കേൾപ്പിച്ചു കൊടുക്കുകയും ചെയ്തു.
ഫോൺ കട്ട് ചെയ്തു പോയപ്പോൾ ഞങ്ങളുടെ രണ്ടാളുടെയും മനസ്സിലെ വിഷമങ്ങളൊക്കെ മാറി കഴിഞ്ഞിരുന്നു..
അങ്ങനെ അവധി കാലം കഴിഞ്ഞു ക്ലാസ്സിൽ പോയി തുടങ്ങി.മനുവേട്ടനും ക്ലാസും കൂട്ടുകാരും വീട്ടുകാരുമൊക്കെയായി ദിവസങ്ങൾ കടന്നു പോയി.
എല്ലാ ദിവസങ്ങളിലുമുള്ള ഫോൺ സംസാരങ്ങൾ ഞങ്ങൾക്ക് വളരെ ആശ്വാസം ആയിരുന്നു.ചില ദിവസങ്ങളിൽ മനുവേട്ടൻ കൂടെ ഉണ്ടാകുന്ന പ്രതീതി വരെ തോന്നാറുണ്ട്.
ചില ദിവസങ്ങളിൽ ഞങ്ങൾ ഓരോന്ന് പറഞ്ഞു വഴക്കു കൂടും.
ഒരു ദിവസത്തിലേറെ ഞങ്ങളുടെ വഴക്കു നീണ്ടിട്ടില്ല.
എപ്പോളും അത് അങ്ങനെ തന്നെ ആയിരുന്നു.
പ്ലസ് ഒന്നു പരീക്ഷകൾ അടുക്കാറായി.
പഠനം ഗംഭീരമായി തന്നെയായിരുന്നു പോയി കൊണ്ടിരുന്നത്..മോഡൽ പരീക്ഷ കഴിഞ്ഞു റിസൾട്ട് വന്നപ്പോൾ ക്ലാസ്സിലെ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ എന്റെ പേരും ഉണ്ടായിരുന്നു.അതിൽ ഏറെ അഭിമാനിച്ചത് മനുവേട്ടൻ ആയിരുന്നു.
ഒരു ദിവസം മനുവേട്ടന്റെ ഫേസ്ബുകിൽ ചേട്ടന്റെ ഹോസ്പിറ്റലിലെ ട്രെയിനിങ് വ്ദ്യാർഥിയായ ഒരു കുട്ടി മനുവേട്ടനുമൊത്തുള്ള ഒരു ചിത്രം ഇടുക ഉണ്ടായി.ആ ചിത്രം എന്നെ ഏറെ കുപിതാനാക്കി.
അന്ന് രാത്രി ഞനും മനുവേട്ടനും തമ്മിൽ ആ ചിത്രത്തിന്റെ പേരിൽ കുറെ വാക്കുതർക്കങ്ങൾ വരെ ഉണ്ടായി..ചെറിയ ഒരു പ്രശ്നം ആയിരുന്നു.എന്റെ വാശിയും മനുവേട്ടനെ നിസ്സഹായവസ്ഥയും അതിനെ പെരുപ്പിച്ചു വലിയ വിഷയം ആക്കി മാറ്റി.സഹികെട്ട് മനുവേട്ടൻ എന്നെ വഴക്കു പറയുക പോലും ചെയ്തു.
എന്റെ സംസാര ശൈലി അത്രയ്ക്കും തരം താഴ്ന്നതായിരുന്നു എന്ന് പിന്നീടാണ് ഞാൻ മനസിലാക്കിയത്..
ഞങ്ങൾ തമ്മിലുള്ള വഴക്കു ഒന്നിലേറെ ദിവസം നീണ്ടു നിന്നത് അത് ആദ്യമായിട്ടായിരുന്നു.
"അത്രയ്ക്ക് വലതു അവനാണെങ്കിൽ പോയി അവന്റെ കൂടെ കിടക്കു.."
"അതേടാ..നീ എന്ത് അറിഞ്ഞിട്ടാണ് സംസാരിക്കുന്നത്.നിനക്ക് പറഞ്ഞാൽ മനസിലാകില്ല....
നീ എന്താ ഇങ്ങനെ.."
"അതെ..ഞൻ വെറും പൊട്ടനാണ്.
എന്നെ കളിപ്പിക്കാൻ എളുപ്പമാണല്ലോ..."
"അങ്ങനെ ആണെങ്കിൽ അങ്ങനെ..ഞൻ ഒന്നും പറയുന്നില്ല..."
അങ്ങനെ ദേഷ്യത്തിൽ ഫോൺ റദ്ദാക്കിയത് ഞാൻ തന്നെയായിരുന്നു..
പിറ്റേദിവസം ചേട്ടൻ കുറെ തവണ വിളിച്ചിരുന്നു.സന്ദേശങ്ങളും അയച്ചിരുന്നു.ഞാൻ വാശിയിൽ ഒന്നും വക വച്ചില്ല.
ചേട്ടന് നല്ല വിഷമമായി എന്നത് ഉറപ്പായിരുന്നു..
അതിനു ശേഷമുള്ള ദിവസങ്ങളിൽ ചേട്ടന്റെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.
വാശി അധിക നാൾ നീളില്ല എന്നത് ഒരു സത്യം ആണല്ലോ.
മൂന്നു ദിവസത്തിനു ശേഷം ഞാൻ വിളിച്ചു നോക്കി.
ചേട്ടൻ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല..
എനിക്ക് ആകെ വിഷമമായി..ചെയ്തതിൽ കുറ്റബോധവും ആയി തുടങ്ങി..
മനുവേട്ടനുമായി ഒന്ന് സംസാരിച്ചിട്ടു ഇപ്പോൾ മൂന്ന് ദിവസമായി..
അതിനടുത്ത ദിവസവും ഞാൻ ശ്രമിച്ചു.പക്ഷെ പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല.
വല്ലാതെ കുഴഞ്ഞ ഞാൻ മനുവേട്ടന്റെ അമ്മയെ ഫോൺ ചെയ്തു നോക്കി..
അമ്മ ഫോൺ എടുത്തു സംസാരിച്ചു..
അമ്മയോട് ഞാൻ മനുവേട്ടനെ വിശേഷങ്ങൾ തിരക്കി..
അപ്പോൾ അമ്മയുടെ മറുപടി എന്നെ വല്ലാതെ തളർത്തി..
വിഷാദം എന്നെ അപ്പോൾ വിഴുങ്ങി കഴിഞ്ഞിരുന്നു..
ഫോൺ കട്ട് ചെയ്തപ്പോൾ മനുവേട്ടന്റെ മുഖം മാത്രമായിരുന്നു എന്റെ മനസ്സിൽ ഉണ്ടായിരുന്നത്...
(തുടരും....)
രാക്ഷസനെ ചുംബിച്ച പ്രണയം (25)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മനുവേട്ടൻ രണ്ടു ദിവസമായിട്ടു ഫോൺ ചെയ്യാതിരുന്നതിന്റെ കാരണം എനിക്ക് അപ്പോളാണ് മനസിലായത്.ഭക്ഷ്യവിഷബാധ ഗുരുതരമായി ബാധിച്ചു മനുവേട്ടൻ ബാംഗ്ലൂർ തന്നെ ഒരു ഹോസ്പിറ്റലിൽ ചികിത്സയിലാണെന്നു അമ്മ പറഞ്ഞപ്പോളാണ് ഞാൻ അറിഞ്ഞത്.ഞാൻ കാണിച്ചു കൂട്ടിയ വാശിയുടെ പ്രതികാരമാണ് അതെന്നാണ് ഞാൻ കരുതിയത്.പക്ഷെ അതല്ലായിരുന്നു എന്നറിഞ്ഞപ്പോൾ മനസ്സ് വല്ലാതെ നീറി പുകഞ്ഞു..
തെറ്റ് എന്റെ ഭാഗതാണെന്നു ഞാൻ മനസിലാക്കി കഴിഞ്ഞിരുന്നു.
ചേട്ടനോട് സംസാരിക്കാൻ യാതൊരു നിർവാഹവും ഇല്ലായിരുന്നു കൊണ്ട് അമ്മയെ വിളിച്ചാണ് ഞാൻ കാര്യങ്ങളൊക്കെ അന്വേഷിച്ചത്..
രണ്ടു ദിവസത്തിനു ശേഷം അമ്മയെ വിളിച്ചപ്പോൾ പറഞ്ഞ കാര്യങ്ങൾ എനിക്ക് വളരെ സന്തോഷമേകി..
"അമ്മെ...ചേട്ടനു ഇപ്പോൾ എങ്ങനെ ഉണ്ട്??
എല്ലാം ശേരിയാകുമ്പോ എന്നെ വിളിക്കാൻ പറയണേ..."
"അവനു ഇപ്പോൾ നല്ല കുറവുണ്ട്..
നാളെ പേര് വെട്ടും..നേരെ നാട്ടിലേക്ക് പോരും.
ഇനി ഇവിടത്തെ ജോലി വേണ്ട..
ഇവിടത്തെ ഭക്ഷണം അവനു ശേരിയാക്കില്ല..
പണ്ട് ഇവിടെ പഠിച്ചപ്പോളും അവനു ഇങ്ങനെ വരുമായിരുന്നു..
നാട്ടിൽ തന്നെ മതി..ശബളം നോക്കിയിട്ട് കാര്യം ഇല്ല..അവന്റെ ആരോഗ്യമാണ് എനിക്ക് വലുത്...'
രണ്ടു ദിവസത്തിനു ശേഷം മനുവേട്ടനെ കാണാൻ പറ്റുമെന്ന് അറിഞ്ഞപ്പോൾ നല്ല സന്തോഷമായി..
മാത്രവുമല്ല ഇനി മുതൽ ചേട്ടൻ ഇവിടെ തന്നെ ഉണ്ടാകുമല്ലോ എന്നോർത്ത് ആശ്വാസവും..
എന്റെ കൊല്ല പരീക്ഷയ്ക്കുള്ള പഠന അവധി തുടങ്ങിയിരുന്നു..
മനുവേട്ടൻ നാട്ടിൽ എത്തിയ വിവരം ഞാൻ ചേട്ടന്റെ അമ്മ വഴി അറിഞ്ഞു..ഒന്നും നോക്കിയില്ല നേരെ ചേട്ടന്റെ വീട്ടിലേക്ക് പോയി..
വീടിന്റെ മുമ്പിലുള്ള ചേട്ടന്റെ ബുള്ളെറ്റ് എന്റെ കണ്ണുകൾക്കു കുളിർമയേകി.
എന്റെ കൂടെ കിച്ചൂട്ടനും ഉണ്ടായിരുന്നു..
അവൻ എന്നോട് നല്ലതു പോലെ ഇണങ്ങിയിരുന്നു.
മാത്രവുമല്ല അവൻ വലുതായിട്ടും ഉണ്ടായിരുന്നു..
ഞാൻ നേരെ ചേട്ടന്റെ മുറിയിലേക്കാണ് പോയത്..
പോയതും ചേട്ടൻ എന്നെ കളിയാക്കി സംസാരിക്കാൻ തുടങ്ങി.
"അമ്മെ...ദേ ആരോ വന്നിരിക്കുന്നു..
എനിക്ക് പരിചയം ഇല്ലാത്ത ആളാണ്..
അമ്മയെ അന്വേഷിച്ചു വന്നതാണെന്ന് തോന്നുന്നു...."
അമ്മയ്ക്ക് അത് കളിയാക്കി സംസാരിക്കുകയാണെന്നു മനസിലായത് കൊണ്ട് അങ്ങോട്ടേക്ക് വന്നില്ല..
"ഞാൻ ചേട്ടന്റെ കാട്ടിലിനറുകിൽ ചെന്നിരുന്നു.
ചേട്ടന്റെ മുഖം വാടി ഇരിക്കുകയായിരുന്നു.
ആകെ ഒരു തളർച്ച മൊത്തമായും ഞാൻ ആ ശരീരത്തിൽ നിന്നും വായിച്ചെടുത്തു..
പോയതിലും ക്ഷീണിച്ചിരിക്കുന്നു..
കണ്ണിനടിയിൽ കറുപ്പ് വീണു..
എങ്കിലും മുഖത്തെ ആ കള്ള പുഞ്ചിരിയുടെ മാറ്റ് മാത്രം കുറഞ്ഞിട്ടില്ല..
"സോറി..."
ചേട്ടന്റെ മുഖത്ത് നോക്കാതെ ഞാൻ സംസാരിച്ചു..
"എന്ത് കോറി...
എനിക്കൊന്നും വേണ്ട നിന്റെ സോറി..."
ചേട്ടന്റെ ഹാസ്യാത്മകമായ മറുപടി കേട്ട് ഞാൻ കട്ടിലിൽ നിന്നും എഴുനേറ്റു സംസാരിച്ചു..
"വേണ്ടങ്കിൽ വേണ്ട...ഞാൻ പോയേക്കാം....."
ഞാൻ നടന്നു വാതിലിനരുകിൽ വരെ പോയി വാതിൽ അടച്ചു കുറ്റിയിട്ടു..
ചേട്ടന്റെ നേരെ ചെന്ന്..
"സോറി അല്ലെ വേണ്ടാതെ...
വേറെ ഒന്നും വേണ്ടാതെ ഇല്ലാലോ..."
അതും പറഞ്ഞു ഞാൻ കട്ടിലിൽ കയറി നിന്നു..
ചേട്ടന്റെ മുഖത്തേക്ക് നോക്കി..
ചേട്ടന്റെ വയറ്റിൽ കയറി ഞാൻ ഇരുന്നു..കാലുകൾ അപ്പുറത്തേക്കും ഇപ്പുറത്തേക്കും ഇട്ടു ചേട്ടന്റെ മുഖത്തേക്ക് നോക്കി..
"ആഹ്....
ഡാ ..ചെക്കാ...നീ എന്നെ കൊല്ലാൻ വേണ്ടി വന്നതാണോ...
ഹോ....."
അത് കേട്ടതും ഞാൻ ചേട്ടനെ ചുംബിച്ചു...
ആഴത്തിൽ തന്നെ..
ഞങ്ങളുടെ ചുംബനവും നോക്കി കിച്ചൂട്ടൻ അവിടെ ഒരു മൂലയ്ക്ക് അടങ്ങി ഇരിക്കുന്നുണ്ടായിരുന്നു..
ഞാൻ ചേട്ടന്റെ ദേഹത്തു കിടന്നു..
"സോറി....
സൊ...സോറി..."
ചേട്ടൻ ചിരിച്ചു കൊണ്ട് സംസാരിച്ചു..
"എത്ര ദിവസമായഡാ നിന്നോട് ഒന്ന് സംസാരിച്ചിട്ടു...
നിന്നെ കാണാതെ എനിക്ക് ഇരിക്കാൻ വയ്യാർന്നു..
പിന്നെ അസുഗം പണി തന്നത് കൊണ്ട്....."
ഞൻ വീണ്ടും ചേട്ടനെ ചുംബിച്ചു...
ചേട്ടന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു..
പിന്നെ മൂന്ന് നാലു ദിവസത്തെ വിശേഷങ്ങൾ പറഞ്ഞു ഞങൾ കിച്ചൂട്ടനെയും കളിപ്പിച്ചു അവിടെ ഇരുന്നു..
കിച്ചൂട്ടനു മനുവേട്ടനെ അധികം പരിചയം ഇല്ലെങ്കിലും ചേട്ടനോട് വേഗം ഇണങ്ങും.
കുറെ നേരം അവനെയും കളിപ്പിച്ചി അവിടെ നിന്നു..
മനസ്സിലെ കുറ്റബോധവും സങ്കടവും എല്ലാം മാറിയ നിമിഷങ്ങൾ ആയിരുന്നു അവ..
"നാളെയും കൂടെ ഒന്ന് റസ്റ്റ് കഴിഞ്ഞാൽ നമുക്ക് ഒന്ന് കറങ്ങാൻ പോകാം..പിന്നെ നിനക്ക് എക്സാം അല്ലെ..നിന്നെ പിടിച്ചാൽ കിട്ടില്ലല്ലോ..."
ചേട്ടന്റെ ഓരോരോ വാക്കുകളും എനിക്ക് സന്തോഷമേകി...
"ചേട്ടന്റെ ബുള്ളറ്റിൽ കയറിയിട്ട് കുറേ നാളായി..
അത് കൊണ്ട് എന്തായാലും എനിക്ക് കറങ്ങാൻ പോകണം...
എക്സാം ഒക്കെ അതിന്റെ വഴിക്കു നടക്കും..."
അമ്മയോട് പറഞ്ഞു ഞാൻ അവിടെ നിന്നും കിചൂട്ടനെയുമായി എന്റെ വീട്ടിലേക്ക് മടങ്ങി..
പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളും,കൂടെ മനുവേട്ടനുമായുള്ള ഫോണിൽ സംസാരവും എല്ലാം മുറയ്ക്ക് നടക്കുന്നുണ്ടായി...
അങ്ങനെ മനുവേട്ടൻ പറഞ്ഞത് പോലെ ചേട്ടന്റെ കൂടെ ഞൻ വൈപ്പിൻ ലൈറ്റ് ഹൗസിൽ പോയി..
കൂടെ കിചൂട്ടനെയും കൂട്ടി..
അന്ന് അവിടെ ചേട്ടനുമൊത്തുണ്ടായ സായാഹ്നം എനിക്ക് എന്നും പ്രിയപ്പെട്ടവയിൽ ഓർമ്മിക്കാൻ തക്ക വിധത്തിൽ ഉള്ളവയായിരുന്നു...
ലൈറ്റ് ഹൗസിന്റെ മുകളിൽ കയറിയപ്പോൾ മുകളിൽ നിന്നും ചേട്ടൻ എന്റെ കൈ പിടിച്ചു കുറെ നേരം സംസാരിച്ചിരുന്നു..
കുറെ മധുരിക്കുന്ന കാര്യങ്ങൾ..
ഞങ്ങളുടെ ഭാവിയെ കുറിച്ചും..
ഞങ്ങളുടെ കുട്ടികളെ കുറിച്ചും അങ്ങനെ കുറെ കാര്യങ്ങൾ...
ഞങ്ങൾ മൂന്ന് പേരും മാത്രമായിരുന്നു.അവിടെ ഉണ്ടായിരുന്നത്..കടലിൽ നിന്നും അടിക്കുന്ന കാറ്റ് ഞങ്ങളെ തഴുകി പോകുന്നുണ്ടായിരുന്നു..
ആ കാറ്റിൽ ചേട്ടന്റെ മുഖത്തു പ്രത്യേക ഭംഗിയായിരുന്നു..
അവിടന്ന് ഞങ്ങൾ ബീച്ചിൽ പോയി..
കുറെ നേരം അവിടെ കളിച്ചു നടന്നു..കിച്ചൂട്ടാനും അത് ഒരു ആഹ്ലാദപൂര്ണമായ ദിവസമായിരുന്നു..
അവന്റെ വികൃതികൾക്കെല്ലാം മനുവേട്ടന് കൂട്ട് നിൽക്കുകയും ചെയ്യുന്നുണ്ടായി..
അങ്ങനെ ആ ദിവസം സന്തോഷ പൂർണമായി അവസാനിചു..
വീട്ടിൽ എത്തിയ ഞാൻ പഠനത്തിൽ തന്നെ മുഴുകി..
മനുവേട്ടൻ വീണ്ടും ലൂർദ് ഹോസ്പിറ്റലിൽ തന്നെ ജോലിക്ക് കയറി..
അങ്ങനെ എന്റെ പ്ലസ് വൺ പരീക്ഷ ആയി..
ഫിസിക്സ് ഒഴികെ ബാക്കി എല്ലാ പരീക്ഷകളും ഞാൻ വളരെ നന്നായി തന്നെ എഴുതി..
പരീക്ഷകൾ അവസാനിച്ചു അവധിക്കാലവും തുടങ്ങി..
എഞ്ചിനീയറിംഗ് എന്ന ഒരു ആഗ്രഹം മനസ്സിൽ കുടി കയറിയതും അപ്പോൾ തന്നെ ആയിരുന്നു..
പരീക്ഷ കഴിഞ്ഞ ഉടനെ തന്നെ തേവരയിലെ ബ്രില്ലിയെന്റ് എഞ്ചിനീയറിംഗ് കോച്ചിങ് സെന്ററിൽ ചേർന്നു.
അങ്ങോട്ടുള്ള പോക്കും വരവും എല്ലാം മനുവേട്ടനോടൊത്തു തന്നെ ആയിരുന്നു.
അവധിക്കാലത്തും ഈ പഠനം വേണോ എന്ന് മനുവേട്ടൻ ചോദിച്ചതായിരുന്നു..
പക്ഷെ എഞ്ചിനീയർ ആകാനുള്ള മോഹം എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചില്ല..
അവധിക്കാലത്തു ഒരു വലിയ ട്രിപ്പ് പോകാം എന്ന് മനുവേട്ടൻ വാഗ്ദാനം ചെയ്തിരുന്നു..
ഞാൻ അച്ഛന്റെയും അമ്മയുടെയും കയ്യും കാലും പിടിച്ചു ചേട്ടനെ കൊണ്ട് സമ്മദിപ്പിച്ചു..
ചേട്ടൻ മാത്രമാണ് അതിനു എതിര് നിന്നത്..
പക്ഷെ അമ്മയും അച്ഛനും പറഞ്ഞപ്പോൾ ചേട്ടന് എതിർക്കാൻ സാധിച്ചില്ല..
വെള്ളിയാഴ്ച്ച വൈകുന്നേരം പുറപ്പെട്ട് ഞായറാഴ്ച വൈകുന്നേരം എത്തുന്ന രീതിയിലുള്ള ഒരു ചെറിയ ട്രിപ്പ്..
അങ്ങ് കൊടൈക്കനാൽ വരെ.....
അതും മനുവേട്ടനെ ബുള്ളറ്റിൽ...
എന്റെ വലിയ ആഗ്രഹം ആയിരുന്നു അത്..
വ്യാഴാഴ്ച തന്നെ ഞാൻ എന്റെ ജാക്കറ്റും വസ്ത്രങ്ങളും പിന്നെ അത്യാവശ്യം വരുന്ന എല്ലാ സാധനങ്ങളും ഞാൻ എടുത്തു..
വെള്ളിയാഴ്ച രാവിലേ മുതൽ തുടങ്ങിയ വെപ്രാളം മനുവേട്ടൻ വീട്ടിൽ വന്നപ്പോൾ വരെ ഉണ്ടായിരുന്നു...
ബുള്ളെട്ടിന്റെ ശബ്ദം കേട്ട് പുറത്തേക്കു ഇറങ്ങി മനുവേട്ടനെ കണ്ടു ഞാൻ ഒന്ന് ഞെട്ടി..
കറുത്ത ജീൻസ് പാന്റും..കറുത്ത ജാക്കറ്റ്.. കൂളിംഗ് ഗ്ലാസ് ..എല്ലാം കൂടി നോക്കുമ്പോൾ ഇരു സിനിമ നടന്റെ സ്റ്റൈൽ...
ഞനും ഒട്ടും മോശം അല്ല എന്നാണ് മനുവേട്ടൻ പറഞ്ഞത്..
നീല ജീൻസ് ഷോർട്സ്..
കാറുത്ത ജാക്കറ്റ് .കൂളിംഗ് ഗ്ലാസ് .ഷൂസ് എല്ലാം എനിക്കും വളരെ യോജ്യമായിരുന്നു എന്ന് മനുവേട്ടൻ പറഞ്ഞിരുന്നു..വീട്ടിൽ എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ അവിടെ നിന്ന് പുറപ്പെട്ടു.
അവിടന്ന് പോയപ്പോൾ ഞാൻ ഏറെ സന്തോഷിച്ചു. കളിച്ചും ചിരിച്ചുമാണ് പോയത്..
ഞൻ ആഗ്രഹിച്ച നിമിഷങ്ങൾ ആഗതമായ സമയം...
ഏഴു-എട്ടു മണിക്കൂർ എടുത്തു ഞങ്ങൾ കൊടൈക്കനാൽ എത്താൻ.. അതിനിടെ ചില സ്ഥലങ്ങളിൽ നിർത്തിയിരുന്നു...ഭക്ഷണം കഴിക്കാനും ചായ കുടിക്കാനുമൊക്കെ..
ഞങ്ങൾ അവിടെ എത്തിയത് രാത്രിയിൽ ആയിരുന്നു..പന്ത്രണ്ടു മണി കഴിഞ്ഞാണ് അവിടെ എത്തിയത്..
ചേട്ടന്റെ പരിചയത്തിൽ ഒരു കൂട്ടുകാരന്റെ വില്ല അവിടെ ഉണ്ട്..ഒരു മലയുടെ അരികിലായി തന്നെ..
വളരെ മനോഹരമായ ഒരു ചെറിയ വില്ല..
കോട മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ആ വിലയുടെ പേര് ഞാൻ ഗേറ്റിന്റെ അരുകിൽ തന്നെ വായിച്ചെടുത്തു..
'Angels'
ഷോർട്സ് ഇട്ടതു കൊണ്ട് തണുത്തു മരവിച്ചു ഇരിക്കുകയായിരുന്നു ഞാൻ..
അകത്തു ചെന്നതും വെളുവെളുത്ത മെത്തയിൽ ഞാൻ ചാടി വീണു...
തിരിഞ്ഞും മറിഞ്ഞും ഞാൻ തുള്ളി ചാടി..
അത് ഒരു ചെറിയ വില്ല ആയിരുന്നു..
ഒരു ഹാൾ.ഒരു ചെറിയ കിടപ്പ് മുറി..ഒരു ചെറിയ അടുക്കള.
പിന്നെ ഉള്ളിൽ തന്നെ കുളിമുറിയും..
ഹാളിൽ തീ കായനുള്ള ഒരു ഫർണസ് ഉണ്ടായിരുന്നു..
ചെന്ന് കയറിയതും മനുവേട്ടൻ അതിന്റെ തിരക്കിൽ ആയിരുന്നു....
ഞാൻ നേരെ ചെന്ന് ചൂട് വെള്ളത്തിൽ കുളി പാസ്സാക്കി.ഡ്രസ്സ് മാറി ഹാളിലേക് ചെന്നപ്പോൾ അവിടം ഒരു സ്വർഗം പോലെ അണിയിച്ചൊരുക്കി വച്ചിരിക്കുന്നു..
അടുത്ത് തീ കായൻ വിറകു കത്തിച്ചു വച്ചിരിക്കുന്നു..
ചെറിയ ഉയരമുള്ള മേശയിൽ ഒരു വൈൻ കുപ്പി.കൂടെ എന്തോ ഭക്ഷണ പൊതിയും..അത് ഞങ്ങൾ വരുന്ന വഴി ചേട്ടൻ ഹോട്ടലിൽ നിന്നും വാങ്ങിയതായിരുന്നു..
ചേട്ടൻ കുളിച്ചില്ല.. എങ്കിലും വസ്ത്രം മാറിയിരുന്നു..
മുറിയിൽ അരണ്ട ചുമപ്പ് വെളിച്ചം..അവിടെയും ഇവിടെയും ചെറുതായി മഞ്ഞയും പച്ചയും കാണാം..
ആകെ ഒരു പ്രണയ അന്തരീക്ഷം....
ആ കുളിര്മയെക്കുന്ന അന്തരീക്ഷത്തിൽ മനുവേട്ടൻ എന്നത്തെക്കാളും സുന്ദരൻ ആയിരുന്നു....
എനിക്ക് മാത്രം ആസ്വദിക്കാൻ അവകാശമുള്ള സുന്ദരൻ....
ഞങ്ങളുടെ പ്രണയ നിമിഷങ്ങൾ അവിടെ തുടരുകയായിരുന്നു...
മാസങ്ങളായി അടക്കി വച്ച ഞങ്ങളുടെ വികാരങ്ങളുടെ കെട്ട്ഴിക്കാനുള്ള നിമിഷങ്ങളുടെ പ്രഥമ സന്ദർഭം.......
(തുടരും.....)
രാക്ഷസനെ ചുംബിച്ച പ്രണയം (26)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഞങ്ങളുടെ കണ്ണുകളിൽ പ്രേമത്തിന്റെ തീ ജ്വാലകൾ പടർന്നു തുടങ്ങിയിരുന്നു..റാംപിൽ നടന്നു നീങ്ങുന്ന മോഡൽസ് നെ പോലെ ഞാൻ മനുവേട്ടന്റെ മുമ്പിലേക് നടന്നു നീങ്ങി..
മുമ്പിൽ ചെന്ന് നിന്നു കൈ ചേട്ടന്റെ മുമ്പിലേക് ചുംബനത്തിനായി നീട്ടി..ഒരു സിനിമയിലെ രംഗം പോലെയായിരുന്നു അത്..
എന്റെ കൈ പിടിച്ചു ചേട്ടൻ ചുംബിച്ചു..അതായിരുന്നു അന്നത്തെ പ്രണയത്തിന്റെ ആദ്യ സ്പർശനം..
ചേട്ടന്റെ മുമ്പിലായി ഞാനും ഇരുന്നു.
ചേട്ടൻ വൈൻ ഗ്ലാസ്സുകളിലേക്ക് വൈൻ ഒഴിക്കുന്നത് കണ്ടു ഞാൻ ചോദിച്ചു..
"അതെ..ഇന്ന് വയങ്കര റൊമാന്റിക് മൂഡിൽ ആണല്ലോ..."
അത് കേട്ടതും ചേട്ടൻ എന്നെ കണ്ണിറുക്കി കാണിച്ചു.ഒരു വൈൻ ഗ്ലാസ് എന്നിലേക്ക് നീട്ടി പിടിച്ചു..ഞാൻ അത് വാങ്ങി നുണഞ്ഞു...
എന്തെന്നില്ലാതെ ഞങ്ങൾ വെറുതെ പൊട്ടിച്ചിരിച്ചു.
വാങ്ങിയ ഭക്ഷണവും അവിടെയിരുന്നു ഒരുമിച്ചു കഴിച്ചു..
അതിനു ശേഷം ഞാൻ നേരെ തീ കായുവാൻ ഫറനൈസ് ന്റെ അടുത്ത് പോയി ഇരുന്നു..കൂടെ മനുവേട്ടനും എന്റെ പുറകിൽ വന്നു കെട്ടിപ്പിടിച്ചിരുന്നു..
പതിയെ എന്റെ കഴുത്തിൽ ചുംബിക്കാൻ തുടങ്ങി..
ആ തണുത്ത അന്തരീക്ഷത്തിൽ ചേട്ടന്റെ ചുംബനങ്ങൾ എനിക്ക് ചൂട് പകർന്നു.
അതിൽ ലയിച്ചു നിന്നു. ഞൻ ചേട്ടനിലേക് തിരിഞ്ഞു.ഞങ്ങളുടെ ചുണ്ടുകൾ കോർത്തു..
ആഴത്തിൽ ചുംബിക്കുവാൻ തുടങ്ങി..
ഉമിനീര് പങ്കുവയ്ക്കും വിധം ഞങ്ങൾ ചുണ്ടുകൾ നുണഞ്ഞു കൊണ്ടേ ഇരുന്നു...എന്റെ കണ്ണുകൾ അടഞ്ഞു തന്നെ ഇരുന്നു..ഞാൻ എല്ലാം ആസ്വദിക്കുകയായിരുന്നു..
വിവസ്ത്രരായിട്ടും ആ തണുപ്പിൽ മനുവേട്ടന്റ ശരീരം എനിക്ക് ചൂടേക്കി.എന്നെ രണ്ടു കൈകളാലും പൊക്കിയെടുത്തു പൂമെത്തയിൽ കിടത്തി..
ഞങ്ങൾ വേഴ്ചയിൽ മുഴുകി..
ദാഹിച്ചു വലഞ്ഞ ഒരുവന് വെള്ളം കിട്ടിയപ്പോളുള്ള ആക്രാന്തം ഞൻ മനുവേട്ടനിൽ കണ്ടു..
ചില നീക്കങ്ങൾ എന്നെ വല്ലാതെ വേദനിപ്പിച്ചു..
ആ വേദന ഞാൻ ഉച്ച വച്ച് മധുര നിമിഷങ്ങളാക്കി മാറ്റി.
ചുംബനങ്ങളുടെയും ആലിംഗങ്ങളുടെയും ഒത്താശയോടെ വേഴ്ച തരളിതമായി...
സ്ഖലനശേഷം ഞാൻ മനുവേട്ടനെ ദേഹത്തോട് ഒട്ടി കിടന്നു..
തണുപ്പിൽ നിന്നും അറുതി അത് മാത്രമായിരുന്നു..
യാത്രാ ക്ഷീണവും കൂടെ വേഴ്ചയുടെ ആഘാതവും ഞങ്ങളെ രണ്ടുപേരെയും വേഗം നിദ്രയിലേക്ക് വലിച്ചിഴച്ചു...
രാവിലെ എട്ടു മണിക്ക് ശേഷമാണു ഞങ്ങൾ എഴുന്നേറ്റത്..സൂര്യൻ ഉദിച്ചെങ്കിലും തണുപ്പിന് ഒട്ടും കുറവുണ്ടായിരുന്നില്ല..മുറിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ചകൾ കണ്ണഞ്ചിപ്പിക്കുന്നവയായിരുന്നു.. ഇന്നലെ രാത്രി എത്തിയത് കൊണ്ട് എന്തൊക്കെയാ പുറത്തു ഉണ്ടായിരുന്നതെന്നു കാണാൻ സാധിച്ചില്ലയിരുന്നു.
വീടിന്റെ മതിലിൽ പച്ചപ്പ് വിരിച്ചത് പോലെ പടർപ്പ് ചെടി വളർത്തിയിട്ടുണ്ട്..
മുറ്റത്തെ പൂന്തോട്ടം വളരെ മനോഹരമായിരുന്നു..
അതിലെ പൂക്കളുടെ ഭംഗി എന്നെ വല്ലാതെ ആകർഷിച്ചു..അതിൽ എന്നെ ഏറ്റവും മോഹിപ്പിച്ചത് നീണ്ട വെളുത്ത നിറത്തിലുള്ള പൂക്കൾ ആയിരുന്നു..
'Hamari Adhuri Kahani'യിൽ വിദ്യാ ബാലൻ ഇമ്രാൻ ഹാഷ്മിക്കായി ഒരുക്കിയ ആരം ലില്ലി പുഷ്പങ്ങൾ..
അവ പ്രണയത്തിൻറെ സൂചിക ആയിരുന്നു..ഞാൻ അതിൽ നിന്നും ഒരെണ്ണം പറിച്ചു മനുവേട്ടന് നല്കാൻ ആഗ്രഹിച്ചു..
പക്ഷെ ഞങ്ങളുടെ പ്രണയത്തിന് വേണ്ടി അതിന്റെ ഭംഗിയെ ത്യാഗം ചെയ്യണ്ട എന്ന് മനസ്സ് പറഞ്ഞു..അതിനാൽ ആ ആഗ്രഹം ഞൻ അവിടെ തന്നെ നിർജീവമാക്കി..
ചെറിയ മൂടൽ മഞ്ഞിനിടയിലൂടെ സൂര്യ രശ്മികൾ ഇരച്ചു കയറി വരുന്നത് വളരെ സുന്ദരമായിരുന്നു..ആകെ ശാന്തമായ ഒരു സ്ഥലം.
ജീവിക്കുകയാണെങ്കിൽ അങ്ങനെ ഒരിടതാണെങ്കിൽ അത് ഏറെ സുഖപ്രദമായേനെ..
കുളിച്ചു റെഡി ആയി ഞങ്ങൾ അവിടന്ന് നാട് കാണാനായി ഇറങ്ങി..
പോകുന്ന വഴിയിൽ നിന്നും അടുത്തുള്ള കടയിൽ കയറി ചൂട് ചായയും മസാല ദോശയും കഴിച്ചു..
അവിടെ നിന്ന് ഞങ്ങൾ കുറെ ഇടങ്ങളിലേക് പോയി..
കൊടൈക്കനാൽ ലേക്..
പൈൻ കാട്...
ഡോൾഫിൻ നോസ്.
എക്കോ പോയിന്റ്.. അങ്ങനെ ചില പ്രശസ്ത സ്ഥലങ്ങളിൽ പോയി..
അതിൽ മറക്കാനാകാത്ത അനുഭവങ്ങൾ നൽകിയത് എക്കോ പോയിന്റിലും ലയ്ക്കിലും പൈൻ കാടുകളിലും വച്ചായിരുന്നു..
എക്കോ പോയിന്റിൽ ഞങ്ങൾ ഉച്ചത്തിൽ അങ്ങോട്ടുക ഇങ്ങോട്ടും ഞങ്ങളുടെ പ്രണയ സന്ദേശങ്ങൾ അയച്ചു..
അതു അലയടിച്ചു കേട്ടിട്ട് കൊച്ചു കുട്ടികളെ പോലെ അവിടെ നിന്ന് പൊട്ടി ചിരിച്ചു...
ലയ്ക്കിൽ ഞങ്ങൾ ബോട്ടിംഗ് ചെയ്തു..
പിന്നെ എന്റെ നിർബന്ധ പ്രകാരം അവിടെ അടുത്ത് തന്നെ കുതിര സവരിയും ഉണ്ടായിരുന്നയിടത്തും പോയി.ഞങ്ങൾ രണ്ടാളും ഒരുമിച്ചായിരുന്നു സവാരി നടത്തിയത്..വളരെ മനോഹരമായ നിമിഷങ്ങൾ ആയിരുന്നു അത്..
പൈൻ കാടുകൾ ഞങ്ങളുടെ ചുംബനങ്ങൾക് സാക്ഷിയായി..അവിടെ ഓടി കളിച്ചും ശബ്ദമുണ്ടാക്കിയും.അടുത്തുള്ള ജലസ്രോതസ്സിൽ കല്ലെറിഞ്ഞും ഞങ്ങൾ കുസൃതികൾ കാണിച്ചു കൂട്ടി..
വയസ്സിനു എന്നെക്കാൾ മൂത്തതാണെങ്കിക്കും മബുവേട്ടനായിരുന്നു കൂടുതൽ കുട്ടികളികൾ കാണിച്ചു കൂട്ടിയിരുന്നതു.
എല്ലാം ഞാൻ കൺ നിറയെ ആസ്വദിച്ചു.
അന്നതെ നാടുക്കാണൽ കഴിഞ്ഞു താമസ സ്ഥലത്തെത്തിയത് രാത്രിയായപ്പോളായിരുന്നു...
മറക്കാനാകാത്ത നിമിഷങ്ങൾ നൽകിയാണ് ആ ദിവസം വിട വാങ്ങിയത്.
താമസ സ്ഥലത്തെത്തിയപ്പോൾ ഞങ്ങൾ ക്ഷീണിതരായിരുന്നു..
നേരെ ചെന്ന് വീണതും കട്ടിലിലേക്കായിരുന്നു..
പക്ഷെ തണുപ്പ് ഞങ്ങളെ വേട്ടയാടുന്നുണ്ടായി..
മനുവേട്ടനും ഞാനും കട്ടിലിൽ പഞ്ഞി കിടക്ക വലിച്ചു ഫർണസ് ന്റെ അടുത്ത് കൊണ്ട് പോയി ഇട്ടു..
അവിടെ കിടന്നപ്പോൾ ഒരു പ്രത്യേക സുഖം ആയിരുന്നു..
തണുപ്പും ചൂടും വേഴ്ചയിൽ ഏർപ്പെടും പോലെ തരളമായ അന്തരീക്ഷം.
ഞാനും മനുവേട്ടനും അടുത്ത് ചേർന്നു കിടന്നു സംസാരിക്കുവാൻ തുടങ്ങി.
"ചേട്ടയി..നമ്മുടെ ഈ പ്രണയം എത്ര കാലം വരെ പോകും????
കുറച്ചൂടെ കഴിഞ്ഞാൽ എല്ലാവരും ചേട്ടനെ കല്യാണത്തിനായി നിർബന്ധിക്കും.ചേട്ടന് എതിർക്കാനാകാത്ത രീതിയിൽ.
കല്യാണം കഴിഞ്ഞാൽ പിന്നെ നമ്മുടെ ബന്ധത്തിന് യാതൊരു അർത്ഥവും ഉണ്ടാകില്ല.."
കുറച്ചു നേരം മൗനമഃ പാലിച്ച ശേഷം ചേട്ടൻ മറുപടി നൽകി.
"അങ്ങനെ നിന്നെ ഇട്ടിട്ടു പോകുവാൻ എനിക്ക് താല്പര്യം ഇല്ലടാ മുത്തേ.....
എനിക്ക് നിന്റെ കൂടെ ജീവിച്ചാൽ മതി..."
കേട്ടതും ഞാൻ വീണ്ടും ചോദ്യങ്ങൾ എറിഞ്ഞു..
"അപ്പൊ ആരെങ്കിലും എതിർത്താലോ..."
അത് കേട്ടതും ചേട്ടൻ ചിരിച്ചു ..കുറെ നേരം എന്നിട്ട് ഹസ്യമായി മറുപടി നൽകി.
"ഞൻ അവനെ അങ്ങ് തട്ടി കളയും..
ഹ്ഹഹ്ഹഹ്ഹ......"
പിന്നെ കുറെ നേരം എന്തൊക്കെയോ സംസാരിച്ചിരുന്നു...
അത് ഞങ്ങളുട പ്രണയ വേഴ്ചകളിലാണ് അവസാനിച്ചത്...
എന്നെ വേദനിപ്പിക്കാതെ തന്നെ ചേട്ടൻ എന്നെ ആസ്വദിക്കാൻ മിടുക്കൻ ആയിരുന്നു...
പിറ്റേ ദിവസം ഞങ്ങൾ അവയുടെ നിന്ന് വീട്ടിലേക്ക് തിരിച്ചു..
മറക്കാൻ പറ്റാത്ത ഓർമ്മകൾ ബാക്കിയാക്കി ഞങ്ങൾ അവിടെ നിന്നും വീട്ടിലേക്ക് മടങ്ങി..
വീട്ടിൽ കൊടുക്കുവാൻ കൊടൈക്കനാൽ ചോക്ലേറ്റ് ഒക്കെ വാങ്ങിയിരുന്നു..
അമ്മയ്ക്കും അച്ഛനും സന്തോഷമായിരുന്നു..
പക്ഷെ എന്റെ ചേട്ടന്റെ മുഖത്ത് മാത്രം ഞൻ അത് കണ്ടില്ല.
മനുവേട്ടൻ ഒന്നും അറിയാതെയാണ് പെരുമാറി കൊണ്ടിരുന്നത്...
ഗിത്താർ ക്ലാസും എൻട്രൻസ് ക്ലാസ്സും ഒരുപോലെ ഭംഗിയോടെ പോയി..
അങ്ങനെ സന്തോഷമായി പോയി കൊണ്ടിരുന്ന എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന പുതിയ വ്യക്തിയായിരുന്നു അൻവർ..
മുഹമ്മദ് അൻവർ റാഷിദ്.
എന്റെ എൻട്രൻസ് സെന്ററിൽ മെഡിസിന് റിപ്പീറ്റ് ചെയ്യുന്ന ഒരു മൊഞ്ചൻ..
മട്ടാഞ്ചേരിയിൽ നിന്നും വരുന്ന അൻവറിനെ നോക്കാത്ത പെൺകുട്ടികൾ ഉണ്ടാകില്ല..
കെടിഎം ബൈക്കിൽ ഞെളിഞ്ഞിരുന്നു വരുന്ന അവനെ ഏതൊരു പെണ്ണും നോക്കി പോകുമായിരുന്നു..
ഒരു ചുള്ളൻ.
മുഖത്തോടു വീണു കിടക്കുന്ന മുടിയും..
കള്ളാ താടിയും..
വെണ്മ കൊറിയെടുക്കാൻ പറ്റുന്ന നിറവും.
പൂച്ച കണ്ണുകളും ഒത്ത ശരീരവും അവനു ആഴകേകിയിരുന്നു...
എൻട്രൻസ് സെന്ററിലെ കുറെ പെൺകുട്ടികൾ അവനെ നോക്കിയിട്ടുണ്ട്..പക്ഷെ ആർക്കും അവൻ വീണിറ്റില്ല..
പക്ഷെ കുറെ പെൺകുട്ടികളെ ഉപയോഗിച്ച് വലിച്ചെറിഞ്ഞു എന്നൊക്കെ അവിടെ എല്ലാവരും പാടി നടക്കുന്നുണ്ടായിരുന്നു...
എന്റെ ജീവിതത്തിലെ ഒരു ഭാഗത്തിൽ വില്ലനാകാൻ വന്ന സുന്ദരനായിരുന്നു അൻവർ..
ഞാൻ രണ്ടു മൂന്നു തവണ അയാളെ കണ്ടിട്ടുണ്ടെങ്കിലും വലുതായി നോക്കിയിട്ടില്ല..
താല്പര്യം ഇല്ലായിരുന്നു എന്നതാണ് സത്യം..
അങ്ങനെ ഒരു ദിവസം ഞാൻ ഉച്ചയ്ക്ക് ശേഷം വിശ്രമ സമയത്തു കൂട്ടുകാറുമൊത് പുറത്തേക്കിറങ്ങിയപ്പോൾ അൻവറിനെ പരിചയ പെടാൻ നിര്ബന്ധിതനാകേണ്ടി വന്നു..
ഉച്ചയ്ക്ക് എല്ലാവരുടെയും മുമ്പിൽ ആളാകുവാൻ അൻവർ എപ്പോളും ബൈക്കിൽ കോപ്രായങ്ങൾ കാണിക്കുന്നത് പതിവായിരുന്നു..
വിഡ്ഢികളായ കുറെ പെൺകുട്ടികളും ആൺകുട്ടികളും അതും കണ്ടു അവനെ പ്രോത്സാഹിപ്പിക്കുമായിരുന്നു.
ഭാഗ്യദോഷം എന്ന് പറയട്ടെ..ഇതുവരെ മുറകൾ പിഴക്കാത്ത അന്വറിന് അന്ന് കൈ തെറ്റി നിയന്ത്രണം വിട്ടു..
വണ്ടി പാഞ്ഞത് എന്റെ നേർക്കായിരുന്നു..
എന്നെ ഇടിച്ചു താഴെ ഇട്ടു..
ദേഷ്യത്തിൽ ഞാൻ ഉച്ചത്തിൽ അവനെ വഴക്കു പറഞ്ഞു .
"യു ഫക്കിങ് ആസ് ഹോൾ...."
എന്റെ കാലിനു നല്ലതു പോലെ പരിക്കേറ്റു..
അവനും വണ്ടിയിൽ നിന്നും തെറിച്ചു വീണിരുന്നു..
എല്ലാവരും ഓടി കൂടി..
ഞാനും അൻവറും അവന്റെ വണ്ടിയും നിലത്തു കിടക്കവേ ചുറ്റിനും കുറെ കുട്ടികൾ കൗതുകത്തോടെ ഞങ്ങളെ നോക്കി നിന്ന്.......
(തുടരും....)
രാക്ഷസനെ ചുംബിച്ച പ്രണയം (27)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കാലിനു വലുതായി പരിക്കൊന്നും ഏറ്റില്ലയിരുന്നു.പക്ഷെ മുറിഞ്ഞു നല്ലതു പോലെ ചോര വരുന്നുണ്ടായി....
അൻവർ വേഗം ഓടി എന്റെ അടുത്ത് വന്നു..അയാളുടെ കൂട്ടുകാരെയും കൂട്ടി എന്നെ അടുത്തുള്ള ഒരു ക്ലിനിക്കിൽ കൊണ്ട് പോയി,മുറിവ് വച്ചു കെട്ടി..
"സോറി..
പെട്ടെന്നു കൈ സ്ലിപ് ആയി പോയി..."
മുഖം താഴ്ത്തി അൻവർ എന്നോട് സംസാരിച്ചപ്പോൾ എനിക്ക് അയാളോട് അലിവ് തോന്നി..
"ഏയ് .സാരമില്ല...
ചെറുതായിട്ട് മുറിഞ്ഞതല്ലേ ഉള്ളു..
ഇറ്റ് ഈസ് ഓക്കെ..."
അന്നാണ് ഞങ്ങൾ ആദ്യമായി മുഖാമുഖം ഒന്ന് പരിചയപ്പെടുന്നത്...
പരിക്കേറ്റത് കൊണ്ട് പുള്ളിക്കാരൻ തന്നെ എന്നെ വീട്ടിൽ കൊണ്ട് പോയി വിടാം എന്ന് പറഞ്ഞു..
ഞാൻ വേണ്ട എന്ന് കുറെ തവണ പറഞ്ഞെങ്കിലും പുള്ളി സമ്മതിച്ചില്ല..
എന്നെ ഉരുട്ടി താഴെ ഇട്ട അതെ വണ്ടിയിൽ തന്നെ ഞാൻ യാത്ര ചെയ്യേണ്ടി വന്നു..
പിന്നീട് പറഞ്ഞു ചിരിക്കാനുള്ള ഒരു കാര്യം ആയിരുന്നു അത്..
വീട്ടിലേക്ക് എന്നും പറന്നു അൻവർ എന്നെ കൊണ്ട് പോയത് തോപ്പുംപടിയിലെ 'ചിക്കിങ്' ഇൽ ആയിരുന്നു..
"എന്താ മാഷേ എന്നെ ഉരുട്ടി ഇട്ടതിനും ട്രീറ്റ് ഒക്കെ ഉണ്ടോ..
ഹ ഹഹഹ....."
"നീ വാടാ...
ഏതായാലും പരിചയപ്പെട്ടതല്ലേ...
അത് കൊണ്ട് എന്റെ വക ഒരു ചെറിയ ട്രീറ്റ്.."
ചിരിചു കൊണ്ട് തന്നെ പുള്ളി എനിക്ക് മറുപടി നൽകി..
അതിനുള്ളിൽ കുറെ തവണ കയറിയിട്ടുണ്ടെങ്കിലും അത്ഭുതകരമായിട്ടു തോന്നിയത് ആദ്യമായിരുന്നു..
അവിടെ ജോലി ചെയ്യുന്ന എല്ലാവര്ക്കും അൻവറിനെ നല്ലതു പോലെ പരിചയം ഉണ്ട്..
എന്നെ ഒരു പരിച്ചയാക്കാരനെ പോലെയാണ് അവിടെ ഉള്ള ജോലിക്കാർ എല്ലാവരും സത്കരിച്ചത്...
"എപ്പോളും ഇവിടെ തന്നെ ആണോ??
സ്ഥിരം കസ്റ്റമർ ആയതു കൊണ്ട് നല്ല പരിചയം ഉണ്ടല്ലോ..."
കളിയാക്കുന്ന രീതിയിൽ ഞൻ അന്വറിനോട് ചോദിച്ചു..
"ഏയ്..ഇല്ലട....
എന്റെ ഇത്താത്തയുടെ ഭർത്താവാണ് ഇവിടത്തെ സോണൽ മാനേജർ .അത് കൊണ്ട് ജോലിക്കാരെ എല്ലാവരെയും ഇതിനു മുമ്പ് പല തവണ കണ്ടിട്ടുണ്ട്..."
അൻവറിന്റെ മറുപടി എന്നെ വല്ലാതെ ലജ്ജിതനാക്കി..
പിന്നെ ചിക്കൻ ബക്കറ്റ്..ബർഗർ..പെപ്സി..
അങ്ങനെ കുറെ സാധനങ്ങളുമായി ഞങ്ങൾ സ്വയം പരിചയപ്പെടുത്തുകയായിരുന്നു..
മുഹമ്മദ് അൻവർ റാഷിദ്.
മട്ടാഞ്ചേരിയിൽ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ചു വളർന്ന സുന്ദരനായ ചെറുപ്പക്കാരൻ..
പത്തുവരെ ദുബായ് യിൽ ആയിരുന്നു പഠനം..
പിന്നീട് നാട്ടിൽ വന്നു പ്ലസ് ടു എടുത്തു.. ഡോക്ടർ ആകാനുള്ള വീട്ടുകാരുടെ ആഗ്രഹത്തിൽ ബ്രില്ലിയെന്റ് എൻട്രൻസ് കോച്ചിങ് സെന്റർ ൽ പണം വാരിയെറിഞ്ഞു സീറ്റ് വാങ്ങി..
വീട്ടിൽ ഉപ്പ..ഉമ്മ.ഇക്ക.പിന്നെ വലിയുപ്പയുടെ കുടുംബവും.
ഒരു ഇത്താത്ത കല്യാണം കഴിച്ചു ഇപ്പൊ ദുബായിൽ ജീവിക്കുന്നു..
പണത്തിന് യാതൊരു കുറവും ഇല്ലാതെ ജീവിച്ച ഒരു ചെറിയ കോടിശ്വരൻ..
സ്വന്തമായി തുണിക്കട..
ത്രീ സ്റ്റാർ ഹോട്ടൽ..
സൂപ്പർ മാർക്കറ്റ്.
വീട്ടിൽ 'audi'' കാർ..
ദാരിദ്ര്യത്തിന്റെ അക്ഷരം പോലും അറിയാതേ വളർന്ന കുട്ടി..
പക്ഷെ നല്ല വിനയം.നല്ല സ്വഭാവം..
മുഖത്തു കുറച്ചു അഹങ്കാരം നിഴലിച്ചു കിടക്കുന്നുണ്ടെങ്കിലും പരിചയപ്പെട്ടാൽ കൂടെ അടുപ്പിച്ചു നിർത്തുന്ന നല്ല സുഹൃത്ത്..
എന്നെക്കാളും രണ്ടു വയസ്സിനു മാത്രമായിരുന്നു അയാൾക്ക് മൂപ്പ് ഉണ്ടായിരുന്നത്..
കുറെ സംസാരിച്ചു..
എന്നെ വളരെ ഇഷ്ടമായി എന്നും പറഞ്ഞു..
എന്നെ പോലെ കുറെ സംസാരിക്കുന്നവരെ അന്വര്ന് വളരെ ഇഷ്ടമാണ് പോലും.പക്ഷെ അയാൾ അതികം അങ്ങനെ ആരോടും ഇടപെഴുകുന്ന ആളല്ല...
പരിചയപ്പെട്ട ആദ്യ ദിവസം തന്നെ നല്ല ഓർമ്മകൾ സമ്മാനിച്ച ഒരു കൂട്ടുകാരൻ ആയിരുന്നു അൻവർ.
അൻവർ എന്നെ എന്റെ വീട്ടിൽ ആക്കി..
ഞാൻ വീട്ടിലേക്കു ക്ഷണിച്ചപ്പോൾ അകത്തേക്ക് കയറി..
വീട്ടുകാരെ ഞാൻ പരിചയപ്പെടുത്തി കൊടുത്തു..
അന്വറിനെയും ഞാൻ വീട്ടിൽ പരിചയപ്പെടുത്തി..
കാലിലെ കെട്ടു കണ്ടു അമ്മ കാര്യം അന്വേഷിച്ചു..
"ഏയ്...അത് ഞാൻ ഗ്രൗണ്ടിൽ ഒന്ന് വീണതാ..
കല്ല് കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചില്ല.."
അത് പറഞ്ഞു മുഴുവിക്കാൻ സമ്മതിച്ചില്ല..
അൻവർ ഇടയ്ക്ക കയറി സംസാരിച്ചു..
"ഉമ്മ എന്നോട് ക്ഷമിക്കണം..
എന്റെ വണ്ടി തട്ടി വീണാണ് അവന്റെ കാലു മുറിഞ്ഞത്..
അവൻ നുണ പറയുവാണ്.."
അത് കേട്ടതും എനിക്ക് അന്വറിനോട് ബഹുമാനമാണ് തോന്നിയത്..തെറ്റ് ചെയ്തു എന്ന് പറഞ്ഞു അമ്മയോട് മാപ്പു അപേക്ഷിച്ചു..
അമ്മയെ ആദ്യമായിട്ടാണ് പരിചയപ്പെടുന്നതെങ്കിലും ഉമ്മ എന്ന് വിളിച്ചു അഭിസംബോധന ചെയ്തപ്പോൾ ഞാൻ അന്വറിന് എന്റെ മനസ്സിൽ ആധരണീയമായ ഒരു സ്ഥാനമാണ് നൽകിയത്..
അമ്മയെ വേഗം കയ്യിലെടുക്കാൻ അന്വറിന് സാധിച്ചു..
സമയം കിട്ടുമ്പോളൊക്കെ ഇങ്ങോട്ടേക്ക് പോരു എന്നും പറഞ്ഞാണ് അമ്മ അൻവറിനെ പറഞ്ഞയച്ചത്..
വളരെ സന്തോഷകരമായ നിമിഷങ്ങൾ അവസാനം രാത്രിയിൽ ചില കലഹങ്ങളിലേക്കാണ് എതിപ്പെട്ടത്..
"ഹെലോ...."
പറഞ്ഞു തുടങ്ങുന്നതിനു മുമ്പേ തന്നെ മനുവേട്ടൻ വളരെ ദേഷ്യത്തോടെയാണ് എന്നോട് സംസാരിച്ചത്.
"ആരാണ് ഈ റാഷിദ്..
മുഹമ്മദ് അൻവർ റാഷിദ്..."
ചേട്ടന്റെ ചോദ്യം എന്നെ അമ്പരപ്പിച്ചു..
ചേട്ടൻ ഇതെങ്ങനെ അറിഞ്ഞു..??
എന്റെ മനസ്സിൽ വല്ലാതെ സംശയം ഉയർന്നു..
"എന്റെ എൻട്രൻസ് കോച്ചിങ് സെന്ററിലെ ഒരു ചേട്ടൻ ആണ്...
ചേട്ടന് അറിയാമോ പുള്ളിയെ..??"
എന്റെ ചോദങ്ങക്കല്ല ചേട്ടൻ മറുപടി നൽകിയത്.
"അവന്റെ കൂടെ കിടന്നു ഫോട്ടോ എടുത്തുകൂടായിരുന്നോ..???
അതായിരുന്നു കൂടുതൽ നല്ലത്...
എന്താ തൊലി വെളുപ്പുള്ള ചെക്കന്മാരെ കണ്ടപ്പോൾ നീ അങ്ങോട്ട് ചാഞ്ഞോ?? '
കടുപ്പമേരിയ ചേട്ടന്റെ ശബ്ദം എന്നെ വല്ലാതെ വിറപ്പിച്ചു...
എന്നെ ഒട്ടും സംസാരിക്കാൻ അനുവധിക്കുന്നില്ലയിരുന്നു..
"അയോ...ചേട്ടയി...അത് ..
ഇന്ന് ഒരു ആക്സിഡന്റ് ഉണ്ടായപ്പോ പരിച്ചപ്പെട്ടതാണ്....
അത്രേ ഉള്ളു..
വേറെ ഒന്നുമില്ല..."
എന്നെ തലർത്തും വിധം ചേട്ടൻ വീണ്ടും കുറെ സംസാരിച്ചു..കട്ടിയുള്ള വാക്കുകൾ ഉപയോഗിച്ച് തന്നെ..
"ഓ....
എല്ലാവരെയും ആക്സിഡന്റ് വഴിയാണല്ലോ പരിചയം...ഇനി അവനെയും ഇഷ്ടമാണെന്ന് പറയുമോ..
അവന്റെ കൂടെയും പോയി കിടക്കുമോ??
ഒറ്റ ദിവസത്തെ പരിചയം കൊണ്ട് അവന്റെ കൂടെ കറങ്ങി നടക്കലും..
ഫോട്ടോ എടുപ്പും ..എല്ലാം കൊള്ളാം...
ഇങ്ങനെ ആണെങ്കിൽ അടുത്ത ദിവസം അവൻ നിന്നെ പ$@#$^@&& ചെയ്യുമല്ലോ...??"
ചേട്ടന്റെ ദേഷ്യം കൂടി വരുന്നത്..
വാക്കുകളുടെ ആഘാതത്തിൽ നിന്നും തന്നെ എളുപ്പം മനസിലാക്കമായിരുന്നു..
നടന്നത് എന്താന്നെന്നു പറയാൻ പോലും സമ്മതിക്കാതെ ചേട്ടൻ ഫോൺ കട്ട് ചെയ്ത്..
കുറെ തവണ ഞാൻ വിളിച്ചു നോക്കി..
ഫോൺ എടുത്തില്ലാ..
കുറെ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു..
കാര്യം എന്തെന്ന് അറിയാതെ നിന്നപ്പോളാർന്നു
ചേട്ടൻ ഫോട്ടോയുടെ കാര്യം പറയുന്നുണ്ടായതു ഓര്മ വന്നത്..
ഞാൻ ഫേസ്ബുക്ക് എടുത്തു നോക്കിയപ്പോൾ ചേട്ടന്റെ ദേഷ്യത്തിന്റെ ഉറവിടം മനസിലായി..
മുഹമ്മദ് അൻവർ റാഷിദ് ന്റെ ഫേസ്ബുക് പ്രൊഫൈൽ എന്നെ ഞെട്ടിച്ചു...
#Mwonjan_On_Screen
#Arun_Jithu
#Lovely_Momentzz
#Accident #Chicking #Unlimited_Talkz
#Lub_u_Man
കൂടെ ഞങ്ങൾ രണ്ടു പേരും ചേർന്ന് നിന്നെടുത്ത ഒരു സെൽഫിയും...
അതിൽ ഞങ്ങൾ നല്ലതു പോലെ അടുത്താണ് നിന്നതു.. അൻവറിന്റെ കൈ എന്റെ വയറ്റിൽ വരിഞ്ഞു പിടിച്ചിട്ടുമുണ്ടായി..
നല്ല ഭംഗിയുള്ള ചിത്രം..ആരു കണ്ടാലും ഞങ്ങളെ രണ്ടാളെയും ഒന്ന് നോക്കും..അത്രയ്ക്ക് ഭംഗി..
ആയിരത്തിലേറെ ലൈക്...നൂറിലേറെ കമന്റ്....
ഫേസ്ബുക്കിൽ ഒരു ആഘോഷം ആയിരുന്നു ഞങ്ങളുടെ ഫോട്ടോ..
പക്ഷെ എല്ലാവര്ക്കും അത് ഭംഗിയുള്ള ഫോട്ടോ ആണെങ്കിലും എന്റെ മനുവേട്ടന് അത് നെഞ്ചിൽ തറച്ചു കയറിയ ഒരു കാരിരുമ്പായിരുന്നു...
മനുവേട്ടനെ മനസ്സിലുള്ള തെറ്റുധാരണ എങ്ങനെയെങ്കിലും മാറ്റി എടുക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചാണ് ഞാൻ ഉറങ്ങാൻ കിടന്നതു...
കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ പതിവില്ലാതെ പരിചയമില്ലാത്ത ഒരു ഫോൺ കാൾ..
"ഹെലോ...
വേദന ഉണ്ടോ ചെക്കാ....."
"അല്ല...ഇതാര്..ആൻവറോ...
എന്താ ഉറക്കമൊന്നും ഇല്ലേ മാഷേ????
ഫേസ്ബുക് ലെ ഫോട്ടോ അടിപൊളി ആയിട്ടുണ്ട് കേട്ടോ...."
നടന്ന കാര്യങ്ങൾ മറച്ചു വച്ച് കുറെ നേരം ഞാൻ അയാളോട് സംസാരിച്ചു .
പുള്ളിയും വളരെ സ്നേഹത്തോടെയാണ് എന്നോട് സംസാരിച്ചത്..
ഫോൺ കട്ട് ചെയ്തു കിടന്നപ്പോൾ കുറെ സമയം വൈകിയിരുന്നു...
പിറ്റേ ദിവസം മനുവേട്ടനെ വിളിച്ചു നോക്കിയപ്പോൾ ഫോൺ സ്വിച്ച് ഓഫ് തന്നെ ആയിരുന്നു..
ഞാൻ കോച്ചിങ് സെന്ററിയിൽ പോയി ഉച്ചയ്ക്ക് ശേഷം നേരെ ലൂർദ് ഹോസ്പിറ്റലിലേക് പോയി..
മനുവേട്ടനെ പിടിച്ചു വലിച്ചു ഞാൻ ഹോസ്പിറ്റലിൽ നിന്നും ഇറക്കി...
ഞങ്ങൾ നേരെ മറൈൻ ഡ്രൈവ് ലേക്കാണ് പോയത്.
മനുവേട്ടൻ എന്നെ നോക്കുന്നു പോലും ഇല്ലായിരുന്നു..
ഞാൻ ചേട്ടന്റെ മുഖം തിരിച്ചു എന്റെ നേർക്ക് പിടിച്ചു സംസാരിച്ചു..
" എന്താ ചേട്ടയി ഇങ്ങനെ....
ഞാൻ പറയുന്നത് ഒന്ന് കെട്ടുകൂടെ...???"
"ഹ്മ്മമ്മ...."
ഞാൻ നടന്ന കാര്യം എല്ലാം ചേട്ടനോട് വിവരിച്ചു പറഞ്ഞു...വള്ളി പുള്ളി തെറ്റാതെ എല്ലാം പറഞ്ഞു..
കുറെ നേരം മൗനം പാലിച്ച ശേഷം ചേട്ടൻ സംസാരിക്കാൻ തുടങ്ങി..
"എന്തോ..
അവൻ ശേരിയാവില്ല മുത്തേ..നമുക്കിടയിൽ അവൻ ഒരു കരടു ആകും..."
അത് കേട്ടതും ഞാൻ പുഞ്ചിരിച്ചു കൊണ്ടാണ് മറുപടി നൽകിയത്..
"എന്റെ മനുവേട്ടനെ മാത്രം എനിക്ക് മതി..
പിന്നെ അൻവർ നല്ല ഒരു കൂട്ടുകാരൻ ആണ്..
എന്നും അങ്ങനെ മാത്രമായിരിക്കും.മനുവേട്ടന്റെ സ്ഥാനം അന്വറിന് ഒരിക്കലും ലഭിക്കില്ല..
ഇതെന്റെ വാക്കാണ്...."
അങ്ങനെ ഞങ്ങളുടവ വഴക്കൊക്കെ മാറ്റി കളിച്ചും ചിരിച്ചും ഐസ് ക്രീം കഴിച്ചു ഇരുന്നപ്പോൾ ആയിരുന്നു വീട്ടിൽ നിന്ന് അമ്മയുടെ കാൾ..
"ഡാ..നീ എവിടാ??
ഇന്ന് കോച്ചിങ്ങിന് പോയില്ലേ???
വേഗം വീട്ടിലേക്ക് പോര്..."
അമ്മ എന്തിനാണ് എന്നെ അന്വേഷിച്ചതെന്നു എന്ന് എനിക്ക് മനസിലായില്ല..
ഇനി കോച്ചിങ് സെന്ററിൽ നിന്നും വീട്ടിൽ വിളിച്ചു പറഞ്ഞുവോ????
ദൈവത്തിനറിയാം..
വേഗം എത്താം എന്ന് വാഗ്ധാനം നൽകി ഞാൻ മനുവേട്ടനോട് അവിടെ നിന്ന് പോകുവാൻ ആവശ്യപ്പെട്ടു..
മനുവേട്ടന്റെ ബുള്ളറ്റിൽ ഞങ്ങൾ ചീറി പാഞ്ഞു വീട്ടിൽ എത്തി...
വീട്ടിൽ എത്തിയപ്പോൾ അമ്മയുടെ പെരുമാറ്റത്തിൽ യാതൊരു വ്യത്യാസവും ഇല്ലായിരുന്നു...
പക്ഷെ മനുവേട്ടനുമായി ഞാൻ എന്റെ മുറിയിലേക്ക് പോയപ്പോൾ അവിടെ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി.....
അൻവർ...
കിചൂട്ടനെയും കളിപ്പിച്ചു എന്റെ കട്ടിലിൽ ഇരിക്കുന്നു..
കണ്ടപ്പോൾ ഞാൻ ആകെ ഞെട്ടി പോയി..
എന്നെ കണ്ടതും കിച്ചൂട്ടൻ ഓടി എന്റെ അരികിലേക്ക് വന്നു..
"കിച്ചു അടിപൊളി ആണ് കേട്ടോ...
എനിക്ക് അവനെ ഇഷ്ടമായി...വീട്ടിൽ പട്ടിയെ വാങ്ങില്ല..അത് കൊണ്ട് എനിക്ക് പുറത്ത് ആരുടെ പട്ടിയെ കണ്ടാലും കൊതി ആകും..."
അത് കേട്ട് ഞാൻ പുഞ്ചിരിച്ചു കൊണ്ട് എപ്പോൾ വന്നു എന്ന് അന്വേഷിച്ചു..
കുറച്ച നേരം ആയിട്ടുള്ളു എന്ന് അൻവർ മറുപടി നൽകി..
മനുവേട്ടനെ മുഖം കടന്നിൽ കുത്തിയത് പോലെ വീർത്തു തടിക്കുന്നുണ്ടായി...
ഞാൻ രണ്ടു പേരെയും അങ്ങോട്ടുമിങ്ങോട്ടും പരിചയപ്പെടുത്തി..
മനുവേട്ടൻ താല്പര്യമില്ലാതെയാണ് പരിചയപ്പെട്ടത്..
അൻവറിന്റെ സംസാരങ്ങൾ മനുവേട്ടന് തീരെ രസിക്കുന്നില്ലയിരുന്നു..
ദേഷ്യത്തിൽ ചേട്ടൻ ഒരക്ഷരം പോലും പറയാതെ വീട്ടിൽ നിന്നും ഇറങ്ങി പോയി...
ആർക്കും മനസിലാകാത്ത രീതിയിൽ ആ സംഭവം ഞാൻ ഒതുക്കി തീർത്തെങ്കിലും, ഹൃദയത്തിന്റെ വാതിൽ കൊട്ടിയടച്ചു എന്നെ പുറത്തു നിർത്തി അകന്നു പോയത് പോലെയാണ് എനിക്ക് ആ പോക്ക് തോന്നിയത്..
അൻവർ കൂടെ നിന്ന് കുറെ സംസ്‌റിച്ചെങ്കിലും എന്റെ മനസ്സിൽ മുഴുവൻ മനുവേട്ടനെ കുറിച്ചായിരുന്നു..
വീണ്ടും മനുവേട്ടന് വിഷമം ആകാൻ കാരണം ഒരുക്കി കൊടുത്തു...
ഇനി ഇതിന്റെ പേരിൽ എന്തൊക്കെ പ്രേശ്നങ്ങൾ ഉണ്ടാകും എന്ന് അറിയാതെ ഞാൻ മനോവിഷമത്തിൽ മുങ്ങി താണു......
(തുടരും.....)
രാക്ഷസനെ ചുംബിച്ച പ്രണയം. (28)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
'നിങ്ങൾ വിളിക്കുന്ന കസ്റ്റമർ ഇപ്പോൾ ഒരു കോളുകളും സ്വീകരിക്കുന്നില്ല..'
ഫോൺ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു ഞാൻ ദീർഘ നിശ്വാസമെടുത്തു കട്ടിലിൽ മലർന്നു കിടന്നു...അൻവർ വീട്ടിൽ വന്ന അതിഥി ആണ്..അമ്മയ്ക്ക് പ്രിയപ്പെട്ടവനും.അതിനാൽ മനുവേട്ടന് വേണ്ടി അൻവർ നെ അപമാനിക്കുന്നതും തെറ്റാണു.
അൻവർ പോകുന്നത് വരെയും,അത് കഴിഞ്ഞും എന്റെ മനസ്സിൽ മനുവേട്ടന്റെ നെഞ്ചിൽ തറച്ചു കയറിയ മുള്ളുകളെ പറ്റിയായിരുന്നു ചിന്ത.
മനുവേട്ടനെ വിഷമിപ്പിച്ചാൽ എനിക്ക് അതിലും വലിയ ശാപം വേറെ കിട്ടുവാൻ ഇല്ല..
എന്നെ ഇത്രയുമധികം സ്നേഹിച്ച ഒരാളെ വെറുപ്പിക്കുക ഏറ്റവും നിന്ദ്യകരാമായ കാര്യമാണ്.
ഓരോരോ ചിന്തകൾ മനസ്സിൽ കുഴച്ചു മറിച്ചു പുകഞ്ഞു എരിയുമ്പോളായിരുന്നു ഫോൺ കാൾ വന്നത്..
അത് മനുവേട്ടൻ ആയിരുന്നു..
"ഹെലോ..മുത്തേ......
സോറി ഡാ.....അപ്പോളത്തെ ദേഷ്യത്തിൽ ഇറങ്ങി പോയതാണ്...
പിന്നെ ആലോചിച്ചപ്പോളാണ് മനസ്സിലായത് നീ എന്റെ ചെക്കൻ അല്ലെ...
ഞാൻ എന്തിനാ പേടിക്കുന്നതെന്നു."
ചേട്ടന്റെ വാക്കുകൾ പുകഞ്ഞു കത്തിയ എന്റെ മനസ്സിനെ ശാന്തമാക്കി..
"ചേട്ടൻ പെട്ടെന്ന് അങ്ങോട്ട് ഇറങ്ങി പോയപ്പോൾ എനിക്ക് നല്ല വിഷമം ആയി..
ഇപ്പൊ വിളിച്ചാലോ അത് മതി..
അല്ലേൽ എന്റെ ഉറക്കം പോയേനെ...."
അത് കേട്ട് ചേട്ടനും ചിരിച്ചു..
"ഹ്മ്മമ്മ..
എന്തായാലും അവൻ നല്ല ലുക്ക് ആണ് കേട്ടോ..
അടിപൊളി മൊഞ്ചൻ..."
"അയ്യഡാ..
അധികം നോക്കണ്ട കേട്ടോ..
ഇവിടെ ഞാൻ ഉണ്ട്. എന്നെ മാത്രം നോക്കിയാൽ മതി.."
അസൂയ കലർത്തിയ ശബ്ദത്തിൽ ഞാൻ മറുപടി നൽകി.
ചേട്ടൻ എല്ലാം തമാശ രൂപത്തിൽ തന്നെയാണ് എടുക്കുന്നത് എന്ന് മനസിലായി...
എന്റെ മനസ്സിന്റെ ശുദ്ധി ചേട്ടന് മനസിലാകും.
കുറെ നേരം ഞങ്ങൾ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നു..ഉറങ്ങി പോയത് എപ്പോളാണെന്നു അറിഞ്ഞില്ല..
പിറ്റേ ദിവസം രാവിലെ കോച്ചിങ് സെന്ററിലേക് പോകുവാൻ ഇറങ്ങിയപ്പോൾ പതിവില്ലാത്ത കാര്യമാണ് സംഭവിച്ചത്..
"അമ്മെ....ഞൻ ഇറങ്ങുന്നു....."
പറഞ്ഞു ഗേറ്റിന്റെ അരുകിൽ എത്തിയതും അൻവർ വീടിനു മുന്നിൽ പാഞ്ഞെത്തി..
"അല്ല..ഇയാളെന്താ ഈ വഴി??
വഴി തെറ്റി വന്നതാണോ???
ഹഹഹ....."
എന്റെ പരിഹാസത്തെ മറുപരിഹാസ വാചകങ്ങൾ കൊണ്ട് അൻവർ തടുത്തു...
"അതേല്ലോ...
വഴിതെറ്റിക്കാൻ കുറെ എണ്ണം ഉള്ളപ്പൊ പിന്നെ വഴി തെറ്റാതിരിക്കോ....????
ഹഹ.
നീ കേറു.. ഞാൻ ഡ്രോപ്പ് ചെയ്യാം....
എന്തായാലും ഞാൻ ഒറ്റയ്ക്കല്ല പോകുന്നത്..
നിന്നെയും കൂട്ടിയേക്കാം എന്ന് കരുതി..
ഇനി മുതൽ നമുക്ക് ഒരുമിച്ചു പോകാം..
നീ ആ ബസിലെ തിരക്ക് കൊള്ളേണ്ട..."
വളരെ ഉപകാരപ്രദമായ കാര്യമാണ് അൻവർ പറഞ്ഞതെങ്കിലും മനുവേട്ടൻ ഇത് അറിഞ്ഞാൽ നല്ല പ്രശ്നം ആകുമെന്ന് കരുതി ഞാൻ മടിഞ്ഞു..
അൻവർ ഒന്നിനും വഴങ്ങിയില്ല..മടിഞ്ഞായാലും ഞാൻ അൻവറിന്റെ കൂടെ കയറി..
പിന്നിലെ സീറ്റ് നല്ലതു പോലെ പൊങ്ങി ഇരിക്കുന്ന ഒന്നായിരുന്നു..
മുന്നിലിരിക്കുന്ന ആളുടെ ദേഹത്ത് തൊടാതെ ആ വണ്ടിയിൽ ഇരിക്കുക അസാധ്യമായിരുന്നു.
കാമുകി കാമുകന്മാർ ഒട്ടി ഇരുന്നു പോകുന്നത് പോലെയാണ് എനിക്ക് തോന്നിയത്..
ചീറി പാഞ്ഞു പോയപ്പോലും മനുവേട്ടനെ പിന്നിലിരുന്നു പോകുമ്പോൾ കിട്ടുന്ന ഒരു സുഖം അത് ഒട്ടും തോന്നിയില്ലയിരുന്നു...
കോച്ചിങ് സെന്റർ എത്തിയതും ഞങ്ങൾ രണ്ടുപേരും രണ്ടു ഭാഗത്തേക്ക് പോയി...ക്ലാസ് കഴിയുന്നത് വരെ പിന്നെ കണ്ടതെ ഇല്ല....
വൈകുന്നേരം ക്ലാസ്സു കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി..
ഗേറ്റിന്റെ പുറത്തു മനുവേട്ടൻ...
സന്തോഷത്തിൽ ഞാൻ ഓടി അടുത്ത് പോയി..
എനിക്ക് വേണ്ടി കഷ്ടപ്പെട്ട് കെട്ടി ചമച്ചു ഉണ്ടാക്കിയ ഒരു ചിരി ആയിട്ടാണ് എനിക്ക് തോന്നിയത്..
വന്നതിന്റെ കാര്യം അന്വേഷിച്ചു നിൽക്കവേ ആൻവറും അത് വഴിയേ വന്നു..
"ഡാ..
നീ വരുന്നോ..
ഞാൻ വീട്ടിൽ ആക്കി തരാം..."
അൻവറിന്റെ ചോദ്യം മനുവേട്ടന് ഇഷ്ടമായില്ല എന്ന് ചേട്ടന്റെ വാക്കുകളിൽ നിന്ന് തന്നെ മനസിലായി..
"നീ വിട്ടോ..
ഇവനെ ഞാൻ ആക്കികൊളം.."
ചിരിച്ചു കൊണ്ടാണ് ചേട്ടൻ പറഞ്ഞതെങ്കിലും മനസ്സിൽ എന്തോ തട്ടിയായിരുന്നു എല്ലാം പറഞ്ഞത്..
ചേട്ടന്റെ കൂടെ ഞങ്ങൾ നേരെ ഫോർട്ട് കൊച്ചി ബീച്ചിലേക്കാണ് പോയത്.
"എന്ത് പറ്റി എന്റെ മാഷേ?????
മുഖമൊക്കെ വല്ലാതെ ഇരിക്കുന്നു...
ഹ്മ്മമ്മ"
ഞാൻ പറഞ്ഞു കഴിഞ്ഞതും ചേട്ടൻ എന്റെ കൈയിൽ കയറി പിടിച്ചു സംസാരിച്ചു..
" നീ എന്നെ ഇട്ടിട്ടു പോയി കളയുമോ??????"
ഞാൻ ആ വാക്കുകളിൽ ഒരു വല്ലായ്മ മനസിലാക്കി..
"എന്താ ചേട്ടയി അങ്ങനെ ഒക്കെ തോന്നാൻ..
അൻവറിന്റെ കാര്യം ആണോ???
അത് ഞാൻ പറഞ്ഞതല്ലേ..
പിന്നെ ഇപ്പൊ എന്താ ഇങ്ങനെ ഒക്കെ തോന്നാൻ????"
എന്റെ മരുളടി കേട്ട് ചേട്ടൻ ഒന്നും മിണ്ടിയില്ല..
കുറെ നേരം കടൽ തിരമാലകളെ നോക്കി ഞങ്ങൾ മൗനം പാലിച്ചു നിന്നു.
"നീ ഇന്ന് അവന്റെ കൂടെ ബൈക്കിന് പോയല്ലേ..!!"
ആ വാക്കുകളിൽ നിന്നും ചേട്ടന്റെ വിഷമത്തിന്റെ ഉറവിടം ഞാൻ മനസിലാക്കി..
"ഹ്മ്മമ്മ...
അതായിരുന്നുവോ കാര്യം..
ചേട്ടൻ പറഞ്ഞാൽ പിന്നെ ഞാൻ ഇനി ആരുടേയും കൂടെ കയറില്ല..
സത്യം..പോരെ..."
അത് കേട്ട് ചേട്ടൻ ചിരിച്ചു കൊണ്ട് സംസാരിച്ചു..
"ഹഹ...
എന്റെ മുത്തേ..നിന്നെ ഞാൻ എങ്ങനെയാടാ സംശയിക്കുന്നെ..ഹോ..
എന്നെ ഒന്ന് തല്ലി റെഡി ആകു നീ....
ഇനി ചേട്ടൻ നിന്നെ അവിശ്വസിക്കില്ല..
അൻവർ എന്തൊക്കെ ആക്കിയാലും എന്റെ മുത്തിനെ അവനു കിട്ടില്ല..
കാരണം നീ എന്റെ മാത്രമാണ്.."
അവിടന്ന് പോയപ്പോൾ വന്നത് പോലെയല്ലായിരുന്നു ചേട്ടൻ..വളരെ സന്തോഷം ആയിരുന്നു...
ഞങ്ങളുടെ ജീവിതത്തിലെ അന്ധകാരം ആയി വന്ന അൻവറിനെ മനുവേട്ടൻ തന്റെ വെളിച്ചത്തിൽ താത്കാലമായി അകറ്റി നിർത്തി.
അന്ന് ആശ്വാസമായിട്ടാണ് കിടന്നു ഉറങ്ങിയത്..
മനുവേട്ടന്റെ അനുവാദത്തോടെ ഞാൻ അൻവറിന്റെ കൂടെ ബൈക്കിന് പോകുവാൻ തീരുമാനിച്ചു.
എല്ലാ ദിവസവും ഞങ്ങൾ ഒരുമിച്ചായിരുന്നു ക്ലാസിൽ പോയത്..
ഞങ്ങൾ നല്ല സുഹൃത്തുക്കളായി..
ഞങ്ങൾ പരസ്പ്പരം കുറെ കാര്യങ്ങൾ പങ്കു വച്ചു.
ഒരു ദിവസം അൻവറിന്റെ വീട്ടിലേക്ക് വിരുന്നും പോയി..
എന്നെ ഇങ്ങനെ സൽകരിച്ച മറ്റൊരു കുടുംബം വേറെ ഇല്ല എന്നുതന്നെ പറയാം.
ഭക്ഷണ വിഭവങ്ങൾ പലതരം ആയിരുന്നു..
ഞാൻ കണ്ടിട്ടില്ലാത്ത കുറെ വിഭവങ്ങളും.
കഴിച്ചിട്ട് എഴുന്നേൽക്കാൻ പറ്റാത്ത വിധം എന്നെ ഇരുന്നു കഴിപ്പിച്ചു...
എല്ലാവരും വളരെ സ്നേഹമുള്ള ആളുകൾ.
പിന്നെ വീട് വളരെ വലിയ ഒരു കൊട്ടാരം പോലത്തെ ആയിരുന്നു..
പുറമെ നിന്ന് നോക്കിയാൽ പുരാതനമായ ശൈലിയിൽ പണി കഴിപ്പിച്ച വീടനന്നെ പറയു..
പക്ഷെ ഉള്ളിൽ എല്ലാ തരത്തിലുള്ള ആധൂനിക ഉപകരണങ്ങളും സജ്ജീകരണങ്ങളും ഉണ്ടായിരുന്നു..
എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അൻവറിന്റെ മുറി ആയിരുന്നു..
മുറിയിൽ ആകെ അത്തറിന്റെ മണം ആയിരുന്നു.
നല്ല സുഗന്ധം.
എല്ലാ സജ്ജീകരണങ്ങളും ഉള്ള മുറി..
മതിലുകൾ അലങ്കാര പണികളാൽ നിറഞ്ഞു നിൽക്കുന്നവയായിരുന്നു..
അയാളുടെ ഇഷ്ട നടൻ ഇമ്രാൻ ഹാഷ്മി ആയിരുന്നു..
മതിലിൽ ഒട്ടിച്ചു വച്ച ചിത്രങ്ങൾ അതിനു തെളിവായിരുന്നു..
പക്ഷെ വൃത്തിയുടെ കാര്യത്തിൽ അൻവർ കുറച്ചു പുറകിലോട്ടയിരുന്നു..
അടിവസ്ത്രങ്ങൾ അലസമായി ഊരി ഇട്ടിരിക്കുന്നു..
പുസ്തകങ്ങളും അതുപോലെ തന്നെ.
പക്ഷെ ഒറ്റനോട്ടത്തിൽ മുറി വളരെ ഗംഭീരം ആയിരുന്നു..
ഞാൻ മുറിയിൽ കയറി ചെന്നതും അൻവർ എല്ലാം വൃത്തിയാക്കി ഇട്ടു..
എല്ലാം അടുക്കി ഒതുക്കി വചു..
കുറെ നേരം ഞങ്ങൾ സംസാരിച്ചിരുന്നു..
എല്ലാവരും എന്നെ വളരെ സന്തോഷത്തോടെയാണ് യാത്ര ആക്കിയത്..
മനുവേട്ടനെ പോലെ തന്നെ അൻവറും എന്നിലേക്ക് അടുക്കുകയായിരുന്നു..
എന്ത് നടന്നാലും എന്ത് ചെയ്താലും ഞാൻ അത് മനുവേട്ടനോട് വിളിച്ചു പറയുമായിരുന്നു..
ജീവിതത്തിലേക്ക് പുതിയ വ്യക്തി കടന്നു വന്നത് എനിക്ക് വളരെ സന്തോഷകരമായ നിമിഷങ്ങളാണ് സമ്മാനിച്ചത്..
ഒരു ദിവസം കോച്ചിങ് കഴിഞ്ഞു അൻവർ എന്നെ നേരെ കൊണ്ട് പോയത് പുള്ളിയുടെ വലിയുപ്പയുടെ തുണികടയിലേക്കാണ് കൊണ്ട് പോയത്. ..
അവിടെയും എല്ലാവരെയും എനിക്ക് പരിചയപ്പെടുത്തി തന്നു..
ജോലിക്കാരെ വരെ എനിക്ക് പരിചയപ്പെടുത്തി..
"നീ നിനക്ക് ഇഷ്ടമുള്ള ഡ്രസ്സ് എടുത്തോളൂ...
എന്റെ വക ചെറിയ ഒരു ഗിഫ്റ്റ്.."
"ഏയ്...
എനിക്കൊന്നും വേണ്ട...
ഞാൻ ചുമ്മാ കൂടെ വന്നതാണ്.."
പിന്നെ അൻവറിന്റെ നിർബന്ധം സഹിക്ക വയ്യാതെ ഞാൻ ഒരു കാർഗോ ഷോർട്സും ടി ഷർട്ടും എടുത്തു....
ഡ്രസിങ് മുറിയിൽ ചെന്ന് വസ്ത്രം മാറ്റി വന്നപ്പോൾ അൻവർ എന്നെ കുറെ പുകഴ്ത്തിയായിരുന്നു...
ഞാൻ ഏതു വസ്ത്രം ധരിച്ചാലും നല്ല ഭംഗിയും ചേർച്ചയുമാണെന്ന് അൻവർ ആവർത്തിച്ചു പറഞ്ഞു..
അവിടെ നിന്ന് എന്നെ വീട്ടിൽ ആകിയിട്ടാണ് അൻവർ മടങ്ങിയത്..
രാത്രി മനുവേട്ടനു സന്ദേശം അയക്കുമ്പോൾ കൂടെ ആൻവരും സന്ദേശങ്ങൾ അയാക്കാറുണ്ട്.
ദിവസങ്ങൾ കൂടുന്തോറും അൻവർ എന്നിലേക്ക് അടുക്കുകയായിരുന്നു...
എന്റെ സന്തോഷം കണക്കിലെടുത്തു മനുവേട്ടൻ ഒന്നും കാര്യമാക്കുകയും ചെയ്തില്ല...
എൻട്രൻസ് കോച്ചിങ് സെന്ററിൽ എല്ലാവരും ഞങ്ങളെ ഉറ്റ മിത്രങ്ങളായി അംഗീകരിച്ചു കഴിഞ്ഞിരുന്നു..
അവിടത്തെ മൊഞ്ചന്മാർ എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്..
ഭംഗിയിൽ എന്നെക്കാളും മിടുക്കൻ അൻവർ ആണ്..പക്ഷെ ഒരിക്കലും അത് സമ്മതിച്ചു തരില്ല...
രണ്ടു മാസത്തെ അവധി കാലം കഴിയുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ഇതുവരെ എങ്ങനെ നിമിഷങ്ങൾ കടന്നു പോയി എന്ന് നിശ്ചയം ഇല്ല...
ഓരോരോ സന്തോഷങ്ങൾ ,മനുവേട്ടൻ,അൻവർ ,എല്ലാം എന്നെ കൂടുതൽ ഉല്ലാസവാനാക്കി..
അങ്ങനെ ഒരു ദിവസം രാത്രി..
അൻവറിന്റെ കാൾ...
"ഹെലോ....എന്ത് അൻവർ????? "
"ഏയ്. ഒന്നുമില്ല...
വിളിക്കണം എന്ന് തോന്നി..വിളിച്ചു.
ഫ്രീ ആണോ????"
"അതെ ..
എന്താ..പറഞ്ഞോളൂ...
ഞാൻ എപ്പോളും ഫ്രീ ആണ്..."
പിന്നെ അൻവർ എന്നോട് എന്തൊക്കെയാ പറഞ്ഞത് എന്ന് ഇപ്പോളും മനസിലായിട്ടില്ല..
കുറെ നേരം പിച്ചും പേയും പറയുന്നത പോലെയാണ് തോന്നിയത്...
അൻവറിന്റെ വാക്കുകളിൽ പ്രേമം ഒളിക്കുന്നുണ്ടായി...അത് എനിക്ക് നല്ലതു പോലെ മനസിലായി.....
ഫോൺ കട്ട് ചെയ്യുന്നതിന് മുമ്പ് അൻവർ പറഞ്ഞത് എന്റെ മനസ്സിൽ കുറെ സംശയങ്ങൾക് ഇട വരുത്തി..
എന്നെ വല്ലാതെ കുഴച്ചു മറിച്ചു കഷ്ടപ്പെടുത്തിയ കുറെ സംശയങ്ങൾ....
"ഡാ.
എനിക്ക് നിന്നോട് സീരിയസ് ആയി കുറച്ചു സംസാരിക്കാനുണ്ട്...
ഫോണിലൂടെ അല്ല...നേരിട്ട്..
വീട്ടിൽ വച്ച് വേണ്ട..
നമുക്ക് വേറെ എവിടെയെങ്കിലും പോകാം..
എന്തോ...പറയണം എന്ന് തോന്നി....
നാളെ നമുക്ക് ഒരു സ്ഥലം വരെ പോകാം ..ഓക്കേ..
നീ റെഡി അല്ലെ...."
വളരെ ആശ്ചര്യത്തോടെ ഞാൻ സമ്മതം മൂളി...
അന്വറിന് എന്നോട് പ്രണയം തോന്നി തുടങ്ങിയോ????
അതോ വെറും സൗഹൃദമോ???
മനുവേട്ടനെ അറിയിക്കണോ????
നാളെ എന്താണ് പറയാൻ പോകുന്നത്???
കുഴപ്പം ആകുമോ???
കുറെ ചോദ്യങ്ങൾ എന്നെ വല്ലാതെ അലട്ടി....
നിദ്ര എന്നെ തിരിഞ്ഞു നോക്കാതെ ഓടി ഒളിച്ചു...
ഞൻ കുഴഞ്ഞു മറിഞ്ഞു...എന്തെന്നില്ലാത്ത മനസ്സു ചഞ്ചലമായി...
(തുടരും....)
രാക്ഷസനെ ചുംബിച്ച പ്രണയം (29)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
"നീ പോയി വാടാ...അവൻ വിളിച്ചതല്ലേ...എന്തോ സീരിയസ് ആയി പറയാൻ ഉണ്ടെന്നല്ലേ പറഞ്ഞത്..
പോയി നോക്ക്..അപ്പൊ മനസിലാകുമല്ലോ..നീ വെറുതെ ടെൻഷൻ ഒന്നും അടിക്കേണ്ട...നീ ചെല്ലു.."
മനുവേട്ടൻ പറഞ്ഞ വാക്കുകൾ എന്റെ ചഞ്ചലമായ മനസ്സിന് കുറെ ആശ്വാസമേകിയിരുന്നു.
ഞാൻ അൻവറിന്റെ കൂടെ പോകുവാൻ തന്നെ തീരുമാനിച്ചു...
രാവിലെ തന്നെ ഫോൺ കാൾ ഉണ്ടായിരുന്നു..ഞാൻ വരുമെന്ന് ഉറപ്പു വരുത്താനുള്ള കാൾ ആയിരുന്നു അത്.
അൻവർ വാങ്ങി തന്ന ഡ്രസ്സ് തന്നെയാണ് ഞാൻ അന്ന് ധരിച്ചത്.
വീട്ടിൽ എത്തി എല്ലാവരോടും പറഞ്ഞിട്ടാണ് അൻവർ എന്നേയുമായി പാഞ്ഞത്..
എങ്ങോട്ടാണെന്നു പോകുന്ന വഴിയിൽ വച്ച് പോലും പറയുവാൻ മുതിർന്നില്ല..
അവിടന്ന് ഞങ്ങൾ എത്തിയത് മുവാറ്റുപുഴയ്ക്ക് അടുത്തുള്ള മുളവൂർ എന്നാ സ്ഥലത്തായിരുന്നു..
ഒരു നല്ല ശാന്ത സുന്ദരമായ ഗ്രാമപ്രദേശം.
"ഇതേതാ ഈ സ്ഥലം.???
ഒരു പരിചയവും ഇല്ലാലോ..."
മനസ്സിൽ ആശങ്ക നിറച്ചു ഞാൻ ചോദിച്ചു.
"നീ വാടാ ചെക്കാ...."
എന്റെ കയ്യും പിടിച്ചു നേരെ ഒരു എസ്‌റ്റേറ്റിലെക്കാണ് പോയത്..
വളരെ മനോഹരമായ ഒരു രണ്ടു നില വീട്.
വെയിൽ പതിക്കാത്ത വിധം മരങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന വീഥി..പച്ചപ്പിന്റെ ഗന്ധം പടർന്ന കാറ്റ് നല്ലതു പോലെ വീശി അടിക്കുന്നുണ്ടായി...
ചീവിടുകളുടെ ശബ്ദം എന്റെ ചെവിയിൽ ഇരച്ചു കയറി..
ആ വീട്ടിൽ ആരും തന്നെ ഇല്ലായിരുന്നു...
ആൾ താമസം ഇല്ല എന്ന് കാഴ്ചയിൽ തന്നെ മനസിലാകുന്നുണ്ടായിരുന്നു.
കയറിയതും അൻവർ എല്ലാം വ്യക്തമാക്കി.
"ഇതെന്റെ ഇത്തയുടെ ഭർത്താവിന്റെ ഗസ്റ്റ് ഹൗസ് ആണ്..അവർ ദുബായിൽ പോയപ്പോ ഇത് അങ്ങ് അടച്ചു പൂട്ടി ഇട്ടു...
പിന്നെ വല്ലപ്പോഴും ആരെയെങ്കിലും വിട്ടു ഒന്ന് വൃത്തയിയാക്കും അത് തന്നെ..."
ഞാൻ ഓരോ മുറികൾ പരിശോധിച്ചു നടന്നു...
"എനി വെയ് ഇറ്റ് ഈസ് വെരി നൈസ്..."
നടന്നു നടന്നു മുകളിൽ എത്തി...മരപ്പലകകൾ കൊണ്ടുണ്ടാക്കിയ പടികൾ ആയിരുന്നു.കാലിൽ നല്ല തണുത്ത സ്പര്ശന സുഖം ആയിരുന്നു.
മുകളിൽ എത്തിയപ്പോൾ ഒരു ബാൽക്കണി കണ്ടു അങ്ങോട്ട് പോയി..
അവിടെ കണ്ട കാഴ്ച എന്നെ വല്ലാതെ ആഹ്ലാദഭരിതമാക്കി..
ഒരു ദിവാൻ കോട്ട്.. പുറത്തേക്ക് നോക്കിയാൽ മനോഹരമായ ഒരു ചെറിയ കാട്ടു പ്രദേശവും കുറഞ്ഞ വെള്ളാമോടെ ഒഴുകുന്ന ചെറിയ നൂൽ അരുവിയും..ആരെയും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച ആയിരുന്നു അത്..
അന്വറിൽ ഉണ്ടായിരുന്ന പേടി ഒക്കെയും ആ കാഴ്ച്ചയിൽ ഞാൻ മറന്നു...
"അൻവർ..ഇത് അടിപൊളി ആണല്ലോ...
എനിക്ക് വയങ്കര ഇഷ്ടം ആയി കേട്ടോ...."
അത് കേട്ട് അൻവർ ചിരിക്കുക മാത്രമാണ് ചെയ്തത്...
കുറച്ചു നേരത്തെ മൗനം ഭേദിച്ച് ഞാൻ സംസാരിച്ചു..
"എന്തോ സീരിയസ് ആയി പറയാൻ ഉണ്ട് എന്ന് പറഞ്ഞല്ലോ..അതെന്താ....
അത് കേൾക്കാൻ നല്ല ആകാംഷ ഉണ്ട്.."
കുറച്ചു നേരം എടുത്തെങ്കിലും എന്റെ ചോദ്യത്തിനുള്ള മറുപടി അൻവർ നൽകിയിരുന്നു..
"നിനക്ക് ഒരു പ്രത്യേക കഴിവുണ്ട്...
എല്ലാവരെയും അടുപ്പിക്കാനുള്ള ഒരു കഴിവ്..
ഒരു പ്രത്യേക തരം കാന്തം പോലെ....."
അത് കേട്ടപ്പോൾ എനിക്ക് ചിരി മാത്രമാണ് വന്നത്...
പിന്നീട് അൻവർ സംസാരിച്ചതെല്ലാം വളരെ ഗൗരവത്തോടെയായിരുന്നു...
"എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു....
ഒരു മൊഞ്ചത്തി....
റൂഫ്‌സിയ..
രണ്ടു വര്ഷം ഞങ്ങൾ പ്രണയിച്ചു....
ഇന്ന് അവൾ ആരുടെയോ ഭാര്യ...
എന്നെ തനിച്ചാക്കി അവൾ മറ്റാരുടെയോ കൂടെ പോയി...
ഞങ്ങൾ കണ്ടു കൂട്ടിയ സ്വപ്‌നങ്ങൾ നൂറായിരം ആയിരുന്നു....
എന്നും കൂടെ ഉണ്ടാകുമെന്ന് വാഗ്ദാനം നൽകിയവർ ആയിരുന്നു ഞങ്ങൾ...
എന്നിട്ടും അവൾ എന്നെ തനിച്ചാക്കി....."
അൻവർ വാതോരാതെ കുറെ സംസാരിക്കുന്നുണ്ടായി....
ഞങ്ങൾ അവിടെ ഇട്ടിട്ടുള്ള ബെഞ്ചിൽ ഇരുന്നു സംസാരിക്കുവാൻ തുടങ്ങി..
ഞാൻ എല്ലാം കേട്ട് നിന്നു...
പ്രണയം...പ്രണയ നിമിഷങ്ങൾ എല്ലാം അൻവർ എന്നോട് പങ്കു വച്ച്....
എല്ലാം പറഞ്ഞു അവസാനിപ്പിക്കാൻ മുതിരുമ്പോൾ ആയ പൂച്ച കണ്ണുകൾ കലങ്ങി വല്ലാതായിരിക്കുകയായിരുന്നു....
കണ്ണുനീർ പുറത്തേക്ക് വരുവാൻ ബുദ്ധിമുട്ടാനുഭവിക്കുക ആയിരുന്നു.
അൻവറിന്റെ പ്രണയ കഥ എന്റെയും കണ്ണ് നനച്ചു..
ആ പെൺകുട്ടിയോട് എന്തെന്നില്ലാത്ത വെറുപ്പാണ് എനിക്ക് അപ്പോൾ തോന്നിയത്...
ചതിയല്ലേ ആ കുട്ടി ചെയ്തതു..
ഇത്രയും സ്നേഹിച്ച ഒരാളെ ചതിക്കുക എങ്ങനെയാണ് ആ കുട്ടിക്ക് സാധിച്ചത്...അങ്ങനെ കുറെ ദേഷ്യം പിടിപ്പിക്കുന്ന ചോദ്യങ്ങളും മനസ്സിൽ ഉതിർന്നു...
"ഇതൊക്കെ എന്തിനാ നിന്നോട് പറയുന്നത് എന്നായിരിക്കും നീ വിചാരിച്ചതല്ലേ..."
ഞാൻ ഒന്നും മിണ്ടാതെ മൂളി..
"അവൾ പോയതിൽ പിന്നെ ഞാൻ ആരോടും കൂട്ട് കൂടിയില്ല.പിന്നെ എന്റെ കൂടെ ഉള്ളവർ എന്റെ കയ്യിലെ കാശ് കണ്ടു മയങ്ങി വീഴുന്നവരാണ്...
അവരോടു ഞാൻ എന്റെ സങ്കടങ്ങൾ ഒന്നും പറയാറില്ല..
അതിനു ശേഷം ആദ്യമായിട്ടാണ് എല്ലാം തുറന്നു പറയാൻ മാത്രം ഒരു കൂട്ട് കിട്ടുന്നത്..
നിന്നോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ മനസ്സിന് ഒരു ആശ്വാസം...."
അത് പറഞ്ഞതും അൻവർ എന്റെ കയ്യിൽ കയറി പിടിച്ചു...
ആ സ്പര്ശനത്തിൽ സൗഹൃദത്തിന്റെ ചൂട് ഉണ്ടായിരുന്നു....
അതിൽ ഞാൻ വല്ലാതെ അലിഞ്ഞു...
"അൻവർ ഇപ്പൊ എന്റെ വെറുമൊരു കൂട്ടുകാരൻ അല്ല..
എന്റെ പ്രിയ സുഹൃത്താണ്...
എന്ത് വേണമെങ്കിലും എന്നോട് തുറന്നു പറയാം...
എല്ലാ സങ്കടങ്ങളിലും ഞാൻ കൂടെ ഉണ്ടാകും.
എന്റെ വാഗ്ദാനം ആണ്...."
എന്റെ വാക്കുകൾ അൻവറിനെ വല്ലാതെ സന്തോഷിപ്പിച്ചു..
അതിനു ശേഷം ഞങ്ങൾ വിഷയം മാറ്റി കുറെ സംസാരിച്ചു....
അവിടന്ന് വീട്ടിൽ എത്തിയപ്പോൾ കുറേ വൈകിയിരുന്നു....
വീട്ടിൽ എത്തിയപ്പോളാണ് ഞാൻ മൊബൈൽ ഫോൺ ശ്രദ്ധിച്ചത്...
മനുവേട്ടന്റെ പത്തിലേറെ മിസ്സ് കോളുകൾ.
ഞൻ രാത്രി വിളിക്കാം എന്ന് പറഞ്ഞു സന്ദേശം അയച്ചു കിടന്നു...
പക്ഷെ യാത്ര ക്ഷീണം കൊണ്ട് ഞാൻ ഉറങ്ങി പോയത് അറിഞ്ഞില്ല..മനുവേട്ടനെ മിസ്സ് കോളുകളുടെ എണ്ണം രാവിലെ എഴുനേട്ടപ്പോൾ എന്റെ മനസിനെ വല്ലാതെ തളർത്തി..
ശരീരം വേദന ആയതു കൊണ്ട് ഞാൻ അന്ന് ക്ലാസ്സിൽ പോയില്ല....
മുഴവൻ സമായവും മനുവേട്ടനു സന്ദേശം അയച്ചു നിന്ന്...
കൂടെ ആൻവറും ഉണ്ടായിരുന്നു...
ഞങ്ങൾ പോയ കാര്യം എന്തായി എന്ന് അറിയാൻ മനുവേട്ടന് വല്ലാത്ത തിടുക്കം ആയിരുന്നു...
"ഇന്ന് എന്നെ കാണാൻ വന്നാൽ ഞൻ എല്ലാ കാര്യവും പറഞ്ഞു താരം...."
"ഡീൽ....
എന്തായാലും ഞാൻ ഇന്ന് നിന്റെ റൂമിൽ ഉണ്ടാകും..."
കളി തമാശയുടെ ശബ്ദത്തിലാണ് ചേട്ടൻ എന്നോട് സംസാരിച്ചത്...
പക്ഷെ അത് സത്യമായിരുന്നു എന്ന് കിടക്കാൻ നേരമായപ്പോൾ ആണ് മനസിലായത്...
കിടക്കാൻ കട്ടിലിൽ മലന്നപ്പോൾ ആയിരുന്നു ഒരു ബുള്ളത്തിന്റെ ശബ്ദം കേട്ടത്...
ശബ്ദം നിലച്ചതും എന്റെ മൊബൈലിൽ മനുവേട്ടന്റെ കാൾ..
ഞൻ ഓടി ബാൽക്കണിയിൽ പോയി...ചേട്ടൻ ഞങ്ങളുടെ മതിലിൽ പിടിച്ചു കയറുന്നു....
ഇരുട്ടായത് കൊണ്ട് ആരും കാണില്ല എന്ന് ഉറപ്പു വരുത്തിയതാണ് ചേട്ടൻ വലിഞ്ഞു കയറിയത്.. മതിലിൽ നിന്നും ബൽകോണിയുടെ വശത്തു പിടിച്ചു കയറി...സാഹസിക പ്രവർത്തനം കണ്ടു നില്കുന്നത് പോലെ ഞാൻ കണ്ണ് മിഴിച്ചു നോക്കി നിന്ന്..
ആരെങ്കിലും കാണുമോ എന്നൊരു ഭീതി എന്റെ മനസ്സിൽ ഉദിച്ചു നിൽക്കുന്നുണ്ടായിരുന്നു...
ചേട്ടനെ കയറുവാൻ ഞാനും സഹായിച്ചു.കയറിയ ഉടനെ എന്നെ കെട്ടിപിടിച്ചു ഉമ്മ വച്ച്..ഞാൻ പിടിച്ചു വലിച്ചു മുറിയിലേക്ക് കയറ്റി വാതിൽ അടച്ചു..
ചേട്ടനെ കണ്ടതും കിച്ചൂട്ടൻ ഓടി ദേഹത്തു കയറി...
കിച്ചൂട്ടനെ മടിയിൽ ഇരുത്തി ഞങ്ങൾ സംസാരിച്ചു...അൻവറിന്റെ കഥയും എല്ലാം ഞൻ ഞങ്ങളുടെ കർണങ്ങൾക്കു വേണ്ടി മാത്രം ഉച്ചരിച്ചു..
അതിനിനടയിൽ എപ്പോളോ ചേട്ടൻ വളരെ പ്രണയാകുലനായി മറിയിരുന്നു..
മടിയിൽ കിച്ചൂട്ടൻ ഉണ്ടെന്നു പോലും നോക്കാതെ ചേട്ടൻ എന്നെ ചുംബിക്കാൻ തുടങ്ങി...
എല്ലാം മനസിലായ പോലെ ഞങ്ങളെ ശല്യപ്പെടുത്തെ കിച്ചു ഒരു മൂലയിലേക്ക് മാറി കിടന്നു...
ആ ചുംബനം ഞങ്ങളെ നഗ്നരാക്കാൻ അധികം നേരം എടുത്തില്ല..കിച്ചുവിന്റെ മുമ്പിൽ ഞങ്ങൾ വേഴ്ചയിൽ ഏർപ്പെട്ടു...
വേദന ഞാൻ കടിച്ചമർത്തി.....
ഒട്ടും ശബ്ദം പുറപ്പെടുവിക്കാതെ ഞങ്ങൾ അലിഞ്ഞു ചേർന്നു.. ഞങ്ങളുടെ വിയർപ്പു തമ്മിൽ ചുംബിക്കാൻ തുടങ്ങി...
എന്റെ ശരീരത്തിലേക്ക് കയറി ഇറങ്ങിയ ചേട്ടന്റെ പ്രണയത്തെ ഞാൻ കാമത്തിന്റെ മൂർച്ചയിൽ അടക്കി.....
ആദ്യമായിട്ടാണ് എന്റെ വീട്ടിൽ വച്ച് ഞങ്ങൾ വേഴ്ചയിൽ ഏർപ്പെടുന്നത്....
എല്ലാം കഴിഞ്ഞു ഞങ്ങൾ വസ്ത്രം എടുത്തിട്ട് ചേട്ടനോട് ഇറങ്ങാൻ പറയുവാൻ പോയപ്പോളാണ് ചേട്ടൻ എന്നെ ആഴത്തിൽ ഒന്നൂടെ ചുംബിച്ചത്...
അപ്രതീക്ഷിതമായ ആ ചുംബനത്തിൽ ഞാൻ ഞെട്ടി എന്റെ അടുത്തുണ്ടായിരുന്ന ചില്ലിന്റെ പൂ കുട്ട താഴെ വീണു ഉടഞ്ഞു...
ആ ശബ്ദം വളരെ വലുതായിരുന്നു..വീട്ടിലെ എല്ലാവരുടെയും ചെവിയിൽ എത്തുവാൻ അധികം സമയം എടുത്തില്ല...
അധിക നേരം എടുത്തില്ല...എന്റെ വാതിലിൽ ആരോ വന്നു മുട്ടി....
എന്റെ നെഞ്ച് വല്ലാതെ പിടഞ്ഞു...
ഞാൻ നന്നായി വിയർത്തു..പേടിച്ചിട്ട എന്ത് ചെയ്യണം എന്നാ അവസ്ഥ ആയിരുന്നു.ചേട്ടനോട് എന്റെ കുളുമുറിയിലേക്ക് കയറുവാൻ പറഞ്ഞു...ചേട്ടൻ കയറി ശേഷം ഞാൻ വാതിൽ തുറന്നു..
പുറത്തു എന്റെ ചേട്ടൻ..
"എന്താടാ നീ കിടന്നില്ലേ?????
എന്തോ താഴെ ഇട്ടു പൊട്ടിച്ചല്ലോ....
നിനക്കെന്താ ഉറക്കം ഇല്ലേ????"
പേടിച്ചു അരണ്ട എന്റെ നാവിൽ നിന്നും ഒന്നും പുറത്തു വന്നില്ല...
പക്ഷെ ഞാൻ എങ്ങനെയോ ഉത്തരം നൽകി...
"അത്..
അത് പിന്നെ..കിച്ചൂ...അവൻ ചാടിയതാ....അതാ...അത് താഴെ വീണു പൊട്ടി......"
കിച്ചു എന്നാ പേര് കേട്ടതും അവൻ ചാടി എഴുനേറ്റു കുളുമുറിയുടെ വാതിൽക്കൽ ചെന്ന് കുരക്കാൻ തുടങ്ങി..
എന്റെ നെഞ്ചിൽ തീ ആളി തുടങ്ങി....
ഞൻ വല്ലാതെ തലരിന്നുണ്ടായി...
തല കറങ്ങുന്നത് പോലെയാണ് തോന്നിയതു.....
ചേട്ടൻ മനുവേട്ടനെ കണ്ടാൽ പിന്നെ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകൾ എനിക്ക് ഓർക്കുവാൻ പോലും സാധിക്കാത്തതായിരുന്നു.....
എന്റെ ചേട്ടൻ കിച്ചുവിന്റെ അടുത്തേക്ക് നടന്നു നീങ്ങി...
(തുടരും....)
രാക്ഷസനെ ചുംബിച്ച പ്രണയം (30)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ചേട്ടൻ കിച്ചുവിന്റെ അരികിലേക്ക് നടന്നു നീങ്ങി...ഒരു നിമിഷം ഞാൻ പേടിച്ചു കണ്ണടച്ച് നിന്ന് പോയി...
ചേട്ടൻ കിച്ചുവിനെ പൊക്കി എടുത്തു സംസാരിച്ചു...
"ഞാൻ നിന്നോട് കഴിഞ്ഞ ദിവസം മുതലേ പറഞ്ഞതല്ലേ ഇവനെ പുറത്തു കൂട്ടിൽ ഇടാം എന്ന്..ഹ്മ്മമ്മ.ഇനി മുതൽ ഇവനെ പുറത്തെ കൂട്ടിൽ ഇട്ടാൽ മതി...
നീ ലൈറ്റ് ഓഫ് ചെയ്തു കിടക്കാൻ നോക്ക്...അധികം വൈകണ്ട...നാളെ ക്ലാസ് ഉള്ളതല്ലേ...."
ചേട്ടൻ അതും പറഞ്ഞു മുറിയിൽ നിന്നും താഴേക്കു ഇറങ്ങി പോയി...
ദൈവം ഇങ്ങനെയും എന്നെ രക്ഷപ്പെടുത്തും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല....
ശ്വാസം നേരെ വീണത് അപ്പോളായിരുന്നു...
വാതിലടച്ചു ഞാൻ മനുവേട്ടനെ വെളിയിൽ ഇറക്കി..
വല്ലാതെ വിയർത്തു ഒലിച്ചു നിൽക്കുവായിരുന്നു പുള്ളി...ഇറങ്ങി പുറത്തു വന്നതും എന്നെ കെട്ടിപ്പിച്ചു ചുംബിക്കാൻ തുടങ്ങി...
ആഴത്തിൽ..ചുണ്ടു വലിച്ചു കീറും വിധത്തിൽ ഞങ്ങൾ ചുംബിച്ചു..
കട്ടിലിൽ വീണു കിടന്നും ചുംബനം തുടർന്ന്...
കുറച്ച കഴിഞ്ഞപ്പോൾ ചേട്ടനും നീണ്ട ഒരു നിശ്വാസം എടുത്തു കട്ടിലിൽ മലർന്നു കിടന്നു..
മണിക്കൂറുക്കൾക് ശേഷം ചേട്ടൻ ഉറങ്ങി എന്ന് ഉറപ്പു വരുത്തിയത്തിന് ശേഷമാണ് മനുവേട്ടൻ വീട് വിട്ടിറങ്ങിയത്..
പോകുമ്പോൾ മനുവേട്ടനെ മുഖത്തുണ്ടായിരുന്ന ആ ഒരു കള്ള ചിരി ഇന്നും എന്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.
മനുവേട്ടൻ അൻവർ കിച്ചു വീട്ടുകാർ കൂട്ടുകാർ എല്ലാവരുമൊത് ദിവസങ്ങൾ പോയത് അറിഞ്ഞില്ല..
അവധി അവസാനിച്ചു..
വീണ്ടും സേക്രഡ് ഹെർട്ടിന്റെ വരാന്തയിലൂടെ നടക്കുവാനുള്ള ദിവസങ്ങൾ ആഗതമായി.
പ്ലസ് ടു...
ജീവിതത്തിലെ വഴിതിരിവിന് കാരണമാകുന്ന അധ്യയന വർഷമാണ് അത്...
എന്റെ ജീവിതത്തിലെ കുറെ വഴിതിരുവുകൾക്കും കാരണമായ ഒരു വര്ഷം ആയിരുന്നു അത്.
മറക്കാനാകാത്ത മുറിവുകളും അതുപോലെ മറ്റാർക്കും വരരുതെ എന്ന് ഞാൻ എന്നും പ്രാർത്ഥിക്കുന്ന ചില കാര്യങ്ങൾ എന്റെ ജീവിതത്തിൽ വന്നു ചേർന്ന വര്ഷം..
ക്ലാസ് തുടങ്ങിയപ്പോൾ എൻട്രൻസ് ക്ലാസ് ശനിയും ഞായറുമയി ഒതുങ്ങി.
പക്ഷെ അൻവർ ഫുൾ ടൈം ക്ലസ് ബാച്ച് ആയിരുന്നത് കൊണ്ട് എല്ല ദിവസവും ക്ലാസ് ഉണ്ടായിരുന്നു...
മനുവേട്ടനും അൻവർ ഉം മാറി മാറി എന്നെ സ്നേഹിച്ചു കൊല്ലുകയായിരുന്നു...
ചില സമയങ്ങളിൽ എനിക്ക് തന്നെ എന്നോട് അഹങ്കാരം തോന്നുമായിരുന്നു. ഇതുപോലെ മറ്റാർക്കും സ്നേഹം ലഭിക്കില്ല എന്ന് സത്യം..
പക്ഷെ ഈ സ്നേഹം കുറെ പ്രേശ്നങ്ങൾക് വഴിയൊരുക്കുമെന്നു ഞാൻ മുൻകൂട്ടി പ്രവചിച്ചിട്ടുണ്ടായിരുന്നില്ല..
മനുവേട്ടനെ മിക്ക ദിവസങ്ങളിലും കാണുമായിരുന്നു..എന്നെ രണ്ടു ദിവസത്തിൽ ഒരിക്കലെങ്കിലും ചുംബിച്ചില്ലെങ്കിൽ മനുവേട്ടന് തൊണ്ടയിൽ നിന്നും അത്താഴം ഇറങ്ങില്ലയിരുന്നു..
ക്ലാസ് തൊട്ടു അടുത്താണെങ്കിലും അന്വറിനെ കാണുന്നത് വളരെ ചുരുക്കം ആയിരുന്നു...
പക്ഷെ മിക്ക ദിവസങ്ങളിലും അൻവർ രാത്രിയിൽ വിളിക്കുമായിരുന്നു...
ഞങ്ങളെ അടുപ്പിച്ചു നിർത്തുവാൻ ആ സംഭാഷണങ്ങൾ തന്നെ ധാരാളമായിരുന്നു..
അങ്ങനെ ഒരു ദിവസം അൻവർ എന്നെ കാണണം എന്ന് ആവശ്യപ്പെട്ടു.കുറച്ചു സ്വസ്ഥമായി ഒന്ന് സംസാരിക്കണം എന്നും പറഞ്ഞു..
കാണുന്നത് വളരെ ചുരുക്കം ആയതു കൊണ്ട് എനിക്കും പുള്ളിയെ കാണണം എന്നത് വളരെ ആഗ്രഹം ആയിരുന്നു..
ടീച്ചർ ഇവലുവഷൻ ക്യാമ്പ് ഉള്ള ദിവസം ഞങ്ങൾക്കു ഒഴിവാണ് അതിനാൽ അന്ന് എവിടെയെങ്കിലും പോകാം എന്നും ഞാനാണ് അന്വറിനോട് ആവശ്യപ്പെട്ടത്..
ഞൻ പറഞ്ഞാൽ പിന്നെ അന്വറിന് മറ്റൊരു വാക്കിലായിരുന്നു..
വീട്ടിൽ നിന്നും രാവിലെ ഇറങ്ങിയ ഞങ്ങൾ ചെറായി ബീച്ചിൽ പോയി..ലുലു മാളിൽ പോയി..പിന്നെ ഫോർട്ട് കൊച്ചി ബീച്ചിലും പോയി...
അവിടെ നിന്നും വയ്ക്കുനേരം ആകാറായപ്പോളാണ് അൻവറിന്റെ വീട്ടിലേക്ക് പോയത്...
വീട്ടിൽ അവിടത്തെ ജോലിക്കാർ അല്ലാതെ വേറെ ആരും ഇല്ലായിരുന്നു..
അന്ന് വൈകുന്നേരം അവരുടെ സഭയുടെ സമ്മേളനം ആട്ടിരുന്നു..വീട്ടുകാർ എല്ലാവരും അവിടെ പോയിരിക്കുക ആയിരുന്നു....
അൻവറിന്റെ വീട്ടിൽ ഇത്രയും സ്വാതന്ത്ര്യം ലഭിക്കുന്നത് ഇത് ആദ്യമായിട്ടാണ്..
ഇത്രയും നേരം അന്വറിന്റെ മുഖത്ത് ഞാൻ പ്രസന്നതായാണ് കണ്ടത്..
പക്ഷെ മുറിയിലേക്ക് കയറിയപ്പോൾ മുഖത്തെ സന്തോഷത്തിന്റെ അളവ് കുറഞ്ഞു...
അൻവർ എന്റെ മുന്നിലിരുന്നു കണ്ണ് നിറച്ചു...
അൻവറിന്റെ പ്രണയം വഴിയാധാരമായിട്ടു ഒരു വര്ഷം തികയുന്നു...
ആ സങ്കടം മാറ്റുവാനായിരുന്നു എന്റെ സാമിഭ്യം അൻവർ ആഗ്രഹിച്ചത്..
എന്റെ മുന്നിൽ ഇരുന്നു സങ്കടം പറഞ്ഞ അൻവറിന്റെ മുഖത്തു ഞൻ എന്റെ രണ്ടു കൈകളും കൊണ്ട് തഴുകി..
അൻവർ കുറെ നേരം എന്നെ തന്നെ നോക്കി നിന്നു.
അൻവറിന്റെ കണ്ണുകളിൽ പ്രണയത്തിന്റെ തീ ജ്വാലകൾ പുകയുന്നു എനിക്ക് മനസിലാകുന്നുണ്ടായിരുന്നില്ല...
അപ്രതീക്ഷിതമായി അൻവർ എന്നെ ചുംബിച്ചു...
ഷോക്ക് ഏറ്റത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്..എന്നെ പുണർന്നു കൊണ്ട് അൻവർ ചുംബിച്ചു...
ചുണ്ടിൽ തന്നെ...
എന്റെ കണ്ണുകൾ അനുവാദമില്ലാതെ അടഞ്ഞു..കണ്ണ് നിറഞ്ഞു..
എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അന്വറിനെ തള്ളി മാറ്റി..
പക്ഷെ അപ്പോളേക്കും അൻവർ മറ്റേതോ ലോകത്തേക്ക് ഉയർന്നു കഴിഞ്ഞിരുന്നു...
എന്നെ വലിച്ചെടുപ്പിച്ചു അവനവർ വീണ്ടും ചുംബന ശ്രമം നടത്തി..
"അൻവർ....."
ഞൻ ശബ്ദം ഉയർത്തി..
അതൊന്നും ചെവി കൊള്ളതെ അൻവർ എന്നെ തുടർന്ന് ചുംബിച്ചു..
ഞാൻ തള്ളി മാറ്റുവാൻ ശ്രെമിച്ചു കൊണ്ട് സംസാരിച്ചു..
"അൻവർ ..
അൻവർ...പ്ലീസ്....
അൻവർ...എന്താ..ഇത്....
അൻവർ....."
ഞൻ കുറെ പറഞ്ഞു നോക്കി..
പക്ഷെ അൻവർ ഒരു പ്രാന്തനെ പോലെ പെരുമാറി..
"എല്ലാവരും എന്നെ ഇട്ടിട്ടു പോയി...
നിന്നെ ഞാൻ വിടില്ല...നീയെങ്കിക്കും എന്റെ കൂടെ വേണം..."
അൻവറിന്റെ ആ സംസാരത്തിൽ ഒരു തരാം പ്രാന്ത് കലങ്ങിയിരുന്നു..
"അൻവർ ..ഞാൻ പറയുന്നത് കേൾക്കു...
മനു....."
മറ്റൊന്നും പറയുവാൻ എന്നെ അനുവദിച്ചില്ല..
എന്നെ കൈകൾ മുന്നിട്ട് ബന്ധിച്ചു കട്ടിലിൽ തള്ളിയിട്ടു...
എന്റെ ദേശത്തേക്കു കയറി കിടന്നു...
എന്റെ കഴുത്തിൽ ആർത്തിയോടെ ചുംബിക്കുവാൻ തുടങ്ങി...
ചൂടുള്ള നിശ്വാസം എനിക്ക് യാതൊരു രതി വികാരവും നൽകിയില്ല...
മനസ്സിലെ പേടി എന്റെ മുഴുപ്പിന് കാട്ടിയുമേകിയില്ല...
പതുക്കെ എന്റെ ജീൻസ് താഴേക്ക് ശക്തിയായി ഊരി മാറ്റുന്നത് എനിക്ക് മനസ്‌സിലാകുന്നുണ്ടായി..
ഞാൻ ശബ്ദം കൂട്ടി ഉച്ചവച്ചു...എന്നിട്ടും അൻവർ ഉണർന്നില്ല...
അൻവർ തന്റെ വസ്ത്രം അഴിച്ചു എന്ന് പുള്ളിയുടെ മുഴുപ്പു എന്റെ നിതമ്പത്തിൽ ഉരഞ്ഞപ്പോൾ മനസിലായി..
ഞൻ ഭയന്ന് കൂടുതൽ കരഞ്ഞു...
നല്ലതു പോലെ...
ഉമിനീര് പറ്റിയ അൻവറിന്റെ വിരലുകൾ എന്റെ മലധ്വരത്തിൽ പതിക്കുന്നത് എന്റെ പിടിഎ ആളി കത്തിച്ചു....അത് വല്ലാത്ത വേദനയാണ് എനിക്ക് നൽകിയത്. .
"അൻവർ. ..
അൻവർ.
പ്ലീസ്..
പപ്ലീസ്..."
വിറവലാർന്ന ശബ്ദത്തിൽ ഞാൻ അന്വറിനോട് അപേക്ഷിച്ചു കരഞ്ഞു...മലധ്വരത്തിൽ വിരൽ കയറി ഇറങ്ങിയപ്പോൾ ഇതുവരെ ഇല്ലായിരുന്നു വേദനയായിരുന്നു അനുഭവപ്പെട്ടത്...
ഞാൻ കുറെ നേരം കരഞ്ഞു...
അവസാനം അത് എന്നെ ഒരു പ്രാന്തിന്റ് അവസ്ഥയിൽ എത്തിച്ചു..
എന്റെ സർവ്വ ശക്തിയുമുപയോഗിച്ചു ഞാൻ അന്വറിനെ പിന്നിലൊട്ടു തള്ളി..
എന്റെ ഭാഗ്യം അൻവർ പിറകിലോട്ടു മറിഞ്ഞു...
ദേഷ്യത്തിൽ ഞാൻ അൻവറിന്റെ മുഖത്തേക്കു ആഞ്ഞു അടിച്ചു...
അൻവർ ആ അടിയിൽ പതറി.. ഞൻ എന്റെ വസ്ത്രം നേരെ ആക്കി ...
അപ്പോൾ അൻവർ നിലത്തു ഒരു പ്രാന്തൻ പോലെ താഴേക്കു നോക്കി തന്നെ ഇരുന്നു..
"തന്നെ ഞാൻ വിശ്വസിച്ചു...
സ്നേഹിച്ചു..
പക്ഷെ താൻ എന്നെ ചതിച്ചു ...."
നല്ലതു പോലെ ആട്ടിയത്തിന് ശേഷമാണു ഞാൻ അവിടെ നിന്ന് ഇറങ്ങിയത്...
അൻവർ അപ്പോൾ പൊട്ടി കരയുന്നുണ്ടായി...
ഞാൻ തിരിഞ്ഞു പോലും നോക്കാതെ അവിടെ നിന്നും പോയി...
എന്റെ കണ്ണുകളിൽ ദേഷ്യവും അതുപോലെ സങ്കടവും മാത്രമാണ് ഉദിച്ചു നിന്നതു...
വീട്ടിലെത്തിയ ഞാൻ മുറിയിൽ കയറി വാതിലടച്ചു കട്ടിലിൽ കിടന്നു കരയുവാൻ തുടങ്ങി...
മനുവേട്ടനോട് ഞാൻ ഇത് എങ്ങനെ പറയും...
ഈശ്വര.........
എന്റെ ശരീരം ആകെ തളർന്നു...
ഫോണിൽ ബെൽ അടിക്കുന്നുണ്ടായി...അന്വറിന്റെയും അതുലോലെ തന്നെ മനുവേട്ടന്റെയും..
ഞാൻ അത് ശ്രദ്ധിച്ചതെ ഇല്ല..
ഭക്ഷണം പോലും കഴിക്കാതെ ഞാൻ കരഞ്ഞു കരഞ്ഞു തളർന്നു...
വീട്ടുകാരോട് ഒരു അക്ഷരം പോലും പറഞ്ഞില്ല...
ക്ലാസ്സിലുണ്ടായ വഴക്കു .അവർ അങ്ങനെയാണ് അതിനെ കണ്ടത്..
കരഞ്ഞു തളർന്നു ഞാൻ ഉറങ്ങി പോയത് പോലും ഞാൻ അറിഞ്ഞില്ല...
പിറ്റേദിവസം ഞാൻ ശരീരം വയ്യ എന്ന് നുണ പറഞ്ഞു ക്ലാസ്സിൽ പോയില്ല..
മനസ്സിനാണ് വയ്യാത്തതെന്നു എനിക്ക് മാത്രമേ അറിയാൻ പാടുള്ളു...
ആരുടേയും കോളുകൾ വരാതിരിക്കുവാൻ ഞാൻ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കി വച്ചു..
മുഴുവൻ ദിവസവും കിടന്നു ഉറങ്ങുക മാത്രമാണ് ചെയ്തത്...
മനസ്സ് ഒരിടത്തു ഉറച്ചു നിൽകാഞ്ഞത് കൊണ്ട് ഞാൻ സന്ധ്യ ആകുന്നതിനു മുമ്പ് തന്നെ അമ്പലത്തിലേക്ക് പോയി..
അവിടെ കുറെ നേരം ഒന്നും മിണ്ടാതെ ഇരുന്നു...
ഭഗവാൻ എന്നോട് പറയുന്നത് പോലെയാണ് എനിക്ക് തോന്നിയത്..
"നീ മനുവിനോട് എല്ലാം പറയു...അവനു നിന്നെ മനസിലാകും...
അൻവർ അപ്പോളത്തെ അവസ്ഥയിൽ ചെയ്തു പോയ തെറ്റാണു..അവനോടും നീ ക്ഷമിക്കുക....
അതികം വയ്‌ക്കേണ്ട...എത്രയും പെട്ടെന്ന് മനുവിനോട് തുറന്നു സംസാരിക്കുക....."
എവിടന്നോ എന്റെ മനസ്സിൽ വന്നു പതിഞ്ഞ വാക്കുകളായിരുന്നു അത്...
ആ വാക്കുകൾ എനിക്ക് ചെറിയ ധൈര്യം നൽകി..
അന്നത്തെ ദിവസം എന്റെ സങ്കടവും കരച്ചിലും സാക്ഷ്യം വഹിച്ചത് കിച്ചു മാത്രമായിരുന്നു...
അവന്റെ സ്നേഹ പ്രകടനങ്ങൾ എന്റെ സങ്കടങ്ങൾ മാറ്റിയില്ലെങ്കിലും എവുടയോ ചെറിയ മധുരിപ്പു നൽകിയിരുന്നു...
അവനെയും കെട്ടിപ്പിച്ചാണ് ഞാൻ അന്ന് കിടന്നുറങ്ങിയത്....
ആദ്യ ഉറക്കത്തിനു ശേഷം ഒരു പതിനൊന്നു പതിനൊന്നര മണിയൊക്കെ ആയപ്പോൾ ഞാൻ മനുവേട്ടനെ വിളിച്ചു...
"ഏട്ടാ....
എനിക്ക് നാളെ ചേട്ടനോട് കുറച്ചു സംസാരിക്കണം..
നാളെ ഒന്ന് ലീവ് എടുക്കാൻ പറ്റുമോ????
ഞാൻ വീട്ടിലേക്കു വന്നോളം...."
അരണ്ട ശബ്ദത്തിൽ വിറവൽ മാറാതെ ഗൗരവത്തോടെയാണ് ഞാൻ സംസാരിച്ചത്..
"എന്ത് പറ്റി എന്റെ ചെക്കന്...
നീ പറഞ്ഞാൽ പിന്നെ ഈ മനുവേട്ടൻ കേള്കാതിരിക്കുമോ...
നീ എന്റെ മുത്ത് അല്ലെടാ ...."
ആ വാക്കുകൾ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി...
എന്റെ കരച്ചിൽ പുറത്തു വരുന്നതിനു മുമ്പേ ഞാൻ മൊബൈൽ കട്ട് ആകിയിരുന്നു...
പിന്നീട് ഞാൻ ഉറങ്ങിയില്ല...
കണ്ണ് അടഞ്ഞു പോകുന്നുണ്ടായി .
പക്ഷെ നാളത്തെ അവസ്ഥ മുന്നിൽ കണ്ടു എന്റെ ഉറക്കം പോലും ഭയന്ന് പോയിട്ടുണ്ടാകാം.....
പിറ്റേദിവസവും ഞാൻ ക്ലാസ്സിൽ പോയില്ല....
രാവിലെ എഴുന്നേറ്റപ്പോൾ എന്റെ മുഖം വല്ലാതെ വീർത്തു വിളറി ഇരിക്കുകയായിരുന്നു....ആകെ ഒരു ലക്ഷണംകെട്ട കോലം...
ഞാൻ മനുവേട്ടനെ വീട്ടിലേക്കു പോയി...
മനുവേട്ടൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു...
എങ്ങനെ പറയണം എന്ന് അറിയില്ലായിരുന്നു...പക്ഷെ ഞാൻ എവിടന്നു എന്നറിയാതെ ധൈര്യം സംഭരിച്ചു നടന്നതെല്ലാം വള്ളി പുള്ളി തെറ്റാതെ മനുവേട്ടനോട് പറഞ്ഞു..
കേട്ട് നിന്ന മനുവേട്ടന്റെ കണ്ണുകൾ ചുമപ്പ് കയറി വല്ലാതെ ആയി..
മനുവേട്ടൻ എന്റെ മുഖത്തു നോക്കാതെ താഴേക്കു തന്നെ നോക്കി നിന്ന്...
ആ കാണുകളിൽ കണ്ണുനീർ നിറയുന്നുണ്ടായി...
എന്റെ നെഞ്ച് താളമില്ലാതെ ഇടിക്കുവാൻ തുടങ്ങി...
എന്റെ ശരീരം ആകെ തളർന്നു...
ആ സമയത്തു താഴേക്കു വീണു പോകുമോ എന്ന് മാത്രമാണ് എനിക്ക് തോന്നിയത്....
(തുടരും.....)
രാക്ഷസനെ ചുംബിച്ച പ്രണയം (31)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ശബ്ദം ഉയർത്തി അലറി കൊണ്ട് മനുവേട്ടൻ എന്റെ മുഖത്തു നോക്കി വലിഞ്ഞു അടിച്ചു..
ആ അടിയിൽ ഞാൻ താഴെ വീണു..മനുവേട്ടനെ ബലിഷ്ടമായ കര്ങ്ങളുടെ ചൂട് എന്റെ ദേഹത്ത് ആദ്യമായിട്ടാണ് വീഴുന്നത്..മുഖം പൊള്ളി പോയത് പോലെയാണ് എനിക്ക് അപ്പോൾ തോന്നിയത്...
അന്നേരം തന്നെ ഞാൻ കരച്ചിൽ തുടങ്ങിയിരുന്നു...
മനുവേട്ടന്റെ മുഖത്തു നോക്കാനുള്ള ധൈര്യവും ശക്തിയും എനിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല...
"നിന്നോട് ഞാൻ ആദ്യമേ പറഞ്ഞതായിരുന്നു....
ഈ ബന്ധം വേണ്ട എന്ന്...
എന്നിട്ടും നീ....
നിനക്ക് വേണ്ടി ഞാൻ എന്റെ പ്രയാസങ്ങൾ എല്ലാം മറന്നു അവന്റെ കൂടെ നിന്നെ എപ്പോളും പറഞ്ഞയച്ചു...
എന്നിട്ട് ഇപ്പൊ എന്തായി....
അവന്റെ കൂടെ കിടക്കേണ്ടി വന്നില്ലേ....സുഖിച്ചോ നിനക്ക്.???
ഹ..??? "
മനുവേട്ടന്റെ കട്ടിയെറിയ ദേഷ്യം കലർന്ന ആ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു.
ക്ഷമ ചോദിക്കാൻ പോലും എന്റെ നാവ് ഉതിരുന്നുണ്ടായിരുന്നില്ല...
എങ്കിലും ഞാൻ ചേട്ടനോട് എഴുനേറ്റു നിന്ന് ക്ഷമ ചോദിച്ചു...
അത് ചേട്ടനെ കൂടുതൽ ദേഷ്യത്തിലേക്കാനു എത്തിച്ചത്.
വീണ്ടും എന്നെ വലിഞ്ഞടിച്ചു... ആ അടിയിൽ ഞാൻ പാതി തളർന്നു...
എന്റെ കണ്ണുനീർ മനുവേട്ടന്റെ കാലിൽ വീഴുംവിധം ഞാൻ എങ്ങി കരഞ്ഞു..
എന്നോടുള്ള വെറുപ്പാണോ അല്ലെങ്കിൽ അന്വറിനോടുള്ള ദേഷ്യമാണോ എന്നറിയില്ല..എന്റെ മുടിയിൽ കുത്തിന് പിടിച്ചു എഴുന്നേൽപ്പിച്ചു മുറിയിലെ കാട്ടിലിലേക് വലിച്ചെറിഞ്ഞു...
മനുവേട്ടൻ നഗ്നനായി...
എന്നെയും നഗ്നനാക്കി...
ഒരു തരം പ്രാന്തനെ പോലെയാണ് പെരുമാറിയത്...
എന്നെ ആദ്യമായിട്ടാണ് മനുവേട്ടൻ പ്രണയം തൊട്ടു തീണ്ടാത്ത ലയിപ്പിക്കാൻ ശ്രമിച്ചത്..അന്നത്തെ വേഴ്ച എനിക്ക് യാതൊരു രതി സുഖവും നൽകിയില്ല...
കുറെ വേദനകൾ മാത്രമായിരുന്നു നൽകിയത്..
വളരെ മൃഗീയമായാണ് എന്നെ അന്ന് ലയിപ്പിച്ചതു..പുറമെയുള്ള വേദനയും മനസ്സിന്റെ വേദനയും എന്നെ പകുതി കൊന്നിരുന്നു...
ചോര പൊടിയുന്ന പോലെ വരെ എനിക്ക് തോന്നി..
മനുവേട്ടൻ എന്നോട് അത്രയും ദേഷ്യമാണ് തീർത്തത്...
വേഴ്ചാ വേളയിലും മനുവേട്ടൻ ദേഷ്യത്തിൽ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായി....
രതിമൂർച്ചയുടെ അവസാനം മനുവേട്ടന്റെ കണ്ണുകൾ കളങ്ങിയിരുന്നു...
മനുവേട്ടനും അറിയാതെ കരഞ്ഞു....
പിന്നെ എന്നോട് ഒരു അക്ഷരം പോലും മിണ്ടിയില്ല...
എന്നെ വീട്ടിൽ കൊണ്ട് പോയി ആക്കി മനുവേട്ടൻ തിരിഞ്ഞു ഒരു വാക് പോലും മിണ്ടാതെ പോയി...
ശരീരം ആശകലം വേദനയായിരുന്നു...കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ പറ്റാത്ത അത്രയും വേദന..
മനുവേട്ടനും അതോടൊപ്പം അന്വറിന്റെയും മൃഗീയത ഏറ്റുവാങ്ങി എന്റെ ശരീരം സ്വയം തളർന്നിരുക്കുന്നു..
ഞൻ പിറ്റേ ദിവസവും ക്ലാസ്സിൽ പോയില്ല...
എന്റെ വല്ലായ്മ കണ്ടു എന്നെ വീട്ടിൽ നിന്നും ഹോസ്പിറ്റലിൽ കൊണ്ട് പോയി...
നടുവിനും കയ്ക്കും ഉള്ക്കു പറ്റിയിട്ടുണ്ട്...
ഒരാഴ്ച ഓയിൽമെന്റ് പുരട്ടി വിശ്രമിച്ചാൽ മാറാവുന്നതെ ഉള്ളു...
എവിടേയോ മറിഞ്ഞു വീണാതാ എന്ന് ഡോക്ടർ അമ്മയെ പറഞ്ഞു സമാധാനിപ്പിച്ചു...
മൂന്നു ദിവസം മൗനം എന്താന്നെന്നു ഞാൻ വല്ലാതെ മനസിലാക്കി...
ക്ലാസ്സിൽ പോകാത്തത് കൊണ്ട് കൂട്ടുകാരുടെ ഫോൺ വിളി ശല്യം കൂടുതൽ ആയിരുന്നു...
അത് കൊണ്ട് ഫോൺ ഞാൻ പരമാവധി ഉപയോഗിക്കാരില്ലയിരുന്നു...
ആദ്യത്തെ ഒരു ദിവസം മനുവേട്ടൻ എന്നെ തിരിഞ്ഞു നോക്കിയില്ലെങ്കിലും അതിനു ശേഷം കുറെ സന്ദേശങ്ങളും കോളുകളും ഉണ്ടായിരുന്നു..
എന്റെ ധൈര്യമില്ലായ്മ അവയെ തടഞ്ഞു വച്ചു..
എനിക്ക് ഏറ്റവും വിഷമമായ കാര്യം മറ്റൊന്നായിരുന്നു...
മനുവേട്ടന്റെ പിറന്നാൾ..വിശ്രമ ദിവസങ്ങൾ ആയതു കൊണ്ട് എന്നെ വീട്ടിൽ നിന്നും പുറത്തേക്കു ഇറക്കിയിരുന്നില്ല..
പക്ഷെ മനുവേട്ടന് വേണ്ടി ഓൺലൈൻ ബുക്കിംഗ് വഴി ഒരു ജോഡി വസ്ത്രവും ഒരു വാച്ചും ഒരു കൂളിംഗ് ഗ്ലാസും ഞാൻ ഓർഡർ ചെയ്തിട്ടുണ്ടായി...
മനുവേട്ടന്റെ വിലാസത്തിൽ ആയിരുന്നു വച്ചതു..അത് കൊണ്ട് കൃത്യ സമയത്തു വീട്ടിൽ എത്തുമെന്ന് ഉറപ്പായിരുന്നു..
പക്ഷെ എന്റെ ആഗ്രഹങ്ങൾ മറ്റു ചിലതായിരുന്നു..
അതെല്ലാം തകിടം മറിഞ്ഞു..
പിറന്നാൾ ദിവസം ഞാൻ വാങ്ങിയ വസ്ത്രവും വാച്ചും ധരിച്ചു മനുവേട്ടൻ വീട്ടിൽ വന്നായിരുന്ന....
നേരെ എന്റെ മുറിയിലേക്കാണു വന്നത്..
ചേട്ടനെ കണ്ടതും ഞാൻ എഴുനേറ്റു ഇരുന്നു..
എന്റെ അരുകിൽ വന്നു ചേട്ടനും ഇരുന്നു..
ചിരിച്ചു കൊണ്ടാണ് ഞാൻ സംസാരിച്ചത്..
"അല്ലേലും എനിക്കറിയാമായിരുന്നു..ഞൻ വാങ്ങിയ വസ്ത്രങ്ങൾ എപ്പോളും ചേട്ടന് നല്ല മാച്ച് ആയിരിക്കും..
പിന്നെ കയ്യിൽ ഈ വാച്ചും നന്നായി ചേരുന്നുണ്ട്..
എല്ലാം എന്റെ സെലക്ഷൻ ന്റെ ഗുണം....
ഹ്ഹഹ്ഹ....."
ചേട്ടൻ എന്റെ കയ്യിൽ പിടിച്ചു കാരയുവാൻ തുടങ്ങി....
ആ കണ്ണുനീരിൽ മാപ്പപേക്ഷയുടെയും കുറ്റബോധത്തിന്റെയും സങ്കടത്തിന്റെയും ഉപ്പുരസം കലർന്നിരുന്നു...
ഒരു പകർച്ച വ്യാധി എന്നപോലെ ആ കണ്ണുനീർ എന്നിലേക്കും പകർന്നു...
പക്ഷെ ചേട്ടനെ വീണ്ടും വിഷമിപ്പിക്കാതിരിക്കാൻ ഞാൻ ആ കണ്ണുനീർ തുള്ളികളെ നിമിഷം കൊണ്ട് വധിച്ചു..
"അയേ...നാണം ഉണ്ടോ...ബര്ത്ഡേകാരന്..
വയസ്സ് എത്ര ആയി എന്നാ വിചാരം...ഹഹഹ..."
കരച്ചിലിന്റെ എങ്ങൽ താളത്തോടെ ചേട്ടൻ സംസാരിച്ചു...
"മുത്തേ...യാം സോറി ഡാ..
സോറി...."
മനുവേട്ടനെ വായ ഞാൻ അപ്പോളേക്കും പൊതിയിരുന്നു....
"കിസ്സ് മി........"
അതും പറഞ്ഞു ഞാൻ കണ്ണുകളടച്ചു...
പ്രണയം തുടിക്കുന്ന ആഴത്തിലെ ഒരു ചുംബനമായിരുന്നു പിന്നീട് ഉണ്ടായതു....
ആ ചുംബനത്തിൽ അലിഞ്ഞു തീരാനുള്ള ദേഷ്യവും സങ്കടവുമെ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നുള്ളു....
അന്നത്തെ കൂട്ടിമുട്ടലും സംസാരങ്ങളും ചിരിയും കളികളും ഞങ്ങളെ പഴയ അരുണും മനുവുമായി മാറ്റി...
വീട്ടിൽ നിന്നും ഇറങ്ങാനായപ്പോൾ മനുവേട്ടൻ എന്നോട് പറഞ്ഞ വാക്കുകൾ ഇന്നും എനിക്ക് ഒരു ചോദ്യചിന്ഹമാണ്...
"അൻവർ ഒരു പാവം പയ്യനാണ്...
അന്നത്തെ ഒരു പ്രാന്ത് പിടിച്ച അവസ്ഥയിലാണ് അവൻ നിന്നോട് അങ്ങനെ ഒക്കെ പെരുമാറിയത്..
നിന്നോടുള്ള അടുപ്പകൂടുതലും അന്നത്തെ അന്തരീക്ഷവുമാണ് അവനെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്....
(മൗനം....)
അവൻ നിന്നെ ഇനി കാണാൻ ശ്രമിക്കില്ല...
ഫോൺ ചെയ്യുവാനോ ഒന്നിനും ശ്രമിക്കില്ല....
മോഹിതിനെ പോലെ അവനും നമ്മുടെ ബന്ധം അറിയാം.....
നീയും അതുപോലെ പെരുമാറിയാൽ മതി...."
മനുവേട്ടനെ ആ വാക്കുകളിൽ പല വികാരങ്ങളും ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു....
"ഏട്ടൻ അന്വറിനെ കണ്ടോ???
സംസാരിച്ചോ??
അയാളെ ഉപദ്രവിച്ചോ?????"
എന്റെ വാക്കുകൾക്കുള്ള മറുപടി അല്ല ചേട്ടൻ നൽകിയത്...
പക്ഷെ ഉപദ്രവിച്ചിട്ടില്ല എന്നാ ഉറപ്പു ചേട്ടന്റെ വാക്കുകളിൽ പ്രതിഫലിച്ചിട്ടുണ്ടായിരുന്നു...
"അവന്റെ പൂച്ചക്കണ്ണുകൾ ഇനി നമ്മൾ രണ്ടാളും കാരണം നനയാൻ പാടില്ല...
അങ്ങനെ ഉണ്ടായാൽ അത് നമ്മുടെ ജീവ്തത്തിൽ ഒരു ശാപം ആയി മാറിയേക്കാം....."
അത്രയും പറഞ്ഞു മനുവേട്ടൻ ഇറങ്ങുമ്പോൾ എന്റെ മനസ്സിൽ കുറെ ചോദ്യങ്ങൾ ഓടി കളിച്ചു...
പക്ഷെ ആ ചോദ്യങ്ങളെ ഞാൻ കൂട്ടിലിട്ടു ഒളിപ്പിച്ചു...
ഇനി ആരും അവയെ കാണാത്ത രീതിയിൽ....
ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷം സ്കൂളിൽ പോയപ്പോൾ നൂറായിരം വിശേഷങ്ങൾ പറയാൻ ഉണ്ടായിരുന്നു..
അതിനിടെ കുറെ പേരുടെ പുകഴ്ത്തലും അതുലോലെ കളിയാക്കലും.
"വീട്ടിനു പുറത്തിറങ്ങാതെ നീ അങ്ങ് വെളുത്തു തുടുത്തു......"
"ഫുൾ ടൈം തീറ്റ ആയിരുന്നു അല്ലെ...?
നന്നായി വണ്ണം വച്ചിട്ടുണ്ട്.."
അങ്ങനെ ഏറെ കുറെ വാചകങ്ങൾ കേൾക്കേണ്ടി വന്നു....
എനിക്കും മനുവേട്ടനും ഒരുപോലെ ഇഷ്ടമുള്ള മഴ കാലമായിരുന്നു അത്..മിക്ക ദിവസങ്ങളിലും വെറുതെ മഴ നനയുവാൻ വേണ്ടി മാത്രം ഞങ്ങൾ ബൈക്ക് എടുത്തു കറങ്ങാൻ പോകുമായിരുന്നു ...
ആരുമില്ലാത്ത വഴികളിൽ വണ്ടി നിർത്തി ചുടു ചുംബനം നൽകുമ്പോൾ കിട്ടുന്ന സുഖം അത് വേറെ തന്നെ ആയിരുന്നു...
ഞങ്ങളെ ജീവിതത്തിൽ ഏറെ ആസ്വദിച്ചിരുന്നു നിമിഷങ്ങൾ ആയിരുന്നു അതൊക്കെ....
അൻവർ എന്ന എന്റെ ജീവിതത്തിലെ കഥാപാത്രം പിന്നെ ഞങ്ങളുടവ ജീവിതത്തിൽ ഉണ്ടായിട്ടില്ല...
ശനിയും ഞായറും ഞാൻ എൻട്രൻസ് കോച്ചിങ്ങു് പോകുമ്പോൾ ദൂരെ നിന്ന് കാണാം എന്ന് വിചാരിക്കുമായിരുന്നു..പക്ഷെ അത് നടന്നിരുന്നില്ല...
അന്വറിനെ ഞാൻ കുറെ നാളുകളായി കാണാതെയായി...
എന്റെ മൊബൈൽ ഫോണിലുള്ള ഞങ്ങളുടെ ചിത്രങ്ങളും പുള്ളി എനിക്ക് വാങ്ങി തന്ന സമ്മാനങ്ങളും മാത്രം ഓര്മകളായി അവസാനിച്ചു...
അങ്ങനെ ഇരിക്കുമ്പോളാണ് പ്ലസ് വൺ പരീക്ഷ ഫലം വന്നത്...
അഞ്ചു എ പ്ലസ്..ഒരു എ..
ഫിസിക്സ് പരീക്ഷയ്ക്കു എ കിട്ടുകയുള്ളൂ എന്നാ കാര്യം ഉറപ്പായിരുന്നു..
പക്ഷെ മൊത്തം ശതമാനം 95.6% ആയിരുന്നു..
എല്ല വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാർത്ഥികൾക്ക് പോലും അത്രയും ഉണ്ടായിരുന്നില്ല.... എല്ലാവരും എന്നെ അഭിനന്ദിച്ചു... പ്ലസ് ടു ഫുൾ എ പ്ലസ് പ്രതീക്ഷിക്കുന്നവരുടെ കൂട്ടത്തിൽ എന്റെ പേരും ഉണ്ടായിരുന്നു..
മനുവേട്ടനെ വക ഒരു പ്യൂമ ഷൂസ് ആണ് എനിക്ക് സമ്മാനമായി ലഭിച്ചത്..
എബിടെ ചേട്ടന്റെ വക ഒരു കാശിയോ സയന്റിഫിക് കാൽക്കുലേറ്റർ..
കിച്ചൂട്ടൻ പണ്ടത്തെക്കളും വലുതായി....
പക്ഷെ കുസൃതിയും സ്നേഹവും അതുപോലെ തന്നെ ആയിരുന്നു..
ഭംഗി ഒട്ടും കുറഞ്ഞിട്ടില്ല..അവൻ കൂടുതൽ സുന്ദരനായ..
വരുന്നവരും പോകുന്നവരും അവനെ കണ്ണ് വയ്ക്കുമായിരുന്നു..
മനുവേട്ടന്റ് സമ്മാനങ്ങൾ എന്നും എന്നെ സന്തോഷിപ്പിച്ചിട്ടെ ഉള്ളു...
അതിനു ഏറ്റവും വലിയ ഉദാഹരണം അവനും എന്റെ ഉറ്റ സുഹൃത്തുമായ ഗിത്താര് ഉം ആയിരുന്നു.....
മനുവേട്ടനും വീട്ടുകാരും കിച്ചൂട്ടനും കൂട്ടുകാരും ഗിത്താര് ക്ലാസും ഒക്കെയായി എന്റെ ജീവ്തം ആഹ്ലാദപൂര്ണമായി മുന്നോട്ടു നീങ്ങി..........
(തുടരും........)
രാക്ഷസനെ ചുംബിച്ച പ്രണയം (32)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
"ഡാ...നീ താഴെ നോട്ടീസ് ബോർഡ് നോക്കിക്കേ..റിസൾട്ട് വന്നിട്ടുണ്ടാകും..."
എല്ലാവരും വളരെ ആകാംക്ഷയോടെ കാത്തിരുന്ന സയൻസ് എക്സിബിഷൻ സംസ്ഥാന തല മത്സരത്തിന്റെ ഫലം പ്രഘ്യാപിക്കാൻ സമയം അടുത്തിരുന്നു..
സയൻസ് എക്സിബിഷൻ വർക്കിംഗ് മോഡൽ മത്സരത്തിൽ സ്കൂളിനു വേണ്ടി മത്സരിച്ചത് ഞാനും ക്ലാസ്സിലെ മൃദുല ആയിരുന്നു.
"കഞ്ഞിവെള്ളം കൊണ്ട് കാർ ഓടിക്കുന്ന" മോഡൽ ആയിരുന്നു ഞങ്ങളുടെ പ്രൊജക്റ്റ്.
സബ്ജില്ലാത്തലത്തിലും ജില്ലാത്തലത്തിലും ഒന്നാം സ്ഥാനം ലഭിച്ച എന്റെ പ്രൊജക്റ്റ് ആണ് സംസ്ഥാന തലത്തിൽ മത്സരിക്കാൻ തിരഞ്ഞെടുത്തത്...
മത്സരം ഞാൻ ഏറെ കാത്തിരുന്ന കോഴിക്കോട് ജില്ലയിൽ ആയിരുന്നു..കോഴിക്കോട് പോകണം എന്ന് എനിക്ക് വലിയ ആഗ്രഹം ആയിരുന്നു..
മൊഞ്ചന്മാരുടെയും മൊഞ്ചത്തികളുടെയും നാട്...
ബിരിയാണിയുടെയും ഹലുവയുടെയും നാട്..
മാനാഞ്ചിറ സ്‌ക്വയരും മിട്ടായി തെരുവും ഉള്ള നാട്....
ഐസ് വരതിയും കുലുക്കി സർബത്തും ഉള്ള നാട്...
മത്സരം ജയിച്ചതിനെക്കാളും ഞാൻ സന്തോഷിച്ചത് കോഴിക്കോട് പോകാനുള്ള ആകാംക്ഷയിൽ ആയിരുന്നു....
അങ്ങനെ സ്കൂളിൽ നിന്ന് ഞാനും മൃദുലയുടെ എന്റെ കൂടെ എന്റെ ചേട്ടനും മൃദുലയുടെ വീട്ടുകാരും
പിന്നെ തോപ്പുംപടി സെയിന്റ് സെബാസ്റ്റിൻസിലെ നാല് കുട്ടികളും ഉണ്ടായിരുന്നു..അവർ മറ്റേതോ ഇനത്തിൽ പങ്കെടുക്കാൻ വരുന്നവർ ആയിരുന്നു..
മനുവേട്ടന് ഹോസ്പിറ്റലിൽ തിരക്ക് ആയതു കൊണ്ടാണ് വരാൻ പറ്റാതീരുന്നത്.
കോഴിക്കോട് മീഞ്ചന്ത ഹയർ സെക്കന്ററി സ്കൂളിൽ ആയിരുന്നു ഞങ്ങളുടെ പരുപാടി..
തലേ ദിവസം ട്രെയിനിന് പോയി അവിടെ അടുത്തൊരു ലോഡ്ജിൽ തങ്ങിയാണ് ഞങ്ങൾ പിറ്റേ ദിവസം മത്സരത്തിന് പോയത്...
എന്റെ ചേട്ടൻ കൂടെ ഉണ്ടായിരുന്നത് കൊണ്ട് മനുവേട്ടനോട് ഒന്ന് മര്യാദയ്ക്ക് സംസാരിക്കാൻ പോലും സാധിച്ചില്ലയിരുന്നു...
സന്ദേശങ്ങൾ അയച്ചയിരുന്നു ഞങ്ങൾ വിശേഷങ്ങൾ പങ്കു വച്ചതു...
പിറ്റേദിവസം നിറഞ്ഞ ആരാവത്തോടെ ആയിരുന്നു മത്സര ഇനങ്ങൾ നടന്നത്.
അമൃത ന്യൂസ്, ഏഷ്യാനെറ്റ്, ജീവൻ ടി വി ,പിന്നെ കുറെ പ്രാദേശിക ചാനൽകാരും ഞങ്ങളെ ഒപ്പിയെടുക്കുവാൻ അവിടെ ഉണ്ടായിരുന്നു...
വീട്ടിൽ അമ്മയെയും അച്ഛനെയും പിന്നെ സുഹൃത്തുക്കളെയും മനുവേട്ടനോടും ടി വി വയ്ക്കുവാൻ പറഞ്ഞിരുന്നു...
ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ടി വി യിൽ പ്രത്യക്ഷപ്പെടുന്നത്.
വളരെ അഭിമാനപൂര്ണമായ നിമിഷം ആയിരുന്നു അത്.എന്നിലെ അപ്പോൾ ഉത്ഭവിച്ച ധൈര്യവും ഉന്മേഷവും പ്രൊജക്റ്റ് അവതരണത്തിന് വളരെ മികവ് കൂട്ടി.
റിസൾട്ട് വരുമ്പോൾ എ ഗ്രേഡ് എങ്കിലും കിട്ടും എന്ന് ഞാൻ ഉറപ്പിച്ചതായിരുന്നു..വളരെ സന്തോഷകരമായ നിമിഷങ്ങളായിരുന്നു അത്..പ്രായചയം ഇല്ലാത്തവരിൽ നിന്നുമുള്ള പ്രശംസകൾ
.കുറെ പുതിയ പരിചയപെടലുകൾ.
എന്നെ കൗതുക്കത്തോടെയും കാമത്തോടെയും നോക്കിനിന്ന കുറെ കണ്ണുകൾ.
എറണാകുളത്തു നിന്നും വന്ന മൊഞ്ചൻ.അങ്ങനെ കുറെ പുകഴ്തലുകൾ..എല്ലാം എനിക്ക് ഏറെ സന്തോഷം നൽകിയ നിമിഷങ്ങൾ ആയിരുന്നു...
റിസൾട്ട് വന്നപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു.
ഞങ്ങൾക്ക് സംസ്ഥാന തലത്തിൽ 2ആം സ്ഥാനവും എ ഗ്രേഡും.30 മാർക്ക് ഗ്രേസ് കിട്ടുന്നതിലും എനിക്ക് ലഭിച്ച പ്രശംസകളും മറ്റുമായിരുന്നു എന്നെ സന്തോഷത്തിന്റെ മുനയിൽ എത്തിച്ചു നിർത്തിയത്.
നാട്ടിൽ നിന്നും എല്ലാവരും വിളിച്ചു സന്തോഷം അറിയിച്ചു.
മത്സരങ്ങൾ അവസാനിച്ച ശേഷം ഞങ്ങൾ ചെറിയ ഒരു ഷോപ്പിംഗ് പോയി..
മിട്ടായി തെരുവിൽ നിന്നും നല്ല കോഴിക്കോടൻ ഹലുവ.വിലക്കുറവിൽ ലഭിക്കുന്ന കുറെ ആവശ്യ വസ്തുക്കൾ..അങ്ങനെ കുറെ സാധങ്ങൾ വാങ്ങി..
രാത്രി മാവേലി എക്സ്പ്രസ്സ്നാണ് ഞങ്ങൾ തിരികെ എറണാകുളത്തു പോയത്..
എന്നെ.അതിശയിപ്പിക്കുന്ന രീതിയിൽ റെയിൽവേ സ്റ്റേഷനിൽ ഞങ്ങളെയും കാത്തു മനുവേട്ടന് നിൽക്കുന്നുണ്ടായിരുന്നു..
അതും അതിരാവിലെ രണ്ടു മണിക്ക്..
എനിക്ക് ഏറ്റവും സന്തോഷം നൽകിയതും എന്റെ ചേട്ടന് ഏറ്റവും ദേഷ്യം നല്കിയതുമായ കാര്യം...
"നീ എന്തിനാ വെറുതെ ഉറക്കം ഉളച്ചത്.??
എത്തിയിട്ട് വിളിച്ചാൽ അച്ഛൻ വന്നോളം എന്ന് പറഞ്ഞതാണ്....."
ചേട്ടന്റെ ആ ചോദ്യത്തിൽ ഒരു തരാം വെറുപ്പ് കലങ്ങിയിരുന്നു.
ഗോപി ചേട്ടന്റെ വണ്ടിയും അവിടെ ഉണ്ടായിരുന്നു..
ഞനും മനുവേട്ടനും ബുള്ളെറ്റിലും എന്റെ ചേട്ടൻ ഗോപിയേട്ടന്റെ വണ്ടിയിലുമാണ് വീട്ടിലേക്ക് പോയത്..
ഒരു ചുംബനം പോലും നൽകുവാൻ സാധിച്ചില്ല..ഇത്രയും നേരം എനിക്ക് വേണ്ടി ഉറക്കം നശിപ്പിച്ചു റെയിൽവേ സ്റ്റേഷനിൽ കാത്തു നിന്ന മനുവേട്ടന് ഞാൻ വെറും പുഞ്ചിരി മാത്രം നൽകിയാണ് വീട്ടിലേക്ക് പറഞ്ഞു അയച്ചത്..
|നാളെ ജോലിക്ക് പോകണ്ട..എനിക്ക് ഇയാളോട് കുറെ സംസാരിക്കാനും കുറെ പങ്കുവയ്ക്കാനും ഉണ്ട്..
ഗുഡ് നൈറ്റ്..|
എന്നൊരു സന്ദേശം അയച്ചാണ് ഞാൻ നിദ്രയിലേക്ക് ആണ്ടത്...
കിടക്കുന്നതിനു മുമ്പ് ഫേസ്ബുക്കിൽ കേറിയപ്പോൾ അഭിമാന പൂർണമായ കുറെ പോസ്റ്റുകൾ കണ്ടു..എനിക്ക് വേണ്ടി എന്നെ ലരാശംസറിവ്ബ് കൊണ്ട് എന്റെ കൂട്ടുകാരും അധ്യാപകരും എന്റെ ഫോട്ടോയും അഭിനന്ദനങ്ങളും ഇട്ടിരിക്കുന്നു...
ജീവിതത്തിൽ വല്ലാത്ത സന്തോഷം നൽകിയ നിമിഷങ്ങൾ ആയിരുന്നു അത്.
മനുവേട്ടന്റെ വീട്ടിലേക്ക് പോകുന്ന വഴി നാട്ടുകാരുടെ അഭിനന്ദങ്ങൾ എന്നെ ഒരു അഹങ്കാരി ആക്കിയോ എന്ന് ഒരു സംശയം ഉണ്ടായിരുന്നു..
സ്വന്തം മകൻ ഉന്നതിയിൽ എത്തുമ്പോൾ എല്ലാ അമ്മമാരും ചെയ്യുന്നതെ അമ്മയും ചെയ്തുള്ളൂ..നാട്ടുകാരോട് എല്ലാം പറഞ്ഞു..ഹഹഹ..
"ഹെലോ.
മാഷേ... ഇതാ താങ്കളുടെ പ്രിയൻ ജയിച്ചു വിജയലാളിതനായി വന്നിരിക്കുന്നു...
എന്നെ പട്ടും വളയും നൽകി ആധാരിച്ചാലും....ഹഹഹ...."
നാടകീയമായ വാക്കുകൾ കൊണ്ട് ഞാൻ മനുവേട്ടനെ കളിയാക്കി...
ഞാൻ പറഞ്ഞു തീരേണ്ട താമസം മനുവേട്ടൻ എന്നെ പിടിച്ചു മുറിയിൽ കയറ്റി വാതിലടച്ചു..
പിന്നീട് ചുംബനങ്ങളുടെ ഒരു സാഗരം തന്നെയാണ് ഞങ്ങൾ ആ നാലു ചുമരുകൾക്കുള്ളിൽ സൃഷ്ടിച്ചത്...
ചുംബനത്തിന് ഇത്രയും മധുരം ഉണ്ടെന്നു ഞാൻ അന്നാണ് അറിഞ്ഞത്.
ചുംബനത്തിന്റെ ഇടയിലുള്ള കാമലീലകൾ ഞങ്ങളെ നഗ്നരാക്കുവാൻ വലിയ താമസം എടുത്തില്ല..
നഗ്നതയ്യിൽ മുങ്ങിയ ചുംബനങ്ങൾ ഞങ്ങളെ വല്ലാതെ ഉണർത്തിയിരുന്നു..
അന്ന് വേഴ്ചകളിൽ എര്പെട്ടില്ലയിരുന്നു.
ചുംബങ്ങളും സ്നേഹപ്രകടനങ്ങളും നിറഞ്ഞതായിരുന്നു ഞങ്ങളുടെ കിടക്ക പങ്കിടൽ.
പ്രണയ രംഗങ്ങള്കിടയിൽ എന്റെ കണ്ണുകൾ മറ്റൊരിടത്തു ഉടക്ക് വീഴ്ത്തി..
അതെ..മനുവേട്ടന്റെ രഹസ്യം നിറച്ച പെട്ടി..
ചേട്ടന്റെ ഡയറിയും മറ്റു രഹസ്യങ്ങളും നിറഞ്ഞ,ഞാൻ ഇതുവരെ തുറന്നു കാണാത്ത മനുവേട്ടനെ ഏക സ്വത്തു...
ഞാൻ മനസ്സിൽ കുഴിച്ചു മൂടിയ കൗതുകമായിരുന്നു ആ നിധി.
മനുവേട്ടന്റെ നെഞ്ചിൽ തല വച്ച് കിടന്നു ഞാൻ സംസാരിച്ചു..
"അതെ...ഞാൻ ജയിച്ചിട്ടു എനിക്ക് ഗിഫ്റ് ഒന്നും വാങ്ങി തന്നില്ലലോ....
ഹ്മ്മമ്മ..."
മനുവേട്ടന് ചിരിച്ചു കൊണ്ട് മറുപടി നൽകി..
"എന്റെ മുത്തിന് എന്താ വേണ്ടത് എന്ന് പറഞ്ഞാൽ മാത്രം മതി..ബാക്കി ചേട്ടൻ ഏറ്റു.."
എന്റെ മനസ്സിൽ കണക്കു കൂട്ടിയ അതെ മറുപടിയാണ് മനുവേട്ടന് നൽകിയത്..
ഞാൻ ചേട്ടന്റെ ദേഹത്ത് നിന്നും ഇറങ്ങി പെട്ടിയുടെ അടുത്തേക്ക് നഗ്നനായി തന്നെ നീങ്ങി...
പെട്ടിയിൽ കൈ വച്ച് ഞാൻ ചേട്ടന്റെ മുഖത്തു നോക്കാതെ സംസാരിചു..
"എനിക്ക് ഒന്നും വേണ്ട...
പക്ഷെ ഈ നിധി ഒന്ന് തുറന്നു കാണണം..
ഞാൻ ആഗ്രഹിച്ചെങ്കിലും പിന്നീടു ആ ആഗ്രഹം ഉപേക്ഷിച്ചു കളയുക ആയിരുന്നു...
ഇന്ന് എന്തോ. ഈ നിധി എന്നെ ആകർഷിച്ചു..
വീണ്ടും ഇത് തുറന്നു കാണണം എന്നൊരു ആഗ്രഹം.."
എന്റെ ആഗ്രഹം കേട്ട് മുറിയിൽ ആകെ മൗനം മാത്രമായിരുന്നു...
ഒരു തരം ആരും ആഗ്രഹികാത്ത മൗനം.
പതുക്കെ ചേട്ടൻ കട്ടിലിൽ നിന്നും എഴുനേറ്റു വന്നു എന്റെ പുറകിൽ വന്നു എന്നെ കെട്ടി പിടിച്ചു കഴുത്തിൽ ചുംബിക്കാൻ തുടങ്ങി....
ആ ചുംബനത്തിനിടെ ചേട്ടൻ സംസാരിക്കുന്നുണ്ടായിരുന്നു...
"എന്റെ മുത്ത് കാണേണ്ട ഒന്നും അതിൽ ഇല്ല..
ഒന്നും...
അത് ചേട്ടന്റെ ചില ഓർമ്മകളാണ് ഇനി ഒരിക്കലും തിരിച്ചു വരാത്ത കുറെ ഓർമ്മകൾ...
നീ എന്റെ ഭൂതകാലത്തെ കുറച്ചു ചിന്തിച്ചു കാട് കയറുകയില്ല എന്ന് വാക് തന്നത് മറന്നു പോയോ??????
ഹ്മ്മമ്മ??????"
ചേട്ടന്റെ മറുപടി എന്നിൽ മൗനം മുളപ്പിച്ച..
ഞാൻ മൂളുക മാത്രം ചെയ്തു..
"അതിൽ എന്റെ ഡയറി ഉണ്ട്...
കുറെ ഓർമ്മകൾ നിറഞ്ഞ വസ്തുക്കൾ ഉണ്ട്..
കുറച്ചു ഫോട്ടോകൾ..
കുറച്ചു സമ്മാനങ്ങൾ അങ്ങനെ ചില വസ്‌തുക്കൾ മാത്രം...
നീ അറിയേണ്ട ഒന്നും ചേട്ടൻ ഇതുവരെ അതിൽ ഒളിപ്പിച്ചിട്ടില്ല...
തിരിച്ചു വരില്ല എന്ന് ഉറപ്പുള്ളവയെയാണ് അതിൽ അടക്കിയിരിക്കുന്നത്...
അത് ഒരു തരം ശ്മശാനം മാത്രമാണ്..
നിനക്കു വേണമെങ്കിൽ ചേട്ടന്റെ ഇപ്പോളത്തെ എല്ലാ ഡയറിയും എടുത്തു വായിക്കാം...
എല്ലാം നിനക്ക് മാത്രം സ്വന്തം.."
ചേട്ടന്റെ തുടർ മറുപടി എന്നിൽ കൂടുതൽ അഭ്യൂഹങ്ങൾ ഉണർത്തിയെങ്കിലും മറ്റൊന്നും ഉന്നയിക്കാൻ പറ്റാത്ത രീതിയിൽ എന്റെ വായ അടഞ്ഞു പോയിരുന്നു...
അതിനു ശേഷം ഞങ്ങൾ ബീച്ചിൽ പോയി..
ലുലു മാൾ..
സുഭാഷ് പാർക്ക് അങ്ങനെ ചിലയിടങ്ങളിൽ കറങ്ങിയിട്ടാണ് വീട്ടിലേക്ക് മടങ്ങിയത്..
അന്ന് ഉറക്കത്തിൽ പോലും എന്റെ മനസിൽ ചേട്ടന്റെ നിധി പെട്ടി ആയിരുന്നു തെളിഞ്ഞു നിന്നതു...
ഡയറി.
ചിത്രങ്ങൾ..
വസ്തുക്കൾ...
എന്തൊക്കെയാണ് അതിൽ എഴുതിയിട്ടുള്ളത്????
എന്ത് ചിത്രം ??
ആരുടെ ചിത്രം???
എന്ത് വസ്തുക്കൾ???
അവ ആര് നല്കിയവ???
എന്തികൊണ്ടു ചേട്ടൻ അവയൊക്കെ സൂക്ഷിച്ചിരിക്കുന്നു??????
തലയ്ക്കകത്തു കുറെ സംശയങ്ങൾ കയറി കൂടി....
സംശയങ്ങൾ കരിയിക്കാൻ കുറെ ശ്രമിച്ചെങ്കിലും അത് സാധിച്ചില്ല....
താത്കാലികമായി എല്ലാം നല്ലതിന് വേണ്ടി എന്ന് മനസ്സിൽ വിചാരിച്ചു ഞാൻ നിദ്രയിൽ കടക്കുമ്പോൾ താഴെ കിച്ചുവിന്റെ കരച്ചിൽ വളരെ വ്യത്യസ്തകരമായിരുന്നു....
(തുടരും.......)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ജീവിതം സന്തോഷകരമാകുമ്പോൾ ദിവസങ്ങൾ മണിക്കൂറുകളായി നീങ്ങുകയും.അതുപോലെ ദുഷ്കരമാകുമ്പോൾ വർഷങ്ങളായി ഇഴയുകയും ചെയ്യുന്നു എന്നത് ഒരു യാഥാർഥ്യമാണ്..
സന്തോഷത്തിന്റെ നിമിഷങ്ങൾ ഓടി അകന്നതു ഞാൻ അറിഞ്ഞതെ ഇല്ല..
ഞങ്ങളുടെ ജീവിതത്തിലെ മറ്റൊരു ഓണക്കാലവും കൂടെ വരവായി..കഴിഞ്ഞ ഓണം നൽകിയ കണ്ണുനീർ പിന്നീട് മധുരം പകർന്നെങ്കിലും ജീവിതത്തിലെ ഒരു കറുപ്പയിരുന്നു അത്..
ഓണപ്പരീക്ഷ , ഷോപ്പിംഗ് , പൂക്കളമൊരുക്കൽ ,എല്ലാം ഗംഭീരമായിരുന്നു..
സ്കൂളിലെ ഓണപരിപാടികൾ പൊടി പൊടിച്ചു..
കഴിഞ്ഞ വര്ഷത്തേക്കാളും ഗംഭീരമായിരുന്നു ഈ തവണ.
സ്കൂളിലെ പരിപാടികളും മത്സരങ്ങളും സദ്യയും കൂട്ടുകാറുമൊത്തുള്ള എല്ലാ നിമിഷങ്ങളും സന്തോഷപൂർവം ആസ്വദിച്ചു.
ഞങ്ങളുടെ വിദ്യാലയ ജീവിതത്തിലെ അവസാന ഓണം ആയിരിക്കും അത്.
അന്ന് മനുവേട്ടനും സ്കൂളിലേക്ക് വന്നിരുന്നു..
മനുവേട്ടനെ എന്റെ എല്ലാ കൂട്ടുകാർക്കും തന്നെ അറിയാമായിരുന്നു...
സ്കൂളിൽ നിന്നും ഞങ്ങൾ നേരെ സുഭാഷ് പാർക്കിലേക്കാണ് പോയത്..
കുറെ കളിച്ചും ചിരിച്ചുമൊക്കെ തന്നെ ഞാൻ ചേട്ടന്റെ കൂടെ സമയം ചിലവഴിച്ചത്..
പക്ഷെ ചേട്ടന്റെ മുഖത്തു ആ ഒരു സന്തോഷം ഉണ്ടായിരുന്നില്ല...
"മാഷേ..എന്ത് പറ്റിയഡോ തനിക്കു...
മുഖത്തു ഒരു വാട്ടം..
ഹ്മ്മമ്മ..
വല്ല കല്യാണ ആലോചന വന്നുവോ???
ഹഹ്ഹഹ്ഹ....."
ഞാൻ പറഞ്ഞത് ചേട്ടൻ തമാശ രൂപത്തിൽ തന്നെയാണ് എടുത്തത്..
"ഏയ്...അങ്ങന ഒന്നും ഇല്ലട ചെക്കാ..."
ഞാൻ പറഞ്ഞത് കൊണ്ടാകാം പിന്നീട് കുറെ കഷ്ടപ്പെട്ടാണെങ്കിലും ചേട്ടൻ എന്നോടൊത്തു കളിച്ചും ചിരിച്ചും നിന്നു...
ചേട്ടന്റെ പ്രശ്നം എന്താണെന്നു പിന്നീടു ചോദിക്കാം എന്നു കരുതി...
അങ്ങനെ അവിടെ നിന്നും വീട്ടിലേക്ക് പോയത് സന്ധ്യ ആയപ്പോൾ ആയിരുന്നു..
വീട്ടിൽ ആകിയിട്ടു പോയപ്പോളും മനുവേട്ടന്റെ മുഖത്തു ഒരു പ്രസരിപ്പ് ഞാൻ കണ്ടില്ലയിരുന്നു...
രാത്രി ഫോൺ ചെയ്യുമ്പോൾ എങ്ങനെയെങ്കിലും നിർബന്ധിച്ചു പറയിപ്പിക്കാം എന്നും കരുതി...
രാത്രി ഫോൺ വിളിച്ചത് വളരെ വൈകി ആയിരുന്നു...
പതിനൊന്നു മണി കഴിഞ്ഞു..
"ഹെലോ...എന്തോ കാര്യമായി പറ്റിയിട്ടുണ്ടല്ലോ....
എന്താ മാഷെ തനിക്ക് പറ്റിയത്??
ഈ എന്നോട് പോലും പറയാൻ പറ്റാത്ത കാര്യം ആണോ??
എന്താണാവോ അത്രയ്ക്ക് വലിയ കാര്യം.....
അത് കേട്ടിട്ട് തന്നെ ഇനി കാര്യമുള്ളു....."
മറുപടി ആയി മൂളൽ മാത്രമേ ആദ്യം ഉണ്ടായിരുന്നുള്ളു.....
പക്ഷെ എന്റെ വാശി ചേട്ടന്റെ വാ തുറപ്പിച്ചു...
"മുത്തേ...
നിന്നോട് ചേട്ടൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ???"
ചേട്ടന്റെ ആ വാക്കുകൾ എനിക്ക് ദേഷ്യമാണ് വരുത്തിയത്.
"ഇല്ല...
ഞാൻ ഇത്രയും കാലം പറഞ്ഞത് പോലെ നുണ മാത്രമേ പറയുകയുള്ളൂ..."
"നമുക്കിടയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ നീ വീട്ടുകാരുടെ ഒപ്പം നിൽക്കുമോ അതോ എന്റെ കൂടെയോ?????
ഹ????? "
മനുവേട്ടൻ എന്നോട് ചോദിച്ചതിൽ ഏറ്റവും പ്രയാസമേറിയ ഒരു ചോദ്യമായിരുന്നു അത്...
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചോദ്യം മനുവേട്ടനിൽ നിന്നും എനിക്ക് ലഭിക്കുന്നത്...
കുറച്ച നേരം എന്റെ മനസ്സും ശരീരവും മൗനം പാലിച്ചു..
"ചേട്ടൻ എന്താ ഇപ്പൊ ഇങ്ങനെയൊക്കെ ചോദിക്കാൻ കാരണം???
ഏഹ്...???
വട്ടായോ???"
ഞാൻ അത് പറഞ്ഞു മുഴുവിക്കുന്നതിനു മുൻപ് തന്നെ എന്റെ മുറിയുടെ വാതിലിൽ ആരോ വന്നു കൊട്ടുന്നത് കേട്ട്...
"ഒരു സെക്കന്റ്...ഫോൺ കട്ട് ആക്കണ്ട...
ഞൻ ഇപ്പൊ വരം...ആരോ വാതിലിൽ തട്ടുന്നുണ്ട്..ആരാ എന്ന് നോക്കിയിട്ട് വരാം..."
വളരെ നേരിയ ശബ്ദത്തിൽ പറഞ്ഞു കൊണ്ട് മൊബൈൽ കട്ടിലിൽ വച്ച് ഞാൻ വാതിൽ തുറന്നു..
എന്റെ ചേട്ടൻ ആയിരുന്നു അത്...
"എന്താടാ.നിനക്ക് ഉറക്കം ഒന്നും ഇല്ലേ???
എത്ര മണിയായി???
എന്തെടുക്കുവാർന്????"
ചേട്ടന്റെ ചോദ്യങ്ങളിൽ സംശയത്തിന്റെ ചുവ നല്ലതു പോലെ കലങ്ങിയിട്ടുണ്ടായിരുന്നു....
"ഒന്നുമില്ല...
ഉറക്കം വരാതിരുന്നത് കൊണ്ട് ഞാൻ ഇങ്ങനെ വെറുതെ......|"
ഞാൻ പറയുന്നത് ചെവി കൊള്ളാതെ ചേട്ടൻ കട്ടിലിന്റെ അരുകിലേക് നടന്നു...
എന്റെ മൊബൈൽ എടുത്തു നോക്കി...
എന്റെ നെഞ്ചിൽ ഇടിമിന്നൽ ഏറ്റത് പോലെ ആയി....
ഞാൻ നിന്നെടുത്തു നിന്ന് വിറച്ചു...
മനുവേട്ടന്റെ കാൾ കണ്ടു...
ചേട്ടന്റെ മുഖം വല്ലാതെ ചുമന്നു തുടുത്തു...
കണ്ണുകളിലെ ആ ദേഷ്യം എനിക്ക് വായിച്ചെടുക്കാൻ സാധിക്കുന്നുണ്ടായിരുന്നു.....
ചേട്ടൻ പെട്ടെന്ന് കണ്ണുകളടച്ചു എന്റെ മൊബൈൽ ഫോൺ മതിലിലേക്ക് വലിച്ചെറിഞ്ഞു...
എന്റെ മുമ്പിൽ വച്ച് തന്നെ എന്റെ ഫോൺ അഞ്ചാറു കഷണങ്ങളായി ചിന്നി ചിതറി...
ഫോൺ എറിഞ്ഞതിനു ശേഷം എന്റെ അടുത്തേക്കാണ് വന്നത്..
എന്റെ നെഞ്ച് താളമില്ലാതെ ഇടിക്കുന്നുണ്ടായി...
"നിന്നോടല്ലേ ആ മൈ@#$#@$# ഇനി അധികം $##$$*&^ വേണ്ട എന്ന് പറഞ്ഞത്...
എന്നിട്ട് നീ എന്ത് *^@$@*@%@@ ഉണ്ടാക്കാനാടാ ആ $^@@##&&##& ഈ രാത്രി ഫോണിൽ ഉണ്ടാക്കി കൊണ്ടിരിക്കുന്നെ??????"
പറഞ്ഞു തീർന്നതും എന്റെ മുഖത്തു ആടി വീണതും ഒരേ സമയത്തായിരുന്നു...
എന്റെ കഴുത്തിന് കുത്തി പിടിച്ചു മതിലിനോട് ചേർത്ത് ചേട്ടൻ എന്നെ കുറെ തെറി പറഞ്ഞു...
അതൊക്കെ പറയുമ്പോൾ ചേട്ടന്റെ കണ്ണുകൾ ചുമന്നു കലങ്ങിയിരുന്നു....
ചേട്ടന്റെ അടിയുടെ ആഘാതം വളരെ വലുതായിരുന്നു...
എന്റെ തല നല്ലതു പോലെ വേദനിക്കുന്നുണ്ടായിരുന്നു...
ചേട്ടൻ മുറിയിൽ നിന്നും ഇറങ്ങി പോയപ്പോൾ എന്റെ നെഞ്ചിലെ പേടി ഒന്നുകൂടെ കൂടി എന്നെ ഉണ്ടായിരുന്നുള്ളു..
ഞാൻ മൊബൈൽ ഫോണിന്റെ ഭാഗങ്ങൾ പിറക്കി എടുത്തു..ചേർത്ത് വച്ചാലും ശരിയാകാത്ത രീതിയിൽ ആ മൊബൈൽ നശിച്ചിരുന്നു..
അത് പിറക്കി എടുത്തു കഴിയേണ്ട താമസം പുറത്തു മനുവേട്ടന്റെ ബുള്ളെട്ടിന്റെ ശബ്ദം കേട്ട്...
എന്തോ പന്തികേട് ഉണ്ട് എന്ന് മനസിലയാണ് ചേട്ടൻ വേഗം ഇങ്ങോട്ടേക്ക് പോന്നത്...
ഞാൻ ബൽകോണിയിലേക്ക് ഓടി...
താഴെ നോക്കിയപ്പോൾ മനുവേട്ടന് നില്കുന്നുണ്ടായി...
ചേട്ടന്റെ മുറിയിൽ ലൈറ്റ് വീണതും,ചേട്ടൻ വെളിയിലേക്ക് മനുവേട്ടന്റെ അടുത്തേക്ക് പോയതും എല്ലാം പെട്ടെന്നായിരുന്നു...
അവർ തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു...
ഇടയ്ക്കു എന്റെ ചേട്ടന്റെ കോളറിൽ കുത്തി പിടിച്ചു മനുവേട്ടൻ ദേഷ്യം പ്രകടിപ്പിക്കുന്നുമുണ്ടായി...
ശ്വാസം മുട്ടുന്നത് പോലെയാണ് എനിക്ക് അപ്പോൾ തോന്നിയത്...
കിച്ചുവിന്റെ കരച്ചിൽ വരെ അരോചകമായി തോന്നിയത് അന്ന് രാത്രിയായിരുന്നു....
കുറച്ചു നേരം കഴിഞ്ഞു മനുവേട്ടൻ തിരിച്ചു പോകുവാൻ ബുള്ളറ്റിൽ കയറി..
എന്നെ തിരിഞ്ഞു നോക്കി ഒന്ന് പുഞ്ചിരിച്ചു...
മുഖത്തു പുഞ്ചിരി ആയിരുന്നെങ്കിലും കണ്ണുകളിൽ തീ ജ്വലയായിരുന്നു....
മനുവേട്ടൻ പോയതും എന്റെ ചേട്ടൻ വീട്ടിലേക്കു കയറി വാതിലടച്ചു..
എന്റെ മുറിയിലേക്ക് കയറി വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു..
പക്ഷെ വന്നില്ല....
അന്ന് ഞാൻ ഉറങ്ങിയതെ ഇല്ല...
പേടി എന്നെ വിഴുങ്ങി കഴിഞ്ഞിരുന്നു...
പിറ്റേദിവസം ഇതിന്റെ പേരിൽ ഞാൻ നൂറായിരം പ്രശ്നങ്ങൾ പ്രതീക്ഷിച്ചു...
പക്ഷെ എന്നെ അതിശയിപ്പിക്കുന്ന രീതിയിൽ ആയിരുന്നു കാര്യങ്ങളൊക്കെ..
ഒരു സാധാരണ ദിവസം പോലെയായിരുന്നു അന്നും...
ഇന്നലെ അങ്ങനെയൊക്കെ നടന്നത് പോലെ എന്റെ ചേട്ടൻ ഭാവിക്കുക പോലും ഉണ്ടായില്ല..
കുറെ നിഗൂഢതകൾ എന്നെ ആ നിമിഷം വിഴുങ്ങി.
'എന്താണ് ഇവിടെ നടക്കുന്നത്??
ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല..'
വീട്ടിലെ ലാൻഡ് ഫോണിൽ നിന്നും ഞാൻ മനുവേട്ടനെ വിളിച്ചു കാര്യം അന്വേഷിച്ചു..
അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല എന്ന് മാത്രമാണ് മനുവേട്ടനും പറഞ്ഞത്...
ഞാൻ. ആകെ കുഴഞ്ഞു..
കുറെ നേരം തല പുകഞ്ഞു ആലോചിച്ചു..
അവധി തുടങ്ങിയതു കൊണ്ട് ക്ലാസ് ഇല്ലായിരുന്നു..
വീട്ടിൽ ഇരുന്നു ആലോചന മാത്രമായിരുന്നു...
മൈബൈൽ ഫോണും ഇല്ലാത്തതു കൊണ്ട് വേറെ ഒരു രീതിയിലും സമയം ചിലവഴിക്കാൻ ഉണ്ടായിരുന്നില്ല...
എന്തെങ്കിലും ആയിക്കോട്ടെ...
എന്തായാലും എല്ലാം ശെരി ആയല്ലോ..പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ എല്ലാം അവസാനിച്ചല്ലോ എന്നും പറഞ്ഞു ഞാൻ എന്നെ തന്നെ സമാധാനിപ്പിച്ചു..
യാതൊരു കുഴപ്പവും കൂടാതെ അങ്ങനെ ഓണം വന്നെത്തി..തിരുവോണം..
ഉച്ച കഴിഞ്ഞു മനുവേട്ടന്റെ വീട്ടിലേക്കു പോകുവാൻ അനുവാദം ചോദിച്ചെങ്കിലും ചേട്ടൻ അത് തടഞ്ഞു..
പിന്നെ കൂടുതൽ വാശി പിടിച്ചു പ്രശ്നങ്ങൾ വരുത്തിവയ്ക്കണ്ട എന്ന് കരുതി ഞാൻ ആ മോഹങ്ങൾ അങ്ങ് വെടിഞ്ഞു..
വീട്ടിൽ ബന്ധുക്കളും വിരുന്നുകാരും എല്ലാവരും ഉണ്ടായിരുന്നു..പക്ഷെ എന്റെ മനസ്സ് മനുവേട്ടന്റെ വീട്ടിൽ ആയിരുന്നു..
ചേട്ടന്റെ ബാംഗ്ലൂർ കൂട്ടുകാർ എല്ലാവരും വന്നു എന്ന് ഞാൻ ഫോൺ ചെയ്തപ്പോൾ അറിഞ്ഞു..
വൈകുന്നേരം എല്ലാവരെയും കൂട്ടി വീട്ടിലേക്ക് വരുവാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു..
വരുമെന്ന് വാക്കും നൽകിയാണ് ചേട്ടൻ ഫോൺ കട്ട് ചെയ്തത്...
വീട്ടിൽ ഗംഭീര സദ്യയും...
പാട്ടും കൂത്തും ബഹളവുമൊക്കെ ആയിരുന്നു...
എന്റെ വീട്ടിലെ ആഘോഷങ്ങളൊക്കെ കഴിഞ്ഞു എല്ലാവരും സന്ധ്യ ആയപ്പോൾ വീട്ടിൽ നിന്നും മടങ്ങി..
പക്ഷെ മനുവേട്ടൻ വന്നില്ല..
എനിക്ക് ദേഷ്യമാണ് തോന്നിയത്...
വരാമെന്നു പറഞ്ഞിട്ട് വന്നില്ല...
രാത്രി ആയപ്പോൾ ഇതുവരെ കാണാത്ത രീതിയിലുള്ള തകർത്തു പെയ്യുന്ന മഴ..
ആ മഴയിൽ നനഞ്ഞു കുളിച്ചു മനുവേട്ടൻ വീടിനു മുമ്പിൽ വന്നു...
അമ്മ പറഞ്ഞപ്പോൾ ആദ്യം വിശ്വാസം ആയില്ലെങ്കിലും ഞാൻ കുട ചൂടി പുറത്തു പോയി നോക്കിയപ്പോൾ മനുവേട്ടൻ...
ഞാൻ അടുത്തേക്ക് പോയി ദേഷ്യത്തിൽ മുഖം ചുളിച്ചു നിന്നു...
"എന്റെ മുത്തേ...
എന്നോട് ക്ഷമിക്കൂ...
എന്റെ ചക്കര അല്ലെടാ...
അവന്മാർക്ക് ഇന്ന് തന്നെ തിരിച്ചു പോകണം എന്ന് പറഞ്ഞു...അപ്പോൾ എല്ലാം പെട്ടെന്നായത് കൊണ്ട് തിരക്കിൽ ആയി പോയി...
അത് കൊണ്ടാടാ കുട്ടാ ഞാൻ വരാതിരുന്നെ...
ദേ ഇപ്പൊ ഒരുത്തൻ അവന്റെ പേഴ്സ് വച്ച് മറന്നു...അത് കൊണ്ട് പോയി റെയിൽവേ സ്റ്റേഷനിൽ കൊടുത്തിട്ട് ഞാൻ ദേ എത്തി...."
ഞാൻ എന്റെ ഭാവം മാറ്റാൻ തുനിഞ്ഞില്ല...
"വേണ്ട...ഇനി വരണ്ട..
എന്റെ അടുത്തേക്ക് ആരും വരണ്ട...
എങ്ങോട്ടെങ്കിലും പോയിക്കോ..."
റെയ്ൻ കോട്ട് ഇട്ടിട്ടുണ്ട്വങ്കിലും ചേട്ടന്റെ മുഖം വല്ലാതെ നനഞ്ഞിരുന്നു...
"ഞാൻ പോയിട്ട് വേഗം വരാം...
എന്നിട്ട് എന്റെ മുത്തിന്റെ എല്ലാ സങ്കടങ്ങളും മാറ്റി തരാം....
ഹ്ഹഹ്ഹ...
ഇപ്പൊ ഒരു ഉമ്മ തരുമോ???"
അത് കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നതു..
"ഒന്ന് പോയെ...
ഉമ്മയും ഇല്ല ഒരു കുമ്മയും ഇല്ല...
ഹ്മ്മമ്മ..."
ചേട്ടൻ തിരിച്ചു വരുമ്പോ വാങ്ങികോളാം എന്ന് പറന്നു ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്തു പോയി..
തിരിച്ചു വീട്ടിലേക്ക് നടന്നപ്പോൾ വാതിൽക്കൽ എന്റെ ചേട്ടൻ നിൽക്കുന്നുണ്ടായിരുന്നു...
എന്നെ ഒന്നും പറഞ്ഞില്ല...
പുള്ളി മഴയെ നോക്കി തുറിച്ചു നിന്നു...
ഒന്നും പറയാതെ ഞാൻ അകത്തേക്ക് കയറി മുറിയിലേക്ക് പോയി..
നല്ല തണുപ്പായിരുന്നു അന്ന്...
കട്ടിലിൽ മലന്നു കിടന്നു ഞാൻ മനുവേട്ടന്റെ കാര്യങ്ങൾ ആലോചിച്ചു ഒരു പൊട്ടനെ പോലെ ചിരിച്ചു...
പുറത്തെ തണുപ്പും..മഴയുടെ ശബ്ദവും...ഓണാഘോഷത്തിന്റെ ക്ഷീണവും എന്നെ തഴുകി ഉറക്കി...
എന്റെ കണ്ണുകൾ അടഞ്ഞ് പോലും ഞാൻ അറിഞ്ഞില്ല...
ഞാൻ നിദ്രയിലേക്ക് കാൽ വഴുതി വീണു...
ഗാഢമായ നിദ്ര...
ചേട്ടൻ വന്നു തട്ടി എഴുന്നേൽപ്പിച്ചു...
ആദ്യമായാണ് എന്നെ ചേട്ടൻ എഴുന്നേല്പിക്കുന്നത്..
വളരെ അസാധാരണമായ ഒരു സംഭവമായിരുന്നു അത്...
"നീ വേഗം ഡ്രസ്സ് മാറിക്കെ..
നമുക്ക് ഒരിടം വരെ പോകുവാൻ ഉണ്ടായിരുന്നു..
വേഗം ആകട്ടെ...."
ചേട്ടന്റെ കണ്ണുകളിലെ ചുമപ്പ് വളരെ കൂടുതൽ ആയിരുന്നു...
കാര്യം എന്താന്നെന്നു അറിയാതെ ഞാൻ വേഗം ഡ്രസ്സ് ഒക്കെ മാറി ചേട്ടന്റെ കൂടെ ഇറങ്ങി...
ചേട്ടൻ വണ്ടിയുമായി നേരെ പോയത് മനുവേട്ടന്റെ വീട്ടിലായിരുന്നു...
വീടിനു മുന്നിൽ വലിയ ആൾക്കൂട്ടം...
ഇതുവരെ കാണാത്ത ചെറിയ പന്തൽ..
ചേട്ടന്റെ കൈ പിടിച്ചു ഞാൻ വീട്ടിലേക്കു നടന്നു...
ചന്ദന ചിരിയുടെ ഗന്ധം എന്റെ മൂക്കിലേക്ക് തുളച്ചു കയറുന്നുണ്ടായി....
വീടിന്റെ അടുത്ത വശത്തു രണ്ടുമൂന്നു പേര് ചേർന്നു വിറകു മുറിക്കുന്നുണ്ടായിരുന്നു...
എന്റെ നെഞ്ച് പിടക്കുവാൻ തുടങ്ങി ..
ശ്വാസം മുട്ടുന്നത് പോലെ അനുഭവപ്പെടുവൻ തുടങ്ങി...
കാൽ മുന്നോട്ട് വയ്ക്കാൻ പറ്റാത്ത വിധത്തിൽ വേദനിക്കുവാൻ തുടങ്ങി....
അടുത്ത് നിൽക്കുന്നവർ സംസാരിക്കുന്നത് എനിക്ക് നല്ലതു പോലെ കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു...
"ഇന്നലെ വൈകുന്നേരത്തിന് ശേഷം കൂട്ടുകാരെ ആക്കുവാൻ റെയിൽവേ സ്റ്റേഷനിൽ പോകുന്ന വഴി സംഭവിച്ചതാണ്...
നല്ല മഴയും ഉണ്ടായിരുന്നല്ലോ....
ആറു മണിയോടെ ആയിരുന്നു...
ഹോസ്പിറ്റലിൽ എത്തിച്ചു..പക്ഷെ കാര്യം ഉണ്ടായില്ല..."
അത് കേട്ടപ്പോൾ എന്റെ മനസ്സിൽ ഭീതി ഉണർന്നു..
ഇന്നലെ എട്ടു മണിയായപ്പോൾ മനുവേട്ടൻ എന്നെ കാണുവാൻ വീട്ടിൽ വന്നതാണല്ലോ...മഴ നനഞ്ഞു...
എന്റെ ചേട്ടനും അത് കണ്ടതല്ലേ...
അവരെ ആകിയിട്ടു തിരിച്ചു വരും... എന്നിട്ട് ചുംബനം ആവശ്യപ്പെട്ടതല്ലേ....
എന്റെ തല നല്ലതു പോലെ പെരുക്കുന്നുണ്ടായിരുന്നു...
ഞാൻ ഇന്നലത്തെ കാര്യങ്ങൾ നല്ലതു പോലെ ആലോചിച്ചു...
എന്റെ നെഞ്ചിൽ ഇടിമിന്നലേറ്റു...
ഞൻ ഇന്നലെ തളർന്നു ക്ഷീണിച്ചത് കൊണ്ട് ആറു മണി ആയപ്പോൾ തന്നെ ഉറങ്ങിയിരുന്നു..
ബാക്കി എല്ലാം എന്റെ സ്വപ്നം ആയിരുന്നു...
എല്ലാം എന്റെ സ്വപ്നം മാത്രമായിരുന്നു...
ഞാൻ വീടിന്റെ പാടി ചവുട്ടി അകത്തേക്ക് കയറി...
തള്ള വിരൽ കെട്ടി വച്ച കാൽ എനിക്ക് നല്ലതു പോലെ കാണാമായിരുന്നു....
ചന്ദന തിരിയുടെ ഗന്ധം കൂടി കൂടി വന്നു....
കുറെ കരച്ചിൽ ശബ്ദം മാത്രം....
നിലത്ത് തറയിൽ വെള്ള പുതപ്പിച്ചു എന്റെ മനുവേട്ടൻ സുഖ നിദ്രയിൽ ആണ്ടു കിടക്കുന്നു ...
തലയ്ക്കു മീതെ മൂന്നു തിരിയിട്ട വിളക്ക് അനുവാദമില്ലാതെ കത്തി നില്കുന്നു...
ചന്ദനത്തിരിയുടെ പുക ചേട്ടന്റെ തലയ്ക്കു ചുറ്റും ഓടി കളിക്കുന്നു..
ആ കിടപ്പിലും എന്റെ മനുവേട്ടൻ വളരെ സുന്ദരൻ ആയിരുന്നു..
കട്ടി മീശയും...താടിയും അപ്പോളും എന്റെ മനുവേട്ടന് ആണത്തം പകർന്നിരുന്നു...
ഞാൻ തീയിൽ ചവിട്ടി നില്കുന്നത് പോലെ എരിഞ്ഞു നിന്ന്....
മൗനം മാത്രം ബാക്കി നിർത്തി...
ഒന്നും സംഭവിക്കാത്ത പോലെ ഞാൻ മനുവേട്ടനെ അടുത്തേക്ക് നടന്നു നീങ്ങി...
പിറകിൽ നിന്നും എന്റെ ചേട്ടൻ കയ്യിൽ കയറി പിടിച്ചെങ്കിലും കൈ തട്ടി മാറ്റി ഞാൻ മനുവേട്ടന്റെ അടുത്ത് പോയി ഇരുന്നു...
ചേട്ടന്റെ മുഖത്തേക്കു കുറെ നേരം നോക്കി നിന്ന്...
കുറെ നേരം ഞാൻ പുഞ്ചിരിച്ചു..
എന്റെ പുഞ്ചിരിയായിരുന്നു മനുവേട്ടന് ഏറ്റവും കൂടുതൽ ഇഷ്ടം...
പരിസരം മറന്നു ഞാൻ മനുവേട്ടനെ ചുംബിച്ചു...
ചുണ്ടിൽ തന്നെ...
തിരിച്ചു ഒന്ന് പ്രതികരിക്കുക പോലും ചെയ്തില്ല...
എന്നോട് വെറുപ്പയിട്ടാണോ എന്നറിയില്ല..
ചുംബനത്തിന്റെ സുഖം പകർന്നത് ഞാൻ മാത്രം ആയിരുന്നു.....
പെട്ടെന്ന് എന്റെ കണ്ണുകളിൽ നിന്നും സങ്കടം അണപൊട്ടി ഒഴുകുവാൻ തുടങ്ങി....
"നോ........
നോ....
നോ.........................."
ഞാൻ അലറി കാരയുവാൻ തുടങ്ങി..
എന്റെ കരച്ചിലിന്റെ ശബ്ദം ദൂരെ നിൽക്കുന്നവർക്ക് വരെ കേൾക്കുവാൻ സാധിക്കുമായിരുന്നു...
അത്രയ്ക്ക് ശക്തിയോടെയാണ് ഞാൻ അലറിയത്..
മനുവേട്ടന്റെ മുഖം ഞാൻ രണ്ടു കൈകളാൽ കോരി എടുത്തു...
ഞാൻ കുറെ നേരം കരഞ്ഞു...
അലറി കരഞ്ഞു...
ഒരു തവണ കൂടെ ഞാൻ മുത്തം നൽകി...
പെട്ടെന്ന് എല്ലാം മാഞ്ഞു പോകുന്നത് പോലെ തോന്നി...
തല കറങ്ങുവാൻ തുടങ്ങി...
ഞാൻ അപ്പുറത്തെ വശത്തേക്ക് ചരിയുന്നതായി എനിക്ക് അനുഭവപെട്ടു...
ഞാൻ മറിഞ്ഞു വീണു...എന്റെ കൈ കാലുകൾ പിടക്കുവാൻ തുടങ്ങി..
വായിൽ നിന്നും നുരയും പതയും വന്നു.. കണ്ണിലെ കൃഷ്ണമണി മുകളിലേക്ക് വലിഞ്ഞു..
വലിഞ്ഞു പിടഞ്ഞ എന്റെ കരങ്ങൾ തട്ടി വിളക്ക് താഴെ വീണു തിരി അണഞ്ഞു...
വിളക്ക് നിലത്തു വീഴുന്ന ശബ്ദമായിരുന്നു ഞാൻ അവസാനമായി കേട്ടത്...
ശ്വാസം മുട്ടലോടെ ഞാൻ ഞെട്ടി എഴുനേറ്റു......
മങ്ങിയ കാഴ്ചയിൽ ഞാൻ അമ്മയെ കണ്ടു....
"അമ്മെ...ഞാൻ ഒരു ദുസ്വപ്നം കണ്ടു........."
(തുടരും........)
രാക്ഷസനെ ചുംബിച്ച പ്രണയം (34)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
എന്റെ വാക്കുകൾക്ക് അമ്മ മറുപടി ഒന്നും നല്കിയില്ലയിരുന്നു...
അമ്മ...മനുവേട്ടന്റെ അമ്മ ആയിരുന്നു അത്..
"അമ്മെ..
അമ്മ എന്താ ഇവിടെ???? ഞാൻ ഒരു ദുസ്വപ്നം കണ്ടു ഞെട്ടിപ്പോയി..."
അമ്മ ഒന്നും തന്നെ മിണ്ടുന്നില്ലയിരുന്നു...
ഞാൻ ചുറ്റിനും നോക്കി...
വെള്ള പൂശിയ മതിലുകൾ , അടഞ്ഞ ഒരു മുറി ,
വെളുത്ത പുതപ്പും തലയിണയും അടങ്ങിയ ഒരു ചെറിയ കട്ടിലിലാണ് ഞാൻ ഇരിക്കുന്നത്..
ജനാലയിലൂടെ പച്ചപ്പ് വിരിച്ച കുറെ കാടുകൾ കാണാമായിരുന്നു...
വിരുന്നുകാർക്കു വന്നിരിക്കുവാൻ രണ്ടു മൂന്ന് കസേരയും,അടുത്തുള്ള മേശയിൽ ഭക്ഷണവും വെള്ളവും മറ്റും വച്ചിരിക്കുന്നു..
എന്താണെന്ന് മനസിലാക്കാൻ കഴിയാതെ നട്ടം തിരിയുമ്പോളായിരുന്നു അമ്മയുടെ സംസാരം ഞാൻ ശ്രദ്ധിച്ചത്..
"അമ്മയും ചേട്ടനും പുറത്തു പോയിരിക്കുകയാണ്..
നിനക്ക് ഭക്ഷണവും മറ്റും വാങ്ങാൻ...
അവർ ഇപ്പൊ വരും..
മോനു ഇപ്പൊ എങ്ങനെ ഉണ്ട്.."
അമ്മ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല..
"അമ്മെ....
എന്താ ഈ പറയുന്നത്???"
അപ്പോഴേക്കും അമ്മയും ചേട്ടനും വന്നിരുന്നു...
"അമ്മെ...ചേട്ടയി...വാട്ട് ഈസ് ദിസ്...
എന്താ പ്രശ്നം...."
അമ്മ വന്നു എന്നെ കെട്ടിപ്പിടിച്ചു കരയുവാൻ തുടങ്ങി.
പിന്നീട് ചേട്ടൻ പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാൻ നടുങ്ങി.....
അലറി കരഞ്ഞു..
ആ നാല് ചുമരുകൾക്കുള്ളിൽ എന്റെ കരച്ചിലിന്റെ ശബ്ദം ഒതുങ്ങി....
പതിനെട്ടു ദിവസം...
പതിനെട്ടു ദിവസമായി ഞാൻ ആ അടഞ്ഞ മുറിയിൽ കിടക്കുവാൻ തുടങ്ങിയിട്ട്..
ഒരു സന്ദര്ശകനോ മറ്റുമായിട്ടല്ല ഒരു മനോരോഗിയായിട്ടു.....
മനുവേട്ടനെ നഷ്ടപ്പെട്ടതിൽ മനം നൊന്തു ഒരു പ്രാന്തനായി മാറിയിരുന്നു ഞാൻ..
ഞാൻ എല്ലാം അറിഞ്ഞത് അന്നായിരുന്നു...
ജനൽ ചില്ലിലൂടെ പുറത്തേക്കു നോക്കി നിൽകുമ്പോൾ ദൂരെ നിന്ന് മനുവേട്ടൻ എന്നെ കൈവീശി കാണിക്കുന്നത് പോലെ തോന്നിയിരുന്നു...
എന്നെ ആശ്വസിപ്പിക്കാനായി ചേട്ടനും അമ്മയും കുറെ പറയുന്നുണ്ടായി...
പക്ഷെ ഒന്നും എനിക്ക് കേൾക്കുവാൻ സാധിക്കുന്നില്ലയിരുന്നു.....
ഡോക്ടർ കയറി വന്നത് അപ്പോൾ ആയിരുന്നു...
"ഹ..
അരുൺ ഉഷാറായല്ലോ...അപ്പൊ രണ്ടു ദിവസത്തിനുള്ളിൽ വീട്ടിലേക്കു പോകാം..."
എന്റെ കണ്ണുകൾ പരിശോധിച്ച ശേഷം അയാൾ തോളിൽ തട്ടി സംസാരിച്ചു..
"യു ആർ ഓക്കേ നൗ...
ഇനി വിഷമം ഒന്നും വേണ്ട...
പഠിക്കാൻ മിടുക്കാനാ എന്ന് അമ്മ പറഞ്ഞിരുന്നു..
സൊ..
നന്നായി പഠിച്ചു , മുന്നേറാൻ നോക്കണം..ഓക്കെ....
ബി സ്മാർട്ട്...."
ആ ഡോക്ടറുടെ വാക്കുകൾ എന്റെ ചെവിയുടെ മാത്രമേ സഞ്ചരിച്ചുള്ളൂ..
അത് എന്റെ മനസിലേക്ക് കയറിയില്ല...
എന്റെ മനസിലേക്ക് ഒന്നും കയറുന്നുണ്ടായിരുന്നില്ല..
ഞാൻ വീണ്ടും ജനലിനരുകിൽ പോയി പുറത്തേക്കു നോക്കി ഇരുന്നു..
ആരൊക്കെയോ പുറത്തേക്കു ഇറങ്ങി പോകുന്നത് എനിക്ക് മനസിലാകുന്നുണ്ടായിരുന്നു....
ശേഷം ഒരു തണുത്ത ചുളുങ്ങിയ കരം എന്റെ തോളിൽ പതിയുന്നത് മനസിലായി.
മനുവേട്ടനെ അമ്മയായിരുന്നു അത്..
മകൻ നഷ്ടപെട്ട വേദയോടെയാണ് ആ അമ്മ എന്റെ മുന്നിൽ വന്നു നിൽക്കുന്നത്...
"മോനെ....
ഇപ്പൊ എല്ലാം ശെരി ആയല്ലോ...
അവനെ മറക്കാൻ അമ്മ പറയില്ല...പക്ഷെ അതും ആലോചിച്ചു മോന്റെ ജീവിതം ഇല്ലാതാക്കരുത്..
മനു ഒരിക്കലും അത് ആഗ്രഹിച്ചില്ല...
നിങ്ങൾ തമ്മിലുള്ള ബന്ധം അമ്മയ്ക്ക് നന്നായി അറിയാം....
മനു ഒരിക്കലും തെറ്റായ തീരുമാനം എടുക്കില്ല എന്ന വിശ്വാസം അമ്മയ്ക്ക് ഉണ്ടായിരുന്നത് കൊണ്ടാണ് അമ്മ ഒന്നും പറയാതിരുന്നത്...
ഞാൻ അടുത്ത ആഴ്ച മീനാക്ഷിയുടെ വീട്ടിലേക്കു പോകും..ഇനി മുതൽ അവിടെയായിരിക്കും..
വീട് പൂട്ടി ഇടും..ഒരു താക്കോൽ മോന്റെ കയ്യിൽ താരം...
മനുവിനെ പോലെ തന്നെയായിരുന്നു എനിക്ക് നീയും..
നിനക്കും ആ വീട്ടിൽ സ്വാതന്ത്ര്യം ഉണ്ട്...."
അവസാനം എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അമ്മ കരയുന്നുണ്ടായി..
ഞാൻ അശ്വസിപ്പിക്കുവാനോ മറുപടി നൽകാനോ നിന്നില്ല..
ഒന്നും മിണ്ടാതെ മൗനം പാലിച്ചു..
അമ്മ മുറിയിൽ നിന്നും പോയത് ഞാൻ മനസിലാക്കി...ഞാൻ കട്ടിൽ പോയി ഇരുന്നു... മനസ്സിൽ ഒന്നും ഓടുന്നില്ലയിരുന്നു...
അന്നത്തെ ദിവസം ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും ഞാൻ ഒരക്ഷരം പോലും മിണ്ടിയില്ല...
രാത്രി പെയ്ത മഴ പോലും എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായി...
പക്ഷെ മഴയോടും ഞാൻ മൗനം പാലിച്ചു...
പിറ്റേ ദിവസവും ഞാൻ ഒന്നും സംസാരിച്ചിരുന്നില്ലയിരുന്നു...
എന്നെ കാണുവാൻ കൂട്ടുകാരും സ്കൂളിൽ നിന്നും നാട്ടിൽ നിന്നും ആളുകൾ വന്ന കാര്യമൊക്കെ അമ്മ വിശദമായി പറഞ്ഞിരുന്നു...
ഉറ്റ സുഹൃത്തിന്റെ മരണം.അതായിരുന്നു എല്ലാവരും നിഗമനം ചെയ്തത്..
പക്ഷെ എനിക്ക് നഷ്ടപ്പെട്ടത് എന്റെ പ്രണനാഥനെ ആയിരുന്നു....
അമ്മയും എല്ലാം അറിഞ്ഞു കൊണ്ടാണ് ഞങ്ങളെ ഇത്രയും നാൾ സുശ്രുഷിച്ചത്....
മനസ്സിൽ ഓരോന്ന് കയറി കൂടുവാൻ തുടങ്ങി..
ശൂന്യമായ എന്റെ മനസ്സ് ചിന്തിക്കാൻ തുടങ്ങിയത് അപ്പോൾ ആയിരുന്നു...
ഓരോന്നു ആലോചിച്ചു ഞാൻ ഉറങ്ങി പോയി...
ഉച്ച കഴിഞ്ഞപ്പോൾ ഞാൻ എഴുനേറ്റു...
എന്റെ മുന്നിൽ കരഞ്ഞു കലങ്ങിയ പൂച്ചക്കണ്ണുകൾ....
സുന്ദരനായ ചെറുപ്പക്കാരൻ...
അൻവർ.....
കരഞ്ഞു വിവശനായ അൻവറിന്റെ മുഖത്തു കുറ്റബോധം നിറഞ്ഞു നികുന്നുണ്ടായിരുന്നു...
എന്നെ കണ്ടതും അൻവർ എഴുനേറ്റു മുറിയിൽ നിന്നും പോകുവാൻ ശ്രമിച്ചു...
"അൻവർ...അൻവർ...
ഹേയ്...
ഒന്ന് നിക്ക്...."
വാതിലിനരുകിൽ നിന്ന് കൊണ്ട് അൻവർ എന്റെ മുഖത്ത് പോലും നോക്കാതെ സംസാരിച്ചു...
"മനുവേട്ടന് കൊടുത്ത വാക്കാണ്...
നിന്റെ മുമ്പിൽ വരില്ല എന്ന്...
അത് ഞാൻ തെറ്റിച്ചു..ക്ഷമിക്കണം..ഇനി ഒരിക്കലും ഉണ്ടാകില്ല....
നീയും തിരിച്ചു വാക്ക് പാലിക്കണം..."
മൗനം മാത്രമായിരുന്നു വീണ്ടും എന്നിൽ വന്നു ഭവിച്ചത്...
അൻവർ ഇറങ്ങി കുറച്ച നേരം കഴിഞ്ഞു അമ്മ മുറിയിലേക്ക് വന്നു...
"അൻവർ എവിടെ???
അവൻ പോയോ???"
ഞാൻ ഒന്നും മിണ്ടിയില്ല.....
പിന്നീട് അമ്മ പറഞ്ഞ കാര്യങ്ങൾ എന്നെ കൂടുതൽ നോവിച്ചു...
"നീ അഡ്മിറ്റഡ് ആയ ദിവസം മുതൽ മിക്ക ദിവസവും അവൻ ഇവിടെ ഉണ്ടായിരുന്നു..
ഇവിടെ സഹായത്തിനു കൂടുതലും അവനാണ് ഉണ്ടായിരുന്നെ...
നീ ശെരി ആയി കഴിഞ്ഞാൽ പിന്നെ അവൻ വരില്ല എന്ന് പറഞ്ഞിരുന്നു...
അവനു എൻട്രൻസ് ഒക്കെ ഉള്ളതല്ലേ എന്ന് കരുതി ഞാനാ അവനെ നിർബന്ധിച്ഛ് പറഞ്ഞു അയാക്കാറുള്ളത്...."
അത് കേട്ടതും ഞാൻ അവിടെ കിടന്നു പോയി...
അന്നത്തെ ദിവസവും പിറ്റേദിവസവും ഞാൻ കുറെ ആലോചിച്ചു..
കുറെ തീരുമാനങ്ങൾ മനസ്സിൽ ഉറപ്പിച്ചു....
ഡിസ്ചാർജ് ചെയ്തതിനു ശേഷം ഞാൻ നേരെ പോയത് മനുവേട്ടന്റെ വീട്ടിലേക്കു ആയിരുന്നു...
പൂട്ടിയിരുന്നു മനുവേട്ടന്റെ മുറിയിൽ മനുവേട്ടന്റെ ഗന്ധം ഉണ്ടായിരുന്നു..
ആ മുറിയിലെ ഒന്നും അനക്കിയിട്ടില്ല..എല്ലാം അതുപോലെ തന്നെ..കട്ടിൽ കയറി കിടന്നു കുറെ നേരം കരഞ്ഞു..മതിവരുവോളം കരഞ്ഞു..
കരഞ്ഞു ഉറങ്ങി പോയ എന്നെ ചേട്ടൻ വന്നാണ് വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയത്. .
വീട്ടിലെ ഓരോ വസ്തുവിലും മനുവേട്ടൻ നിറഞ്ഞു നിന്നു..
ഓർമ്മകൾ എന്നെ കൊല്ലുക ആയിരുന്നു...
ഞാൻ ഓരോ നിമിഷവും മരിക്കുകയായിരുന്നു....
ഓരോരോ വസ്തുവിലും നിറഞ്ഞ ഓർമ്മകൾ എന്നെ വല്ലാതെ അലട്ടി...
രാത്രിയും പകലും ഞാൻ കരഞ്ഞു...
കുറെ നേരം....ആരും കാണാതെ....
രാത്രിയിൽ ചേട്ടൻ എന്റെ മുറിയിലേക്ക് വന്നു...
എന്റെ തലയിൽ തലോടി സംസാരിക്കാൻ തുടങ്ങി..
"അരു..
ചേട്ടക്കു നിന്റെ വിഷമം മനസിലാകും...
പക്ഷെ നീ ഇങ്ങനെ ആയാൽ അച്ഛനും അമ്മയും വിഷമിക്കും...
നിന്നിൽ എല്ലാവര്ക്കും പ്രതീക്ഷ ഉണ്ട്...
അത് മോനു അറിയാല്ലോ....
പോയവർ ഇനി തിരിച്ചു വരില്ല....
മനു എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഒരുകാലത്തു..അവനെ എനിക്ക് നാന്നയി അറിയാം..
നീ ഇങ്ങനെ ആകുവാൻ അവൻ ഒരിക്കലും ആഗ്രഹിക്കില്ല...
മോൻ തന്നെ എല്ലാം മറന്നു മുന്നോട്ട് പോകണം..പഠിക്കണം.."
എന്നെ കുറെ ഉപദേശിച്ചു ചേട്ടൻ മുറിയിൽ നിന്നും മടങ്ങി...
ചേട്ടൻ പോയതിൽ പിന്നെ ഞാൻ തലയിണ കടിച്ചു പിടിച്ചു കുറെ കരഞ്ഞു...
അന്ന് ഞാൻ ഉറങ്ങിയിരുന്നില്ല....മനസ്സിൽ കുറെ തീരുമാനങ്ങളും മാറ്റങ്ങളും ഞാൻ ആലോചിച്ചു കൂട്ടി..
ഹോസ്പിറ്റലിൽ നിന്നും പേര് വെട്ടി വീട്ടിൽ എത്തിയിട്ട് നാലഞ്ചു ദിവസം ആയി..
ഇനിയും ഇങ്ങനെ പോകുവാണെങ്കിൽ വീണ്ടും ഞാൻ അതെ അടഞ്ഞ മുറിയിൽ പോകേണ്ടി വരുമെന്ന് എനിക്ക് ഉറപ്പായി...
ഉറക്കമുളച്ചു കരഞ്ഞു കൊണ്ട് ഞാൻ കുറെ കടുത്ത തീരുമാനങ്ങൾ എടുത്തു....
എന്റെ മാറ്റത്തിനു വേണ്ടി..
വേറെ ആരും എന്നെ ഓർത്തു സങ്കടപെടതിരിക്കുവാൻ വേണ്ടി .
മനുവേട്ടന് വേണ്ടി............
പിറ്റേദിവസം ഞാൻ രാവിലെ എഴുനേറ്റു ഓടാൻ പോയി...
അച്ഛനോടും അമ്മയോടും രാവിലെ കുറെ നേരം സംസാരിച്ചു....
സാധരണ ദിവസങ്ങളിലെ പോലെ..
അവർക്കു വിശ്വസിക്കാൻ സാധിക്കുന്നിലായിരുന്നു...
എന്റെ നിർബന്ധ പ്രകാരം കിച്ചൂട്ടനെ ചേട്ടന്റെ പരിചയത്തിലൊരു കൂട്ടുകാരനു വിറ്റു...
അവന്റെ കരച്ചിൽ എന്നും എന്നെ മനുവേട്ടന്റെ ഓർമകളിൽ കൊണ്ടുപോകും...
അതിനാൽ ആണ് ആ കടുത്ത തീരുമാനം എടുത്തത്...
മനുവേട്ടൻ് തന്ന എല്ലാ സമ്മാനങ്ങളും...വസ്ത്രം...
പുസ്തകം..ഗിത്താര്....
അങ്ങനെ എല്ലാം ഞാൻ ഒരു അലമാരയിൽ അടച്ചു പൂട്ടി...
അലമാര തിരിച്ചു മതിലിനോട് ചേർത്ത് വപ്പിച്ചു...താക്കോൽ ഞാൻ ചേട്ടന്റെ കയ്യിൽ കൊടുത്തു...
എന്ത് വേണേലും ചെയ്യാം എന്ന് പറഞ്ഞു...
ഈ അടുത്തൊന്നും ഇനി മനുവേട്ടന്റെ വീട്ടിലേക്കു പോകണ്ട എന്ന് തീരുമാനിച്ചു...
കണ്ണാടിയിൽ എന്നെ നോക്കുമ്പോൾ മനുവേട്ടൻ എന്നെ വർണിക്കുന്നതായി എനിക്ക് തോന്നുമായിരുന്നു...അതിനാൽ ഞാൻ എന്റെ തന്നെ മുഖച്ഛായ മാറ്റുവാൻ ശ്രമിച്ചു..
മുടി സ്‌ട്രൈറ്റ് ചെയ്തു...
ചെറുതായി കാപ്പി നിറം നൽകി...
താടി ഞാൻ പുതിയ രീതിയിൽ സെറ്റ് ചെയ്തു.
കണ്ണിൽ ഇളം കാപ്പി നിറത്തിലുള്ള കളർ ലെൻസ് വച്ചു..
വസ്ത്ര ശൈലി മാറ്റി...
മുഖത്തെ ഭാവങ്ങളും മാറ്റുവാൻ ശ്രമിച്ചു....
അങ്ങനെ കുറെ മാറ്റങ്ങൾ ഞാൻ എന്നിലും എന്റെ സ്വഭാവത്തിലും വരുത്തി....
സ്കൂളിൽ പോകുവാൻ തുടങ്ങി. ഒരു മാസത്തിനു ശേഷം..
ആരും എന്നോട് എന്റെ ദുരന്തത്തെ കുറിച്ച് ചർച്ച ചെയ്യുവാൻ വന്നില്ല...
ഞാൻ എല്ലാവരോടും ഒരു ചെറിയ അതിർവരമ്പ് വരച്ചു പെരുമാരുവൻ തുടങ്ങി...
എല്ലാവരോടും കളിയും ചിരിയും ഒക്കെ ഉണ്ടായിരുന്നു..
പക്ഷെ ഒന്നിലും ആത്മാർത്ഥത ഉണ്ടായിരുന്നില്ല..
സ്കൂളിൽ നിന്നും കൊടൈക്കനാൽ ടൂർ പോയപ്പോൾ ഞാൻ ആയിരിക്കും ഏറ്റവും ബോർ ആയി ഇരുന്നത്..
എല്ലാ ഫോട്ടോകളും ചിരിച്ചാണ് നിന്നതെങ്കിലും മനസ്സിൽ ആ ചിരി ഉണ്ടായിരുന്നില്ല..
ദിവസങ്ങൾ കൊഴിഞ്ഞു പോയത് അറിഞ്ഞില്ല...
ഡിസംബർ 25 നു പിറന്നാളും ക്രിസ്തുമസും ആഘോഷിച്ചില്ല....
പുതുവർഷം ഞാൻ ഉറങ്ങി ആസ്വദിച്ചു...
ഇടയ്ക്കിടയ്ക്ക് മനുവേട്ടനെ മുറിയിൽ പോയി കിടന്നു ഉറങ്ങുമായിരുന്നു...
അപ്പോൾ കണ്ണ് നിറഞ്ഞു ഒഴുകുമെങ്കിലും മനുവേട്ടൻ കൂടെ ഉണ്ട് എന്നൊരു വിശ്വാസം എനിക്ക് ശക്തി നൽകുമായിരുന്നു...
മനുവേട്ടനെ ബുള്ളെറ്റ് ഞാൻ പോകുമ്പോളൊക്കെ തുടച്ചു വയ്ക്കുമായിരുന്നു...
ബുള്ളെറ്റിനോട് എനിക്ക് ഒരുപോലെ വെറുപ്പും ഇഷ്ടവും ആയിരുന്നു...
മനുവേട്ടൻ അവസാനമായി ഇരുന്നതും അതുപോലെ മനുവേട്ടനെ മരണത്തിലേക്ക് തള്ളി ഇടതും ആ ബുള്ളെറ്റ് ആയിരുന്നു....
ഒരു ഇരുട്ട് കയറി മുറിയിൽ ആ വണ്ടി വെളിച്ചം കാണാതെ അവിടെ തന്നെ ഇരുന്നു.......
കൊല്ലപരീക്ഷ കഴിഞ്ഞു..എല്ലാം ഞാൻ നല്ലതുപോലെ എഴുതിയിരുന്നു...
എൻട്രൻസും ഞാൻ വൃത്തിക്കു തന്നെ എഴുതി...
പ്ലസ് 2 റിസൾട്ട് വന്നപ്പോൾ എനിക്ക് ഫുൾ എ പ്ലസ് ഉണ്ടായിരുന്നു...
98% മാർക്കും..
ഗ്രേസ് മാർക്ക് ഉണ്ടായിരുന്നത് കൊണ്ട് എ പക്‌സ് കിട്ടുമെന്ന് ഉറപ്പായിരുന്നു...
നാട്ടിലെല്ലാവരും എന്നെ അഭിനന്ദിച്ചും ഫ്ലക്സ് അടിച്ചു ആഘോഷിച്ചു...
പക്ഷെ മനുവേട്ടന്റെ അഭിനന്ദനമായിരുന്നു ഞാൻ ആഗ്രഹിച്ചത്...
എൻട്രൻസ് റാങ്ക് വന്നപ്പോൾ പ്രതീക്ഷിച്ചയ്‌തിലും നല്ല റിസൾട്ട് ഉണ്ടായി...
1575ആമത്തെ റാങ്കാരയിരുന്നു എനിക്ക്...
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീറിങ്ങിൽ ഇലക്ട്രോണിക്സ് ആംഡ് കോമ്മ്യൂണിക്കേഷൻ എഞ്ചിനീറിങ്ങിൽ എനിക്ക് അഡ്മിഷനും ലഭിച്ചു...
അൻവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ കയറി എന്ന് കൂട്ടുകാർ പറഞ്ഞു അറിഞ്ഞു....
അങ്ങനെ ഞാൻ പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തു വച്ചപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല,എന്റെ ജീവിതം മാറ്റി മറിക്കുന്ന കുറെ സംഭവങ്ങൾ അവിടെ ഉണ്ടാകുമെന്നു...
എന്നെ ഹോസ്റ്റലിൽ ആക്കി പോകുമ്പോൾ അച്ഛന്റെയും അമ്മയുടെ കണ്ണ് നിറയുന്നുണ്ടായി...
പക്ഷെ ഞാൻ ഒന്നും വക വച്ചില്ല...
ചിരിച്ചു കൊണ്ടാണ് ഞാൻ അവരെ വീട്ടിലേക്കു പറഞ്ഞയച്ചത്....
കോളേജിലെ ആദ്യ ദിവസം തന്നെ എന്നെ കാത്തിരുന്നത് മറ്റൊരു ദുരന്തം ആയിരുന്നു....
ഹോസ്റ്റലിൽ നിന്നും റെഡി ആയി കോളേജിൽ എത്തിയ ഞാൻ ആദ്യമായി കണ്ടത് ഒരു വലിയ തല്ലായിരുന്നു...
ചുറ്റും കുറെ പേര് കൂടി നികുന്നുണ്ടായിരുന്നു...
ആകാംക്ഷ എന്നെ അവിടെക് എത്തിച്ചു...
ഇടയിലൂടെ ഞാൻ എന്താണ് സംഭവം എന്ന് നോക്കി..
രണ്ടു മൂന്ന് പേരുണ്ട് ഇടിയിൽ...
അതിൽ നിറഞ്ഞു നിന്നുരുന്നത് ഒരു ആജാനു ബാഹുവായ ഒരു താടിക്കാൻ ആയിരുന്നു...
അയാളുടെ മുഖം വ്യക്തമാക്കുന്നുണ്ടായിരുന്നില്ല....
പക്ഷെ കഷ്ടപ്പെട്ട് നോക്കിയപ്പോൾ എന്റെ കണ്ണ് തള്ളി പോയി...
എന്റെ നെഞ്ചിൽ ഇടിമിന്നൽ ഏറ്റത് പോലെയാണ് എനിക്ക് തോന്നിയത്...
മനുവേട്ടൻ....
പൂച്ചാക്കണ്ണുകൾ ഉള്ള...കണ്ണട വച്ച എന്റെ മനുവേട്ടൻ....
ശെരിക്കും മനുവേട്ടൻ തന്നെ...
മനുവേട്ടനെ വാർത്തു വച്ചതു പോലെ..അയാളുടെ നെറ്റി പോയിരുന്നു...
ഞാൻ അന്താളിച്ചു അവിടെ തന്നെ നിന്നു....
പെട്ടെന്ന് എല്ലാവരും അവിടെ നിന്ന് ഓടുവാൻ തുടങ്ങി...പുറകിൽ നിന്നും ആരോ എന്നെ വലിക്കുന്നത് പോലെ തോന്നി.. പക്ഷെ സ്വബോധം നഷ്ടപ്പെട്ട് ഞാൻ അവിടെ തന്നെ നിന്ന്..
അയാൾ എന്റെ അരികിലേക്ക് വന്നു...
അലറി കൊണ്ട് അയാൾ എന്നോട് ആജ്ഞാപിച്ചു...
"ഭേം കീ......"
എനിക്കൊന്നും മനസിലായില്ല...
"കീയിണ്ടറാ ചെക്കാ......"
എന്ത് കേട്ടിട്ടും
ഞാൻ അവിടെ നിന്നും അനങ്ങിയില്ല..
പെട്ടെന്ന് അയാളുടെ കരം എന്റെ മുഖത്തു പതിഞ്ഞു..
അതിശക്തമായി...
അത് കൊണ്ടതും എന്റെ ബോധം നഷ്ടപ്പെടുന്നത് പോലെ എനിക്ക് തോന്നി..
ഞാൻ താഴെ മറിഞ്ഞു വീണു......
(തുടരും.....)
രാക്ഷസനെ ചുംബിച്ച പ്രണയം (35)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ചുറ്റും അപരിചിതമായ മുഖങ്ങൾ.അതിൽ മൂന്ന് പേരെ അറിയാം.രാഹുൽ,ഫായിസ്,നിതിൻ.അവർ ഹോസ്റ്റലിൽ എന്റെ മുറിയിൽ ഉള്ളവർ തന്നെ. ബാക്കി ഉള്ളവർ ആരാണെന്നു ഒരു നിശ്ചയവും ഇല്ല...പെട്ടെന്ന് വെള്ള മുണ്ടും ഷർട്ടും ധരിച്ച ഒരു മീശക്കാരൻ എന്നോട് സംസാരിക്കാൻ തുടങ്ങി..
"ഡാ..
നീ ഇത് ഒരു കംപ്ലൈന്റ്റ് ആയി എഴുതി പ്രിൻസിപ്പലിന് കൊടുക്ക്...റാഗിങ് ആണെന്നു തന്നെ പറയണം..എങ്കിലേ ഒരു നടപടി ആകുകയുള്ളൂ..
കുറച്ചു നാൾ അവൻ ജയിലിൽ കിടക്കട്ടെ...."
അത്രയും പറഞ്ഞു അയാളും അയാളുടെ സംഘവും മുറിയിൽ നിന്നും ഇറങ്ങി..
പിന്നെ മുറിയിൽ എന്റെ കൂട്ടുകാരും രണ്ടു മൂന്ന് സീനിയർസുമാണ് ഉണ്ടായത്.
അതിൽ ഒരുത്തൻ മുന്നോട്ട് വന്നു എന്നെ ഉപദേശിക്കാൻ തുടങ്ങി..
"ചെക്കാ...
അവന്മാർ അങ്ങനെ പലതും പറയും.നീ അതൊന്നും കേട്ട് തുള്ളാൻ നിക്കണ്ട...ഇന്ദ്രനെ അവന്മാർക്ക് നല്ല പേടിയാ...അവനെ പുറത്താക്കാനുള്ള കളിയാ ഇതൊക്കെ..
ഇന്ദ്രനോട് നീ വെറുതെ ഉടക്കണ്ട..നിനക്ക് ഇനിയും നാല് വര്ഷം ഇവിടെ പഠിക്കാൻ ഉള്ളതല്ലേ..
ഒരു മൂന്നാം വർഷ വിദ്യാർത്ഥിയെ സീനിയേഴ്സ് പോലും ഇത്ര പേടിക്കുന്നുണ്ടെങ്കിൽ അവന്റെ കാര്യം നിനക്ക് ആലോചിക്കാവുന്നതല്ലേ ഉള്ളു..."
അയാൾ എന്നെ കുറെ നേരം ഉപദേശിച്ചു..
പക്ഷെ എന്റെ മനസ്സിൽ ആകെ തറച്ചു കയറിയത് ഇന്ദ്രൻ എന്നാ പേര് മാത്രം ആയിരുന്നു...
എന്റെ മനുവേട്ടനെ രൂപ സാദൃശ്യം ഉള്ള ഇന്ദ്രൻ..
നടന്നതോന്നും വീട്ടിൽ അറിയിക്കാൻ നിന്നില്ല..അവർ പേടിച്ചു പോയേക്കും.പിന്നെ അത് വലിയ പ്രശ്‌നങ്ങൾക്കു ഇടവരുതിയേക്കാം.പ്രിൻസിപ്പാലിനോട് എനിക്ക് യാതൊരു പ്രശ്നവുമില്ല..റാഗിംഗും അല്ല എന്ന് പറഞ്ഞു ഫലിപ്പിച്ചു...
അടിയുടെ വേദന മാറിയില്ലെങ്കിലും അയാളോട് ഞാൻ ദേഷ്യം വച്ചില്ല...
രണ്ടു മൂന്നു ദിവസം ക്ലാസ്സിൽ കയറി.
എഞ്ചിനീയറിങ് അത്ര എളുപ്പമല്ല എന്ന് ആദ്യത്തെ രണ്ടു ദിവസങ്ങളിൽ തന്നെ മനസിലായി..
തലയിലൂടെ പുക പോകുന്നത് വരെ കാണാൻ സാധിക്കുന്നുണ്ടായിരുന്നു..
സീനിയർസ്നെ പേടിച്ചു ഉച്ച ആയാലും ക്ലാസ്സിൽ നിന്നും അധികം ആരും പുറത്തേക്കു ഇറങ്ങാറില്ലയിരുന്നു..
അത്രയ്ക്ക് അത്യാവശ്യം വന്നാൽ മാത്രമേ പുറത്തു ഇറങ്ങുകയുള്ളയിരുന്നു...
റാഗിങ് കർശനമായി നിരോധിച്ച ക്യാമ്പസ് എന്ന് മുദ്ര കുത്തിയിരുന്നെങ്കിലും കോളേജിന്റെ പല മൂലകളിലും കുട്ടികളുടെ കണ്ണുനീർ വീഴുമായിരുന്നു...
അന്ന് ഉച്ചയ്ക്ക് ഞാൻ അത്യാവശ്യത്തിനു കടയിൽ പോകുവാൻ പുറത്തിറങ്ങിയതായിരുന്നു..
ഞാൻ ചെന്ന് പെട്ടത് ഇന്ദ്രന്റെ സംഘത്തിന്റെ മുമ്പിൽ..
"ഡാ...
ഈട ബന്നെ...."
ഇന്ദ്രന്റെ ഭാഷ എനിക്ക് വലുതായിട്ട മനസ്സിലാകുന്നില്ലയിരുന്നു...
എന്നെ അങ്ങോട്ട് വിളിച്ചതാണെന്നു മനസിലായി..
ഞാൻ അവരുടെ അടുത്തേക്ക് പോയി...
"നിന്റെ അവ്ദാര്യം ഒന്നും എനക്ക് വേണ്ട...
നീ വേണേൽ പോയി പറഞ്ഞോളി..
ഞാനാണ് നിന്നെ തച്ചതെന്നു...."
ആ വാക്കുകളിൽ വല്ലാത്ത പൗരുഷം ആയിരുന്നു..
ആരും ഒന്ന് പതറും..
ഞാൻ മൗനം പാലിച്ചു..
അത് അയാൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല..
"അനക്ക് ഞാൻ പറഞ്ഞത് തിരിഞ്ഞില്ലേ?????? "
കടുപ്പമേറിയ ആ വാക്കുകൾ എന്നെ വിയർപ്പിൽ കുളുപ്പിച്ചു..
"ഹ്മ്മമ്മ...
സോറി ചേട്ട..ക്ലാസ് തുടങ്ങാൻ ആയി..
ഞാൻ പോയിക്കോട്ടെ..."
ക്രൂരത നിറഞ്ഞ ആ മുഖത്ത് എനിക്ക് മറ്റൊന്നും വായിച്ചെടുക്കാൻ സാധിക്കുന്നില്ലയിരുന്നു..
ഞാൻ ക്ലാസ്സിൽ പോയി ഇരുന്നതും മറ്റൊന്ന് ശ്രദ്ധിക്കാൻ സാധിക്കുന്നിലായിരുന്നു..
മനസ്സിൽ ആ ക്രൂരത നിറഞ്ഞ മലബാർ ചുവയുള്ള വാക്കുകൾ മാത്രമായിരുന്നു..
അന്ന് രാത്രി ഞങ്ങളുടെ ഹോസ്റ്റലിൽ റാഗ്ഗിങ്ങിന്റെ ദിവസം ആയിരുന്നു.
ഓരോരുത്തർ അവരുടെ വീട്ടിലെ കാര്യങ്ങളും മറ്റും പറഞ്ഞു ഇരിക്കുകയായിരുന്നു..
രാഹുൽ ഒരു കോട്ടയംകാരനായിരുന്നു.അവന്റെ വീട്ടിൽ അച്ഛൻ അമ്മ പിന്നെ രണ്ടു ചേട്ടന്മാരും ഉണ്ട്..
നിതിൻ കൊല്ലംകാരൻ ഒരു പഞ്ചപാവം ചെക്കൻ.അവന്റേത് ഒരു കൂട്ടുകുടുംബം ആയിരുന്നു..ഫായിസ് കോഴിക്കോട്ടുകാരനും.
അവന്റെ വീട്ടിൽ ഉമ്മയും ഉപ്പയും ഒരു സഹോദരിയും ഒരു ചേട്ടനും ആണ്..
ഞങ്ങൾ വീട്ടിലെ വിശേഷങ്ങൾ പങ്കുവച്ചിരുന്നപ്പോളാണ് അവസാന വർഷ സീനിയേഴ്സ് ഞങ്ങളെ കാണാൻ മുറിയിലേക്ക് വന്നത്...
എല്ലാ മുറിയിലും കയറി ഇറങ്ങിയാണ് അവർ അവസാനം ഞങ്ങളുടെ മുറിയിൽ എത്തിയത്..
അവർ 4 പേരുണ്ടായിരുന്നു..വൃത്തികെട്ട മുഖം..കാഴ്ച്ചയിൽ ആരും അറുത്തു പോകുന്ന മുഖങ്ങൾ..
പൗരുഷം തുളുമ്പുന്നവയായിരുന്നെങ്കിലും ആർക്കും മനസിനു ഇണങ്ങില്ല..
"മക്കളെ...ചേട്ടന്മാർ നിങ്ങളെ ഒന്ന് പരിചയപ്പെടാൻ വന്നതാണ്...
മക്കൾ സഹകരിച്ചാൽ പ്രശ്നം ഇല്ലാതെ ഞങ്ങൾ ഇവിടന്ന് പോകും.."
മദ്യ ലഹരിയിൽ കുഴഞ്ഞാടി അയാൾ സംസാരിക്കുമ്പോൾ മദ്യത്തിന്റെ ഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറുന്നുണ്ടായിരുന്നു...
അതിൽ ഒരുത്തൻ കട്ടിൽ കയറി ഇരുന്നു..രണ്ടു പേര് മേശപ്പുറത്തും ഒരാൾ കസേരയിലും..
"ഡാ...
ചെക്കാ..നിന്റെ പേരെന്താ????"
നിതിനോട് ചോദ്യം ചോദിക്കേണ്ട ആവശ്യം ഉള്ളായിരുന്നു അവൻ പേടിചു വിറക്കുവാൻ തുടങ്ങി..
എങ്കിലും അവൻ വിറവലോടെ പേര് പറഞ്ഞു...
പെട്ടെന്ന് അയാൾ അയാളുടെ പാന്റിന്റെ സിപ് ഊറി..
ലിംഗം പുറത്തേക്കു ഇട്ടു...
"മകൻ ഇങ്ങു വന്നേ...
എന്നിട്ട് ചേട്ടന്റെ മടിയിലേക്ക് ഒന്ന് വന്നു ഇരിക്കു..കുറച്ചു നേരം....അത് മതി..."
കേട്ട പാതി നിതിൻ കരയുവാൻ തുടങ്ങി..
അവന്റെ നിസഹായാവസ്ഥയിൽ ഞങ്ങൾക്ക് അവനെ സഹായിക്കുവാൻ സാധിച്ചില്ല...
"കരച്ചിൽ നിർത്താടാ മൈ@#@...
വന്നു ഇരുന്നോ.. അല്ലേൽ നിന്നെ കൊണ്ട് ഊ$@#$ ക്കാൻ അറിയാം കേട്ടോ...."
അവൻ കരഞ്ഞു കൊണ്ട് അയാളുടെ മടിയിൽ ചെന്ന് ഇരുന്നു...
അവരുടെ അട്ടഹാസം മാത്രമാണ് അപ്പോൾ മുഴങ്ങി കേട്ടത്...
കണ്ടു നിന്ന എന്റെ കണ്ണും നിറഞ്ഞു...
അതിന്റെ ഇടയിൽ മറ്റൊരു കറുത്ത കാട്ടു പോത്തിന്റെ മുഖമുള്ള ഒരുത്തൻ എന്റെ നേർക്ക് വന്നു...
അയാൾ എന്റെ നിതമ്പത്തിൽ പിടിച്ചു അമർത്തികൊണ്ടു സംസാരിച്ചു..
"എടാ ക്രിസ്റ്റിയെ...
നീ മടിയിൽ ഇരുത്തിയിരിക്കുന്നത് വെറും ചപ്പു ഐറ്റം ആട...
ദേ ഇവന്റെ കുണ്ടി നോക്കിക്കേ...
നല്ല ആറ്റം ഐറ്റം......"
അയാളുടെ കൈ വല്ലാത്ത അസ്വസ്ഥതയാണ് സൃഷ്ടിച്ചത്...
കോളേജ് ആണ്..റാഗിങ് ഉണ്ടാകും..എല്ലാം ക്ഷമിച്ചു വിട്ടോളണം എന്ന് ചേട്ടൻ പറഞ്ഞു വിട്ടയിരുന്നു...അതിനാൽ ദേഷ്യവും സങ്കടവും ഞാൻ കണ്ണീരാക്കി മാറ്റുക മാത്രമാണ് ചെയ്തത്..
അയാൾ എന്റെ ഷോർട്സ് താഴേക്ക് വലിച്ചു താഴ്ത്താൻ ശ്രമിച്ചപ്പോൾ രാഹുൽ അത് തടയാൻ ശ്രമിച്ചു..ചെവി പൊട്ടുന്ന അടിയാണ് അവനു അതിനു പകരം ലഭിച്ചത്...
ഫായിസ് ഇതെല്ലം കണ്ടു പേടിച്ചു വിറച്ചു ഒരു മൂലയിൽ ഒതുങ്ങി..അടുത്ത ഊഴം അവന്റെ ആണെന്ന് മനസിലാക്കി അവനും കാരയുവാൻ തുടങ്ങി...
പെട്ടെന്നാണ് വാതിൽ ആരോ ദേഷ്യത്തിൽ തള്ളി തുറന്നതു...
വാതിൽ തുറന്നതും..റാഗിങ് സംഘത്തിലെ രണ്ടു പേര് പേടിച്ചു അരണ്ട് മുറിയിൽ നിന്നും ഓടി..
അത് ഇന്ദ്രൻ ആയിരുന്നു...
പിന്നെ ഒരു തെറിയുടെ പൂരമാണ് മുറിയിൽ ഉണ്ടായതു...
ഞങ്ങളെ ഉപദ്രവിച്ച രണ്ടെന്നതിനും നല്ലതു പോലെ കിട്ടി..രണ്ടു ദിവസം എഴുനേറ്റു നടക്കാൻ സാധിക്കാത്ത വിധത്തിലാക്കിയാണ് അവരെ മുറിയിൽ നിന്നും പറഞ്ഞയച്ചത്...
അവർ പോയതിനു ശേഷം ഞങ്ങൾക്കും കിട്ടി നല്ലതു പോലെ...
അവരുടെ മുമ്പിൽ പ്രതികരിക്കാതെ നിന്നതിനു...
മനുവേട്ടൻ എന്നെ വന്നു രക്ഷിച്ചത് പോലെയാണ് എനിക്ക് തോന്നിയത്...
അന്ന് രാത്രി ഞാൻ ഉറങ്ങിയില്ലയിരുന്നു...
മനുവേട്ടനെ ഓർമ്മകൾ പുതച്ചു ഞാൻ കണ്ണടയ്ക്കാതെ കുറെ നേരം കിടന്നു..
പിറ്റേ ദിവസം കാന്റീനിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വലിയ ഇടി നടന്നു..അതിനു മേധാവിത്വം വഹിച്ചതും ഇന്ദ്രൻ ആയിരുന്നു..
കാരണം എന്താണെന്നു അറിയാൻ ശ്രമിച്ചെങ്കിലും ആരും പറഞ്ഞില്ല..
പക്ഷെ മൂന്നാം വർഷ മെക്കാനിക്കൽ സീനിയർ എന്റെ നാട്ടുകാരാണ് .അയാളെ ചാക്കിട്ടു ഞാൻ ഇന്ദ്രനെ കുറിച്ച് അറിഞ്ഞു..
ചോര തിളപ്പുള്ള ഒരു കണ്ണൂർകാരൻ.
കമ്മ്യൂണിസ്റ്റ് പാർട്ടിയെ നെഞ്ചിലേറ്റിയ ചെറുപ്പക്കാരൻ.
വിശ്വസിച്ചാൽ ചങ്കു പറിച്ചു നൽകുകയും ചതിച്ചാൽ ചങ്കു പറിച്ചെടുക്കാൻ മടിക്കാത്തവൻ..
പോളിടെക്‌നിക് പഠനം കഴിഞ്ഞു ലാറ്ററൽ എൻട്രി വഴി രണ്ടാം വര്ഷം കോളേജിൽ വന്നു ചേർന്ന പുള്ളിയെ കോളേജിൽ എല്ലാവർക്കും ഭയം ആണ്..
രണ്ടു തവണ ജയിലിൽ കിടന്നിട്ടുണ്ട്..
കണ്ണൂർക്കാർക്കു അതൊരു പുതിയ സംഭവം ആയിരുന്നില്ല...
പെണ്കുട്ടികൾക് അവനോടു പ്രണയം ഉണ്ടെങ്കിലും തുറന്നു പറയാനുള്ള ധൈര്യം ആർക്കും തന്നെ ഉണ്ടായിരുന്നില്ല...
അതികം കൂട്ടുകാർ ഒന്നും അയാൾക്കു ഇല്ലായിരുന്നു..പക്ഷെ എപ്പോളും കൂടെ കുറെ പേര് ഉണ്ടാകും..
കോളേജിൽ എല്ലാവര്ക്കും അറിയാവുന്ന ഒരു വ്യക്തി.
ഒഴിവു സമയങ്ങളിലും അവധി ദിവസങ്ങളിലും അയാൾ ജോലിക്ക് പോകുമായിരുന്നു..
എല്ലാവരോടും പരുഷമായെ സംസാരിക്കാറുള്ളൂ..
അധികം ആരോടും ഇതുവരെ സ്നേഹം ഭാവിച്ചു കണ്ടിട്ടും ഇല്ല...
തെറ്റ് എവിടെ കണ്ടാലും കയറി ഇടപെടും..അതുക്കണ്ടു കുറെ ശത്രുക്കളെ സമ്പാദിച്ചു കൂട്ടിയിട്ടുണ്ട്..
ചിലർ അയാളെ """"രാക്ഷസൻ"""" എന്ന പേര് ചൊല്ലി വിളിക്കുമായിരുന്നു...
ദേവന്മാർ പോലും ഭയപ്പെടുന്ന ഒരു രാക്ഷസൻ..
എല്ലാവര്ക്കും അയാൾ രാക്ഷൻ ആയിരുന്നേക്കാം.പക്ഷെ എനിക്ക് അയാൾ എന്റെ പ്രിയനായിരുന്ന മനുവേട്ടന്റെ ഓർമകൾ ഉണർത്തുന്ന ഒരു മനുഷ്യ ജീവി മാത്രം ആയിരുന്നു..
അല്ലാതെ മറ്റൊരു വികാരവും എനിക്ക് അയാളോട് തോന്നിയിരുന്നില്ല...
കോളേജിലൂടെ നടക്കുമ്പോളൊക്കെയും അയാളെ ഞാൻ കാണുമായിരുന്നു...പക്ഷെ അയാൾ എന്നെ തിരിഞ്ഞു പോലും നോക്കുക ഇല്ലായിരുന്നു...
അങ്ങനെ മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയ ഒരു ആഴ്ച അവസാനം ഞാൻ വീട്ടിലേക്ക് പോകുവാൻ ട്രെയിൻ കയറി..
കൂടെ ആരും തന്നെ ഉണ്ടായിരുന്നില്ല..
പലരും ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിട്ടാണ് പോയത്..
മുൻകൂട്ടി തീരുമാണിക്കാഞ്ഞത് കൊണ്ട് ഞാൻ ജനറൽ ടിക്കറ്റ് എടുത്താണ് യാത്ര ചെയ്തത്....
അപ്രതീക്ഷിതമായി എന്റെ കൂടെ ഇന്ദ്രനും ഉണ്ടായിരുന്നു..
എന്റെ തൊട്ടടുത്ത സീറ്റ് ഇൽ തന്നെ...
"നാട്ടിലേക്കണോ?????"
ചുണ്ടത് വിരൽ വച്ച് അയാൾ തുറിച്ചു നോക്കി
"ശ് ശ് ശ്......."
എന്ന് പറഞ്ഞു...
വല്ലാതെ ദേഷ്യത്തിൽ ആയിരുന്നു അയാൾ..
കണ്ണുകൾ ചുമന്നു തുടുത്തു നില്കുവായിരുന്നു...
ഞാൻ പിന്നെ എറണാകുളം എത്തുന്നതു വരെ ഒരക്ഷരം മിണ്ടിയില്ല...
ഇറങ്ങിയപ്പോൾ അയാളെ ഒന്ന് നോക്കി ചിരിച്ചു..
തിരിച്ചു ഒന്ന് ചിരിക്കുക പോലും ചെയ്യാതെ അയാൾ മൊബൈൽ ഫോണിൽ മുഴുകി.....
(തുടരും.....)
രാക്ഷസനെ ചുംബിച്ച പ്രണയം (36 )
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
വീട്ടിൽ ചെന്നതും അമ്മയുടെയും ബന്ധുക്കളുടെയും പരാതിയായിരുന്നു..
"നീയങ് ക്ഷീണിച്ചു പോയല്ലോ ചെക്കാ...
അവിടെ തിന്നാൻ ഒന്നും കിട്ടാറില്ല...??
കുറെ പഠിക്കാൻ ഉണ്ടല്ലേ???
ഉറക്കം ശേരിയാകുന്നുണ്ടാകില്ല..
വെള്ളം പിടിക്കാത്ത കൊണ്ടായിരിക്കും..
കാലാവസ്ഥ പിടിക്കുന്നില്ല????"
എല്ലാ ചോദ്യങ്ങളും ഞാൻ ഒരു ചെവിയുടെ കേട്ട് മറു ചെവിയുടെ ഉപേക്ഷിച്ചു...
ശനിയാഴ്ച ഞാൻ വീട്ടിൽ തന്നെ ചിലവഴിച്ചു..
ഞനായറാഴ്ച അമ്പലത്തിൽ പോയതിനു ശേഷം നേരെ മനുവേട്ടന്റെ വീട്ടിലേക്കാണ് പോയത്...
ചേട്ടന്റെ വണ്ടി ഞാൻ തുടച്ചു മിനുക്കി വചു..
മുറിയിൽ കയറി ഞാൻ പൊടി തട്ടി കട്ടിലിൽ കയറി കിടന്നു..
ആ കട്ടിലിൽ ഞങ്ങൾ പങ്കിട്ട മധുരിക്കുന്ന ഓർമ്മകൾ എന്റെ കണ്ണുകൾ നനയിച്ചു...
കുറെ നേരം ഒറ്റയ്ക്ക് സംസാരിച്ചു..കൂടെ മനുവേട്ടൻ ഉണ്ടെന്ന പ്രതിതി സൃഷ്ടിച്ചു കൊണ്ട്...
കോളേജിലെ വിശേഷങ്ങളും എല്ലാം ഞാൻ ആ മുറിയിലിരുന്ന് പറഞ്ഞു..
ഇന്ദ്രനും ഒരു വിഷയം ആയിരുന്നു..
ചില കാര്യങ്ങൾ പറഞ്ഞു ഞാൻ തന്നെ പൊട്ടി ചിരിച്ചു..
ഒറ്റയ്ക്ക്..ഒരു പ്രാന്തനെ പോലെ..
കുറച്ചു നേരം അവിടെ കിടന്നു ഉറങ്ങി..
ഉച്ച ആകാറായപ്പോളാണ് ഞാൻ വീട്ടിലേക്ക് മടങ്ങിയത്...
അന്ന് രാത്രി ചേട്ടന്റെ വക പുതിയൊരു സമ്മാനവും ഉണ്ടായിരുന്നു..
പുതിയ മൊബൈൽ ഫോൺ..
മൈക്രോമാക്സ് യൂണൈറ്റ് ടു..
ഒരു അടിപൊളി മൊബൈൽ ഫോൺ..എന്റെ പഴയ മൊബൈൽ ഫോണിനിലും വലുത്..അതിലും കൂടുതൽ ഉപയോഗങ്ങൾ ഉള്ള ഒരു മൊബൈൽ..
അന്ന് തന്നെ ഞാൻ മൊബൈൽ മാറ്റി..തത്കാലം ഞാൻ അമ്മയുടെ ചെറിയ ഫോൺ ആയിരുന്നു കോളേജിൽ കൊണ്ട് പോയത്..
ഞാൻ വാട്സാപ്പ് ഒക്കെ എടുത്തു..
ആദ്യം നോക്കിയത് മനുവേട്ടന്റെ പ്രൊഫൈൽ ആയിരുന്നു..
ഓണത്തിന് കൂട്ടുകാരുമൊത്തു എടുത്ത ഫോട്ടോയായിരുന്നു ചേട്ടന്റെ ഡി പി...
മൊബൈൽ നമ്പർ ഡിലീറ്റ് ചെയ്തു കളയാം എന്ന് വിചാരിച്ചെങ്കിലും മനസ്സ് അനുവദിച്ചില്ല...
ഞാൻ എന്റെ പഴയ മെമ്മറി കാർഡ് ഇട്ടു..
അതിൽ നിറയെ ഞാനും എന്റെ മനുവേട്ടനും നിറഞ്ഞു നിന്നു....
അന്ന് രാത്രി ഞാൻ കുറെ കരഞ്ഞു..
അല്ലെങ്കിൽ ആ ഫോട്ടോകൾ എന്നെ കരയിച്ചു എന്ന് തന്നെ പറയാം..
പിറ്റേദിവസം വൈകുന്നേരം ഞാൻ വീട്ടിൽ നിന്നും കോളേജിലേക്ക് മടങ്ങി..ഹോസ്റ്റലിൽ എത്തിയത് രാത്രി ആയപ്പോൾ ആയിരുന്നു..ട്രെയിൻ വൈകിയത് കൊണ്ട് ഞാൻ കുടുങ്ങി..
ബസ് കിട്ടാൻ സാധ്യത കുറവാണെന്നു ഓട്ടോക്കാർ പറഞ്ഞു..
അവിടന്ന് ഹോസ്റ്റൽ വരെ ഓട്ടോ വിളിച്ചു പോകാൻ കുറെ പൈസ ചെലവാകും.എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ബസ് സ്റ്റോപ്പിൽ നിന്നപ്പോൾ ദേവധൂതനെ പോലെ ഇന്ദ്രൻ ആ വഴി വന്നു..
ജോലി കഴിഞ്ഞു ഹോസ്റ്റലിലേക്ക് മടങ്ങുന്ന വഴി ആയിരുന്നു.... എന്നെ കണ്ടതും അയാൾ വണ്ടി നിർത്തി ഹോസ്റ്റലിലേക്ക് ആണോ എന്ന് ചോദിച്ചു..
ട്രെയിൻ വൈകിയ കാര്യം മുതൽ പറയുവാൻ തുടങ്ങിയപ്പോൾ അയാൾ അധികം ചിലക്കണ്ട വണ്ടിയിലേക്ക് കയറാൻ ആവശ്യപ്പെട്ടു..
ഞാൻ ഒന്നും മിണ്ടാതെ ഹോസ്റ്റൽ വരെ ഇരുന്നു...
ഇടയ്ക്ക് ഒരു കടയിൽ നിർത്തി അയാൾ ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങി അതിൽ നിന്നും ഒരെണ്ണം എടുത്തു കത്തിച്ചു പുകച്ചു....
ഞാൻ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാനെ നിന്നില്ല..
അയാൾ എന്നെ ഹോസ്റ്റലിൽ ആക്കി തന്നു...
"താങ്ക്സ്"
ഞാൻ പറഞ്ഞത് കേട്ട ഭാവം പോലും നടിക്കാതെ അയാൾ മുറിയിലേക്ക് കയറി പോയി.
എന്റെ മനുവേട്ടന്റെ രൂപ സാദൃശ്യം മാത്രമേ അയാൾക്കു ഉണ്ടായുള്ളൂ എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു..
എന്നോട് ഇത്രയും കടുപ്പമായി പെരുമാറിയ വേറെ ഒരാൾ ഉണ്ടാകില്ല..
നാട്ടിൽ നിന്നും അമ്മ കൊടുത്തയച്ച പലഹാരങ്ങളും മറ്റും ഞാൻ എല്ലാ കൂട്ടുകാർക്കും നൽകി..
എന്റെ ക്ലാസ്സിലും ഒരു കണ്ണൂര്കാരൻ ഉണ്ടായിരുന്നു..
അവനെ വശത്താക്കി ഞാൻ ഇന്ദ്രനെ കുറിച്ച് അറിയുവാൻ ശ്രമിച്ചു..
കണ്ണൂർ കൂത്തുപറമ്പ് എന്നാ സ്ഥാലതായിരുന്നു അയാളുടെ വീട് പിന്നെ തളിപ്പറമ്പിലേക്ക് മാറി എന്ന് മാത്രമേ നിഖിലിനും അറിയുക ഉണ്ടായിരുന്നുള്ളു..
അവന്റെ വീട് വളപട്ടണം എന്നാ സ്ഥാലതാണ് അതിനാൽ അവനു സ്ഥലങ്ങൾ ഒക്കെ നന്നായി അറിയാമായിരുന്നു...
അങ്ങനെ ഒരു ദിവസം രാഹുൽ എന്നോട് അവനു കോളേജിൽ ഇടുവാൻ ഒരു ഷർട്ട് ആവശ്യപ്പെട്ടപ്പോൾ എന്റെ ബാഗിൽ ഉണ്ടാകും നിനക്ക് ഇഷ്ടമുള്ളത് എടുത്തോളൂ എന്ന് പറഞ്ഞപ്പോൾ അവൻ നേരെ എന്റെ ബാഗ് തുറന്നു...
അവൻ ബാഗ് തുറന്നു എന്തോ കൈയിൽ എടുക്കുന്നത് കണ്ടു.
പിന്നെ കുറെ നേരം തുറിച്ചു നോക്കി കൊണ്ടേ ഇരുന്നു....
"ഡാ..
നിനക്ക് ഷർട്ട് കിട്ടിയില്ലേ???
എന്തൊന്നാ തുറിച്ചു നോക്കി കൊണ്ട് ഇരിക്കുന്നെ???"
ഞാൻ പറഞ്ഞത് അവൻ കേട്ട ഭാവം നടിക്കാതെ എന്നോട് സംശയം ചോദിച്ചു..
"എടാ കള്ളാ...
നീ ആ രാക്ഷസനെ വളച്ചെടുത്തോ???
അയാൾ അങ്ങന ആരോടും കൂട്ട് ആകില്ല എന്നാണല്ലോ ഞാൻ അറിഞ്ഞത്..എന്നിട്ടും നിങ്ങൾ കട്ട ഫ്രണ്ട്സ് ആയില്ലേ...
ഫോട്ടോ ഒക്കെ അടിപൊളി..."
അവൻ പറയുന്നത് എന്താന്നെന്നു എനിക്ക് മനസിലായില്ല..
ഞാൻ ചെന്ന് നോക്കി..
അത് മനുവേട്ടനും ഞാനും കെട്ടിപിടിച്ചു നിൽക്കുന്ന ഒരു ഫോട്ടോ ഫ്രെയിം ആയിരുന്നു..
"ഡാ..നീ അത് അവിടെ വചെയ്. അത് ഇന്ദ്രൻ ഒന്നുമല്ല..
അത് എന്റെ.......
എന്റെ..എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു....
ഇന്ദ്രൻ അല്ല"
ആരും എന്നെ വിശ്വസിക്കാൻ കൂട്ടാക്കിയിരുന്നില്ല..
ചെറിയ വ്യത്യാസങ്ങൾ മാത്രമേ മനുവേട്ടനും ഇന്ദ്രനും തമ്മിൽ ഉണ്ടായിരുന്നുള്ളു..
ആ ഫോട്ടോയുടെ കാര്യം അങ്ങ് ഹോസ്റ്റൽ മുഴുവൻ പടർന്നു...ഒരു കാട്ട് തീ പോലെ..
അത് ഇന്ദ്രന്റെ ചെവിയിലും എത്തി..
പക്ഷെ അതിനെ കുറിച്ച് ചോദിയ്ക്കാൻ അയാൾ വന്നതേ ഇല്ല..
ഞാൻ ആ കാര്യം അങ്ങ് വിട്ടു..
പിറ്റേദിവസം കോളേജിൽ ചെന്നപ്പോൾ ഇന്ദ്രന്റെ ഒരു കൂട്ടുകാരൻ എന്നെ ഇന്ദ്രന്റെ അടുക്കലേക്കു കൂട്ടി കൊണ്ടുപോയി..പോകും വഴി എന്റെ മനസ്സ് പിടയുന്നുണ്ടായി..
അവിടെ എത്തിയതും അയാൾ എന്നെ തുറിച്ചു നോക്കുവാൻ തുടങ്ങി..
"നീ എന്തോ ഫോട്ടോ വച്ച് കളിച്ചു എന്ന് അറിഞ്ഞിനേല്ലോ...
ഈട അതികം കളി വേണ്ട..."
ഞാൻ അയാളുടെ മുഖത്തേക്കെ നോക്കിയില്ല...
"ഹ്മ്മമ്മ..."
ഞാൻ മൂളുക മാത്രമാണ് ചെയ്തത്..
അയാൾ എന്നോട് വേറെ ഒന്നും ചോദിച്ചില്ല...
ഫോട്ടോ പോലും കാണിച്ചു തരാൻ പറഞ്ഞില്ല...ഇത്രയും കട്ടിയുള്ള മനുഷ്യരും ഉണ്ടോ,?????
കോളേജിലെ പലയിടത്തും വച്ച് ഞാൻ അയാളെ കാണുമായിരുന്നു..ഇടയ്ക്കിടയ്ക് ഞാൻ ചിരിച്ചു കാണിക്കുമെങ്കിലും അയാൾ കണ്ട ഭാവം പോലും കാണിക്കുക ഇല്ലായിരുന്നു...
അങ്ങനെ ഒരു ദിവസം അയാളുടെ സംഘത്തിലെ അയാളുടെ ഒരു കൂട്ടുകാരനെ പരിചയപ്പെടാൻ ഇടയായി....
പരിചയപ്പെട്ടു ഹോസ്റ്റൽ മുറിയിലേക്ക് ചെന്നപ്പോളാണ് അയാൾ ഇന്ദ്രന്റെ മുറിയിൽ ഉള്ള ആളാണെന്ന് ഞാൻ അറിഞ്ഞത്..
ചെന്ന് പെട്ട് പോയി എന്നാ അവസ്ഥയിലായി ഞാൻ..
എന്നെ കണ്ടതും അയാൾ സംസാരിക്കാൻ തുടങ്ങി..
"ഏടന്നു കിട്ടി ഈ സാധനത്തിനെ??"
അവർ തമ്മിൽ എന്തൊക്കെയോ പറയുന്നുണ്ടായി...
ആദ്യമായി ഇന്ദ്രൻ എന്നോട് ഒന്ന് സംസാരിച്ചത് അന്നായിരുന്നു..
"നിന്റെ വീട് ഏടയാ ????"
"എറണാകുളം..."
"ഹ്മ്മമ്മ...ഞാൻ ആട കുറച്ച നാൾ വർക്ക് ചെയ്തിണ്ടെനു..
വൈറ്റില.."
ഞാൻ മൂളുക മാത്രമാണ് ചെയ്തത്..
ഞാൻ പേടിച്ചു നില്കുന്നതു കണ്ടു ഇന്ദ്രൻ അയാളുടെ കൂട്ടുകാരനോടു പറയുന്നത് കേട്ടു.
"ഡാ..ഓനെ അങ്ങ് പറഞ്ഞു വിട്ടേക്ക്..
ഓൻ വെറുതെ പേടിച്ചു ബേജാരയിൻഡ്..."
അത് കേൾക്കേണ്ട താമസം ഞാൻ ആ മുറിയിൽ നിന്നും ഇറങ്ങി ഓടി..
കോളേജ് ദിവസങ്ങൾ പെട്ടെന്ന് പെട്ടെന്നാണ് നീങ്ങി മാഞ്ഞത്.. പഠനം അല്ലാതെ മറ്റൊരു കാര്യത്തിലും ഞാൻ ഇടപെടുവൻ നിന്നില്ല..ഒന്നിലും ഒരു താല്പര്യം ഉണ്ടായിരുന്നില്ല..ക്ലാസ്സിൽ പോകുക..ഹോസ്റ്റലിൽ തിരിച്ചു വരിക.അത്യാവശ്യം കൂട്ടുകാരുമൊത്തു പുറത്തു പോകുക അങ്ങന ഒക്കെ മുന്നോട്ടു പോയി..
ക്ലാസ്സിലായാലും അധികം ആരോടും ഞാൻ അടുപ്പം കാണിച്ചിരുന്നില്ല..
വീട്ടിൽ നിന്നും എല്ലാ ദിവസവും ഫോൺ ചെയ്യുമായിരുന്നു.അത് ഒരു തരം ആശ്വാസം ആയിരുന്നു...
ഒരു ദിവസം രാഹുലിനും ഫായിസിനും രാത്രി നടക്കാൻ ഇറങ്ങണം എന്ന് വലിയ ആഗ്രഹം.
പിന്നെ ഒന്നും നോക്കിയില്ല ഞങ്ങൾ ആരോടും പറയാതെ ഹോസ്റ്റലിൽ നിന്നും ഇറങ്ങി..നിതിൻ മാത്രം വന്നില്ല..
അവനു നല്ല പേടി ആയിരുന്നു...
ഞങ്ങൾ പുറത്തു ഇറങ്ങി കുറെ നടന്നു ചെറിയ തണുപ്പു അനുഭവപ്പെട്ടിരുന്നു..കളിച്ചും ചിരിച്ചും വഴിയിലൂടെ നടന്ന ഞങ്ങളെ രണ്ടു ചേട്ടന്മാർ തടഞ്ഞു നിർത്തി..
"എങ്ങോട്ടാ പിള്ളേരെ ഈ രാത്രി???
ഹ്മ്മമ്മ..
കളി കിട്ടുമോ എന്ന് നോക്കി ഇറങ്ങിയതാണോ??
അല്ലേൽ സ്റ്റ്ഫൊ??????"
കേട്ടതും ഞാൻ അവിടന്ന് രക്ഷപെടാൻ നുണ പറഞ്ഞു..
"ഏയ്.അതൊന്നും അല്ല ചേട്ടയി..
ഞങ്ങൾ ഒരു സിനിമയ്ക്കു പോയി വരുന്ന വഴിയാണ്..
ഹോസ്റ്റലിലേക് പോകുവാ..
വഴി തെറ്റിയോ എന്ന് ഒരു സംശയം...."
പറഞ്ഞു തീർന്നതും ദൂരെ നിന്നും ഒരു ബൈക്ക്ന്റെ ശബ്ദം കേട്ടു..
ഇന്ദ്രൻ..
ഇന്ദ്രൻ ആയിരുന്നു അത്..
ഇന്ദ്രനെ കണ്ടതും ആ രണ്ടു ചേട്ടന്മാർ ഇരുട്ടിലേക്ക് ഓടി മറഞ്ഞു..
ഞങ്ങളെ കണ്ടതും വലിയ ദേഷ്യത്തിൽ വണ്ടി നിർത്തി ഞങ്ങളുടെ അടുത്തേക്കി വന്നു..
എന്റെ മുന്നിൽ വന്നു മുഖത്തേക്കു വലിഞ്ഞൊരു അടി തന്നു...
ഹോ...
എന്റെ പ്രാണൻ നഷ്ടപ്പെടില്ല എന്നെ ഉള്ളു..അത്രയ്ക്ക് ആഘാതം ആയിരുന്നു ആ അടിക്ക്..
"വന്നു കയറില്ല..അതിനു മുമ്പേ അവന്മാർക് കഞ്ചാവ് വേണമല്ലേ..."
അത് കേട്ടതും ഞങ്ങൾ മൂന്ന് ആളും ഞെട്ടി..
എടുത്ത വായ്ക്ക് രാഹുൽ ചാടി കേറി സംസാരിച്ചു.
"അയോ..ഞങ്ങൾ അതിനു വന്നതല്ല..
രാത്രി ചുമ്മാ നടക്കാൻ ഇറങ്ങിയതാണു..."
അത് പറയുമ്പോൾ അവന്റെ കണ്ണ് നിറയുന്നുണ്ടായി...
"വേം കീയ ഈടന്നു...
പോ...വേഗം...."
അടി കിട്ടിയ വേദനയിൽ ഞാൻ ഒന്നും നോക്കാതെ വേഗം ഓടി....
മുറിയിൽ കയറിയ ഞങ്ങൾ കിതപ്പ് മാറാതെ കുറെ വെള്ളം വാരി വലിച്ചു കുടിച്ചു...
വെറുതെ അയാളുടെ കയ്യിൽ നിന്നും അടി കിട്ടി..
അയാളുടെ കയ്യുടെ ചൂടറിയുന്നത് ഇത് രണ്ടാമത്തെ തവണ ആയിരുന്നു...രാഹുലും ഫായിസും എന്നോട് കുറെ ക്ഷമ ചോദിച്ചു..കാരണം അവന്മാരുടെ ആവശ്യ പ്രകാരമാണ് ഞങ്ങൾ നടക്കാൻ ഇറങ്ങിയത്..
നിതിന്റ് വക കുറെ ചീത്തവിളിയും കിട്ടി...
ഇനി മേലാൽ ഇങ്ങനെ പോകരുതെന്ന് അവൻ താക്കീതും നൽകി...
കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ ആരോ വന്നു മുട്ടുന്നത് കേട്ടു. ചെന്ന് നോക്കിയപ്പോൾ ഇന്ദ്രന്റെ മുറിയിലെ കൂട്ടുകാരൻ..
"ഡാ...അരുൺ..
ഇന്ദ്രൻ നിന്നോട് അവനെ ഒന്ന് ചെന്ന് കാണാൻ പറഞ്ഞു..."
എന്റെ മനസ്സിൽ ആദി കൂടി...
എന്തെങ്കിലും ആകട്ടെ എന്ന് കരുതി ഞാൻ ഇന്ദ്രന്റെ മുറിയിലേക്ക് പോയി..
അയാൾ അവിടെ മുറിയിൽ ഉണ്ടായിരുന്നു..
ഒരു കാവി മുണ്ടു മാത്രം ധരിച്ചു.
അയാളുടെ വിരിഞ്ഞ മാറിടവും..പൗരുഷം തുളുമ്പുന്ന ശരീരവും ഞാൻ അന്നാണ് ആദ്യമായി നേരിട്ട് കണ്ടത്...
എന്നെ കണ്ടതും അയാൾ എന്റെ അരികിലേക്ക് വന്നു..
എന്റെ മുഖത്തു കായ് വച്ചു തല്ലിയ പാട് നോക്കി..
മുഖത്തു തൊട്ടതും എനിക്ക് നന്നായി വേദനിച്ചു...
പരുഷമായി തന്നെ അയാൾ അപ്പോളും സംസാരിച്ചത്..
"മേലാൽ ഇനി രാത്രി വെറുതെ പുറത്തിറങ്ങി നടക്കരുത്..
ഈ പാട് അതിനു ഒരു ഓര്മ ആയി ഇരിക്കട്ടെ...."
ഒരു ക്ഷമ വാചകം പോലും പറഞ്ഞില്ല....
കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ എന്നെ മുറിയിൽ നിന്നും പറഞ്ഞയച്ചു...
വേദന സഹിക്ക വയ്യാതെ അന്ന് ഞാൻ കിടന്നതു വളരെ വൈകി ആയിരുന്നു....
പിറ്റേദിവസം എനിക്കായി മറ്റൊരു ദുരന്തം കാത്തിരിക്കുന്നുണ്ടായി എന്നറിയാതെ ഞാൻ കിടന്നുറങ്ങി....
(തുടരും....)
രാക്ഷസനെ ചുംബിച്ച പ്രണയം (36 )
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
വീട്ടിൽ ചെന്നതും അമ്മയുടെയും ബന്ധുക്കളുടെയും പരാതിയായിരുന്നു..
"നീയങ് ക്ഷീണിച്ചു പോയല്ലോ ചെക്കാ...
അവിടെ തിന്നാൻ ഒന്നും കിട്ടാറില്ല...??
കുറെ പഠിക്കാൻ ഉണ്ടല്ലേ???
ഉറക്കം ശേരിയാകുന്നുണ്ടാകില്ല..
വെള്ളം പിടിക്കാത്ത കൊണ്ടായിരിക്കും..
കാലാവസ്ഥ പിടിക്കുന്നില്ല????"
എല്ലാ ചോദ്യങ്ങളും ഞാൻ ഒരു ചെവിയുടെ കേട്ട് മറു ചെവിയുടെ ഉപേക്ഷിച്ചു...
ശനിയാഴ്ച ഞാൻ വീട്ടിൽ തന്നെ ചിലവഴിച്ചു..
ഞനായറാഴ്ച അമ്പലത്തിൽ പോയതിനു ശേഷം നേരെ മനുവേട്ടന്റെ വീട്ടിലേക്കാണ് പോയത്...
ചേട്ടന്റെ വണ്ടി ഞാൻ തുടച്ചു മിനുക്കി വചു..
മുറിയിൽ കയറി ഞാൻ പൊടി തട്ടി കട്ടിലിൽ കയറി കിടന്നു..
ആ കട്ടിലിൽ ഞങ്ങൾ പങ്കിട്ട മധുരിക്കുന്ന ഓർമ്മകൾ എന്റെ കണ്ണുകൾ നനയിച്ചു...
കുറെ നേരം ഒറ്റയ്ക്ക് സംസാരിച്ചു..കൂടെ മനുവേട്ടൻ ഉണ്ടെന്ന പ്രതിതി സൃഷ്ടിച്ചു കൊണ്ട്...
കോളേജിലെ വിശേഷങ്ങളും എല്ലാം ഞാൻ ആ മുറിയിലിരുന്ന് പറഞ്ഞു..
ഇന്ദ്രനും ഒരു വിഷയം ആയിരുന്നു..
ചില കാര്യങ്ങൾ പറഞ്ഞു ഞാൻ തന്നെ പൊട്ടി ചിരിച്ചു..
ഒറ്റയ്ക്ക്..ഒരു പ്രാന്തനെ പോലെ..
കുറച്ചു നേരം അവിടെ കിടന്നു ഉറങ്ങി..
ഉച്ച ആകാറായപ്പോളാണ് ഞാൻ വീട്ടിലേക്ക് മടങ്ങിയത്...
അന്ന് രാത്രി ചേട്ടന്റെ വക പുതിയൊരു സമ്മാനവും ഉണ്ടായിരുന്നു..
പുതിയ മൊബൈൽ ഫോൺ..
മൈക്രോമാക്സ് യൂണൈറ്റ് ടു..
ഒരു അടിപൊളി മൊബൈൽ ഫോൺ..എന്റെ പഴയ മൊബൈൽ ഫോണിനിലും വലുത്..അതിലും കൂടുതൽ ഉപയോഗങ്ങൾ ഉള്ള ഒരു മൊബൈൽ..
അന്ന് തന്നെ ഞാൻ മൊബൈൽ മാറ്റി..തത്കാലം ഞാൻ അമ്മയുടെ ചെറിയ ഫോൺ ആയിരുന്നു കോളേജിൽ കൊണ്ട് പോയത്..
ഞാൻ വാട്സാപ്പ് ഒക്കെ എടുത്തു..
ആദ്യം നോക്കിയത് മനുവേട്ടന്റെ പ്രൊഫൈൽ ആയിരുന്നു..
ഓണത്തിന് കൂട്ടുകാരുമൊത്തു എടുത്ത ഫോട്ടോയായിരുന്നു ചേട്ടന്റെ ഡി പി...
മൊബൈൽ നമ്പർ ഡിലീറ്റ് ചെയ്തു കളയാം എന്ന് വിചാരിച്ചെങ്കിലും മനസ്സ് അനുവദിച്ചില്ല...
ഞാൻ എന്റെ പഴയ മെമ്മറി കാർഡ് ഇട്ടു..
അതിൽ നിറയെ ഞാനും എന്റെ മനുവേട്ടനും നിറഞ്ഞു നിന്നു....
അന്ന് രാത്രി ഞാൻ കുറെ കരഞ്ഞു..
അല്ലെങ്കിൽ ആ ഫോട്ടോകൾ എന്നെ കരയിച്ചു എന്ന് തന്നെ പറയാം..
പിറ്റേദിവസം വൈകുന്നേരം ഞാൻ വീട്ടിൽ നിന്നും കോളേജിലേക്ക് മടങ്ങി..ഹോസ്റ്റലിൽ എത്തിയത് രാത്രി ആയപ്പോൾ ആയിരുന്നു..ട്രെയിൻ വൈകിയത് കൊണ്ട് ഞാൻ കുടുങ്ങി..
ബസ് കിട്ടാൻ സാധ്യത കുറവാണെന്നു ഓട്ടോക്കാർ പറഞ്ഞു..
അവിടന്ന് ഹോസ്റ്റൽ വരെ ഓട്ടോ വിളിച്ചു പോകാൻ കുറെ പൈസ ചെലവാകും.എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ബസ് സ്റ്റോപ്പിൽ നിന്നപ്പോൾ ദേവധൂതനെ പോലെ ഇന്ദ്രൻ ആ വഴി വന്നു..
ജോലി കഴിഞ്ഞു ഹോസ്റ്റലിലേക്ക് മടങ്ങുന്ന വഴി ആയിരുന്നു.... എന്നെ കണ്ടതും അയാൾ വണ്ടി നിർത്തി ഹോസ്റ്റലിലേക്ക് ആണോ എന്ന് ചോദിച്ചു..
ട്രെയിൻ വൈകിയ കാര്യം മുതൽ പറയുവാൻ തുടങ്ങിയപ്പോൾ അയാൾ അധികം ചിലക്കണ്ട വണ്ടിയിലേക്ക് കയറാൻ ആവശ്യപ്പെട്ടു..
ഞാൻ ഒന്നും മിണ്ടാതെ ഹോസ്റ്റൽ വരെ ഇരുന്നു...
ഇടയ്ക്ക് ഒരു കടയിൽ നിർത്തി അയാൾ ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങി അതിൽ നിന്നും ഒരെണ്ണം എടുത്തു കത്തിച്ചു പുകച്ചു....
ഞാൻ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാനെ നിന്നില്ല..
അയാൾ എന്നെ ഹോസ്റ്റലിൽ ആക്കി തന്നു...
"താങ്ക്സ്"
ഞാൻ പറഞ്ഞത് കേട്ട ഭാവം പോലും നടിക്കാതെ അയാൾ മുറിയിലേക്ക് കയറി പോയി.
എന്റെ മനുവേട്ടന്റെ രൂപ സാദൃശ്യം മാത്രമേ അയാൾക്കു ഉണ്ടായുള്ളൂ എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു..
എന്നോട് ഇത്രയും കടുപ്പമായി പെരുമാറിയ വേറെ ഒരാൾ ഉണ്ടാകില്ല..
നാട്ടിൽ നിന്നും അമ്മ കൊടുത്തയച്ച പലഹാരങ്ങളും മറ്റും ഞാൻ എല്ലാ കൂട്ടുകാർക്കും നൽകി..
എന്റെ ക്ലാസ്സിലും ഒരു കണ്ണൂര്കാരൻ ഉണ്ടായിരുന്നു..
അവനെ വശത്താക്കി ഞാൻ ഇന്ദ്രനെ കുറിച്ച് അറിയുവാൻ ശ്രമിച്ചു..
കണ്ണൂർ കൂത്തുപറമ്പ് എന്നാ സ്ഥാലതായിരുന്നു അയാളുടെ വീട് പിന്നെ തളിപ്പറമ്പിലേക്ക് മാറി എന്ന് മാത്രമേ നിഖിലിനും അറിയുക ഉണ്ടായിരുന്നുള്ളു..
അവന്റെ വീട് വളപട്ടണം എന്നാ സ്ഥാലതാണ് അതിനാൽ അവനു സ്ഥലങ്ങൾ ഒക്കെ നന്നായി അറിയാമായിരുന്നു...
അങ്ങനെ ഒരു ദിവസം രാഹുൽ എന്നോട് അവനു കോളേജിൽ ഇടുവാൻ ഒരു ഷർട്ട് ആവശ്യപ്പെട്ടപ്പോൾ എന്റെ ബാഗിൽ ഉണ്ടാകും നിനക്ക് ഇഷ്ടമുള്ളത് എടുത്തോളൂ എന്ന് പറഞ്ഞപ്പോൾ അവൻ നേരെ എന്റെ ബാഗ് തുറന്നു...
അവൻ ബാഗ് തുറന്നു എന്തോ കൈയിൽ എടുക്കുന്നത് കണ്ടു.
പിന്നെ കുറെ നേരം തുറിച്ചു നോക്കി കൊണ്ടേ ഇരുന്നു....
"ഡാ..
നിനക്ക് ഷർട്ട് കിട്ടിയില്ലേ???
എന്തൊന്നാ തുറിച്ചു നോക്കി കൊണ്ട് ഇരിക്കുന്നെ???"
ഞാൻ പറഞ്ഞത് അവൻ കേട്ട ഭാവം നടിക്കാതെ എന്നോട് സംശയം ചോദിച്ചു..
"എടാ കള്ളാ...
നീ ആ രാക്ഷസനെ വളച്ചെടുത്തോ???
അയാൾ അങ്ങന ആരോടും കൂട്ട് ആകില്ല എന്നാണല്ലോ ഞാൻ അറിഞ്ഞത്..എന്നിട്ടും നിങ്ങൾ കട്ട ഫ്രണ്ട്സ് ആയില്ലേ...
ഫോട്ടോ ഒക്കെ അടിപൊളി..."
അവൻ പറയുന്നത് എന്താന്നെന്നു എനിക്ക് മനസിലായില്ല..
ഞാൻ ചെന്ന് നോക്കി..
അത് മനുവേട്ടനും ഞാനും കെട്ടിപിടിച്ചു നിൽക്കുന്ന ഒരു ഫോട്ടോ ഫ്രെയിം ആയിരുന്നു..
"ഡാ..നീ അത് അവിടെ വചെയ്. അത് ഇന്ദ്രൻ ഒന്നുമല്ല..
അത് എന്റെ.......
എന്റെ..എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു....
ഇന്ദ്രൻ അല്ല"
ആരും എന്നെ വിശ്വസിക്കാൻ കൂട്ടാക്കിയിരുന്നില്ല..
ചെറിയ വ്യത്യാസങ്ങൾ മാത്രമേ മനുവേട്ടനും ഇന്ദ്രനും തമ്മിൽ ഉണ്ടായിരുന്നുള്ളു..
ആ ഫോട്ടോയുടെ കാര്യം അങ്ങ് ഹോസ്റ്റൽ മുഴുവൻ പടർന്നു...ഒരു കാട്ട് തീ പോലെ..
അത് ഇന്ദ്രന്റെ ചെവിയിലും എത്തി..
പക്ഷെ അതിനെ കുറിച്ച് ചോദിയ്ക്കാൻ അയാൾ വന്നതേ ഇല്ല..
ഞാൻ ആ കാര്യം അങ്ങ് വിട്ടു..
പിറ്റേദിവസം കോളേജിൽ ചെന്നപ്പോൾ ഇന്ദ്രന്റെ ഒരു കൂട്ടുകാരൻ എന്നെ ഇന്ദ്രന്റെ അടുക്കലേക്കു കൂട്ടി കൊണ്ടുപോയി..പോകും വഴി എന്റെ മനസ്സ് പിടയുന്നുണ്ടായി..
അവിടെ എത്തിയതും അയാൾ എന്നെ തുറിച്ചു നോക്കുവാൻ തുടങ്ങി..
"നീ എന്തോ ഫോട്ടോ വച്ച് കളിച്ചു എന്ന് അറിഞ്ഞിനേല്ലോ...
ഈട അതികം കളി വേണ്ട..."
ഞാൻ അയാളുടെ മുഖത്തേക്കെ നോക്കിയില്ല...
"ഹ്മ്മമ്മ..."
ഞാൻ മൂളുക മാത്രമാണ് ചെയ്തത്..
അയാൾ എന്നോട് വേറെ ഒന്നും ചോദിച്ചില്ല...
ഫോട്ടോ പോലും കാണിച്ചു തരാൻ പറഞ്ഞില്ല...ഇത്രയും കട്ടിയുള്ള മനുഷ്യരും ഉണ്ടോ,?????
കോളേജിലെ പലയിടത്തും വച്ച് ഞാൻ അയാളെ കാണുമായിരുന്നു..ഇടയ്ക്കിടയ്ക് ഞാൻ ചിരിച്ചു കാണിക്കുമെങ്കിലും അയാൾ കണ്ട ഭാവം പോലും കാണിക്കുക ഇല്ലായിരുന്നു...
അങ്ങനെ ഒരു ദിവസം അയാളുടെ സംഘത്തിലെ അയാളുടെ ഒരു കൂട്ടുകാരനെ പരിചയപ്പെടാൻ ഇടയായി....
പരിചയപ്പെട്ടു ഹോസ്റ്റൽ മുറിയിലേക്ക് ചെന്നപ്പോളാണ് അയാൾ ഇന്ദ്രന്റെ മുറിയിൽ ഉള്ള ആളാണെന്ന് ഞാൻ അറിഞ്ഞത്..
ചെന്ന് പെട്ട് പോയി എന്നാ അവസ്ഥയിലായി ഞാൻ..
എന്നെ കണ്ടതും അയാൾ സംസാരിക്കാൻ തുടങ്ങി..
"ഏടന്നു കിട്ടി ഈ സാധനത്തിനെ??"
അവർ തമ്മിൽ എന്തൊക്കെയോ പറയുന്നുണ്ടായി...
ആദ്യമായി ഇന്ദ്രൻ എന്നോട് ഒന്ന് സംസാരിച്ചത് അന്നായിരുന്നു..
"നിന്റെ വീട് ഏടയാ ????"
"എറണാകുളം..."
"ഹ്മ്മമ്മ...ഞാൻ ആട കുറച്ച നാൾ വർക്ക് ചെയ്തിണ്ടെനു..
വൈറ്റില.."
ഞാൻ മൂളുക മാത്രമാണ് ചെയ്തത്..
ഞാൻ പേടിച്ചു നില്കുന്നതു കണ്ടു ഇന്ദ്രൻ അയാളുടെ കൂട്ടുകാരനോടു പറയുന്നത് കേട്ടു.
"ഡാ..ഓനെ അങ്ങ് പറഞ്ഞു വിട്ടേക്ക്..
ഓൻ വെറുതെ പേടിച്ചു ബേജാരയിൻഡ്..."
അത് കേൾക്കേണ്ട താമസം ഞാൻ ആ മുറിയിൽ നിന്നും ഇറങ്ങി ഓടി..
കോളേജ് ദിവസങ്ങൾ പെട്ടെന്ന് പെട്ടെന്നാണ് നീങ്ങി മാഞ്ഞത്.. പഠനം അല്ലാതെ മറ്റൊരു കാര്യത്തിലും ഞാൻ ഇടപെടുവൻ നിന്നില്ല..ഒന്നിലും ഒരു താല്പര്യം ഉണ്ടായിരുന്നില്ല..ക്ലാസ്സിൽ പോകുക..ഹോസ്റ്റലിൽ തിരിച്ചു വരിക.അത്യാവശ്യം കൂട്ടുകാരുമൊത്തു പുറത്തു പോകുക അങ്ങന ഒക്കെ മുന്നോട്ടു പോയി..
ക്ലാസ്സിലായാലും അധികം ആരോടും ഞാൻ അടുപ്പം കാണിച്ചിരുന്നില്ല..
വീട്ടിൽ നിന്നും എല്ലാ ദിവസവും ഫോൺ ചെയ്യുമായിരുന്നു.അത് ഒരു തരം ആശ്വാസം ആയിരുന്നു...
ഒരു ദിവസം രാഹുലിനും ഫായിസിനും രാത്രി നടക്കാൻ ഇറങ്ങണം എന്ന് വലിയ ആഗ്രഹം.
പിന്നെ ഒന്നും നോക്കിയില്ല ഞങ്ങൾ ആരോടും പറയാതെ ഹോസ്റ്റലിൽ നിന്നും ഇറങ്ങി..നിതിൻ മാത്രം വന്നില്ല..
അവനു നല്ല പേടി ആയിരുന്നു...
ഞങ്ങൾ പുറത്തു ഇറങ്ങി കുറെ നടന്നു ചെറിയ തണുപ്പു അനുഭവപ്പെട്ടിരുന്നു..കളിച്ചും ചിരിച്ചും വഴിയിലൂടെ നടന്ന ഞങ്ങളെ രണ്ടു ചേട്ടന്മാർ തടഞ്ഞു നിർത്തി..
"എങ്ങോട്ടാ പിള്ളേരെ ഈ രാത്രി???
ഹ്മ്മമ്മ..
കളി കിട്ടുമോ എന്ന് നോക്കി ഇറങ്ങിയതാണോ??
അല്ലേൽ സ്റ്റ്ഫൊ??????"
കേട്ടതും ഞാൻ അവിടന്ന് രക്ഷപെടാൻ നുണ പറഞ്ഞു..
"ഏയ്.അതൊന്നും അല്ല ചേട്ടയി..
ഞങ്ങൾ ഒരു സിനിമയ്ക്കു പോയി വരുന്ന വഴിയാണ്..
ഹോസ്റ്റലിലേക് പോകുവാ..
വഴി തെറ്റിയോ എന്ന് ഒരു സംശയം...."
പറഞ്ഞു തീർന്നതും ദൂരെ നിന്നും ഒരു ബൈക്ക്ന്റെ ശബ്ദം കേട്ടു..
ഇന്ദ്രൻ..
ഇന്ദ്രൻ ആയിരുന്നു അത്..
ഇന്ദ്രനെ കണ്ടതും ആ രണ്ടു ചേട്ടന്മാർ ഇരുട്ടിലേക്ക് ഓടി മറഞ്ഞു..
ഞങ്ങളെ കണ്ടതും വലിയ ദേഷ്യത്തിൽ വണ്ടി നിർത്തി ഞങ്ങളുടെ അടുത്തേക്കി വന്നു..
എന്റെ മുന്നിൽ വന്നു മുഖത്തേക്കു വലിഞ്ഞൊരു അടി തന്നു...
ഹോ...
എന്റെ പ്രാണൻ നഷ്ടപ്പെടില്ല എന്നെ ഉള്ളു..അത്രയ്ക്ക് ആഘാതം ആയിരുന്നു ആ അടിക്ക്..
"വന്നു കയറില്ല..അതിനു മുമ്പേ അവന്മാർക് കഞ്ചാവ് വേണമല്ലേ..."
അത് കേട്ടതും ഞങ്ങൾ മൂന്ന് ആളും ഞെട്ടി..
എടുത്ത വായ്ക്ക് രാഹുൽ ചാടി കേറി സംസാരിച്ചു.
"അയോ..ഞങ്ങൾ അതിനു വന്നതല്ല..
രാത്രി ചുമ്മാ നടക്കാൻ ഇറങ്ങിയതാണു..."
അത് പറയുമ്പോൾ അവന്റെ കണ്ണ് നിറയുന്നുണ്ടായി...
"വേം കീയ ഈടന്നു...
പോ...വേഗം...."
അടി കിട്ടിയ വേദനയിൽ ഞാൻ ഒന്നും നോക്കാതെ വേഗം ഓടി....
മുറിയിൽ കയറിയ ഞങ്ങൾ കിതപ്പ് മാറാതെ കുറെ വെള്ളം വാരി വലിച്ചു കുടിച്ചു...
വെറുതെ അയാളുടെ കയ്യിൽ നിന്നും അടി കിട്ടി..
അയാളുടെ കയ്യുടെ ചൂടറിയുന്നത് ഇത് രണ്ടാമത്തെ തവണ ആയിരുന്നു...രാഹുലും ഫായിസും എന്നോട് കുറെ ക്ഷമ ചോദിച്ചു..കാരണം അവന്മാരുടെ ആവശ്യ പ്രകാരമാണ് ഞങ്ങൾ നടക്കാൻ ഇറങ്ങിയത്..
നിതിന്റ് വക കുറെ ചീത്തവിളിയും കിട്ടി...
ഇനി മേലാൽ ഇങ്ങനെ പോകരുതെന്ന് അവൻ താക്കീതും നൽകി...
കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ ആരോ വന്നു മുട്ടുന്നത് കേട്ടു. ചെന്ന് നോക്കിയപ്പോൾ ഇന്ദ്രന്റെ മുറിയിലെ കൂട്ടുകാരൻ..
"ഡാ...അരുൺ..
ഇന്ദ്രൻ നിന്നോട് അവനെ ഒന്ന് ചെന്ന് കാണാൻ പറഞ്ഞു..."
എന്റെ മനസ്സിൽ ആദി കൂടി...
എന്തെങ്കിലും ആകട്ടെ എന്ന് കരുതി ഞാൻ ഇന്ദ്രന്റെ മുറിയിലേക്ക് പോയി..
അയാൾ അവിടെ മുറിയിൽ ഉണ്ടായിരുന്നു..
ഒരു കാവി മുണ്ടു മാത്രം ധരിച്ചു.
അയാളുടെ വിരിഞ്ഞ മാറിടവും..പൗരുഷം തുളുമ്പുന്ന ശരീരവും ഞാൻ അന്നാണ് ആദ്യമായി നേരിട്ട് കണ്ടത്...
എന്നെ കണ്ടതും അയാൾ എന്റെ അരികിലേക്ക് വന്നു..
എന്റെ മുഖത്തു കായ് വച്ചു തല്ലിയ പാട് നോക്കി..
മുഖത്തു തൊട്ടതും എനിക്ക് നന്നായി വേദനിച്ചു...
പരുഷമായി തന്നെ അയാൾ അപ്പോളും സംസാരിച്ചത്..
"മേലാൽ ഇനി രാത്രി വെറുതെ പുറത്തിറങ്ങി നടക്കരുത്..
ഈ പാട് അതിനു ഒരു ഓര്മ ആയി ഇരിക്കട്ടെ...."
ഒരു ക്ഷമ വാചകം പോലും പറഞ്ഞില്ല....
കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ എന്നെ മുറിയിൽ നിന്നും പറഞ്ഞയച്ചു...
വേദന സഹിക്ക വയ്യാതെ അന്ന് ഞാൻ കിടന്നതു വളരെ വൈകി ആയിരുന്നു....
പിറ്റേദിവസം എനിക്കായി മറ്റൊരു ദുരന്തം കാത്തിരിക്കുന്നുണ്ടായി എന്നറിയാതെ ഞാൻ കിടന്നുറങ്ങി....
(തുടരും....)
രാക്ഷസനെ ചുംബിച്ച പ്രണയം (37)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കിതപ്പോടെയാണ് അയാൾ എന്റെ അടുക്കൽ ഓടി എത്തിയത്...
"നീ വേഗം ഹോസ്റ്റലിൽ പോയി ഡ്രസ്സ് ഒക്കെ പായ്ക്ക് ചെയ്തു വീട്ടിലേക്കു പോകാൻ നോക്ക്...
അല്ലേൽ നിനക്ക് നല്ല പണി കിട്ടു...
അവൻ ആകെ കലിപ്പിലാണ്.."
ഒന്നും മനസിലാകാതെ ഞാൻ മിഴിച്ചു നിന്നു..
ക്ലാസ്സിലെ കുറെ കുട്ടികളും അയാളുടെ പരവേശം കണ്ടു ഓടി അടുത്തേക്ക് വന്നു..
"ചേട്ടയി എന്താ ഈ പറയുന്നേ??
എനിക്ക് ഒന്നും മനസിലാകുന്നില്ല....
ആര് കലിപ്പിലാണ്??
അതിനു ഞാൻ എന്തിനാ വീട്ടിൽ പോകുന്നേ???"
അത് കേൾക്കാൻ പോലും അയാൾ നിന്നില്ല..
"ഓരോന്ന് മണ്ടത്തരം ചെയ്തതും പോരാഞ്ഞിട്ട്..
ആരെങ്കിലും അവനെതിരെ കംപ്ലൈന്റ്റ് കൊടുക്കുമെന്ന് വിചാരിക്കുന്നുണ്ടോ???? "
അയാൾ പറയുന്നത് ഒന്നും തന്നെ എനിക്ക് വ്യക്തമാകുന്നില്ലയിരുന്നു...
പെട്ടെന്ന് അയാൾ എന്റെ കൈ പിടിച്ചു വലിച്ചു വരാന്തയിലൂടെ കോളേജിന്റെ പുറത്തേക്കു ഇറക്കാൻ ശ്രമിച്ചു..
അയാൾ പെട്ടെന്ന് പതറി നിന്നു...
ഞാൻ മുമ്പിൽ നോക്കിയപ്പോൾ ഇന്ദ്രൻ. ചുമന്ന തുണി കണ്ട ഒരു കാളയെ പോലെ മുരണ്ടു എന്റെ മുന്നിലേക് നടന്നു വരുന്നു...കൂടെ കുറെ കൂട്ടുകാരും ഉണ്ടായിരുന്നു...
എന്നെ കൊല്ലാനുള്ള ദേഷ്യം അയാളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു...
കാര്യം എന്തെന്നറിയാതെ ഞാൻ വിഷണ്ണനായി അവിടെ തന്നെ നിന്നു...
"നായിന്റെ മോനെ......"
എന്നും പറഞ്ഞു എന്റെ കരണം അയാൾ അടിച്ചു തകർത്തു...ചെവിയിലൂടെ മൂളൽ ശബ്ദം മാത്രമാണ് അപ്പോൾ കേൾക്കാൻ സാധിച്ചത്..
അയാൾ ഇതിനു മുമ്പ് തല്ലിയതിലും ആഘാതമുള്ളതായിരുന്നു അന്നതെത്. അടി കിട്ടിയപ്പോൾ തന്നെ ഞാൻ താഴെ വീണിരുന്നു...
അയാളെ പിടിച്ചു മാറ്റുവാൻ കുറെ കൂട്ടുകാർ ശ്രമിച്ചെങ്കിലും അയാൾ അവരെയൊക്കെ തള്ളി മാറ്റി..
കാല് കൊണ്ട് എന്റെ വലതു കയ്യിൽ ആഞ്ഞു ചവിട്ടി..
വേദന കൊണ്ട് ഞാൻ പുളഞ്ഞു..
കാര്യമറിയാതെ ഞാൻ ഉച്ചത്തിൽ കരഞ്ഞു.
അയാൾ ദേഷ്യത്തിൽ എന്റെ മുടിയിൽ കുത്തി പിടിച്ചു.എന്നെ വലിച്ചു പൊക്കി.തളർന്നു ഒടിഞ്ഞ ഞാൻ കഷ്ടിച്ച് എഴുന്നേറ്റു..
അയാൾ എന്റെ മുടിയിൽ പിടിച്ചു ഭിത്തിയിൽ തല വലിച്ചു ഇടിച്ചു...
എന്റെ ബോധം നഷ്ടപ്പെടുന്നത് പോലെ എനിക്ക് തോന്നുന്നുണ്ടായി..
കണ്പീലിയിൽ നിന്നും രക്തം ഇറ്റു വീഴുന്നതാണ് ഞാൻ അവസാനമായി കണ്ടത്..
ബോധം നഷ്ടപ്പെട്ട് ശരീര ക്ഷതമേറ്റ എന്നെ അവിടെയുള്ളവർ എല്ലാവരും ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു..
പിന്നീടാണ് ഞാൻ ഇന്ദ്രന്റെ ദേഷ്യത്തിനുള്ള കാരണം മനസിലാക്കിയത്..
ദേഷ്യത്തിന്റെ കാരണം എന്നെയും ദേഷ്യത്തിലാണ് എത്തിച്ചത്..
ആരായാലും ദേഷ്യപ്പെടും ,പക്ഷെ എന്നെ ഉപദ്രവിച്ചത് അല്പം കൂടി പോയി എന്നത് വാസ്തവം തന്നെ ആയിരുന്നു...
കോളേജ് പ്രിൻസിപ്പലിന് ഇന്ദ്രനെതിരെ കംപ്ലൈന്റ്റ് പോയിരിക്കുന്നു..അതും എന്റെ പേരിൽ.
റാഗിങ് കേസ്..
'ഹോസ്റ്റലിൽ ,രാത്രി മുറിയിൽ വിളിച്ചു വരുത്തി ശാരീരികമായി പീഡിപ്പിച്ചു പ്രകൃതി വിരുദ്ധ ലൈംഗീക വേഴ്ചകൾക് നിർബന്ധിതനാക്കി' എന്നതായിരുന്നു ഇന്ദ്രനെതിരെ എന്റെ പേരിൽ പ്രിൻസിപ്പലിന് എത്തിയ പരാതി..
അതും തെളിവുകൾ വച്ചു തന്നെ..
തലേന്ന് രാത്രി ഇന്ദ്രൻ എന്നെ മുറിയിൽ വിളിച്ചു വരുത്തിയപ്പോൾ അയാൾ എന്റെ മുഖത്തു പിടിച്ചു അയാൾ അടിച്ച പാട് നോക്കുന്ന ചിത്രമായിരുന്നു തെളിവ്..
എന്റെ കവിളത്തെ അടിയുടെ ചുമന്ന പാടും,പാതി വസ്ത്രം ധരിച്ച ഇന്ദ്രനും ആ പരാതിയുടെ തീർപ്പിനായി ആക്കം കൂട്ടി...
ഇന്ദ്രൻ ആ പരാതിയിൽ പറഞ്ഞത് പോലെ എന്നെ ഒന്നും ചെയ്തിട്ടുമില്ല,അങ്ങനെ ഒരു പരാതി ഞാൻ നല്കിയിട്ടുമില്ല....
എന്നെ രാത്രി കഞ്ചാവ് വില്പനക്കാരിൽ നിന്ന് രക്ഷിച്ചു ഹോസ്റ്റലിൽ എത്തിച്ചതിനു ഞാൻ തിരിച്ചു കൊടുത്ത വൃത്തികെട്ട സമ്മാനമായിട്ടാണ് ഇന്ദ്രൻ ആ പരാതിയെ കണ്ടത്..
റാഗിങ് ഉം ഉപദ്രവും ചെയ്യാതെ അതിനു ഒരാഴ്ചത്തെ സസ്പെന്ഷന് കിട്ടിയതിന്റെ ദേഷ്യമാണ് ഇന്ദ്രൻ എന്റെമേൽ തീർത്തത്...
അന്ന് ഞാൻ അയാളെ വല്ലാതെ വെറുത്തു...
ഒരു കാര്യവും ഇല്ലാതെ എന്നെ ഇത്രയും ഉപദ്രവിച്ചതിനു..
അയാൾക്ക് എന്നോട് ഒരു വാക്കെങ്കിലും ചോദിക്കാമായിരുന്നു...
കണ്ണ് തുറന്നപ്പോൾ ചുറ്റിനും എന്റെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു..
പരിചയമില്ലാത്ത ആശുപത്രി..
കണ്ണിൽ പാട കെട്ടിയത് പോലെ തോന്നിയത് കൊണ്ട് കണ്ണ് തിരുമാൻ ശ്രമിച്ചപ്പോളാണ് കയ്യിൽ പ്ലാസ്റ്റർ ഇട്ടതു അറിഞ്ഞത്..
ഇന്ദ്രന്റെ ചവിട്ടിന്റെ ഫലം,എന്റെ കയ്യ് ഓടിഞ്ഞു..
നെറ്റിയിൽ നിന്നും കുറെ രക്തം പോയിരുന്നുവത്രെ..
അമ്മയെയും ചേട്ടനെയും അച്ഛനെയും കണ്ടപ്പോൾ അറിയാതെ ഞാൻ കരഞ്ഞു പോയി...
"അച്ഛാ....
എനിക്ക് ഇനി ഇവിടെ പഠിക്കണ്ടാ...
എനിക്ക് ഇവിടന്ന് എങ്ങനെയെങ്കിലും പോകണം..ഇവിടെ ആരും എന്നെ മനസിലാക്കുന്നില്ല...ഇനിയും ഇങ്ങനെ ഇവിടെ നിന്നാൽ ഞാൻ ചാകും ..സത്യം..."
അച്ഛന്റെ ദേഹത്ത് ചാരി ഞൻ കുറെ നേരം കരഞ്ഞു..
അമ്മയുടെ കണ്ണും നിറയുന്നത് ഞാൻ അപ്പോൾ കണ്ടിരുന്നു..
എന്റെ ചേട്ടന്റെ മുഖത്ത് തീ ആളി പടരുന്നതും എനിക്ക് കാണാമായിരുന്നു...
കൂട്ടുകാരോട് വിവരം അന്വേഷിച്ചു ചേട്ടൻ എല്ലാ കാര്യങ്ങളും അറിഞ്ഞു..
ഇന്ദ്രനെതിരെ പോലീസ് കേസ് കൊടുക്കാൻ അച്ഛനും അമ്മയും തീരുമാനം എടുത്തു...
അപ്പോൾ എനിക്ക് ഇന്ദ്രനോടുണ്ടായ ദേഷ്യത്തിൽ ഞാൻ അതിനു കൂട്ടു നിന്നു..
"എന്റെ മോൻ ഇനി ഇവിടെ പഠിക്കണ്ടാ....എങ്ങനെ ഉണ്ടായിരുന്ന കുഞ്ഞാ..ഇപ്പൊ നോക്കിക്കേ...ഓരോരുത്തന്മാർ എന്റെ കുഞ്ഞിനെ കൊന്നു എടുത്തുല്ലോ...."
അത് പറയുമ്പോൾ അമ്മയുടെ കണ്ണുകളിൽ ദേഷ്യവും സങ്കടവും ഒരുപോലെ തിളങ്ങി നിന്നു..
എന്റെയും അമ്മയുടെയും ആവശ്യ പ്രകാരം അച്ഛൻ ഹോസ്റ്റലിൽ പോയി വാർഡനെ കണ്ടു സംസാരിച്ചു...
തത്കാലം പോവുകയാണ് എന്ന് മാത്രമാണ് അച്ഛൻ പറഞ്ഞത്..
നേരെ വീട്ടിലേക്കാണ് പോയത്...
ചേട്ടൻ ഇന്ദ്രനെ കണ്ടിട്ടേ വരുകയുള്ളൂ എന്നാ വാശിയിൽ ആയിരുന്നു..
ഡിസ്ചാർജ് ചെയ്ത ഉടനെ തന്നെ ഞങ്ങൾ മൂന്ന് പേരും വീട്ടിലേക്ക് മടങ്ങി..
വീട്ടിൽ എത്തിയ എന്റെ മനസ്സിന് യാതൊരു സ്വസ്ഥതയും ഉണ്ടായിരുന്നില്ല..മനുവേട്ടൻ ഇന്നും ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഇങ്ങനെ ഒരു ഗതി വരുകയില്ലയിരുന്നു..
ആരും പ്രവേശിക്കാത്ത എന്റെ മുറിയിൽ നനുത്ത ഗന്ധമായിരുന്നു...
ആ ഗന്ധത്തിന്റെ ചുവ ശ്വസിച്ചു ഞാൻ ആ മുറിയിൽ തന്നെ ചടഞ്ഞു കൂടി..
എന്റെ ചേട്ടൻ വന്നപ്പോൾ വിശേഷങ്ങൾ തിരക്കി.പക്ഷെ വലിയ കുഴപ്പമൊന്നുമില്ല..പറയേണ്ടതൊക്കെ പറഞ്ഞിട്ടുണ്ട്..കൊടുക്കേണ്ടത് കൊടുത്തു എന്ന് മാത്രമാണ് ചേട്ടൻ പറഞ്ഞതു .എന്നിൽ നിന്നും എന്തൊക്കെയോ എന്റെ ചേട്ടൻ മറച്ചു വയ്ക്കുന്നത് പോലെ തോന്നി..
ചിലപ്പോൾ അത് എന്റെ സംശയം മാത്രം ആയിരുന്നേക്കാം..
നാട്ടിലെ ബന്ധുക്കളെ ആരെയും തന്നെ അറിയിച്ചില്ലായിരുന്നത് കൊണ്ട് അവരുടെ ശല്യം ഉണ്ടായിരുന്നില്ല...
രാഹുലിനെ വിളിച്ചു അവിടത്തെ കാര്യങ്ങളൊക്കെ അന്വേഷിച്ചു..
പോലീസ് വന്നു ഇന്ദ്രനെ ഹോസ്റ്റലിൽ നിന്നും പിടിച്ചു കൊണ്ടുപോകുന്നത് അവർ നേരിട്ട് കണ്ടു പോലും..
രണ്ടു മൂന്ന് ദിവസത്തിനു ശേഷം ആരുടെയൊക്കെയോ സഹായത്താൽ അയാൾ പുറത്തു ഇറങ്ങിയെന്നും , ഹോസ്റ്റലിൽ വന്നു എതിർ പാർട്ടിയുടെ നേതാവിനെ കണക്കിന് തല്ലി ചതച്ചിട്ടാണ് അയാൾ കണ്ണൂർക് പോയത്..
കോളജ് ഇലക്ഷന് അടുത്ത് വരുന്നത് കൊണ്ട് ഇന്ദ്രനു എല്ലാവരുടെയും മുന്നിൽ വൃത്തികെട്ട മുഖച്ഛായ സൃഷ്ടിക്കുവാൻ എതിർ പാർട്ടിയുടെ നേതാവ് ചെയ്തു കൂട്ടിയ കാര്യങ്ങളായിരുന്നു അതൊക്കെ എന്ന് കോളേജിൽ എല്ലാവരും അറിഞ്ഞു.....
ദിവസങ്ങൾ കടന്നു പോയത് അറിഞ്ഞില്ല..ഒന്നര ആഴ്ച വീട്ടിൽ തന്നെ ആയിരുന്നു...
തലയിലെ കെട്ട് ചെറുതായി..ഒറ്റ ബാൻഡ് എയ്ഡ് മാത്രം..
കയ്യിലെ പ്ലാസ്റ്റർ അഴിക്കാൻ ഇനിയും സമയം എടുക്കും..
കോളേജിൽ പോയി ടി സി യും മറ്റും വാങ്ങി വീട്ടിലേക്ക് പോരുവൻ അമ്മ പറഞ്ഞു..
എനിക്കും അത് തന്നെ ആയിരുന്നു ആഗ്രഹം..
മടുത്തു...എനിക്ക് കണ്ണുനീർ മാത്രമാണ് ആ കോളേജ് നൽകിയിട്ടുള്ളത്...
ചേട്ടൻ അവിടെ പിടിച്ചു നിൽക്കാൻ കുറെ ഉപദേശിച്ചു.പിന്നെ വീട്ടുകാരുടെ സങ്കടം കണ്ടു ചേട്ടനും ആ തീരുമാനത്തിന് എതിരോന്നും നിന്നില്ല..
അങ്ങനെ ഞാനും അച്ഛനും കൂടെ തിരുവനന്തപുരത്തേക്ക് തിരിച്ചു...
ആദ്യം ചെന്നത് ഹോസ്റ്റലിലേക്ക് ആയിരുന്നു..
ഞാൻ വന്നതറിഞ്ഞു രാഹുലും ഫായിസും നിതിനും പിന്നെ ക്ലാസ്സിലെ കുറച്ചു കുട്ടികളും എന്നെ കാണുവാൻ ഓടി വന്നായിരുന്നു.
ഞങ്ങളുടെ തീരുമാനത്തിൽ അവർ വളരെ ദുഃഖിതരായിരുന്നു...
പിന്നെ എനിക്ക് സംഭവിച്ച ദുരിതങ്ങൾ ഓർത്തു അവർ അധികം നിർബന്ധിക്കാൻ ശ്രമിച്ചില്ല..
എങ്ങനെ എന്നറിയില്ല, ഞാൻ കോളേജ് പഠുത്തം നിർത്തി പോവുകയാണെന്നു ഇന്ദ്രൻ എങ്ങനെയോ അറിഞ്ഞു..
പിന്നെ നടന്ന സംഭവങ്ങൾ ഓർക്കുമ്പോൾ എനിക്ക് ഇന്നും ചിരി വരും...
എല്ലാം ഒരു സിനിമ രംഗം പോലെ ആയിരുന്നു...
കോളേജിലേക്ക് പോകുന്ന വഴി ഇന്ദ്രൻ ഞങ്ങളെ തടഞ്ഞു നിർത്തി അച്ഛനോട് സംസാരിച്ചു..
"ഞാൻ കാരണം ഇവന്റെ പഠനം നിർത്തണ്ട...
തെറ്റ് എന്റെ ഭാഗത്താണ്..
അവൻ പഠിചോട്ടെ..പിന്നെ ഞാൻ ആണ് അത്ര പ്രശ്നമെങ്കിൽ ഞാൻ നിർത്തി പൊയ്‌ക്കോളാം..വെറുതെ അവന്റെ ഭാവി തുലയ്ക്കണ്ട..
എന്റെ ഭാഗത്തു നിന്ന് ഇനി പ്രശ്നമൊന്നും ഉണ്ടാകില്ല..."
അടഞ്ഞ ശബ്ദത്തിലാണ് അയാൾ അച്ഛനോട് സംസാരിച്ചത്..
അച്ഛന്റെ മറുപടി വളരെ ക്രൂരത കലർന്ന വാക്കുകളാലായിരുന്നു.. ഏതൊരു അച്ഛനും അങ്ങനെയേ സംസാരിക്കുകയുള്ളൂ...
പറയാനുള്ളത് പറഞ്ഞതിന് ശേഷം അയാൾ ഞങ്ങളുടെ മുന്നിൽ നിന്നും അപ്രത്യക്ഷനായി...
തീരുമാനങ്ങൾ എടുത്തത് എല്ലാം പെട്ടെന്നായിരുന്നു.......
അച്ഛൻ ഹോസ്റ്റലിന്റെ ഗേറ്റ് കടന്നു പുറത്തേക്കു പോകുന്നത് ഞാൻ എന്റെ മുറിയുടെ ജനലിലൂടെ നോക്കി നിന്നു...
പഠിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു..
അതെ കോളേജിൽ..അതെ ഇന്ദ്രന്റെ മുന്നിൽ തന്നെ...
യാത്രാ ക്ഷീണം നല്ലതു പോലെ ഉണ്ടായിരുന്നു....
ഞാൻ കണ്ണടച്ചു കട്ടിലിൽ കിടന്നു..
മനസ്സിൽ പല ചിന്തകളാണ് അപ്പോൾ ഓടി എത്തിയത്..
മനുവേട്ടൻ...
ചേട്ടനുമായുള്ള നിമിഷങ്ങൾ..
കിച്ചൂട്ടൻ..അൻവർ...
എല്ലാം എന്റെ മനസ്സിൽ ഒരു ചലന ചിത്രം പോലെ കടന്നു പോയി..
പെട്ടെന്ന് ആരോ വാതിൽ തുറക്കുന്നത് കേട്ടാണ് ഞാൻ ഞെട്ടി എഴുന്നേറ്റത്...
അത് മറ്റാരും അല്ലായിരുന്നു...
ഇന്ദ്രൻ..
അയാൾ എന്റെ കട്ടിലിന്റെ അരുകിൽ വന്നിരുന്നു..
"ഇപ്പൊ എങ്ങനെയുണ്ട്??"
ഞാൻ മറുപടി ഒന്നും നൽകിയില്ല...
"അന്ന് ആ ദേഷ്യത്തിൽ പുറത്തു ചെയ്തതാ..കാര്യം പിന്നീടാണ് അറിഞ്ഞത്..
എല്ലാം എന്റെ തെറ്റാണു... "
ആർക്കോ വേണ്ടി സംസാരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.എന്റെ മുഖത്ത് പോലും അയാൾ നോക്കുന്നുണ്ടായിരുന്നില്ല..
പെട്ടെന്ന് അയാൾ ചെയ്ത പ്രവൃത്തി കണ്ടു ഞാൻ ഞെട്ടി പോയി...
പോക്കറ്റിൽ നിന്നും ഒരു മാർക്കർ പേന എടുത്തു എന്റെ കയ്യിൽ ഇട്ടിട്ടുള്ള പ്ലാസ്റ്ററിൽ എന്തൊക്കെയോ എഴുതി...
അയാൾ മുറിയിൽ നിന്നും ഇറങ്ങി പോയി..
കണ്ണാടി ചില്ലിലൂടെ അയാൾ എനിക്ക് വേണ്ടി എഴുതിയ സന്ദേശം വായിച്ചു....
"Iam Really Sorrry..
Forgive Me pls..."
ആ സന്ദേശം എന്റെ മുഖത്തു ഒരു പുഞ്ചിരി വിടർത്തുകയും അതോടൊപ്പം അയാളോടുള്ള വെറുപ്പിനെ ഉരുക്കി കളയുകയും ചെയ്തു.....
(തുടരും......)
രാക്ഷസനെ ചുംബിച്ച പ്രണയം (38)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
"ഹ്മ്മമ്മ.... എന്താ
ഇനിയും വല്ലതും പറയാൻ ഉണ്ടോ???"
മീശ ഒതുക്കുന്നതിനിടയിൽ കണ്ണാടിയിലൂടെ എന്നെ കണ്ട അയാൾ ഒരു വികാരവുമില്ലാതെയാണ് സംസാരിച്ചത്.
കുറച്ചു മുമ്പ് എന്നോട് വന്നു ക്ഷമ ചോദിചിട്ടു പോയ ആൾ അയാൾ തന്നെയാണോ എന്ന് സംശയം തോന്നുന്നതിൽ അത്ഭുതം ഒന്നുമില്ല..
"ഒന്നുമില്ല...."
ഞാൻ പതിഞ്ഞ ശബ്ദത്തിൽ മറുപടി നൽകി..
"എങ്കിൽ ബേം കീഞ്ഞോ...
ഈടാ അധിക നേരം നിന്നു കറങ്ങേണ്ട..
ഹ്മ്മമ്മ..പൊയ്ക്കോ..."
ആ ശബ്ദത്തിൽ ഒരു ഭീഷണിയുടെ ചുവ കൂടി ഉണ്ടായിരുന്നു .
അത് കൊണ്ട് അധിക നേരം അവിടെ നിന്നില്ല നേരെ മുറിയിലേക്കാണു ഞാൻ പോയത്..
ക്ലാസ് കഴിഞ്ഞു എല്ലാവരും വന്നു വിശേഷങ്ങളൊക്കെ പങ്കിട്ടു സമയം ചിലവഴിച്ചു...
പിറ്റേദിവസം മുതൽ ഞാൻ ക്ലാസ്സിൽ പോകുവാൻ തുടങ്ങി..
കഴിഞ്ഞ കാര്യങ്ങൾ കുതിപോക്കുവാൻ ഞാൻ ശ്രമിച്ചത് ഇല്ല...ആരെങ്കിലും ആ വിഷയം എടുത്തിട്ടില്ല ഞാൻ പിന്നെ മൗനം പാലിക്കുമായിരുന്നു...
അങ്ങനെ ക്ലാസും ജീവിതമാവുമായി ഞാൻ മുന്നോട്ട് പോയി..
ഇടയ്ക്കു പരീക്ഷകൾ വന്നു പോയി..
തരക്കേടില്ലാത്ത മാർക്ക് വാങ്ങി ഞാൻ പാസ് ആകുമായിരുന്നു..
ക്ലാസ്സിലെ പഠിക്കുന്ന കുട്ടികളുടെ പേര് എടുത്താൽ ചിലപ്പോൾ പത്തു മുതൽ പതിനഞ്ച് വരെ ഉള്ള പേരിൽ എന്റെയും ഉണ്ടാകുമെന്ന് തീർച്ച...
കുട്ടികളോടൊക്കെ കൂടുതൽ അടുത്ത് തുടങ്ങി..
പക്ഷെ ഇന്ദ്രനോടുള്ള അടുപ്പം നല്ലതുപോലെ കുറഞ്ഞു .
അയാളെ കാണുന്നത് തന്നെ വളരെ ചുരുക്കം സമയങ്ങളിൽ ആയിരുന്നു..
ഞാൻ അങ്ങോട്ട് ചിരിച്ചു കാണിച്ചാലും തിരിഞ്ഞു അയാൾ ചിരിക്കുക പോലും ഉണ്ടായിരുന്നില്ല..
എന്തിന് ചിരി.എന്റെ മുഖത്തേക്ക് പോലും നോക്കുക ഇല്ലായിരുന്നു..
വീട്ടിൽ നിന്നു ഫോൺ ചെയ്യുമ്പോൾ എപ്പോളും അവർ ഇന്ദ്രനെ കുറിച്ച് അന്വേഷിക്കും..വല്ല പ്രശ്നം ഉണ്ടായോ എന്ന് അന്വേഷിക്കാൻ മാത്രം..
മനുവേട്ടനെ പോലെ മുഖഛായ ഉണ്ടെങ്കിലും സ്വഭാവം രണ്ടും രണ്ടാട്ടതാണെന്നു അമ്മ എപ്പോളും പറയുമായിരുന്നു..
അത് ശെരിയാണ്..
മനുവേട്ടനെ വീട്ടിലുള്ളവർക്കും നാട്ടിലുള്ളവർക്കും പ്രിയങ്കരം തന്നെ... പക്ഷെ ഇന്ദ്രാന് അവിടെ കൂടുതലും ഉള്ളത് ശത്രുക്കൾ ആണോ എന്നൊരു സംശയം ..
ഇന്ദ്രൻ നല്ലതു പോലെ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുമായിരുന്നു..
മദ്യപാനം വല്ലപ്പോഴും ആണെങ്കിലും പുകവലി വളരെ കൂടുതൽ ആയിരുന്നു..
അയാൾ പുകവലിക്കുന്നത് ഹോസ്റ്റലിന്റെ വെളിയിൽ ഇറങ്ങി മാത്രം ആയിരുന്നു..
എന്റെ ജനലിലൂടെ നോക്കിയാൽ അയാൾ പുകവലിക്കുന്ന സ്ഥലം കാണാൻ സാധിക്കുമായിരുന്നു...
ആ രാക്ഷസൻ ആര് പറഞ്ഞാലും അനുസരിക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് ആരും അയാളെ ഉപദേശിക്കാൻ മുതിരാറില്ല..
ആഴ്ചകൾ കഴിഞ്ഞപ്പോൾ കയ്യിലെ കെട്ടഴിച്ചു..
അത് അറിയിക്കുവാൻ ഞാൻ ഇന്ദ്രന്റെ മുറിയിൽ പോയിരുന്നു..
പക്ഷെ പോകണ്ടായിരുന്നു എന്ന് പിന്നീട് തോന്നി..
എന്നെ തല്ലിയില്ല എന്നെ ഉള്ളു..
അനുവാദം കൂടാതെ വാതിൽ തുറന്നതിനു എന്നെ കുറെ ചീത്ത പറഞ്ഞു..
ഞാൻ ചെന്നപ്പോൾ ആയാളും കുറെ പരിചയമില്ലാത്ത മുഖങ്ങളും എന്തോ കാര്യമായിട്ട് ചർച്ച ചെയ്യുകയായിരുന്നു...
കോളേജ് ഇലക്ഷന് അടുത്ത് വരുന്നത് കൊണ്ട് അതിന്റെ ചർച്ചകൾ ആണെന്ന് പിന്നീടു അയാളുടെ സുഹൃത്ത് പറഞ്ഞു അറിഞ്ഞു..
അതിനു ശേഷം എന്നെ പല തവണ കണ്ടെങ്കിലും ഞാൻ എന്തിനാ അന്ന് മുറിയിൽ കയറി ചെന്നത് എന്ന് ചോദിച്ചു പോലും ഇല്ല..
ഇങ്ങനെയും ഒരു മൊരടനെ ഞാൻ കണ്ടിട്ടേ ഇല്ല എന്ന് സത്യം...
കോളേജ് ഇലക്ഷൻ വന്നപ്പോൾ സ് ഫ് ഐ ക്കു വേണ്ടി മത്സരിച്ചത് ഇന്ദ്രൻ ആയിരുന്നു...
കുറെ പോസ്റ്ററുകളും മറ്റും കണ്ടിരുന്നു...
ആ പോസ്റ്ററുകളിൽ ഉള്ള ഇന്ദ്രന്റെ ചിത്രം കണ്ടാൽ ആരും ഒന്ന് മോഹിച്ചു പോകും.അത്രയും വിനയം..
പക്ഷെ ഫോട്ടോയിൽ മാത്രമാണ് അത് ഉള്ളതെന്ന് എല്ലാവര്ക്കും വ്യക്തമായിരുന്നു..
ക്യാമ്പയിൻ സമയത്തു ഇന്ദ്രനെ കാണാൻ കിട്ടാറെ ഇല്ലായിരുന്നു...
ഇലക്ഷന് സമയം അടുക്കുമ്പോൾ ഉണ്ടാകുന്ന കലഹങ്ങളും പാര വയ്പ്പും എല്ലാം അവിടെയും ഉണ്ടായിരുന്നു..
മിക്ക ദിവസങ്ങളിലും കോളേജിൽ ഒരു തല്ലു ഉറപ്പായിരുന്നു..
ക്ലാസ് കട്ട് ചെയ്യാതെ തന്നെ ഹോസ്റ്റലിൽ പോകാൻ അവസരം ലഭിച്ചത് അങ്ങനെ ആയിരുന്നു...
അങ്ങനെ ഇലക്ഷന് ദിവസം അടുത്തു.. ഇന്ദ്രനു തന്നെയാണ് ഞനും എന്റെ കൂട്ടുകാരും വോട്ട് ചെയ്തത്..അയാൾ ജയിക്കുവാൻ ഫലം പ്രഖ്യാപിക്കേണ്ട ആവശ്യം ഒന്നുമില്ലായിരുന്നു..
എല്ലാം തികഞ്ഞ ഒരു നേതാവിന്റെ എല്ലാ ഗുണങ്ങളും ഉള്ള ആളാണ് ഇന്ദ്രൻ എന്ന് കോളേജിൽ മൊത്തം അറിയാമായിരുന്നു..
അങ്ങനെ കോളജ് ചെയർമാൻ ആയി തിരഞ്ഞെടുത്തിന് ശേഷം ഇന്ദ്രന്റെ പ്രസംഗം ഉണ്ടായിരുന്നു..
ഒരിക്കലും മറക്കാനാകാത്ത ഒരു സംഭവമായിരുന്നു അത്..
അന്നാണ് ഇന്ദ്രൻ ആദ്യമായി ഒന്ന് ചിരിച്ചു കണ്ടത്..
അവിശ്വാസനീയമായിരുന്നു അത്..
പക്ഷെ ഇന്ദ്രൻ ചിരിച്ചപ്പോൾ കാണാൻ വളരെ സുന്ദരൻ ആയിരുന്നു...
തിളങ്ങുന്ന പൂച്ച കണ്ണും..അതിനൊത്ത ആ ചിരിയും എല്ലാം മുഖത്തിനു ചേരുന്നത് തന്നെ ആയിരുന്നു..
എന്റെ നെഞ്ചിൽ തറച്ച ഒരു ചിരി ആയിരുന്നു അത്..
ആ ചിരി എന്നെ മയക്കി കളഞ്ഞുവോ എന്ന് ചോദിച്ചാൽ അല്ല എന്ന് പറയാൻ എനിക്ക് സാധിക്കിലായിരുന്നു..
പിന്നീട് പുള്ളി പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ശ്രദ്ധിച്ചിരുന്നില്ല എന്റെ പേര് എടുത്തു പറയുന്നത് വരെ..
അദ്ഭുതകരമായ ഒരു കാര്യമായിരുന്നു അത്..
എല്ലാവരും എന്നെ തുറിച്ചു നോക്കിയാ ഒരു നിമിഷം ആയിരുന്നു അത്..
"എടുത്തു ചട്ടം പലരുടെയും ജീവിതത്തിൽ മുറിവേപ്പിക്കാം എന്ന് എന്നെ പഠിപ്പിച്ചത് ഒന്നാം വർഷ വിദ്യാർത്ഥി അരുൺ ജിത്തു ആണ്...
അവനോട് ഞാൻ ചെയതത് തെറ്റായി പോയി എന്ന് ഞാൻ പിന്നീടാണ് മനസിലാക്കിയത്...
ജീവ്തത്തിൽ നാം പലതും പഠിക്കുന്നത് ഇങ്ങനൊക്കെ തന്നെയാണ്...ഞാൻ നിങ്ങളുടെ................................."
ആ കണ്ണൂർ ഭാഷ ചുവ ഇല്ലാത്ത പ്രസംഗം കഴിയുന്നത് വരെ എങ്ങനെ പിടിച്ചു നിന്ന് എന്ന് എനിക്ക് അറിയില്ല..
ഹോസ്റ്റലിൽ ചെന്നപ്പോൾ എല്ലാവരും എന്നെ കുറെ പുകഴ്ത്തി..
ആദ്യമായിട്ടാണ് ഇന്ദ്രൻ ഇങ്ങനെ ഒരാളുടെ പേര് എടുത്തു പറയുന്നത്..
നിനക്ക് അപ്പോൾ അയാളുടെ മനസ്സിൽ ഒരു സ്ഥാനം ഉറപ്പായി എന്ന് എല്ലാവരും എന്നെ പറഞ്ഞു കളിയാക്കി..
പക്ഷെ എന്റെ മനസ്സിൽ ഇന്ദ്രൻ വെറും ഒരു സീനിയർ മാത്രമായിരുന്നു..
അയാളോട് ആരാധനയോ...
പ്രണയമോ
ഒന്നും തന്നെ എനിക്ക് തോന്നിയില്ലയിരുന്നു...
കാരണം എന്റെ മനസ്സ് മുഴുവൻ മനുവേട്ടൻ മാത്രമായിരുന്നു...
"ചില സ്ത്രീകൾ തന്റെ കാമുകൻ മരിച്ചു കഴിയുമ്പോൾ അയാളുടെ വിധവ ആയിട്ട് ജീവിക്കാൻ ആഗ്രഹിക്കുന്നത് പോലെ നടക്കാത്ത സംഭവം തലയിൽ പേറിയാണ് ഞാനും നടന്നത്...."
ആ ചിന്ത മറ്റൊരാളെ പ്രണയിക്കുന്നതിൽ നിന്നും എന്നെ കുറെ തടഞ്ഞു...
മനുവേട്ടനെ ഓർമ്മകൾ ആയിരുന്നു അവ എല്ലാത്തിനും കാരണം..
അങ്ങനെ ഒരു ദിവസം ക്ലാസ്സിലെ ഒരു കുട്ടിയുടെ പിറന്നാൾ ആയി..അവന്റെ വക ഒരു ചെറിയ സൽക്കാരം.. ഞങ്ങൾ അടുത്തുള്ള ഒരു ഹോട്ടലിൽ പോയി അവന്റെ വകയായി ഒരു ബിരിയാണി കഴിച്ചു..
പിന്നെ അവിടെയും ഇവിടെയും കറങ്ങി നടന്നു ഹോസ്റ്റലിൽ എത്തിയത് സന്ധ്യ കഴിഞ്ഞപ്പോൾ ആയിരുന്നു..
എത്തിയപ്പോൾ ഞാൻ കേട്ട വാർത്ത എന്നെ ഞെട്ടിച്ചു...
ഇന്ദ്രൻ എന്റെ മുറിയിൽ വന്നു എന്നെ അന്വേഷിച്ചിട്ടു പോയി പോലും..
ആദ്യം എന്നെ കളിയാക്കുകയാണ് എന്നാണ് കരുതിയത്.,പക്ഷെ എല്ലാവരും ഒരേ കാര്യം പറഞ്ഞപ്പോൾ അതിലെ സത്യാവസ്ഥ മനസിലായി..
പിന്നെ ഒന്നും നോക്കിയില്ല ഞാൻ ഇന്ദ്രന്റെ മുറിയിലേക്ക് ഓടി...
വാതിൽ പതുക്കെ തുറന്നു അകത്തേക്ക് കയറാൻ അബുവാദം ഉണ്ടോ എന്ന് കളിയാക്കുന്ന രീതിയിൽ ചോദിച്ചു...
"നീ അന്ന് വന്നപ്പോൾ ഈട മീറ്റിംഗ് ആയിരുന്നു..
അതാ..ഞാൻ അന്ന് കലംബിയത്..
അത് നീ കാര്യം ആക്കണ്ട...."
അകത്തേക്ക് കയാറുവനുള്ള പച്ച കൊടി ആയിരുന്നു ആ മറുപടി.
"ചേട്ടൻ എന്തിനാ എന്റെ മുറിയിൽ വന്നു എന്നെ അന്വേഷിച്ചത്????"
കേട്ട പാതി മറുപടി നൽകി..
"ഓ..അതോ..
അന്ന പറ്റി ഞാൻ പ്രസംഗിച്ചെനു..
എന്നോട് ചോദിക്കാതെ...അപ്പൊ അതൊന്നു പറയാൻ വന്നതാ.
അത്രയേ ഉള്ളു..."
വളരെ പുച്ഛത്തോടെയാണ് അയാൾ അത് പറഞ്ഞത്...
"സത്യം പറ..ഇയാൾക്ക് അന്ന് ചെയ്തതിനൊക്കെ കുറ്റബോധം ഉണ്ടല്ലേ????"
"അമ്മോപ്പോ....!!!"
അയാൾ പറഞ്ഞത് എന്താണെന്ന് എനിക്ക് മനസിലായില്ല..
"ഏഹ്...എന്ത്????
അമ്മാപ്പയോ??
ഞാൻ അതല്ലലോ ചോദിച്ചത്???"
അധികം സംസാരിക്കാൻ അയാൾ സമ്മതിച്ചില്ല. .
"ചെക്കാ..നീ വെം കീഞ്ഞേ...
ഈട അധികം പരുങ്ങേണ്ട..."
പോകുവാൻ പറഞ്ഞിട്ടും ഞാൻ പോകുവാൻ മുതിർന്നില്ല..
ഇന്ദ്രനു ദേഷ്യം വരാൻ അത് തന്നെ ധാരാളം ആയിരുന്നു..
അയാൾ അവസാനം എന്നോട് ദേഷ്യപ്പെട്ടു...
കടിക്കുന്ന പട്ടിയുടെ വായിൽ കൈ വച്ചതു പോലെയാണ് എനിക്ക് തോന്നിയത്..
പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതകാരനായിരുന്നു ഇന്ദ്രൻ..
അയാളുടെ ദേഷ്യത്തിൽ നിന്നും രക്ഷപ്പെടുവാൻ ഞാൻ അവിടുന്നു പുറത്തിറങ്ങാൻ പോയപ്പോളാണ് ആ വസ്തു എന്റെ കണ്ണിൽ കൊളുത്തിയത്...
ഒരു പെട്ടി....
നല്ല പരിചയം ഉള്ളത് പോലെ തോന്നി....
അതെ മനുവേട്ടനെ വീട്ടിൽ കണ്ടതുപോലെ ഒരു പെട്ടി..
അതെ വലുപ്പം..അതെ നിറം..അതെ തരത്തിലുള്ള പൂട്ട്..
അപ്പോളാണ് മനുവേട്ടന്റെ രഹസ്യങ്ങൾ ഒളിപ്പിച്ച പെട്ടിയെ കുറിച്ച് ഞാൻ ഓർത്തത്...
എന്തായിരുന്നു അതിൽ..
എന്തായിരുന്നു മനുവേട്ടൻ എന്നിൽ നിന്നും ഒളിപ്പിച്ച ആ രഹസ്യങ്ങൾ..
അറിയണം...
ഇത്രയും കാലം ഞാൻ ആ കാര്യം തന്നെ മറന്നിരിക്കുകയായിരുന്നു...
പിന്നെ ഒട്ടും സമയം കളയാതെ ഞാൻ ഇന്ദ്രന്റെ മുറിയിൽ നിന്നും ഇറങ്ങി..പോകുവാണ് എന്ന് പറയുക പോലും ചെയ്യാതെ ഞാൻ ആലോചനയിൽ മുങ്ങി മുറിയിൽ നിന്നും ഇറങ്ങി എന്റെ മുറിയിലേക്ക് പോയി...
മനുവേട്ടൻ...പെട്ടി...
അതിനുള്ളിൽ എന്തായിരിക്കും...
അതൊക്കെ എല്ലാം എന്റെ ഉറക്കം കളഞ്ഞു..
പിറ്റേ ദിവസം വെള്ളിയാഴ്ച ആയിരുന്നു..
ഞാൻ ഒന്നും നോക്കിയില്ല..
ക്ലാസ് കഴിഞ്ഞു ഞാൻ നേരെ വീട്ടിലേക്ക് വിട്ടു...
വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഇന്ദ്രനെ പറ്റി അന്വേഷിച്ചു...
മനുവേട്ടനുമായുള്ള രൂപ സാദൃശ്യത്തെ കുറിച്ചും അവർ പറഞ്ഞു.. പക്ഷെ ഞാൻ അതൊന്നും വക വച്ചില്ല..
നേരെ മനുവേട്ടനെ വീട്ടിലേക്ക് പോയി...
ആ പെട്ടി അവിടെ തന്നെ ഉണ്ട്...
അതിന്റെ താക്കോൽ സൂക്ഷിച്ചത് എവിടെയാണ് എന്ന് മാത്രം എനിക്ക് അറിയാം.. ഞാൻ അത് തുറക്കില്ല എന്ന വിശ്വാസം മനുവേട്ടന് ഉണ്ടായിരുന്നു. .
ഞാൻ ആ താക്കോൽ കണ്ടു പിടിച്ചു ...
പൊടി പിടിച്ച ആ പെട്ടി ഞാൻ വലിച്ചു നീക്കി വെളിച്ചത്തു കൊണ്ട് വച്ചു..
താക്കോലിട്ടു ഞൻ പെട്ടി തുറന്നു...
അതിൽ കണ്ട കാഴ്ച എന്നെ വല്ലാതെ അമ്പരിപ്പിച്ചു..
അതിൽ പ്രത്യേകിച്ച് ഒന്നും തന്നെ ഇല്ലായിരുന്നു..
ഞാൻ വിചാരിച്ചതു പോലെ ഒരു രഹസ്യവും അതിൽ ഇല്ലായിരുന്നു...
അധികം ഉപയോഗിക്കാത്ത ,ഒന്ന് തന്നെ പ്രത്യേകിച്ച് രേഖപ്പെടുത്താത്ത ഒരു ചെറിയ ഡയറിയും ഒരു പേനയും മാത്രം.....
(തുടരും....)
രാക്ഷസനെ ചുംബിച്ച പ്രണയം (39)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Until you have a child of your own... you will never know the joy, the love beyond feeling that resonates in the heart of a father as he looks upon his child.
ഈ വാചകമായിരുന്നു ആ ഡയറിയിൽ എഴുതിയ വാക്ക്..
എനിക്ക് അതിൽ നിന്നും ഒന്നും മനസിലാകുന്നില്ല..
അച്ഛനെ സംബന്ധിച്ച എന്തോ ആണ് രഹസ്യമായി സൂക്ഷിക്കാൻ ഉദേശിച്ചത് എന്ന് മനസിലായി..
മനുവേട്ടന്റെ അച്ഛൻ മോഹനൻ മാഷ് മരിച്ചിട്ടു ഇപ്പൊ ഏറെ വർഷമായി..
ഇനി അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ ആണോ ചേട്ടന്റെ രഹസ്യങ്ങൾ..????
ഒന്നും ഊഹിച്ചെടുക്കാൻ പറ്റാത്ത വിധത്തിൽ ഞാൻ കുഴഞ്ഞു..
എങ്കിലും ഒരേ പോലത്തെ പെട്ടി ഇന്ദ്രന്റെ മുറിയിലും കണ്ടല്ലോ...
അപ്പോളാണ് ഡയറിയുടെ മറ്റൊരു പേജ്യിൽ ഒരു വാതിലിന്റെ ചിത്രം...
അച്ഛന്റെ മുറിയിലേക്കുള്ള സൂചിക പോലെയാണ് എനിക്ക് അത് തോന്നിയത്..
നിഗൂഢതകൾ കൊണ്ട് മായാജാലം സൃഷ്ടിച്ചു അത് വികൃതി ആക്കുവാൻ കഴിവുള്ളവനായിരുന്നു മനുവേട്ടൻ..എന്റെ പ്രിയൻ ...എന്റെ മാത്രം ആയിരുന്ന മനുവേട്ടൻ..
പിന്നെ ഞാൻ ഒന്നും നോക്കിയില്ല..
നേരെ മനുവേട്ടനെ അച്ഛന്റെ മുറിയിലേക് പോയി..
അച്ഛന്റെ പഴയ സ്വകാര്യ മുറി ചേട്ടൻ എനിക്ക് ഒരു തവണ കാണിച്ചു തന്നിട്ടുണ്ടായി...
മച്ചിന്റെ മുകളിൽ ആയിരുന്നു ആ സ്വകാര്യ മുറി..
അത് തുറക്കാൻ പ്രത്യേക രീതി ആയിരുന്നു..
അത് അറിയാത്തവർ തുറന്നാൽ വാതിൽ നേരെ തലയിൽ വന്നു പതിക്കും..പിന്നെ ബോധം വരുമ്പോൾ അറിയാം ബുദ്ധി നഷ്ടപ്പെട്ടോ എന്ന്..
മനുവേട്ടൻ പറഞ്ഞ രീതിയിൽ തന്നെ ആയിരുന്നു ഞാൻ ആ വാതിൽ തുറന്നത്..
ആരും കയറാതെ ചിതലരിച്ച ഒരു കൊച്ചു മുറി..
അമ്മ ആ മുറിയിൽ കയാറാറില്ല എന്ന് മനുവേട്ടൻ പറഞ്ഞിരുന്നു..
അതിന്റെ കാരണം ചോദിച്ചില്ലയിരുന്നു.ചോദിച്ചാലും പറയില്ല എന്ന് ഉറപ്പുണ്ടായിരുന്നു കൊണ്ടായിരുന്നു അത്....
ഒരാൾക്ക് മാത്രം കിടക്കാൻ പറ്റുന്ന ഒരു കട്ടിൽ..മടക്കി വച്ച ഒരു പായയും.പൊടി പിടിച്ച തലയിണയും അതിൽ ഉണ്ടായിരുന്നുള്ളു...
അടുത്ത് തന്നെ ഒരു മേശ..കറുത്ത നിറം.
രണ്ടു വലിപ്പുകൾ ഉള്ള മേശ..
ചുമരിൽ കുറെ ഫോട്ടോകൾ ഉണ്ടായിരുന്നു..
എല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ്...ആരാണെന്ന് മനായിലാകുന്നില്ലയിരുന്നു...
ഹാങ്ങേറിൽ രണ്ടു മൂന്ന് പഴയ ഷർട്ട് തൂങ്ങി കിടക്കുന്നുണ്ട്..
ആ മുറിയിലും എന്നെ ഞെട്ടിച്ചത് മറ്റൊന്നും അല്ലായിരുന്നു...
ഇന്ദ്രന്റെയും മനുവേട്ടന്റെയും മുറിയിൽ കണ്ട അതെ പോലൊരു പെട്ടി..
വലിപ്പം കുറച്ച കൂടുതൽ ആണെന്ന് മാത്രം...
പണ്ട് ദൂരെ യാത്രയ്ക്ക് പോകുമ്പോൾ ആളുകൾ കൊണ്ട് പോയിരുന്ന പെട്ടി...
എന്നെ വല്ലാതെ കുഴപ്പത്തിലാക്കിയ പെട്ടി..
അപ്പൊ മനുവേട്ടൻ മാത്രമായിരുന്നു ഈ മുറിയിൽ കയറിയിട്ടുള്ള ഏക വ്യക്തി...
ആ മുറിയിലെ പൊടി എന്നെ വല്ലാതെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു..
കുറെ നേരം ഞാൻ തുമ്മൽ സഹിച്ചു നിന്നു.
ഞാൻ ഒന്നും നോക്കിയില്ല..നേരെ പെട്ടിയുടെ അടുത്തു ചെന്ന് അത് തുറക്കുവാൻ ശ്രമിച്ചു..
അത് പൂട്ടിയിട്ടുണ്ടായിരുന്നില്ല...
അതിൽ കുറെ ഏറെ വസ്തുക്കൾ ഉണ്ടായിരുന്നു..
ഒരു വലിയ ഡയറി..
ഒരു ഫോട്ടോ ആൽബം..
രണ്ടു മൂന്നു കളിപ്പാട്ടങ്ങൾ..
ഒരു ചുമന്ന പാട്ടുസാരി..
അതിൽ ഫോട്ടോ ആൽബം ആണ് എന്നെ കൂടുതലും ആകർഷിച്ചത്....
ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ആൽബം...
മനുവേട്ടന്റെ അച്ഛനും പിന്നെ ഒരു സ്ത്രീയും കൂടെയുള്ള ചിത്രങ്ങളായിരിന്നു അതിൽ ഉണ്ടായത്..
പിന്നെ ഒരു ചെറിയ ചെറുക്കന്റെ ഫോട്ടോയും..
ഒരു പെൺകുട്ടിയുടെ ഫോട്ടോയും അതിൽ ഉണ്ടായിരുന്നു..
ഒരു കുടുംബ ആൽബം ആയിരുന്നു അത്..
മനുവേട്ടനും മീനാക്ഷി ചേച്ചിയും അമ്മയും ആണോ ഇനി ഈ ആൽബത്തിൽ ഉള്ളത്...
എനിക്ക് പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി..
പെട്ടെന്ന് മതിലിൽ തൂക്കിയിട്ടുള്ള ഫോട്ടോയിലേക് ഞാൻ കണ്ണോടിച്ചു..
അത് മനുവേട്ടന്റെ അച്ഛനും അമ്മയും കല്യാണ സമായത്തെടുത്ത ഫോട്ടോ ആയിരുന്നു...
പക്ഷെ ആ ഫോട്ടോയിലുള്ള സ്ത്രീ അല്ല ഈ ആൽബത്തിൽ ഉള്ളത്...
സംശയങ്ങൾ എന്നെ വേട്ടയാടുവൻ തുടങ്ങി....
ഇനി അച്ഛന് വേറെ വല്ല ബന്ധം...ഏയ്...ഇല്ല..അങ്ങന വരാൻ സാധ്യത ഇല്ല..
മോഹനൻ മാഷ് ഈ നാട്ടിലെ എല്ലാവരുടെയും അഭിമാന പാത്രം ആയിരുന്നു..
അച്ഛൻ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് ഉറപ്പുണ്ട്...
പിന്നെ ഈ ഫോട്ടോകൾ എന്താണ് പറയുന്നത്????????????
സംശയത്തിനുള്ള എല്ലാ ഉത്തരവും ആ ഡയറിൽ ഉണ്ടാകും എന്നത് തീർച്ച..
ഞാൻ ആ ഡയറി പൊടി തട്ടി എടുത്തു..
അത് അച്ഛന്റെ ഡയറി മാത്രമല്ല..
ആത്മഹത്യ കുറിപ്പും കൂടെ ആയിരുന്നു എന്ന് ഞാൻ മനായിലാക്കിയത് വായിച്ചു കഴിഞ്ഞപ്പോളാണ്...
അത് ഒരു ആത്മഹത്യാ ആയിരുന്നുവോ???
മോഹനൻ മാഷ് മരിച്ചത് നെഞ്ച് വേദന വന്നല്ലേ???
അപ്പോൾ നാട്ടുകാർ അറിഞ്ഞതെല്ലാം വെറും കള്ളം ആയിരുന്നു..
ഞാൻ ആ ഡയറി മൊത്തമിരുന്നു വായിച്ചു..
നെഞ്ചിൽ ഒരു പിടപ്പായിരുന്നു അത് വായിച്ചപ്പോളൊക്കെ....
മോഹനൻ മാഷ്..നാട്ടിലെ ഗവണ്മെന്റ് സ്കൂളിലെ ഹൈ സ്കൂൾ വിഭാഗത്തിലെ മലയാളം അധ്യാപകൻ...
സ്കൂളിൽ പ്രിൻസിപ്പാലിനെക്കാളും എല്ലാവരും ബഹുമാനീച്ചിരുന്ന വ്യക്തി..
മനുവേട്ടന്റെ അമ്മയുമായുള്ള വിവാഹ ശേഷം ഒരു വര്ഷം കഴിഞ്ഞപ്പോളാണ് മീനാക്ഷി ചേച്ചിയുടെ ജനനം..
അത് കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞപ്പോൾ തന്നെ മോഹനൻ മാഷിന് കണ്ണൂർ കൂത്തുപറമ്പ് ഗവണ്മെന്റ് ഹൈ സ്കൂളിലേക്കു ട്രാൻസ്ഫർ കിട്ടി..
അതും പ്രിൻസിപ്പൽ പോസ്റ്റിൽ തന്നെ...
കൂത്ത്പറമ്പിൽ ഒരു വാടക വീട്ടിലായിരുന്നു താമസം..
ഇന്നത്തെ പോലെ ആ കാലത്തു യാത്ര സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല...എല്ലാം വളരെ കുറവായിരുന്നു...
നാട്ടിലേക്ക് വരവ് കുറഞ്ഞു...
കണ്ണൂരിലെ വിപ്ലവകാരിയായ ഒരു സുന്ദരി അപ്പോളേക്കും മോഹനൻ മാഷിന്റെ മനസ്സിൽ ഇടം നേടിയിരുന്നു..
കാണാൻ ഒത്ത ശരീരവും അതുപോലെ തന്നെ പൗരുഷം തുളുമ്പുന്ന മോഹനൻ മാഷിനെ ആഗ്രഹിക്കാത്ത പെണ്ണുങ്ങൾ ആ സമായത്തു കുറവായിരിക്കും....
ആ പ്രണയം വഴിവിട്ടു പോയത് ശ്രീലത ടീച്ചർ ഗർഭിണിയായി എന്ന് അറിഞ്ഞപ്പോൾ ആയിരുന്നു...
വിവാഹത്തിന് മുന്നേ ഗർഭിണിയായ ശ്രീലത ടീച്ചറിന്റെ വീട്ടുകാർ വിപ്ലവകാരിയെന്നോ നേതാവന്നോ നോക്കാതെ പടിയടച്ചു പിണ്ഡം വച്ചു..
ശ്രീലത ടീച്ചർ ഗർഭിണിയായ വിവരം മോഹനൻ മാഷ് അറിയുമ്പോൾക്കും നാട്ടിൽ മനുവേട്ടന്റെ അമ്മ രണ്ടാമത് ഗർഭിണിയായിരുന്നു...
മനുവേട്ടനെ ചുമക്കുന്ന സമയം..
ഇവിടെ ശ്രീലത ടീച്ചർ ഇന്ദ്രനെയും...
മോഹനൻ മാഷ് ശ്രീലത ടീച്ചറിനെ അപ്പോൾ കയ്യൊഴിഞ്ഞിരുന്നില്ല...
കൂടെ തന്നെ താമസിച്ചു..
വിവാഹം കഴിക്കാതെ..ഒരു അവിഹിതം പോലെ..
മാഷിന്റെ പ്രണയം ആയിരുന്നു അതിനൊക്കെ കാരണം...
ആ പ്രണയത്തിന്റെ രണ്ടാം പരിണിത ഫലമായിരുന്നു പ്രീത..ഇന്ദ്രന്റെ അനുജത്തി...
കണ്ണീരിൽ നിന്നും നാല് വര്ഷം കഴിഞ്ഞു നാട്ടിലേക്ക് പോരുമ്പോൾ തിരിച്ചു വരും എന്നാ വാഗ്ദാനം നൽകിയാണ് മോഹനൻ മാഷ് മടങ്ങിയത്..
ശ്രീലത ടീച്ചർ മാഷിനെ ചതിച്ചില്ല..
ആരോടും തന്റെ കുഞ്ഞിന്റെ അച്ഛനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല...
ചിലർക്ക് സംശയം ഉണ്ടായിരുന്നു..
അത് സംശയം ആയി തന്നെ കണ്ണൂരിന്റെ മണ്ണിൽ അലിഞ്ഞു ചേർന്നു....
നാട്ടിലെത്തിയ മോഹനൻ മാഷിന് തിരിച്ചു കണ്ണൂരിലേക്ക് പോകുവാൻ സാധിച്ചില്ല..
നാട്ടിലെ രണ്ടു കുട്ടികളെയും ഭാര്യയെയും വിട്ടിട്ടു അങ്ങോട്ട് പോകുവാൻ പറ്റാതെ ധര്മസങ്കടത്തിൽ ആയിരുന്നു മോഹനൻ മാഷ്..
അപ്പോൾ കണ്ണൂർ ഉണ്ടായിരുന്ന കലാപത്തിൽ കൂത്തുപറമ്പ് രക്തസാക്ഷികളുടെ കൂട്ടത്തിൽ ഒരു സ്ത്രീയുടെ പേരും ഉണ്ടായിരുന്നു..
ശ്രീലത..
പത്രവാർത്ത അറിഞ്ഞാഞ്ഞ മാഷ് എല്ലാം വിവരങ്ങളും മനസിലാക്കിയത്..
അമ്മയെ നഷ്ടപെട്ട ഇന്ദ്രനെയും പ്രീതയെയും പിന്നീട് നോക്കിയത് ശ്രീലത ടീച്ചറുടെ ചേട്ടൻ ആയിരുന്നു..
അങ്ങനെ അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടാതെയാണ് ആ രണ്ടു മക്കളും വളർന്നത്..
മനുവേട്ടനും മീനാക്ഷി ചേച്ചിയും ഇവിടെ എല്ലാ സുഖങ്ങളും കിട്ടി വളരുമ്പോൾ അങ്ങ് കണ്ണൂരിൽ അവരുടെ രക്തം വഴിയാധാരമായ കാര്യം അവർ അറിഞ്ഞിരുന്നില്ല....
വയസ്സ് എത്തിയപ്പോൾ ഇന്ദ്രനെ കാണുവാൻ മോഹനൻ മാഷ് പോയിരുന്നു..
അവഗണന മാത്രമാണ് അതിന്റെ ഫലമായി ഉണ്ടായത്...
നാട്ടിൽ മനുവേട്ടൻ അച്ഛന്റെ അവിഹിതവും അതിലുണ്ടായ മക്കളെ പറ്റിയും അറിയുകയുണ്ടായി. .
മനസ്സ്സിൽ ബഹുമാന പത്രമായിരുന്ന അച്ഛന്റെ അവിഹിതം മകൻ അറിഞ്ഞപ്പോൾ അത് ഒരു ആത്മഹത്യക്കു ഇട ഒരുക്കി.....
ഈ അവിഹിതവും എല്ലാം മനുവേട്ടന് മാത്രമായിരുന്നു അറിയമായിരുന്നത്...
അമ്മയ്ക്ക് പോലും ഇന്ന് ഒന്നും അറിയില്ല...
മനുവേട്ടൻ ഇതുവരെയും അച്ഛനെ പറ്റിയുള്ള കാര്യങ്ങൾ എന്നിൽ നിന്നും ഒളിച്ചു വെച്ചതിന്റെ കാര്യം എനിക്ക് അപ്പോളാണ് മനസിലായത്...
ആ ഡയറി വായിച്ചു കഴിഞ്ഞപ്പോൾ നിഗൂഢതയുടെ കെട്ടഴിച്ച ഒരു പ്രതീതിയായിരുന്നു എനിക്ക് ഉണ്ടായത്...
ഞാൻ അത് തിരികെ വച്ച് കുറെ നേരം എന്തെന്നില്ലാതെ ആലോചിച്ചു...
അപ്പോളാണ് ആ മേശ വലിപ്പ് തുറക്കാൻ തോന്നിയത്...
ഞാൻ അത് തുറന്നു...
എന്റെ കണ്ണുകളിൽ തീയാണ് അപ്പോൾ പടർന്നത്....
മേശ വലിപ്പിലുണ്ടായ രഹസ്യവും എന്നെ വല്ലാതെ ഞെട്ടിച്ചു..
ഞെട്ടൽ മാത്രമായിരുന്നില്ല..
എന്റെ ഇതുവരെ ഉണ്ടായ കുറെ സംശയങ്ങൾക്കുള്ള മറുപടി കൂടെയായിരുന്നു അതിൽ ഉണ്ടായതു....
അച്ഛന്റെ പെട്ടിയിലെ രഹസ്യങ്ങളെക്കാളും ഞാൻ അമ്പരന്നു പോയത് അത് കണ്ടിട്ടായിരുന്നു....
എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊട്ടി ഒഴുകാൻ തുടങ്ങി..
ആ കണ്ണുനീരിൽ സങ്കടം മാത്രമായിരുന്നില്ല..
പറഞ്ഞറിയിക്കാൻ പറ്റാത്ത കുറെ വികാരങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു..........
(തുടരും.....)
രാക്ഷസനെ ചുംബിച്ച പ്രണയം (40)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മനുവേട്ടനും അച്ഛനും മാത്രമല്ലാതെ മറ്റൊരാൾ കൂടി ഈ മുറിയിൽ കയറിയിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി...
അർജ്ജുൻ ജിത്തു.........
എന്റെ ചേട്ടൻ...
മനുവേട്ടന്റെ ആദ്യത്തെ പ്രണയം...
മേശ വലിപ്പിനുള്ളിൽ ആദ്യം തന്നെ ഞാൻ കണ്ടതു ഇൻപ്രിന്റ ചെയ്തിട്ടുള്ള ഒരു ഫോട്ടോ ഫ്രെയിം ആയിരുന്നു....
എന്റെ ചേട്ടൻ മനുവേട്ടനെ ചുംബിക്കുന്ന ഒരു ഫോട്ടോ...
അവരുടെ പ്രണയ നിമിഷങ്ങളിൽ ഏറ്റവും ഓര്മ നൽകിയിട്ടുള്ള ചിത്രമായിരിക്കാം അത്...
അത് കൊണ്ടായിരിക്കും ആ ഫോട്ടോ ഫ്രെയിം ചെയ്തു വച്ചതു....മനുവേട്ടന്റെ ഡയറികളും ആൽബവും പിന്നെ ഒരു ചെറിയ പെട്ടിയും അതിൽ ഉണ്ടായിരുന്നു..
ആൽബം തുറന്നു നോക്കിയപ്പോൾ ഞാൻ തളർന്നു പോയി..
മനുവേട്ടനും ആർജ്ജുനേട്ടനും കൂടെയുള്ള നൂറിലേറെ ചിത്രങ്ങളുള്ള ആൽബം.
അവരുടെ പ്രണയ നിമിഷങ്ങളുടെ ഓർമ്മകൾ ആ ആൽബത്തിൽ നിലകൊള്ളുന്നുണ്ടായി.....
എന്റെ ചേട്ടനും ഒരു സ്വവർഗ്ഗാനുരാഖി ആയിരുന്നുവോ?????????
മനുവേട്ടന്റ് ഡയറികൾ ഞാൻ എടുത്തു വായിച്ചു..
ദിവസ സംഭവങ്ങൾ രേഖപ്പെടുത്തുന്ന ഡയറികൾ ആയിരുന്നു എല്ലാം...
പക്ഷെ സ്വർണ്ണ നിറത്തിലുള്ള ഡയറി പ്രത്യേകത ഉള്ളതായിരുന്നു...
എന്റെ ചേട്ടനും മനുവേട്ടനും തമ്മിലുണ്ടായ ബന്ധം വേര്പെടുത്തിയപ്പോൾ മനുവേട്ടന്റെ സങ്കടങ്ങൾ വാക്കുകളായി ഒഴുകിയത് ആ ഡയറിയിൽ ആയിരുന്നു.....
ചെറുപ്പത്തിലേ സുഹൃത്തുക്കൾ ആയിരുന്നവരായിരുന്നു മനുവും ആർജ്ജുനും..
ഇടയ്ക്കു വച്ച് സ്കൂൾ മാറി പോയെങ്കിലും പ്ലസ് ടു എത്തിയപ്പോൾ രണ്ടു പേരും വീണ്ടും ഒന്നിച്ചു..
ആ ഒത്തുകൂടൽ അവരെ കൂടുതൽ അടുപ്പിക്കുക ആയിരുന്നു..
അർജ്ജുനിന് കൂട്ട് മനുവും..മനുവിന് ആർജ്ജുനും എന്നായിരുന്നു ക്ലാസ്സിലൊക്കെ പാട്ടു..
രണ്ടു പേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ആയിരുന്നു.
ആ ഇഷ്ടം വഴിവിട്ടു പോയത് മനുവേട്ടന്റെ അച്ഛന്റെ മരണ ശേഷം മനുവേട്ടൻ തളർന്നു പോയപ്പോൾ ആയിരുന്നു..
അന്ന് മനുവേട്ടന് കൂട്ടായി ഉണ്ടായിരുന്നത് അയാളുടെ പ്രിയൻ അർജ്ജുൻ ആയിരുന്നു...
മനുവേട്ടനും അർജുൻ ചേട്ടനും പിരിയാത്ത വിധം കൂട്ടായി .
അത് ഒരു തരം പ്രണയം ആയി മാറി..
അവർ രണ്ടുപേർക്കും അവരുടെ ശരീരങ്ങളിലെ സ്വാതന്ത്ര്യം ലഭിച്ചു...
ചെറുപ്പത്തിൽ തന്നെ വേഴ്ചകളിൽ മുഴുകിയവരാണ് അവർ...
മനുവേട്ടൻ അർജ്ജുൻ ചേട്ടനെ ഏറെ വിശ്വസിച്ചു...
അച്ഛന്റെ സ്വകാര്യ മുറിയിലേക്ക് കയാറുവനുള്ള അവകാശവും തന്റെ പ്രിയനു നൽകി...
അവർ ഏറെ സന്തോഷിച്ചു പ്രണയിച്ച നാളുകൾ ആയിരുന്നു അവരുടെ പ്ലസ് ടു കാലഘട്ടം..
പ്ലസ് ടു കഴിഞ്ഞു മനുവേട്ടൻ ബാംഗ്ലൂർ ഇൽ മെഡിസിൻ പഠിക്കാൻ പോയി..
എന്റെ ചേട്ടൻ കോട്ടയം ആർ ഐ ടി ഇൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് പഠിക്കാൻ ചേർന്ന്...
രണ്ടു പേരും രണ്ടിടത്തായി..
പക്ഷെ ആദ്യമൊക്കെ ആ ദൂരം ഒരു പ്രശ്നം ആയി ഭാവിച്ചില്ല..
ഒരാൾ ഡോക്ടർ ഒരാൾ എഞ്ചിനീയർ..
അവരുടെ മകൾ സി എ അതായിരുന്നു അവരുടെ ആഗ്രഹം...
പക്ഷെ ദൂരം ചിലരുടെ പ്രണയത്തിന്റെ ആക്കം കുറയ്ക്കുമെന്ന് തെളിയിച്ചു....
അവർ രണ്ടിടത്തായി പഠിക്കാൻ തുടങ്ങിയിട്ട് രണ്ടര വര്ഷം കഴിഞ്ഞപ്പോൾ ആർജ്ജുന്റെ വിധം മാറി..
ജൂനിയർ ആയിരുന്ന കമ്പ്യൂട്ടർ സയൻസ് വ്ദ്യാര്ഥിനിയായ മരിയ റോസ് നോട് പ്രണയം ആയ വിവരം ആദ്യം മനുവേട്ടനിൽ നിന്നും ഒളിച്ചു വച്ചു..
ആ പ്രണയം പൂത്തുലഞ്ഞു...
അർജ്ജുൻ ചേട്ടൻ ഒരു ചതിയനായ 'bisexual' ആണെന്ന് തെളിയിച്ചു..
രണ്ടുപേരും നാട്ടിൽ എത്തിയപ്പോൾ കൂടിക്കാഴ്ച നടത്തി...
മനുവേട്ടനോടുള്ള ബന്ധത്തിൽ തുടരുവാൻ യാതൊരു താല്പര്യവും ഇല്ലെന്നും ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്നു..
ഇനി മുതൽ ഇതിന്റെ പേരിൽ ശല്യം ചെയ്യരുതെന്നും പറഞ്ഞു മനുവേട്ടനെ ചതിച്ചു ഒഴിവാക്കിയഥ് എന്റെ ചേട്ടൻ തന്നെ ആയിരുന്നു..
ചതിക്കപ്പെട്ടു എന്ന് അറിഞ്ഞിട്ടും മനുവേട്ടൻ എന്റെ ചേട്ടനെ ഒന്നിൽ നിന്നും തടഞ്ഞില്ല..
ചേട്ടനെ അയാളുടെ പുതിയ പ്രണയത്തിന് വിട്ടു കൊടുത്തു..
ഒരു തരം ത്യാഗം പോലെ...
എല്ലാം വിട്ടു കൊടുത്തു...
അത്രയ്ക്കും മനസ്സുള്ളവൻ ആയിരുന്നു എന്റെ മനുവേട്ടൻ..
നാലര വർഷത്തെ പ്രണയം നഷ്ടപ്പെട്ടപ്പോൾ മനുവേട്ടൻ നല്ലതു പോലെ തളർന്നിരുന്നു..
ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചടി ആയിരുന്നു എന്റെ ചേട്ടൻ നൽകിയത്..
ബാംഗ്ലൂർ ജീവിതവും നഷ്ട പ്രണയവും മനുവേട്ടനെ ഒരു പ്രാന്തന് ആക്കിയിരുന്നു...
ബാംഗ്ളൂരിൽ പരിചയപ്പെട്ട മൂന്ന് ചെക്കന്മാരുമായി മിക്കപ്പോഴും വേഴ്ചകളിൽ എര്പെടുമായിരുന്നു...
പിന്നീട് ആ പ്രാന്ത് കെട്ടഴിഞ്ഞപ്പോളാണ് എല്ലാം അവസാനിപ്പിച്ച് നന്നായത്..
നാല് വർഷത്തെ പഠനം കഴിഞ്ഞപ്പോൾ മരിയ മറ്റൊരുതന്റെ ഭാര്യ ആയി..എന്റെ ചേട്ടൻ വീണ്ടും ഒറ്റയ്ക്കായി...
നാണം കേട്ട് മനുവേട്ടനെ വീണ്ടും സമീപിച്ചെങ്കിലും അന്ന് മനുവേട്ടൻ എന്റെ ചേട്ടനെ വെറുത്തിരുന്നു..
ഒരിക്കലും അവർ തമ്മിൽ ഒന്നിക്കില്ല എന്ന് അന്ന് എടുത്ത തീരുമാനം ആയിരുന്നു...
ഡയറിയിൽ ഉള്ള ഓരോ വാക്കുകളിലും ആർജ്ജുനേട്ടൻ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു..
അത്രയ്ക്ക് അധികം പ്രണയത്തിൽ ആയിരുന്നു അവർ..
ചതി കാണിച്ചത് എന്റെ ചേട്ടൻ ആയിരുന്നു..
മാപ്പർഹിക്കാത്ത തെറ്റു..
ഏറ്റവും വലിയ മണ്ടത്തരം..
മനുവേട്ടനെ പോലൊരു മനുഷ്യനെ ജീവിതത്തിൽ നിന്നും നഷ്ടപ്പെടുത്തിയ എന്റെ ചേട്ടനോട് എനിക്ക് പുച്ഛവും സഹതാപവും ദേഷ്യവുമായിരുന്നു അപ്പോൾ...
അതെല്ലാം വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ കുറെ കരഞ്ഞു...
ഞാൻ വെറും രണ്ടാമൻ മാത്രം ആയിരുന്നു...
ഇനി എന്റെ ചേട്ടനോടുള്ള ദേഷ്യം തീർക്കുവാൻ വേണ്ടി ആയിരുന്നുവോ മനുവേട്ടൻ എന്നെ പ്രണയിച്ചത്.....????
എല്ലാ സംശയങ്ങളും എന്നെ ഒരു പ്രാന്തൻ ആക്കി....
അവിടെ ഉണ്ടായിരുന്ന ചെറിയ പെട്ടിയിൽ ഒരു ചെറിയ താക്കോൽ..
അതും ഒരു സൂട് കേസ് തുറക്കാൻ ഉള്ള താക്കോൽ ആണെന്ന് മനസ്സിലായി..
കട്ടിലിനടിയിലുള്ള കേസ് ഞാൻ തുറന്നോപ്പോൾ വർണാഭമായ കുറെ സമ്മാനങ്ങളും മറ്റുമാണ് കണ്ടത്...
എന്റെ ചേട്ടൻ മനുവേട്ടനായി നൽകിയ കുറെ സമ്മാനങ്ങൾ...
കൂടെ ഒരു മൂന്ന് നാല് പേജ് മാത്രം ക്ലിപ്പ് ചെയ്ത ഒരു കുറിപ്പ്..
അത് ഒരു ഉപന്യാസം പോലെയാണ് തോന്നിയത് .
അത് വേറെ ഒന്നും അല്ലായിരുന്നു..
ഇന്ദ്രനെ കുറിച്ച് മനുവേട്ടൻ അറിഞ്ഞ കാര്യമാണ് അതിൽ എഴുതിയിട്ടുണ്ടായിരുന്നത്..
ഇന്ദ്രനെ കുറിച്ച് മനുവേട്ടൻ കുറെ അന്വേഷിച്ചിരുന്നു..
പൂച്ച കണ്ണുകൾ ഉള്ള സുന്ദരനായ അനുജനെ കുറിച്ച് മനുവേട്ടൻ കുറെ കാര്യങ്ങൾ വർണിച്ചിട്ടുണ്ടായിരുന്നു..
പഠനത്തിൽ മിടുക്കൻ..തല്ലിനും കൊള്ളാറുതായ്മയ്ക്കും പോകാത്ത ഇന്ദ്രൻ പാർട്ടിയിൽ കയറിയപ്പോളാണ് ഒരു രാക്ഷസനെ പോലെ അഭിനയിക്കാൻ തുടങ്ങിയത്..
നാട്ടിലെ എല്ലാവരുടെയും പ്രിയപ്പെട്ട കണ്ണൻ..
എത്ര ഗുണ്ടായിസം കാണിച്ചാലും കൂത്തുപറമ്പിലേ എല്ലാവരുടെയും മനസ്സിൽ ഒരു പ്രത്യേക സ്ഥാനമായിരുന്നു ഇന്ദ്രാനു...
ഇന്ദ്രൻ പൊളി ടെക്‌നിക് പടിക്കുമ്പോളുള്ള കാര്യമാണ് അതിൽ എഴുതിയുട്ടുണ്ടായത്...
അധിക നേരം അതു നോക്കി നിൽക്കാൻ എനിക്ക് സാധിച്ചില്ല....
എല്ലാം പഴയതു പോലെ വച്ചു ഞാൻ ആ മുറി താക്കോലിട്ടു പൂട്ടി...
ഇനി ആരും അതിൽ എന്റെ അനുവാദം ഇല്ലാതെ കയറരുത്...
കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് ഞാൻ ആ മുറിയിൽ നിന്നും ഇറങ്ങിയത്..
നേരെ മനുവേട്ടന്റെ മുറിയിൽ ചെന്ന് കട്ടിലിൽ കിടന്നു കാരയുവാൻ തുടങ്ങി...
കുറെ നേരം ഞാൻ കരഞ്ഞു..
എന്നോട് തന്നെ വെറുപ്പ് തോന്നുന്നതു പോലെ അപ്പോൾ തോന്നിയിരുന്നു...
മനുവേട്ടന്റെ അലമാര ഞാൻ തുറന്നു നോക്കി..
അത് എനിക്ക് കുറെ ആശ്വാസം നൽകി..
ഞാൻ നൽകിയ സമ്മാനങ്ങൾ മാത്രമായിരുന്നു അതിൽ..
എന്റെ കുറെ ചിത്രങ്ങൾ അലമാര വാതിലിന്റെ അരുകിൽ പതിപ്പിച്ചു വച്ചിട്ടുണ്ട്...
അതിലും ഉണ്ടായിരുന്നു ഒരു ആൽബം...
ഇതിനു മുമ്പ് കണ്ടതിലും രണ്ടിരട്ടി വലിപ്പം ഉള്ളത്...
അതിൽ നിറയെ ഞാൻ മാത്രം ആയിരുന്നു..
ഞങ്ങളുടെ പ്രണയ നിമിഷങ്ങൾ...
പക്ഷെ അതിലെ അവസാന താളുകൾ ഒഴിഞ്ഞു കിടക്കുന്നു..
അത് പൂർത്തിയാക്കാതെ മനുവേട്ടൻ എന്നിൽ നിന്നും പറന്നകന്നു....
എന്നെ വീണ്ടും കരയിക്കുക ആയിരുന്നു ആ കാര്യങ്ങളൊക്കെ..
മനുവേട്ടൻ എന്നെ കുറിച്ചെഴുതിയ ഡയറിയും ഞാൻ വായിച്ചു..
ആർജ്ജുന്റെ അനുജൻ എന്നെ കാരണം കൊണ്ട് മാത്രമായിരുന്നു എന്റെ പ്രണയാഭ്യർത്ഥന ആദ്യം നിരസിച്ചത്..
പിന്നീട് എന്റെ സ്നേഹം മനസ്‌സിലാക്കിയാണ് എന്നെ പ്രണയിക്കാൻ തുടങ്ങിയത്...
ജീവിതത്തിൽ ഏറ്റവും നല്ല പ്രണയ നിമിഷങ്ങൾ നല്കിയതു ഞൻ ആയിരുന്നു എന്ന് ചേട്ടന്റെ വാക്കുകൾ തെളിയിച്ചു..
എന്നെയും കൊണ്ട് ഈ നാട്ടിൽ നിന്നും മറ്റേതെങ്കിലും നാട്ടിൽ പോയി ഒരു കുഞ്ഞിനെ ദത്തെടുത്തു ജീവിക്കാൻ ആയിരുന്നു ചേട്ടന്റെ ഏറ്റവും വലിയ ആഗ്രഹം..
ഞങ്ങളുടെ ബന്ധം ഇല്ലാതാക്കാൻ ആർജ്ജുനേട്ടൻ കുറെ ശ്രമിച്ചെങ്കിലും മനുവേട്ടൻ എല്ലാം തരുണം ചെയ്തിരുന്നു..
എല്ലാ രഹസ്യങ്ങളും ഇത് വരെ അറിയുവാൻ സാധികാഞ്ഞ കാര്യങ്ങളും ഞാൻ അന്നാണ് മനസിലാക്കിയത്...
മനുവേട്ടന്റെ വീട്ടിൽ ബിൻഞം ഇരുങ്ങുമ്പോൾ എവിടെ നിന്നോ മനുവേട്ടൻ എന്നോട് ക്ഷമ ചോദിക്കുന്നത് പോലെ തോന്നി..
വീടിന്റെ ഉമ്മറത്തിരുന്നു മനുവേട്ടൻ കരഞ്ഞു കൊണ്ട് എന്നോട് ക്ഷമ ചോദിക്കുന്നു..
ഞാൻ തീരുഞ്ഞു നോക്കാതെ വീട്ടിലേക്ക് മടങ്ങി...
നേരെ ചേട്ടന്റെ മുറിയിലേക്കാണ് പോയത്...
കട്ടിയെറിയ ഗൗരവമുള്ള ശബ്ദത്തിലാണ് ഞാൻ സംസാരിച്ചത്..
"മുൻകാമുകനെ ഞാൻ പ്രണയിച്ചപ്പോൾ നല്ലതു പോലെ നൊന്തു അല്ലെ...??
അതുകൊണ്ടാണല്ലേ ഞങ്ങളുടെ ബന്ധം തകർക്കാൻ ശ്രമിച്ചത്...."
ഞാൻ എല്ലാം മനസിലാക്കി എന്ന് എന്റെ ചേട്ടന് പിടി കിട്ടി...
എല്ലാവരും കിടന്നു കഴിഞപ്പോൾ ചേട്ടൻ മുറിയിലക്ക് വന്നിരുന്നു..
എല്ലാം തുറന്നു പറഞ്ഞു കുറെ നേരം കരഞ്ഞു...
അയാൾക്ക് നല്ല കുറ്റബോധം ഉണ്ടെന്നു അപ്പോൾ എനിക്ക് മനസിലായി..
"ചതിയനായ കാമുകനായിട്ടാണ് "ഞാൻ എന്റെ ചേട്ടനെ കണ്ടത്..
ചേട്ടൻ ആദ്യമായിട്ടാണ് എന്നോട് ഇങ്ങനെ ഇത്രയുമധികം സംസാരിക്കുന്നത്...
എന്റെ മുമ്പിൽ ആദ്യമായാണ് അയാൾ കരഞ്ഞത്..
ഞാൻ ഒന്നും വക വച്ചില്ല..
എഛ്
യാതൊരു വികാരവും കൂടാതെ ഞാൻ എല്ലാം കേട്ട് നിന്ന്..
ചേട്ടൻ മുറിയിൽ നിന്നും പോയി കഴിഞ്ഞപ്പോൾ ഉറക്കം വരാതെ ഞാൻ. കുറെ നേരം കരഞ്ഞു എന്തൊക്കെയോ വേണ്ടാത്തതു ആലോചിച്ചു കൊണ്ട്...
പിറ്റേദിവസം തന്നെ ഞാൻ വീട്ടിൽ നിന്നും കോളേജിലേക് പോയി...
ആദ്യം തന്നെ ഞാൻ കാണാൻ പോയത് ഇന്ദ്രനെ ആയിരുന്നു..
"എന്തെനു...
നാട്ടിൽ നിന്നും എപ്പോ എത്തി??
ഈട എന്താ അനക്ക് ഇപ്പൊ കാര്യം....??"
ഗൗരവത്തോടെയാണ് അയാൾ എന്നോട് സംസാരിച്ചത്...
"ഇന്ദ്രൻ അധികം അഭിനയിക്കണ്ട..
ഇയാൾ ഒരു രാക്ഷസൻ അല്ല എന്ന് ഞാൻ അറിഞ്ഞു..
എന്റെ അടുത്ത് വേണ്ട തന്റെ ഈ നാടകം..."
അത് കേട്ടതും അയാൾ ദേഷ്യത്തിൽ എന്റെ അടുത്ത് നിന്നും മാറി നടന്നു...
"താൻ ഇന്ദ്രൻ എന്നാ രാക്ഷസൻ അല്ല..
നാട്ടുകാരുടെ കണ്ണിലുണ്ണിയായ കണ്ണൻ ആണെന്നു ഇവിടെ എല്ലാവരും അറിഞ്ഞാൽ പിന്നെ എല്ലാവര്ക്കും പേടിയേക്കാൾ കൂടുതൽ സഹതാപം ആയിരിക്കും...."
അത് കേട്ടതും മുരണ്ട കാളയെ പോലെ എന്റെ അടുത്തേക്ക് വന്നു എന്റെ മുഖം പൊത്തി അടിച്ചു..
വേദന കൊണ്ട് ഞാൻ പുളഞ്ഞു...
എന്റെ കഴുത്തിന് കുത്തിന് പിടിച്ചു..
"നായിന്റെ മോനെ...
നീ അധികം ചിലക്കണ്ട....."
(തുടരും......)
രാക്ഷസനെ ചുംബിച്ച പ്രണയം. (41)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മുടിക്ക് കുത്തി പിടിച്ചു അയാൾ എന്നെ മുറിയിലേക്ക് വലിച്ചിഴച്ചു...
എന്നെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു...
ദേഷ്യവും നിസ്സഹായവസ്ഥയും അയാളെ ഒരു പ്രാന്തൻ ആക്കി..
അയാൾ കുറെ നേരം ആ മുറിയിൽ ഒരു പ്രാന്തനെയ പോലെ അലഞ്ഞു..
എന്നോട് വേഗം എഴുനേറ്റു പുറത്തേക്ക് വരാൻ പറഞ്ഞു അയാൾ ഹോസ്റ്റലിനു വെളിയിലേക്ക് പോയി..
ഞാൻ താഴേക്ക് ഇറങ്ങി ചെന്നപ്പോൾ അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്തു അവിടെ നിൽക്കുന്നുണ്ടായിരുന്നു....
കയറാനായി ആംഗ്യം കാണിച്ചു..
ആവുടന്നു ഞങ്ങൾ നേരെ പോയതു ശങ്കുമുഖം ബീച്ചിലേക്ക് ആയിരുന്നു...
അവിടെ പോയി കുറെ നേരാം കടലിനെ നോക്കി അയാൾ മൗനം പാലിച്ചു...
"ചേട്ടനെ കുറിച്ച് ഞാൻ എല്ലാം അറിഞ്ഞു..
തന്റെ ചില ബന്ധങ്ങളുമായി എനിക്ക് നല്ല ബന്ധം ഉണ്ട്...
അങ്ങനെ ഞാൻ കുറെ കാര്യങ്ങൾ അറിഞ്ഞ്..."
ഞാൻ അതു പറഞ്ഞു തീർന്നില്ല ഇന്ദ്രൻ എന്നോട് കടുപ്പിച്ചു സംസാരിച്ചു...
"അനക്ക് ഒന്നും അറിയില്ല..
ഒന്നും..
ഞൻ എങ്ങനെ ജീവിച്ചെന്നോ..
അല്ലേൽ ഞാൻ ആരാണെന്നോ..
എന്ത്നെണോ..
എങ്ങനെ ഈ രാക്ഷസൻ ആയെന്നോ ഒന്നും അനക്ക് അറിയില്ല...
അനക്കന്നല്ല ആർക്കും അറിയില്ല...."
"മോഹനൻ മാഷിനെ അറിയാം...
പ്രീതയെയും..
ശ്രീലത ടീച്ചർനെയും കണ്ണനെയും അറിയാം..."
ഞാൻ പറഞ്ഞത് കേട്ട് ഇന്ദ്രൻ കരഞ്ഞു...
ഒരു രാക്ഷസൻ കരയുന്നത് ഞാൻ ആദ്യമായാണ് കണ്ടത്..
ആ കരച്ചിൽ സത്യമുള്ളതായിരുന്നു...
അയാൾ എന്നോട് തുറന്നു സംസാരിക്കുവാൻ തുടങ്ങി..
അച്ഛനെ കുറിച്ചും...
അമ്മയെ കുറച്ചും..
ഇതുവരെ അനുഭവിച്ച ഓരോ കഷ്ടപ്പാടുകളെ കുറിച്ചും..
"അമ്മ മരിച്ചു കഴിഞ്ഞപ്പോൾ വല്യച്ഛൻ ആണ് എന്നെയും പ്രീതയെയും നോക്കിയത്...
വല്യച്ഛൻ ഒഴികെ ബാക്കി എല്ലാവര്ക്കും ഞങ്ങളെ വെറുപ്പയിരുന്നു..
ഞാൻ പ്ലസ് ടു പഠിക്കുമ്പോൾ വല്യച്ഛൻ മരിച്ചു..
പിന്നീടാണ് കൂടുതൽ കഷ്ടപ്പെട്ടത്..
സ്വന്തമായി ജോലി ചെയ്തു ജീവിക്കുവാൻ തുടങ്ങി..
ഞനും പ്രീതിയും ബാക്കിയുള്ളവരുടെ കുത്തുവാക്ക് സഹിക്കാൻ പറ്റാതെ വീട് മാറി...
കുറെ കഷ്ടപ്പെട്ട്...
നന്നായി പഠിക്കുന്നത് കൊണ്ട് ഫീസും കാര്യങ്ങളും ടീച്ചർമാർ തന്നെയാണ് നോക്കിയത്..
പിന്നെ എനിക്കും അവൾക്കും ജീവിക്കാനുള്ളത് ഞാൻ ഉണ്ടാകുമായിരുന്നു...
പ്ലസ് ടു കഴിഞ്ഞു ഞാൻ കണ്ണൂർ പൊളിയിൽ ചേർന്നു...
അവളെ അടുതഹ് തന്നെയുള്ള സ്കൂളിൽ പ്ലസ് വണ്ണിന് ചേർത്ത്...
നാട്ടുകാരിൽ നിന്നും കുറെ സഹായങ്ങൾ കുട്ടിയാണ് ഞങ്ങൾ ജീവിച്ചു പോയത്..
നാട്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ഞങ്ങളെ കുറെ സഹായിച്ചു...
പഠനം..വീടിന്റെ വാടക എല്ലാം ഒറ്റയ്ക്ക് എന്നെ കൊണ്ട് സാധിക്കിലായിരുന്നു..
പിന്നെ അവൾക് യാതൊരു കുറവും ഉണ്ടാകരുത്...
കാരണം അച്ഛൻ ഉപേക്ഷിച്ച കുട്ടികളാണെന്നു തോന്നികരുത് എന്ന ഒരു നിശ്ചയം മനസ്സിൽ ഉണ്ടായിരുന്നു....
പിന്നെ പോളിടെക്‌നിക് ചേർന്നപ്പോൾ ഞാൻ പാർട്ടിയിലേക്ക് ഇറങ്ങി..
അതോടെ കുറെ പ്രശ്നങ്ങളും...
പക്ഷെ ഞാൻ എല്ലാം തരുണം ചെയ്തു മുന്നോട്ട് പോയി..
അന്ന് പൊളിയിൽ വച്ച് പരിചയപെട്ട ഫർസീന...
എന്റെ മനസ്സിൽ ഇടം നേടിയ പെൺകുട്ടി..
അവൾ മാത്രമായിരുന്നു.ഞാൻ പ്രണയിച്ച എന്റെ പെൺകുട്ടി...
കോളേജിലെ എല്ലാ മൊഞ്ചന്മാരും അവളെ നോക്കിയെങ്കിലും അവൾക് ഇഷ്ടപ്പെട്ടത് പൂച്ച കണ്ണുകളുള്ള ഈ തിയ്യ ചെക്കനെ ആയിരുന്നു..
കോളേജ് മൊത്തം പാടി കൊണ്ട് നടന്ന ഒരു പ്രണയം ആയിരുന്നു എന്റേത്..
പഴയ പ്രശങ്ങൾ എല്ലാം മറന്നത് അപ്പോൾ ആയിരുന്നു..
എന്റെ പെങ്ങളും..എന്റെ ഫർസീനയും അവർ മാത്രമായിരുന്നു എന്റെ ജീവിതം.പിന്നെ ചങ്കു പറിച്ചു തരുന്ന കുറെ കൂട്ടുകാരും ഉണ്ടായിരുന്നു...
അങ്ങനെ കൂട്ടുകെട്ടും, രാഷ്ട്രിയവും,പ്രണയവും,പെങ്ങളോടുള്ള സ്നേഹവും എല്ലാം ആയി ഞാൻ എന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോയപ്പോൾ ആയിരുന്നു ഫർസീനയുടെ വീട്ടുകാർ ഞങ്ങളുടെ ബന്ധം അറിഞ്ഞത്..
വലിയ കാലഹങ്ങൾക് ഇട വരുത്തിയ സംഭവം ആയിരുന്നു അത്..
ഒരു മുസ്ലിം പെൺകുട്ടിയെ പ്രണയിക്കുന്നത് ഇത്ര തെറ്റാണു എന്ന് ഞാൻ മനസിലാക്കിയത് അന്നായിരുന്നു...
എന്റെ മൊഞ്ചത്തിയെ എനിക്ക് സ്വന്തമാക്കാൻ വേണ്ടി ഞാൻ കുറെ പരിശ്രമിച്ചു...
അവളുടെ വീട്ടിൽ പോയി ഞാൻ കാര്യങ്ങൾ പറഞ്ഞു..
തിരിചു മാന്യത പോലും കാണിച്ചില്ല അവളുടെ വീട്ടുകാർ...
പാകത എത്താത്ത അവളെ അവളുടെ വീട്ടുകാർ ഒരു മുപ്പത്തി രണ്ടു വയസ്സുള്ള ഒരു മൊരടനെ കൊണ്ട് നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചു..
ഒരാഴ്ച കഴിഞ്ഞില്ല..
എന്റെ മൊഞ്ചത്തിയുടെ മരണ വാർത്തയാണ് ഞാൻ അറിഞ്ഞതു..
ആത്മഹത്യ..
അവൾക് താങ്ങാൻ പറ്റാത്തത് എന്തോ സംഭവിച്ചു...
ആ ദേഷ്യത്തിൽ ഞാൻ അവൾ കെട്ടിയ കിളവനെയും അവളുടെ ഉപ്പയെയും പോയി തല്ലി ചതച്ചു..
അവളെ കെട്ടിയ ആൾ മരണ കിടക്കയിൽ നിന്നും രക്ഷപെട്ടത് വളരെ കാശപ്പെട്ടയിരുന്നു..
അങ്ങനെ മൂന്ന് നാല് മാസം ജയിലിലും കിടക്കേണ്ടി വന്നു...
എല്ലാ വിഷമങ്ങളും വിട്ടു മാറി പോളി എഴുതി എടുത്തു ജോലിക്ക് കയറി..ഒന്ന് പഴയ രീതിയിൽ ആയി വന്നപ്പോൾ എന്റെ പെങ്ങളും എന്നെ ചതിച്ചു..
എന്നെ അറിയിക്കാതെ അവൾ ഒരു മുസ്ലിം പയ്യാനുമായി ഒളിച്ചോടി....
ഞാൻ നിരാശനായി...
തളർന്നു...
അമ്മ...അച്ഛൻ...അനുജത്തി..പ്രണയിനി..
എല്ലാവരും എന്നെ വിട്ടു പോയി..
ആരുമില്ലാത്ത ഒരു അനാഥനായി...
ഒന്നും നോക്കത്തവൻ ഇല്ലാത്ത ഞാൻ ഒരു രാക്ഷസൻ ആയി മാറുകയായിരുന്നു..
സാഹചര്യങ്ങളാണ് എന്നെ ഈ കാണുന്ന ഇന്ദ്രനാക്കി മാറ്റിയത്......"
അത് മൊത്തമായി പറഞ്ഞു കഴിഞ്ഞപ്പോൾ ഇന്ദ്രന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായി....
ഞാൻ ഇന്ദ്രനെ കുറെ ആശ്വസിപ്പിച്ചു..
കുറെ ഉപദേശിച്ചു..
ഒരു കൊച്ചു കുഞ്ഞിനെ പോലെ ഇന്ദ്രൻ എല്ലാം കേട്ട് നിന്നു...
കുറെ കഴിഞ്ഞു ഞാനും എല്ലാം ഇന്ദ്രനോട് തുറന്നു പറഞ്ഞു..
"ഇന്ദ്രൻ...
ഐ ആം എ ഗേ....
നിങ്ങളുടെ ചോര ആയ മനു മോഹനൻ ആയിരുന്നഹ് എന്റെ പാർട്ണർ...
അയാളും എന്നെ വിട്ടു ഈ ലോകത്ത നിന്ന് വിട പറഞ്ഞു...."
മനുവേട്ടൻ...
ആർജ്ജുനേട്ടൻ....
മോഹനൻ മാഷ്..
അൻവർ...
എന്റെ പ്രണയം എല്ലാം ഞാൻ അയാളോട് തുറന്നു പറഞ്ഞു..
എല്ലാം...ഞങ്ങളുടെ പ്രണയത്തിലെ ഓരോ നിമിഷങ്ങളും ഞാൻ മെന്റൽ അസായ്‌ലത്തിൽ കിടന്നതും എല്ലാം...
എല്ലാം കേട്ട ഇന്ദ്രന്റെ മുഖത്തെ വികാരം എനിക്ക് വായിച്ചെടുക്കാൻ സാധിക്കുന്നില്ലയിരുന്നു....
കുറച്ചു നേരം മൗനം പാലിച്ചു ഇന്ദ്രൻ ഒന്നും പറയാതെ വണ്ടി സ്റ്റാർട്ട് ചെയ്തു എങ്ങോട്ടോ പോയി....
എന്നെ കൂട്ടാതെ...
ആ കടൽത്തീരത്ത് ഞാൻ ഏകനായി ഇരുന്നു...
ചുറ്റിനും കുറെ അപരിചിതരായ വ്യക്തികൾ..
സന്ധ്യ മയങ്ങുന്ന ആ വേളയിൽ സൂര്യൻ കടലിനെ ചുംബിക്കുന്നത് ഞാൻ നോക്കി നിന്നു..
മനുവേട്ടൻ എന്നെ ചുംബിക്കുന്നത് പോലെയാണ് എനിക്ക് അപ്പോൾ തോന്നിയതു...
കണ്ണുനീർ തുടച്ചു ഞാൻ ബസ് സ്റ്റോപ്പിലേക് നടക്കുമ്പോൾ ഇന്ദ്രൻ അവിടെ ഒരു പെട്ടി കടയിൽ നിന്നും സിഗരറ്റ് വാങ്ങി വലിക്കുന്നുണ്ടായി....
അയാൾ എന്റെ അരികിലേക്ക് വന്നു...
"സോറി..
പെട്ടെന്ന്....
എനിക്ക് ഒന്നും പറയാൻ തോന്നിയില്ല...
സോറി..."
അയാൾ എന്നെയും കൂട്ടി ഹോസ്റ്റലിലേക് പറപ്പിച്ചു...
ഹോസ്റ്റലിക് എത്തി അയാൾ എന്നെ വിട്ടു മുറിയിലേക്ക് പോകുന്നതിനു മുമ്പ് എന്റെ കയ്യിൽ ഒരു സെന്റർ ഫ്രഷ് കൊണ്ട് വന്നു വച്ചു..
വലിച്ചു കഴിഞ്ഞതിനു ശേഷം ചവക്കുവാൻ വാങ്ങുന്നതാണ് അത്..
അതിൽ ഒരെണ്ണം എനിക്ക് തന്നു...
എന്നിട്ട് പുഞ്ചിരിച്ചു....
ആ പുഞ്ചിരി ഹൃദയത്തിൽ നിന്നും ഉൽഭവിച്ചതാണെന്നു മുഖത്ത് നിന്ന് വ്യകതം ആയിരുന്നു...
രാക്ഷസൻ എനിക്ക് വേണ്ടി മനസ്സ് തുറന്നു..
എനിക്ക് മാത്രമായി ഹൃദയത്തിൽ നിന്നും പുഞ്ചിരിച്ചു.......
(തുടരും....)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മുടിക്ക് കുത്തി പിടിച്ചു അയാൾ എന്നെ മുറിയിലേക്ക് വലിച്ചിഴച്ചു...
എന്നെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു...
ദേഷ്യവും നിസ്സഹായവസ്ഥയും അയാളെ ഒരു പ്രാന്തൻ ആക്കി..
അയാൾ കുറെ നേരം ആ മുറിയിൽ ഒരു പ്രാന്തനെയ പോലെ അലഞ്ഞു..
എന്നോട് വേഗം എഴുനേറ്റു പുറത്തേക്ക് വരാൻ പറഞ്ഞു അയാൾ ഹോസ്റ്റലിനു വെളിയിലേക്ക് പോയി..
ഞാൻ താഴേക്ക് ഇറങ്ങി ചെന്നപ്പോൾ അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്തു അവിടെ നിൽക്കുന്നുണ്ടായിരുന്നു....
കയറാനായി ആംഗ്യം കാണിച്ചു..
ആവുടന്നു ഞങ്ങൾ നേരെ പോയതു ശങ്കുമുഖം ബീച്ചിലേക്ക് ആയിരുന്നു...
അവിടെ പോയി കുറെ നേരാം കടലിനെ നോക്കി അയാൾ മൗനം പാലിച്ചു...
"ചേട്ടനെ കുറിച്ച് ഞാൻ എല്ലാം അറിഞ്ഞു..
തന്റെ ചില ബന്ധങ്ങളുമായി എനിക്ക് നല്ല ബന്ധം ഉണ്ട്...
അങ്ങനെ ഞാൻ കുറെ കാര്യങ്ങൾ അറിഞ്ഞ്..."
ഞാൻ അതു പറഞ്ഞു തീർന്നില്ല ഇന്ദ്രൻ എന്നോട് കടുപ്പിച്ചു സംസാരിച്ചു...
"അനക്ക് ഒന്നും അറിയില്ല..
ഒന്നും..
ഞൻ എങ്ങനെ ജീവിച്ചെന്നോ..
അല്ലേൽ ഞാൻ ആരാണെന്നോ..
എന്ത്നെണോ..
എങ്ങനെ ഈ രാക്ഷസൻ ആയെന്നോ ഒന്നും അനക്ക് അറിയില്ല...
അനക്കന്നല്ല ആർക്കും അറിയില്ല...."
"മോഹനൻ മാഷിനെ അറിയാം...
പ്രീതയെയും..
ശ്രീലത ടീച്ചർനെയും കണ്ണനെയും അറിയാം..."
ഞാൻ പറഞ്ഞത് കേട്ട് ഇന്ദ്രൻ കരഞ്ഞു...
ഒരു രാക്ഷസൻ കരയുന്നത് ഞാൻ ആദ്യമായാണ് കണ്ടത്..
ആ കരച്ചിൽ സത്യമുള്ളതായിരുന്നു...
അയാൾ എന്നോട് തുറന്നു സംസാരിക്കുവാൻ തുടങ്ങി..
അച്ഛനെ കുറിച്ചും...
അമ്മയെ കുറച്ചും..
ഇതുവരെ അനുഭവിച്ച ഓരോ കഷ്ടപ്പാടുകളെ കുറിച്ചും..
"അമ്മ മരിച്ചു കഴിഞ്ഞപ്പോൾ വല്യച്ഛൻ ആണ് എന്നെയും പ്രീതയെയും നോക്കിയത്...
വല്യച്ഛൻ ഒഴികെ ബാക്കി എല്ലാവര്ക്കും ഞങ്ങളെ വെറുപ്പയിരുന്നു..
ഞാൻ പ്ലസ് ടു പഠിക്കുമ്പോൾ വല്യച്ഛൻ മരിച്ചു..
പിന്നീടാണ് കൂടുതൽ കഷ്ടപ്പെട്ടത്..
സ്വന്തമായി ജോലി ചെയ്തു ജീവിക്കുവാൻ തുടങ്ങി..
ഞനും പ്രീതിയും ബാക്കിയുള്ളവരുടെ കുത്തുവാക്ക് സഹിക്കാൻ പറ്റാതെ വീട് മാറി...
കുറെ കഷ്ടപ്പെട്ട്...
നന്നായി പഠിക്കുന്നത് കൊണ്ട് ഫീസും കാര്യങ്ങളും ടീച്ചർമാർ തന്നെയാണ് നോക്കിയത്..
പിന്നെ എനിക്കും അവൾക്കും ജീവിക്കാനുള്ളത് ഞാൻ ഉണ്ടാകുമായിരുന്നു...
പ്ലസ് ടു കഴിഞ്ഞു ഞാൻ കണ്ണൂർ പൊളിയിൽ ചേർന്നു...
അവളെ അടുതഹ് തന്നെയുള്ള സ്കൂളിൽ പ്ലസ് വണ്ണിന് ചേർത്ത്...
നാട്ടുകാരിൽ നിന്നും കുറെ സഹായങ്ങൾ കുട്ടിയാണ് ഞങ്ങൾ ജീവിച്ചു പോയത്..
നാട്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ഞങ്ങളെ കുറെ സഹായിച്ചു...
പഠനം..വീടിന്റെ വാടക എല്ലാം ഒറ്റയ്ക്ക് എന്നെ കൊണ്ട് സാധിക്കിലായിരുന്നു..
പിന്നെ അവൾക് യാതൊരു കുറവും ഉണ്ടാകരുത്...
കാരണം അച്ഛൻ ഉപേക്ഷിച്ച കുട്ടികളാണെന്നു തോന്നികരുത് എന്ന ഒരു നിശ്ചയം മനസ്സിൽ ഉണ്ടായിരുന്നു....
പിന്നെ പോളിടെക്‌നിക് ചേർന്നപ്പോൾ ഞാൻ പാർട്ടിയിലേക്ക് ഇറങ്ങി..
അതോടെ കുറെ പ്രശ്നങ്ങളും...
പക്ഷെ ഞാൻ എല്ലാം തരുണം ചെയ്തു മുന്നോട്ട് പോയി..
അന്ന് പൊളിയിൽ വച്ച് പരിചയപെട്ട ഫർസീന...
എന്റെ മനസ്സിൽ ഇടം നേടിയ പെൺകുട്ടി..
അവൾ മാത്രമായിരുന്നു.ഞാൻ പ്രണയിച്ച എന്റെ പെൺകുട്ടി...
കോളേജിലെ എല്ലാ മൊഞ്ചന്മാരും അവളെ നോക്കിയെങ്കിലും അവൾക് ഇഷ്ടപ്പെട്ടത് പൂച്ച കണ്ണുകളുള്ള ഈ തിയ്യ ചെക്കനെ ആയിരുന്നു..
കോളേജ് മൊത്തം പാടി കൊണ്ട് നടന്ന ഒരു പ്രണയം ആയിരുന്നു എന്റേത്..
പഴയ പ്രശങ്ങൾ എല്ലാം മറന്നത് അപ്പോൾ ആയിരുന്നു..
എന്റെ പെങ്ങളും..എന്റെ ഫർസീനയും അവർ മാത്രമായിരുന്നു എന്റെ ജീവിതം.പിന്നെ ചങ്കു പറിച്ചു തരുന്ന കുറെ കൂട്ടുകാരും ഉണ്ടായിരുന്നു...
അങ്ങനെ കൂട്ടുകെട്ടും, രാഷ്ട്രിയവും,പ്രണയവും,പെങ്ങളോടുള്ള സ്നേഹവും എല്ലാം ആയി ഞാൻ എന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോയപ്പോൾ ആയിരുന്നു ഫർസീനയുടെ വീട്ടുകാർ ഞങ്ങളുടെ ബന്ധം അറിഞ്ഞത്..
വലിയ കാലഹങ്ങൾക് ഇട വരുത്തിയ സംഭവം ആയിരുന്നു അത്..
ഒരു മുസ്ലിം പെൺകുട്ടിയെ പ്രണയിക്കുന്നത് ഇത്ര തെറ്റാണു എന്ന് ഞാൻ മനസിലാക്കിയത് അന്നായിരുന്നു...
എന്റെ മൊഞ്ചത്തിയെ എനിക്ക് സ്വന്തമാക്കാൻ വേണ്ടി ഞാൻ കുറെ പരിശ്രമിച്ചു...
അവളുടെ വീട്ടിൽ പോയി ഞാൻ കാര്യങ്ങൾ പറഞ്ഞു..
തിരിചു മാന്യത പോലും കാണിച്ചില്ല അവളുടെ വീട്ടുകാർ...
പാകത എത്താത്ത അവളെ അവളുടെ വീട്ടുകാർ ഒരു മുപ്പത്തി രണ്ടു വയസ്സുള്ള ഒരു മൊരടനെ കൊണ്ട് നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചു..
ഒരാഴ്ച കഴിഞ്ഞില്ല..
എന്റെ മൊഞ്ചത്തിയുടെ മരണ വാർത്തയാണ് ഞാൻ അറിഞ്ഞതു..
ആത്മഹത്യ..
അവൾക് താങ്ങാൻ പറ്റാത്തത് എന്തോ സംഭവിച്ചു...
ആ ദേഷ്യത്തിൽ ഞാൻ അവൾ കെട്ടിയ കിളവനെയും അവളുടെ ഉപ്പയെയും പോയി തല്ലി ചതച്ചു..
അവളെ കെട്ടിയ ആൾ മരണ കിടക്കയിൽ നിന്നും രക്ഷപെട്ടത് വളരെ കാശപ്പെട്ടയിരുന്നു..
അങ്ങനെ മൂന്ന് നാല് മാസം ജയിലിലും കിടക്കേണ്ടി വന്നു...
എല്ലാ വിഷമങ്ങളും വിട്ടു മാറി പോളി എഴുതി എടുത്തു ജോലിക്ക് കയറി..ഒന്ന് പഴയ രീതിയിൽ ആയി വന്നപ്പോൾ എന്റെ പെങ്ങളും എന്നെ ചതിച്ചു..
എന്നെ അറിയിക്കാതെ അവൾ ഒരു മുസ്ലിം പയ്യാനുമായി ഒളിച്ചോടി....
ഞാൻ നിരാശനായി...
തളർന്നു...
അമ്മ...അച്ഛൻ...അനുജത്തി..പ്രണയിനി..
എല്ലാവരും എന്നെ വിട്ടു പോയി..
ആരുമില്ലാത്ത ഒരു അനാഥനായി...
ഒന്നും നോക്കത്തവൻ ഇല്ലാത്ത ഞാൻ ഒരു രാക്ഷസൻ ആയി മാറുകയായിരുന്നു..
സാഹചര്യങ്ങളാണ് എന്നെ ഈ കാണുന്ന ഇന്ദ്രനാക്കി മാറ്റിയത്......"
അത് മൊത്തമായി പറഞ്ഞു കഴിഞ്ഞപ്പോൾ ഇന്ദ്രന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായി....
ഞാൻ ഇന്ദ്രനെ കുറെ ആശ്വസിപ്പിച്ചു..
കുറെ ഉപദേശിച്ചു..
ഒരു കൊച്ചു കുഞ്ഞിനെ പോലെ ഇന്ദ്രൻ എല്ലാം കേട്ട് നിന്നു...
കുറെ കഴിഞ്ഞു ഞാനും എല്ലാം ഇന്ദ്രനോട് തുറന്നു പറഞ്ഞു..
"ഇന്ദ്രൻ...
ഐ ആം എ ഗേ....
നിങ്ങളുടെ ചോര ആയ മനു മോഹനൻ ആയിരുന്നഹ് എന്റെ പാർട്ണർ...
അയാളും എന്നെ വിട്ടു ഈ ലോകത്ത നിന്ന് വിട പറഞ്ഞു...."
മനുവേട്ടൻ...
ആർജ്ജുനേട്ടൻ....
മോഹനൻ മാഷ്..
അൻവർ...
എന്റെ പ്രണയം എല്ലാം ഞാൻ അയാളോട് തുറന്നു പറഞ്ഞു..
എല്ലാം...ഞങ്ങളുടെ പ്രണയത്തിലെ ഓരോ നിമിഷങ്ങളും ഞാൻ മെന്റൽ അസായ്‌ലത്തിൽ കിടന്നതും എല്ലാം...
എല്ലാം കേട്ട ഇന്ദ്രന്റെ മുഖത്തെ വികാരം എനിക്ക് വായിച്ചെടുക്കാൻ സാധിക്കുന്നില്ലയിരുന്നു....
കുറച്ചു നേരം മൗനം പാലിച്ചു ഇന്ദ്രൻ ഒന്നും പറയാതെ വണ്ടി സ്റ്റാർട്ട് ചെയ്തു എങ്ങോട്ടോ പോയി....
എന്നെ കൂട്ടാതെ...
ആ കടൽത്തീരത്ത് ഞാൻ ഏകനായി ഇരുന്നു...
ചുറ്റിനും കുറെ അപരിചിതരായ വ്യക്തികൾ..
സന്ധ്യ മയങ്ങുന്ന ആ വേളയിൽ സൂര്യൻ കടലിനെ ചുംബിക്കുന്നത് ഞാൻ നോക്കി നിന്നു..
മനുവേട്ടൻ എന്നെ ചുംബിക്കുന്നത് പോലെയാണ് എനിക്ക് അപ്പോൾ തോന്നിയതു...
കണ്ണുനീർ തുടച്ചു ഞാൻ ബസ് സ്റ്റോപ്പിലേക് നടക്കുമ്പോൾ ഇന്ദ്രൻ അവിടെ ഒരു പെട്ടി കടയിൽ നിന്നും സിഗരറ്റ് വാങ്ങി വലിക്കുന്നുണ്ടായി....
അയാൾ എന്റെ അരികിലേക്ക് വന്നു...
"സോറി..
പെട്ടെന്ന്....
എനിക്ക് ഒന്നും പറയാൻ തോന്നിയില്ല...
സോറി..."
അയാൾ എന്നെയും കൂട്ടി ഹോസ്റ്റലിലേക് പറപ്പിച്ചു...
ഹോസ്റ്റലിക് എത്തി അയാൾ എന്നെ വിട്ടു മുറിയിലേക്ക് പോകുന്നതിനു മുമ്പ് എന്റെ കയ്യിൽ ഒരു സെന്റർ ഫ്രഷ് കൊണ്ട് വന്നു വച്ചു..
വലിച്ചു കഴിഞ്ഞതിനു ശേഷം ചവക്കുവാൻ വാങ്ങുന്നതാണ് അത്..
അതിൽ ഒരെണ്ണം എനിക്ക് തന്നു...
എന്നിട്ട് പുഞ്ചിരിച്ചു....
ആ പുഞ്ചിരി ഹൃദയത്തിൽ നിന്നും ഉൽഭവിച്ചതാണെന്നു മുഖത്ത് നിന്ന് വ്യകതം ആയിരുന്നു...
രാക്ഷസൻ എനിക്ക് വേണ്ടി മനസ്സ് തുറന്നു..
എനിക്ക് മാത്രമായി ഹൃദയത്തിൽ നിന്നും പുഞ്ചിരിച്ചു.......
(തുടരും....)
വളരെ നല്ലൊരു കഥയാണ്. പറയാൻ വാക്കുകൾ ഇല്ല. കഥയിലെ പലഭാഗങ്ങളും വായിച്ചപ്പോൾ ഞാൻ കരഞ്ഞുപോയി. പ്രത്യേകിച്ച് മനുവേട്ടൻ മരണപ്പെട്ട ഭാഗം എന്നെ തളർത്തിക്കളഞ്ഞു. ഈ കഥ വായിച്ചപ്പോൾ യഥാർത്ഥത്തിൽ നേരിട്ട് കണ്ട ഒരു അനുഭവമായിരുന്നു. യഥാർത്ഥത്തിൽ നടന്ന കഥ ആയിട്ടാണ് എനിക്ക് തോന്നിയത്. ഈ കഥ എൻറെ മനസ്സിൽ എന്നും ഒരു മായാത്ത ഓർമയായി ഒരു വിങ്ങലായി എന്നും നിറഞ്ഞു നിൽക്കും....!
ReplyDeleteവളരെ കുറച്ചു എഡിറ്റിംഗ്സ് നടത്തി ഇതൊരു പുസ്തകമാക്കാൻ ശ്രമിച്ചൂടെ സുഹൃത്തേ 😊 ഒരുപാട് ഒരുപാട് ഇഷ്ടം. ഹൃദയം തകർക്കുകയും തകർന്നതിനെ ചേർത്തൊട്ടിക്കുകയും ചെയ്ത് എത്ര രസമായിട്ടാണ് ഇയാള് കഥ പറഞ്ഞ് നിറുത്തിയത്. എത്ര എത്ര തവണ വായിച്ചു തീർത്തു എന്ന് ഒരു കണക്കും ഇല്ലാ. ചെറിയ ഒരു ഭാഗമെങ്കിലും ഓർമ്മയിൽ നിന്ന് മാഞ്ഞു പോയാൽ ഉടനേ ഇവിടെ വന്ന് വീണ്ടും വായിക്കും വീണ്ടും സങ്കടപ്പെടും വീണ്ടും സന്തോഷിക്കും❤ ഇനിയും ഇത് ആവർത്തിക്കുകയും ചെയ്യും ❤
ReplyDelete❤
ReplyDelete